ഭഗവദ്ഗീതയും
ഇട
മ്റുദ്ദം
ഹരഷവദ്ധനന൯
ഭഗവദ“ഗീതയ്യം
ഇടമറുകും
ഗ്രമ്ഥകര്‍ത്മാ :
വി. എസ്. ഹര്‍ഷവര്‍ദ്ധനന്‍
എം. എ. (ഇംഗ്ലീഷ്)
സാഹിത്യരത്നം (അല്പഹബാദ്)
“(മുന്‍ അസിസ്റ്റന്‍റ് എഡിററര്‍ , ആകാശവാണി?)
പ്രകാശഷ/?
ഹര്‍ഷവര്‍ദ്ധനന്‍, ഉദയഭവന്‍,
കാരപ്പറമ്പ്, കോഴിക്കോട്ട് _ 10.
1999 വില: 3500
൦: 811462൧൧൧൧ 0്ലഷസ്ധള്‍
ചഗഥ്ധിധള്‍
൧൩൦൦: 7. 5. 11൮51൨9൧൧000൨൭൩൫൭൧
വഠ്ദൃഘ്ാദഥ, (ഠമ്വിധാഠട - 10, ല/ദിദ.
ലി ദ: നഘ £ന്0ാ0൦ 0ടടട, €311ഗഥേ
0 119ടദഗഠിനദ0൦0
501000 15% 1999
൧1൦: ലട. 35-00
€6ഠ൧ടട: 1000
൧ ല്ഠാന്ട ടട ൧ നീ ദഥലിവ
111
ഓം
ശ്രീകൃഷ്ണായ പരമാത്മനെ നമ ഃ
സമര്‍പണം
വവ
അദല്വൈതവേദാന്തിയും വേദവിത്തും, പ്രചണ്ഡതാര്‍ക്കി
കനും, സംസ്‌കൃതവൈയ്യാകരണനും, ആത്മവിദ്യാ സംഘ
സ്ഥാപകനുമായ എന്‍െറ വന്ദ്യപിതാവു” വാശടാനന്ദ
ഗുരുദേവന്‍െറ തൃച്ചേവടികളില്‍ ഈ ഗ്രന്ഥം സാദരം സമര്‍
പ്പിച്ചുകൊള്ളന്നു.
11൫൦ 6൦൦6 1ട ഠ0൦ 0 യ ൦869 ഒറ് നാട ഗഠേസ്വാഥല്ലെട്ഗ
ടധന്്നദ്ലിടട ഠ് ൮6 ൧6൦ ൩ബിദ] €വബിഠടഠഉസ/ ലെ 10 ൨൭൧൦ 0൦6൦0
൬30൦. 110 115 ഗാഥ ശ്ധദ, ൯൧ 0 7007 1നഠിഒ0ട 01
10 31 ന3ബിഗ്നര്‍.
൧ിഠിഠധട !1ധാ09/
ഇതുവരെ രചിയ്ക്കപ്പെട്ടിട്ടള്ള ശാശ്വതതത്വചിന്തയുടെ
ഏററവും വിശദവും, സമഗ്രവുമായ സാരസംഗ്രഹങ്ങളില്‍ ഒന്നാ
ഞ് ഭഗവദ്‌ഗീത. അതിനാല്‍ അതിന്‍െറ സ്ഥായിയായ മുല്യം
ഭാരതീയര്‍ക്കു മാത്രമല്ല, മനുഷ്യരാശിയ്ക്കൊട്ടുക്കും അവകാശപ്പെട്ട
താകുന്നു.
ആല്‍ഡ്‌്‌സ് ഹക“സലെ
ധാ
സ്ന
വിഷയവിവരം
അവതാരിക.
ആമുഖം.
യൃക്തിവാദി ആചാര്യന്‍െറ ഭഗവദ?ഗീതാ വിമശനത്തിനു'
ഒരു പ്രത്യാഖ്യാനം.
ഭഗവദഃഗീതയ്യം, ശാസ്ര്രവും.
പുനര്‍ജ്ജന്മവും, നിരീശ്വരന്മാരും.
മഹാഭാരതവും, ഗീതയും.
ഗീതയ്യം ദാരാശിക്കോവും.
ധമ്മക്ഷേത്രം.
ഗീതയ്യം, മനശ്ശാസ്ര്രവും.
ഈശ്വരവിശ്വാസവും, ശാസ്ധ്രജ്ഞന്മാരും.
* ഞാന്‍" തന്നെ ആത്മാവു.
ആധുനികശാസ്ത്രവും, ആത്മാവും.
ആത്മാവും, ശാസ്സ്രജ്ഞന്മാരും.
ഏഎറിക്കു്* ഫ്ര്രോമും, ആത്മാവും.
ആത്മാവെന്നതു* കെട്ടുകഥയോ?
പുനജ്ജന്മവിശ്വാസം.
പുനജ്ജന്മവിശ്വാസം അശാസ്ത്രീയമോ?
ചാതുര്‍വ്വണ്ണ്യം.
ചാതുര്‍വ്വണ്ണ്യവും, ജാതിയ്യം,
വേദങ്ങളും, വണ്ണവ്യവസ്ഥയും.
സ്മൃതികളും, ചാതുര്‍വ്വണ്ണ്യവും.
മഹാഭാരതവും, ചാതുര്‍വ്വണ്ണുയവും.
ഗീതാകാരന്‍ ജാതിക്കുശ്രമ്പനോ?
ശങ്കരാചാര്യരും ചാതുര്‍വ്വണ്ണ്യവം.
ചാതുര്‍വ്വണ്ണ്യവും ഉപനിഷത്തുക്കളം.
യജ്ഞം മഹത്തായ കമ്മം.
കമ്മസിദ്ധാന്തം .
വാസനയ്യം, കമ്മവും.
പാപപുണ്യങ്ങളുടെ ആരംഭം.
ആചാര്യന്മാരെ ആശ്രയിക്കുക.
മോക്ഷപ്രാഫ്ിയ്റ്റു” ജ്ഞാനം നേടുക.
സ്ര്രീസ്വാതന്ത്ര്യവും, മനുസ്‌മൃതിയും.
നാസ്ധ്ികര്‍ക്കെതിരെ ആക്രമണമോ?
ഇന്ത്യയെ സ്നേഹിച്ച ക്രിസ്തകുമതപണ്ഡിതന്മാര്‍.
ഉപസംഹാരം.
അവതാരിക
ശ്രീമദ്” ഭഗവദ്‌ഗീത ഉദ്‌ഗാനം ചെയ്യപ്പെട്ടതു” ഭാരതത്തി
ലാണെങ്കിലും അതിന്‍െറ വ്യാപ്പി വിശ്വവിശാലംതന്നെയാണു്.
മാനവരാശിയുടെ ചിന്താമണ്ഡലത്തിലേഷ്ക്കു” സനാതന ധര്‍മ്മം
നല്‍കിയ ഈഇഈടുററ സംഭാവനയാണതു്. സഹസ്ര്രാബൂങ്ങഠം
ക്ക് മുമ്പ” ലോകത്തിലെ മറെറാരു ജനവിഭാഗത്തിനും സ്വന്തമാ
യവകാശപ്പെടാനില്ലാത്ത, അത്ൃയൃദാരവും അതിവിശാലവുമായ
ഒരു മഹനീയ സംസ്കാരത്തിന്‍െറ അടിസ്ഥാന ശിലയായി വര്‍
ത്തിക്കുന്ന ചിന്താപദ്ധതിയുടെയും ജീവിതവീക്ഷണത്തിന്‍െറയും
ആകത്തുകയത്രെ ഭഗവദ?ഗീത.
വേദോപനിഷത്തുക്കളടെ സാരസംഗ്രഹമാണു” ഭഗവദ്‌ഗീ
തയെന്നതു“ പ്രസിദ്ധമാണല്ലോ. ഗീതയേക്കാഠം മികച്ചൊരു
വേദ ഭാഷ്യം എഴുതപ്പെട്ടിട്ടില്ല, എഴുതാനാവുകയുമില്പ എന്നത്രെ
പണ്ഡിതാഗ്രേസരനായ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിയ്ക്കു
ന്നതു്. സ്വാമികരം പറയുന്നു: “ 'ശ്രുതികളായ ഉപനിഷത്തുക്കള
ടെ സാരം മുര്‍ഗ്രഹമാണു'്. കാരണം, തന്നിഷ്ടംപോലെ വ്യാ
ഖ്യാനിഷ്കണകാനൊരുങ്ങുന്ന ഭാഷ്യകാരന്മാര്‍ അസംഖ്ൃമുണ്ടു”. അതു
കൊണ്ടായിരിഷ്ക്കാം, വേദപ്രചോദകനായ ഭഗവാന്‍ സ്വയം ഗീ
തോപദേഷ്യാവായി വരുന്നതു”. അങ്ങിനെ അവിടുന്നു” വേദാര്‍
ത്ഥമെന്താണെന്നു* കാട്ടിത്തരുന്നു. ഇന്നു” ഭാരതത്തിനും ലോക
ത്തിനും ആ വ്യാഖ്യാനരീതിയേക്കാഠം മെച്ചപ്പെട്ടതൊന്നും ആവ
ശൃമില്പതന്നെ. ഗീത അദ്വൈതം, ദ്വൈതം മുതലായ സമ്പ്പദാ
യങ്ങളെയെല്പാം ശരിവെശ്ത്തുന്നു"".
സംഘഷനിര്‍ഭരവും സുഖാ--സുഖ സമ്മിശ്രവുമായ മനുഷ്യ
ജീവിതത്തിന്‍െറ സുൂക്ഷ്മസ്റപശിയായ അപഗ്രഥനമാണ് ഗീതയി
ലെ പ്രതിപാദന വിഷയം. ഗീത ജന്മമെടുക്കുന്നതുതന്നെ ജീവി
തസമരത്തിന്‍െറ പ്രത്യക്ഷ രണഭൂമിയില്‍ നിന്നാണല്ലൊ. അ
തിനാല്‍ ജീവിതത്തിലെ യഥാത്ഥ ജയാപജയങ്ങളുടെ സര്‍വ്വാം
ഗീണമായ വിശകലനവും തദഫലമായുള്ള സംശയ നിവാരണ
വും ഇവിടെ നടക്കുന്നു. എത്രമാത്രം സങ്കീണ്ണവും സാമാന്യ മനു
ഷ്യൃബുദ്ധിഷ്ക്കുതീതവുമാണോ കുരുക്ഷേത്രഭൂമിയിലൂയര്‍ന്നുവരുന്ന
അസംഖ്യം മാനസിക്പ്രശ്ങ്ങഠം, അത്രയ'ക്കും കറതീര്‍ന്നതും സൂ
ക്ഷ്രാല്‍സൂക്ഷൃതരവുമാണു” അവയ്‌ക്കു” ഗീതാകാരന്‍ നല്‍കുന്ന മറു
പടിയും. ഇതില്‍ ചര്‍ച്ച ചെയ്യപ്പെടാത്തതായി ഒരു ജീവിതദ
ശനവുമില്പ. എമേഴസണ്‍, കാര്‍ലൈന്‍, മാക്ലഛാമുള്ളര്‍ തുടങ്ങിയ
എത്രയോ വിശ്വവിഖ്യാതരായ ചിന്തകന്മാരുടെയൊക്കെ സംശ
യനിവ്ൃത്തി ഗീതയിലൂടെയാണെന്നതു”് സുവിദിതമാണു്.
1
ശാസ്്്വും, തത്വചിന്തയും, ജീവിതനിയമവും, എല്ലാം ഗീത
യില്‍ സമ്യക്കായി സമ്മേളിയ്‌ക്കുന്നു.
ഗീതയിലെ സംശയാലുവായ അജ്ജുനന്‍ ഒരു സാധാരണ
മനുഷ്യനല്പ; സര്‍വ്വശ്ര്രൂ_ശാസ്ര്രവിശാരദനായ രാജകുമാരനാ
ണു്. അദ്ദേഹത്തിന്‍െറ സംശയങ്ങഠം കേവലം ഉപരിപ്പവങ്ങ
ഉല്പ; മനുഷ്യ ചേതനയ്യടെ നിഗുഡമേഖലകളിലേയ്‌ക്കു് ഇറങ്ങി
ച്ചെല്ലന്ന അതിഗഹനങ്ങളായ അന്വേഷണങ്ങളാണ്. അവയ്ക്
മറുപടി കണ്ടെത്തുക_അന്വേഷകന്‍െറ ചൊടിച്ചുനില്ലുന്ന കൂര്‍മ്മ
ബുദ്ധിയക്കുതകുംവിധം പരിഹാരനിര്‍ദ്ദേശം ച്ചെയ്യുക __ ഇതു”
അത്ര എളുപ്പമായ കാര്യമല്പ. ഒരു സാധാരണ ബുദ്ധിജീവിസ്ക്കു”
കഴിയുന്നതല്ല ഇതു”. മറെറാരത്ഥത്തില്‍, അത്യന്തം ജിജ്ഞാസു
വും എന്നാല്‍ വ്യാകുലചിത്തനുമായ ഒരു വിദ്യാത്ഥിയുടെ ചിന്താ
വ്ൃഥക്ത്കു”, ഉചിതമായ മറുപടി കൊടുക്കാനും, പരിഹാരം നിദ്ദേ
ശിയ്ക്കാനും എത്തുന്നതു” അതിസമത്ഥനും, അതീവ പണ്ഡിതനും,
എന്നാല്‍ സര്‍വ്വമംഗളചിത്തനുമായ ഒരദ്ധ്യാപകനുമാണു'.
അജ്ജൂനന്‍ ഒരു സാധാരണ വിദ്യാത്ഥിയല്പ. ഒരു സംശ
യം തീരുമ്പോഠം അതില്‍നിന്നു” ഒരു നൂറായിരം സംശയങ്ങഠം
വീണ്ടും പൊങ്ങിവരുന്നതാണ് അജ്ജുനന്‍െറ മാനസികാവസ്ഥ.
എന്നാല്‍ സംശയനിവ്ൃത്തിയില്‍ തന്നെ മററസംഖ്യം സംശയ
ങ്ങാംക്കു” ബീജാവാപം നടത്തിക്കൊണ്ടു”, കമ്മയോഗിയായ ആ
ഭരതവംശജന്‍െറ പ്രജ്ഞയെ സജീവവും ഉത്തുംഗവുമാക്കി നിര്‍
ത്തുകയാണ് ശ്രീകൃഷ്ണഭഗവാന്‍ ചെയ്യുന്നതു”. ഇവിടെ ജിജ്ഞാ
സുക്കളില്‍ അഗ്രേസരനായ ഒരു ശിഷ്യനേയും, പണ്ഡിതരില്‍
പണ്ഡിതനായ ഒരു അഭ്ധ്യാപകനെയ്യം നമുക്കു്” കാണാന്‍ കഴി
യുന്നു. അജ്ജുനന്‍െറ സംശയം മനുഷ്യന്‍െറ മുഴുവന്‍ സംശയമാ
ണ്; അതിന്നുള്ള പരിഹാരവും മനുഷ്യരാശിയെ മുഴുവന്‍ ഉദ്ദേ
ശിച്ചുള്ളതാണു”. അതുകൊണ്ടു", ഈ അജ്ജുന_ശ്രീകൃഷ്ണസംവാദം
കാലദേശാതിവത്തിയുമാണു*.
ജീവിതത്തിന്‍െറ പരുക്കന്‍ യാഥാത്ഥൃങ്ങളമായി ഏറ്ുമട്ട
മ്പോഠം അവിടെനിന്നു” ഒളിച്ചോടുന്ന പലായനവാദികഠയംക്കു?
കമ്മോനുഖമായ കത്തവ്യബോധം നല്ലന്നതിനാലാണു” ഗീത
ഒരു പ്രായോഗിക തത്വശാസ്ര്രമായി മാറുന്നതു”. മററു പല ധാ
മ്മികഗ്രന്ഥങ്ങളില്‍നിന്നും ഗീത വ്ൃൃതൃസ്തമാകുന്നതും ഇതുകൊ
ണ്ടുതന്നെ.
ഭഗവദ്‌ഗീതയയടെ ഈ മാനവജീവിത സ്പൂശനസ്വഭാവം വേ
ണ്ടവിധം മനസ്സിലാക്കാതെയാണു* നമ്മുടെ നാട്ടിലെ യുക്തിവാ
ദികളം ഭാതികവാദികളം അതിനെ എതിര്‍ക്കുന്നതു”. ആത്മീ
യപ്രധാനവും മതസംബന്ധിയുമായ സകലതിനെയും ഏതിര്‍:
11%
ക്കുക, നിഷേധിഷ്ണ്കുക എന്നത് അത്തരക്കാരുടെ ഒരു പരിഷ്കാരം
തന്നെയായിരിഷ്ക്കുന്നു. അല്പം ഭതികവാദിയുയം പുരോഗമനേച്ഛുു
വും ചമയണമെങ്കില്‍ കുറെ ഈശ്വരനിന്ദയും, ഈശ്വരനിഷേധ
വും വേണമെന്നാണവരുടെ കണക്കുകൂട്ടല്‍. അങ്ങിനെയുള്ളവക്കു്
രാമായണം ചുട്ടുകരിക്കണമെന്നും, വേദങ്ങഠം കടലിലെറിയണ
മെന്നും, മനുസ്മൃതി ഭസ്മമാക്കണമെന്നും പറയാതിരുന്നുകൂടാ. ഇ
ത്തരം വിവേകവൈരിയായ ഒരഹങ്കാരി ഇരയിടെ പറഞ്ഞുവിട്ട
തു്, ഭഗവദ്‌ഗീത അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്സക
മാണെന്നാണു”! ചിന്താപരമായ അടിമത്തമെന്നോ, മുരടിച്ച
സങ്കചിതത്വമെന്നോ എന്താണിതിനെയൊക്കെ പറയേണ്ടത് ?
ഭഗവദ്‌ഗീതയെ അക്രമത്തിന്‍െറ പുസ്പുകമെന്നു” വിശേഷി
ച്ച അവിവേകിയ്‌ക്കും ഗീതയെക്കുറിച്ചും, ഗിതാകാരനെക്കു
റിച്ചും ഗീതയ്‌ക്കു” ജന്മം നല്‍കിയ മഹാഭാരത കഥയെക്കുറിച്ചും
യാതൊന്നും അറിയില്ലെന്നു” സ്റുഷ്ധാണു്. അറിയുമായിരുന്നെ
അകില്‍, മഹാഭാരത കഥയിലെ ശ്രീകൃഷ്ണന്‍ പരമാവധി എതിത്ത,
യൃദ്ധം എന്തുചെയ്തും ഒഴിവാക്കാന്‍ യത്തിച്ച ഒരു ആദശ അഹിംസാ
വാദിയയം സമാധാനവാദിയയമായിരുന്നുവെന്നു് കഞ്ഞെത്തുമായി
രുന്നു.
ഭഗവദ്‌ഗീതയെ തികച്ചും ഭതികദ്ദഷ്ടിയില്‍ സമീപിക്കു
ന്നതാണു് യൃക്തിവാദികരംക്കു പററുന്ന അബദ്ധം. പ്രത്ൃയക്ഷമാ
യ സുഖവദുഃഖാദികളാണു' അവര്‍ക്കു്” എല്ലാററിന്‍െറയും മാനദ
ണ്ഡം. കണ്ണുകൊണ്ടു” കാണുന്നതും, അനുഭവംകൊണ്ടറിയുന്നതും
മാത്രമെ അംഗീകരിയക്കൂ എന്നതാണവരുടെ ശാഠ്യം. പഞ്ചേ
ന്രിയഞ്ങഠംക്കപ്പുറത്തു" പോകാന്‍ അവര്‍ തയ്യാറില്ല. എന്നാല്‍
ഇപ്പറഞ്ഞതിനെല്ലാം അപ്പുറം, ഉപരി, ഒരാത്മാവുണ്ടെന്ന വസ്തുത
അവര്‍ക്കറിഞ്ഞുകൂടാ. എന്നല്ല, അറിയാനവര്‍ തയ്യാറല്ല എന്ന
താണ് സത്യം. ചിന്തയെ ഐഹിക ചുററുപാടകളില്‍നിന്നും
വിമുക്തമാക്കുക, മനസ്സിനെ ഏകാഗ്രമാക്കുക, ക്ഷുദ്രവികാരങ്ങ
ളോടട” വിടപറയുക, സംയമശീലം കൈവരിയ്‌ക്കുക തുടങ്ങിയ
സാധാരണയില്‍നിന്നുപരിയായ, ഉല്‍കൃഷ്ടമായ ജീവിതധര്‍മ്മം
അവര്‍ക്കു” ദുഷ്ലരമാകുന്നതിതുകൊണ്ടാണു്. സുഖം വസ്തമുനിഷ്ഠമാ
ണോ ആത്മനിഷ്ഠമാണൊ എന്ന അന്വേഷണത്തില്‍ യഥാത്ഥ
സുഖം ആത്മനിഷ്ണം തന്നെയെന്നു” കാണാന്‍ പ്രയാസമില്ല.
അതു് നിത്യജീവിതത്തിലെ അനുഭവമാണ്. പക്ഷെ അതിനു"
അല്പം ചിന്താപരമായ ഓന്നത്ൃം ആവശ്യമാണെന്ന് മാത്രം.
വിഷയങ്ങളിലാണു” സുഖമിരിക്കുന്നതെന്നും, ജീവിതത്തില്‍
ദുഃഖത്തെ ഉപേക്ഷിച്ച്” സുഖത്തെ സ്വീകരിക്കുന്നതാണ്* ബുദ്ധി
യും യുക്തിയയമെന്നു” യുക്തിവാദികളും ഭാതികവാദികളും കരുതു
ന്നു. നിഷ്ണാമകര്‍മ്മത്തിന്‍െറ വിശിഷ്ടാനുഭവം വിളംബരം
%
ചെയ്യുന്ന ഭഗവദ്‌ഗീതാതത്വം അവര്‍ മനസ്സിലാക്കാതെ പോകു
ന്നതു” ഇക്കാരണത്താലാണ്. ഇതുകൊണ്ടു” അവര്‍ക്കു” നഷ്ടമാകു
ന്നതു” ഗീതയിലെ മനോബുദ്ധികളുടെ അത്ൃൃന്നതമായ തല
ത്തില്‍ നടക്കുന്ന സവ്പൃണ്ണ്ണ വിശ്രേഷണവും അതില്‍നിന്നുരു
ത്തിരിയയന്ന സമ്ഗജീവിത ദശനവുമാണ്. അത്രയും ചിന്താ
പരമായ ദാരിദ്ര്യമനുഭവിക്കുന്നുമുണ്ടു” ഇക്കൂട്ടരെന്നു” പറയേണ്ടി
വരും.
ആത്മീയവിഷയങ്ങളില്‍, വിശിഷ്യ വേദാന്തസംബന്ധ
മായ വിഷയങ്ങളില്‍ നിഷ്ണാതനായ ശ്രീ. വി. എസ്. ഹഷ്വ
ഭ്ഥനന്‍ രചിച്ചു ഗീതയിലെ കര്‍മ്മസിദ്ധാത്തത്തെ സംബന്ധിച്ച
ഈ പഠനം ഗീതാന്വേഷണകുതുകികഠംക്കു” വളരെ പ്രയോജനക
രമാണ്. സ്ഥാനത്തും അസ്ഥാനത്തും ഭഗവദഗീതയെ പുച്ചിക്കു
കയ്യം തരംതാഴ്‌ത്തിപ്പറയുകയും ചെയ്യന്ന അല്ലമതികളുടെ വികട
തിയെ യൃക്തിവിചാരത്തിന്‍െറ ശൈലിയില്‍തന്നെ ഖണ്ഡിക്കു
കയും, അവരുടെ കുത്സിതബുദ്ധിയെ, ധിഷണാപരമായ അധ:
സഥിതിയെ അന്തസ്സറററ ഭാഷയില്‍ തൊലിയുരിച്ചു കാണിക്കു
കയുമാണിവിടെ ശ്രന്‌ഥകാരന്‍ ചെയ്യുന്നതു”.
ഭഗവദ്‌ഗീതയിലെ കര്‍മ്മസിദ്ധാന്തം അദ്ദേഹം ഇവിടെ
പ്രത്യേകമെടുത്തു” കൈകാര്യം ചെയ്തിരിക്കുന്നു. കര്‍മ്മത്തിന്‍െറ
യഥാത്ഥ അത്ഥമെന്തെന്നറിയാത്തവരെക്കുറിച്ചു” അര്‍ജ്ജുനനെ
ഉദ്‌ബോധിപ്പിച്ചുകൊണ്ടുള്ള ഭഗവാന്‍െറ തദ്വിഷയകമായ വി
ശകലനത്തോടെയാണീരചനയുടെ ആരംഭം തന്നെ.
പലവിധ യോഗങ്ങളും ഗീതയില്‍ പ്രതിപാദിക്കപ്പെടിട്ട
ഞ്ടെങ്കിലും സവിശേഷ ശ്രദ്ധയാകഷിക്കുന്നതു” കര്‍മ്മയോഗം
തന്നെയാണെന്ന് കാണാന്‍ കഴിയും. കമ്മം എന്ന പദംകൊണ്ടാ
രംഭിക്കുന്ന ഗീതോപദേശം തന്നെ കര്‍മ്മത്തിന്‍െറ പരമോച്ച
സ്ഥിതിയെ കൈവരിച്ചുകൊണ്ടാണ് അവസാനിക്കുന്നതു”.
സ്വകര്‍മ്മാനുഷ്യാനത്തിന്‍െറ മഹത്വം ഈന്നിപ്പറയുന്നതാണ് ഗീ
തയിലെ ജീവിതസന്ദേശം തന്നെ. അര്‍ജ്ജുനന്‍ എന്ന കര്‍മ്മ
വിമുഖനെ കര്‍മ്മനിരതനും __ അതും നിഷ്ക്ാമകര്‍മ്മി __ കര്‍മ്മ
കുശലനും ആക്കിത്തീര്‍ക്കുകയാണ” നാനാ പ്രകാരേണ ഭഗവാന്‍
ചെയ്യുന്നതു്. ആ കര്‍മ്മമാകട്ടെ, ശാരീരികവും, മാനസികവും,
വാചികവുമാണെന്നു” കാണാം.
ഭഗവദ്‌ഗീതയോട്ട് കൊഞ്ഞനം കാട്ടുന്ന യുക്തിവാദി ആ
ചാര്യന്മാര്‍ക്കു”, ഭഗവദ്‌ഗീതയില്‍ നിന്നും മററനവധി പ്രാമാ
ണിക ഗ്രന'ഥങ്ങളില്‍ നിന്നും ചിന്താസമുച്ചയത്തില്‍ നിന്നും
സുലഭമായി ഉദ്ധരിച്ചുകൊണ്ടാണ് ധ്രന“ഥകാരന്‍ മറുപടി പറ
യൃന്നതെന്നതു” ഈ ഗ്രന്ഥത്തിന്‍െറ ഒരു സവിശേഷതയാണെന്നു്
[|
എനിക്കു് തോന്നുന്നു. മഹാപണ്ഡിതന്മാരില്‍ നിന്നുള്ള പലവ
ധ ഉദ്ധരണികളം ഇതിലുടനീളം കാണാം.
ഗീതയിലെ കര്‍മ്മ യോഗത്തെ കളിയാക്കുന്നതിന്നായി
ശ്രീ. ഇടമറുക്, വണ്ണാശ്രമ വ്യവസ്‌ഥമയെക്കുറിച്ചുള്ള അതിലെ
പരാമശം എടുത്തു പ്രയോഗിക്കുന്നതിലടങ്ങിയ യുക്‌തിശുൂന്യ
തയും അജ്ഞതയും ്രന്ഥകാരന്‍ തുറന്നുകാട്ടന്നതു” രസകരമായ
ഭാഷയിലാണ്.
ചാതുര്‍വണ്ണ്യം മയാസ്തഷ്ടം
ഗുണകര്‍മ്മ വിഭാഗശ:
എന്ന ഭഗവദ?വചനത്തെ സൌകര്യപൂര്‍വ്വം രണ്ടാക്കി മുറി
ച്ച് അതിലൊന്നു” മാത്രമെടുത്തു” തങ്ങഠംക്ക്” പററിയവിധം
തനി പാമരന്മാരായവരുടെ മുന്നിലേക്കെറിഞ്ഞു കൊടുത്തു കൊ
ണ്ടു, “ "നിങ്ങളുടെ കൃഷ്ണനല്ലെ ചാതുര്‍വണ്ണ്യമുണ്ടാക്കിയതു”? ആ
കാര്യം അദ്ദേഹം തന്നെ ഗീതയില്‍ പറഞ്ഞിട്ടുണ്ടല്ലൊ'" എന്നു”
തട്ടിവിടുന്നതിലെ ചതിയും വികടതംയയം, നിര്‍ല്പജ്ജമായ ധാർ
മ്മികാധ:പതനവും വളരെ നല്ല നിലയില്‍ തന്നെ ഇതില്‍ തുറ
ന്നുകാട്ടിയിട്ടണ്ടു”. ഇങ്ങിനെ വളരെയേറെ ഉദാഹരണങ്ങളിലൂ
ടെ ഗീതാവിമശകരെ പണ്ഡിതോചിതമാംവിധം, യക൦തിസ
ഹമായിത്തന്നെ, ഖണ്ഡിക്കാന്‍ ഗ്രന്ഥകാരനുള്ള പാടവം അന
നൃയസാധാരണമായിരിക്കുന്നു.
ഹൈന്ദവ ധര്‍മ്മശാസ്രൂങ്ങളെ ആര്‍ക്കും എങ്ങിനെയും പു
ക്ലിക്കാം, അവഹേളിക്കാം, ചോദിക്കാനിവിടെ ആരുമില്ല
എന്നൊരവസ്‌ഥ നിലവിലുള്ള ഇന്നത്തെ ചുററുപാടില്‍ ഇത്തര
മൊരു ഗ്രന്ഥത്തിന്‍െറ പ്രസക്‌തി വളരെയേറെയാണ്. ഗീത
കയ്യിലെടുക്കാനൊ, പഠിച്ച്” മനസ്സിലാക്കാനൊ മിനക്കെടാത്ത
സാമാന്യ ഹിന്ദുവിനും ഇത്തരം നിരുത്തരവാദപരങ്ങളായ അ
ധിദക്ഷപ വിമശനങ്ങാം മാത്രം കോംക്കാനിടവരുമ്പോഠം ഉണ്ടാ
കുന്ന അപകര്‍ഷതാ ബോധവും, പതിതമനസ്ഥിതിലും ഒരു
പരിധിവരെയെങ്കിലും അകററാന്‍ ഇത്തരം ശഗന്ഥങ്ങഠംക്ക്” കഴി
യയമെന്നതു” നിസ്‌തക്കമാണ്. അതുകൊണ്ടുതന്നെ പ്രതികൂല
പരിതസ്‌ഥിതികരം പലതും നേരിട്ടുകൊണ്ട് പുറത്തുവരുന്ന ഈ
ഗ്രന്ഥം ധര്‍മ്മാഭിമാനികളടെയും, സംസ്ത്റാരപ്രണയികളുടെയും
സര്‍വ്വോപരി ജ്ഞാനേച്ഛമുകളുടെയും സഹര്‍ഷമായ സ്വാഗത
മര്‍ഹിക്കുന്നു.
1112
ബിലാത്തിക്കുളം
ഹാസിംഗ്‌കോളനി പി. കെ. സുകുമാരന്‍
മിഥുനം 2, 1164
ത്മഖം
ഭഗവദഗീത അനശ്വരമായ ഒരു ധാമ്മികഗ്രന്ഥമെന്നതു
പോലെത്തന്നെ, ഒരു ശാസ്്ര്രീയഗ്രന്ഥവുമാകുന്നു. മഹാശാസ്സ്രജ്ഞ
ന്മാക്ക അതു“ വിജ്ഞാനദ:ഹ_ശമനം നല്‍കി. വേദങ്ങളുടെ
സാരതത്വമാണു” ഭഗവദ“ഗീതയില്‍ നാം കാണുന്നതു”. അതില്‍
വേദങ്ങളുടെ ഉപാംഗങ്ങളിലെ തത്വങ്ങളും പ്രതിപാദിച്ചു കാണു
ന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ,
വേദാന്തം ഈ ആറു” ദശനങ്ങളും വേദങ്ങളുടെ ഉപാംഗങ്ങളാകുന്നു,
അതായതു” ഈ ആറു” സഹായക ശാസ്ത്രങ്ങളും പഠിഷ്ക്കാരത വേദ
ങ്ങാഠം മനസ്സിലാവുകയില്ല. എന്നാല്‍, ഇവ കടകവിരുദ്ധങ്ങ
ളായ ചിന്താഗതികരം ഉരംക്കൊള്ളന്ന ഗ്രന്ഥങ്ങളാണെന്നു് വരെ
ചീല വൈദേശികന്മാര്‍ എഴുതി വെച്ചിട്ടുണ്ട്. അങ്ങിനെ ചെ
യ്കൃതില്‍ അവക്കു ചില നിക്ഷിപ്ഛ താല്പര്യങ്ങളുണ്ടായിരുന്നു. അ
ത്തരം താഴ?ന്നനിലവാരത്തിലുള്ള പുസ്പകങ്ങടം പഠിച്ചിട്ടാണ്
ചില വിദ്വാന്മാര്‍ ഭാരതീയചിന്തഷ്ക്കു” വിശദീകരണം നല്ലിയിട്ടു
്ളതു“”. അത്തരം പുസ്തുകങ്ങഠം ഈശ്വരവിശ്വാസികളായ ഗൌ
തമനേയ്യം (ന്യായദശനകത്താവ" , കണാദനേയുയം (വൈശേഷി
ക ദശനകത്താവു), കപിലനേയഷും (സാംഖ്യദര്‍ശനകത്താവു
നിരീശ്വരവാദികളാക്കി ചിത്രീകരിച്ചു. ചിലര്‍ ഈ ഗ്രന്ഥങ്ങ
ഉടെ വ്യാഖ്യാനഗ്രന്ഥങ്ങളായ കാരികകളാണു ആദ്യമുണ്ടായതെ
ന്നും, ദശനങ്ങാം പിന്നീടാണുണ്ടായതെന്നും സായിപ്പന്മാരുടെ പു
സ്തകങ്ങഠം പഠിച്ചു വിധി എഴുതി. പുത്രി ജനനിയെ പ്രസവി
ചു എന്നുപറയുന്നതു“പോലെ ഹാസ്യയാസ്റദമാണീ ധാരണ. ആ
ദൃമുണ്ടായതു” ദശനങ്ങാം തന്നെ, സംശയമില്ല. ഇത്തരം പണ്ഡി
തന്മാരുടെ പുറകേ പോയവരുടെ പുറകേപോയ ഒരു വ്ൃക്തിയു
ടെ രചനയാണു, “ “ ഭഗവദ്‌ഗീത ഒരു വിമശനപഠനം'' എന്ന
പുസ്തകം. റിച്ചാര്‍ഡ് ഗാര്‍ബേ, വെബര്‍ തുടങ്ങിയ മതമൌലി
കന്മാര്‍ ഭാരതീയ ഗ്രന്ഥങ്ങളെ മുന്‍വിധികളുടെ വെളിച്ചത്തില്‍
സ്വച്ഛന്ദമായ അനുമാനങ്ങളിലൂടെ വിമശിച്ചിട്ടുണ്ടു്. റിച്ചാര്‍ഡ്
ഗാര്‍ബെയുടെ അനുമാനങ്ങഠം തിരസ്‌കൃതങ്ങളാണെന്നു് ഡോ
കര്‍ രാധാകൃഷ്ണന്‍ തന്നെ പറയുന്നു. അദ്ദേഹത്തിന്‍െറ ഭഗവദ്
ഗീതാ ഭാഷ്യത്തില്‍ ഈ സത്യം തുറന്നുപറഞ്ഞിട്ടണ്ടു്.
തിരസ്‌കൃതങ്ങളായ ഈദൃശ ചിന്താഗതികളുടെ ഈററില്ല
ങ്ങളായ ക്ൃതികരം വായിച്ചുകൊണ്ടു” ഇന്ത്യയിലെ പല ഭാതിക
വാദികളും തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നതിനു” വേ
ണ്ടി ഇംഗഹ്ലീഷിലു-, ഹിന്ദിയിലും, മലയാളത്തിലും, എന്നുവേണ്ട
ഇന്ത്യയിലെ മററുഭാഷകളിലും ഭാരതീയ തത്വചിന്തയെപ്പററി
ി
എഴുതിയിട്ടുണ്ട്. മതഫണ്ടമെന്‍റലിസ്റ്റുകടം, തങ്ങളുടെ അഭി
പ്രായങ്ങഠം സാധുകരിയ്ക്കുന്നതിനു” ഹൈന്ദവ ഗ്രന്ഥങ്ങളെ
കോട്ടിവളച്ചുവെങ്കില്‍, ഭൌതികവാദികഠം നിരീശ്വരവാദത്തെ
യം, തങ്ങളുടെ പ്രത്യയ ശാസ്ര്ൂങ്ങളേയും പ്രചരിപ്പിക്കുന്നതിനു
വേണ്ടി ഭാരതീയച്ചിന്തയെ വിരൂപമാക്കി. യൃക്തിവാദി ഫണ്ട
മെന്‍റലിസററുകഠം അതിനെ വികലവും, വികൃതവുമാക്കുവാന്‍
ശ്രമിക്കുകയാണു്.അതിനൊരു മകുടോദാഹരണമാണ് ഇടമറുക്
എഴുതിയ * “ ഭഗവദ്‌ഗീത ഒരു വിമശനപറനം'" എന്ന കൃതി. ജ
മ്മന്‍ പണ്ഡിതനായ ഷാളീഗലിന്‍െറ ഭഗവദ്‌ഗീത പരിഭാഷ.
വായിച്ച ജമ്മന്‍ പണ്ഡിതന്‍ ഹംബോഠാട്ടു അതിനെ വാനോളം
വാഴാത്തി. “01 ഉന്മട 1൦ റോ! മ 1൮0൦5 ബ്ന 0 സഗീര്‍
1൮0 0൨0൭. (ഒരു പക്ഷേ ലോകത്തിന് കാട്ടുവാന്‍ കഴിയുന്ന
ഏററവും അഗാധവും, ഏററവും ഉന്നതവുമ:യ വസ്തുവാണതു്
(രീത), എന്നു” ഹംബോയാട്ട്" പറഞ്ഞപ്പോഠം മതഫണ്ടമെന്‍റ
ലീസ്റ്റുകളായ ആല്‍ബെര്‍ട്ട് വെബര്‍, (ച്ഥം നാലു, ലോ
റിന്‍സര്‍ (൪.ഠന്൩ട൦െ തുടങ്ങിയ പണ്ഡിതന്മാക്കു” കലികയറി. അ
വര്‍ പ്രതികരിച്ചു. വിമശനബുദ്ധിയോടെ, അവരെഴുതിയ പുസ്ത
കങ്ങഠം വായിച്ചാല്‍ യുവതലമുറക്ക്” ഈ കാര്യം വൃക്തമാകും.
പാശ്ചാത; പണ്ഡിതന്മാര്‍ എഴുതിക്കൂട്ടിയതെല്പാം ശരിയാണെ
ന്നു” കണ്ണുമടച്ചു വിശ്വചസിക്കുന്നവര്‍ക്കു ഹൈന്ദവ തത്വചിന്ത
എന്നും പരസ്റ്റര വിരുദ്ധങ്ങളായിത്തോന്നും. അത്തരം ഒരു
തോന്നലിനന്‍െറ പ്രതിഫലനമാണ് ഇടമറുകിന്‍െറ ഗീതാവിമശ
നപഠനം.
ആകാശവാണിയുടെ ഹിന്ദി സംസ്‌കൃത വിഭാഗത്തില്‍
ജോലിചെയ്യുമ്പോഴാണു്, ഈ കൃതി ഞന്‍ കാണുവാനിട
യായതു”. അതു“ വായിച്ചപ്പോഠം എനിക്കു് ദുഃഖം തോന്നി.
ഹൈന്ദവതത്വചിന്തയേയ്യം, ചരിത്രത്തേയും ഫണ്ടമെന്‍റലി
സ്സ്റുകളായ ചില പാശ്ചാത്യ ചിന്തകന്മാര്‍ യഥേഷ്ടം ദ്രോഹി
ചുകഴിഞ്ഞീട്ടണ്ടു്. അതിനുപുറമേ ഇതാ ഒരു കൂനില്‍കുരു. ഒരു
മറുപടി എഴുതണമെന്നു” അതു വായിച്ച പലരും എന്നെ നിര്‍
ബ്ബന്ധിച്ചു. എന്നാല്‍ ചിലര്‍ ഈ വിമശനത്തെ അവഗണിക്കു
വാന്‍ പറഞ്ഞു, പണ്ഡിതരും, സഹൃദയരുമായ ചിലര്‍ മറുപടി
എഴുതുവാനാണ് എന്നെ പ്രേരിപ്പിച്ചതു”. മഹാകവി അക്കിത്ത
ത്തിനെ ഞാന്‍ ആദ്യമായി സൂരിഷ്ക്കുട്ടെ.
അങ്ങിനെ എഴുതിയ മറുപടിയുടെ കയ്യെഴുത്തുപ്രതി
ധമ്മസ്നേഹിയം, ഗീതാഭക്തനുമായ കേസരി പത്രാധിപര്‍ ശ്ര്രീ
പി. കെ. സുകുമാരന്‍ അവര്‍കളെ ഞാന്‍ കാണിച്ചു. അദ്ദേഹം
അതു“വായിച്ചു" എത്രയും വേഗം പ്രസിദ്ധീകരിയ്ക്കാമെന്നു” എ
ന്നോട് പറഞ്ഞു." അങ്ങിനെ കേസരി. വാരികയില്‍ പ്രസിദ്ധീ .
6
കരിച്ച ലേഖനപരമ്പര സമ്പറദനം ചെയ്യെടുത്തതാണു” “ ' ഭഗവ
ദാഗീതയും, ഇടമറുകും" ' എന്ന ഈ കൃതി. ഇതിന്നൊരു അവതാ
രിക എഴുതിത്തന്ന കേസരി പത്രാധിപര്‍ ശ്രീ. പി. കെ. സുകു
മാരനോട്ട് ഞാന്‍ എന്നും കടപ്പെട്ടവനാണ്.
കേസരിയില്‍ ഈ ലേഖനപരമ്പര വന്നപ്പോഠം പല സഹ
ദയരും, വ്യക്തിപരമായും, കേസരിയിലുടേയും എന്നെ അഭിന
ന്ദിക്കുകയുണ്ടായി. അവക്കെല്ലാം ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നന്ദി
പറയട്ടെ. അതുപോലെത്തന്നെ ചില വ്യക്തികളെ എനിജഴ്കകു്*
ഒരിഷ്ണുലും മറക്കുവാന്‍ സാദ്ധ്യമല്ല. കണ്ണൂാടകഭാഷാ പണ്ഡിതനാ
യ ശ്രി. കെ. കേശവഭട്ടു മലയാളം നല്ലതുപോലെ വായിച്ചു്
മനസ്സിലാക്കുന്ന ഒരു മഹാനാണ്. 89 വയസ്സ്സോളം പ്രായമുള്ള
അദ്ദേഹം കേസരിയില്‍ ഞാനെഴുതിയ ലേഖനങ്ങഠം വായിച്ചു്
അളവററ സ്നേഹവും, ആദരവും എസില്‍ചൊരിഞ്ഞു. യാതൊരു
പരിചയവുമില്ലാത്ത ആ മാന്യവൃക്‌തി ഞാന്‍ ആവശ്യപ്പെടാ
തെതന്നെ നാലുതവണ പണമ്യച്ചു” എന്നെ സഹായിച്ചു. ഗീതാ
നിരൂപണ ലേഖനങ്ങഠം ഉടനേ പുസ്പുകമ. ക്കി പ്രസിദ്ധീകരിഷ്ക്കു
ണമെന്നും, അതു്” കണ്ണാടകഭാഷയിലേക്ക് പരിഭാഷപ്പെടുത്തു
വാന്‍ അദ്ദേഹത്തെ അനുവദിയ്ക്റേണമെന്നും അദ്ദേഹം എന്നോട്
അപേക്ഷിച്ചു. വാതരോഗഗ്രസ്തനായിരുന്നതിനാല്‍ എനിക്ക്
ഇതു് പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞില്ല. ഇന്നു ഞാന്‍ മിക്ക
വാറും രോഗവിമുക്‌തനാണ്. എന്നെ അനുഗ്രഹിച്ച ശ്രീ. കെ.
കേശവഭട്ടിനു“അകമഴിഞ്ഞു“ നന്ദിപറയുന്നു.
ഈ പുസ്തകം പ്രസിദ്ധികരിക്കുന്നതില്‍ എനിഷ്ക്കു്” പ്രചോദ
നം നല്‍കിയ മറെറാരു മാന്യവ്യക്‌തിയാണ് ശ്രീ. കെ. പി.
മാധവന്‍ അവര്‍കഠം. രോഗിയായിട്ടും വേദാന്തചിന്തകനായ അ
ദ്ദേഹം പ്രൂഫ് നോക്കിയും, മററു നിദ്ദേശങ്ങഠം നല്‍കിയും എന്നെ
അനുഗ്രഹിച്ചു അദ്ദേഹത്തിനും നന്ദി. എന്തു കഷ്ടനഷ്ടങ്ങഠം സ
ഹീച്ചും ഈ പുസ്തകം പ്രസിദ്ധീകരിഴ്റ്കേുണമെന്ന് എന്നെ സദാ
പ്രേരിപ്പിച്ച ഗീതാഭക്‌തയായ എന്‍െറ ധമ്മപത്നി മണ്ണുത്തുക
ണ്ടി ലളിതയേയും ഞാനിവിടെ നന്ദിപുര്‍വവംസുരിഷ്ക്കുട്ടെ. അവ
രുടെ സഹായവും പ്രേരണയുമില്പായിരുന്നെങ്കില്‍ എനിയ്ക്കീ
പുസ്‌തകം പ്രസിദ്ധീകരിക്കുവാനൊക്കുമായിരുന്നില്പ. ഈസ
ന്ദര്‍ഭത്തില്‍ എന്നെ സഹായിച്ച മറെറാരാഠം എന്‍െറ പ്രിയശി
ഷ്യന്‍ ശ്രീ സി. കെ. രാധാകൃഷണനാണ്. അദ്ദേഹത്തിനും
നന്ദി രേഖപ്പെടുത്തട്ടെ.
മാത്രമല്പ ഈ പുസ'തകത്തിനു സുന്ദരമായ ഗീതോപദേശം
ചിത്രവും, ബ്ലോക്കും നിമ്മിച്ചുതന്ന” എന്നെ സഹായിച്ച ലൂക്കോ
സ് ബ്ലോക്‌സ് (കോഴിക്കോടു) ഉടമയും, ഉദാരമതിയുമായ
0
ശ്രീ സി.എല്‍. തോമസ്സ് അവര്‍കളോടും നന്ദി രേഖപ്പെടുത്തട്ടെ.
ലോഡ്‌്‌ഷ്െഡ്ഡ്റിങ്ങ് ഉണ്ടായിട്ടും ഇത്രയം വേഗം ഭംഗിയായി ഈ
പൃസ്‌തകം അച്ചടിച്ചുതന്ന എമ്പയര്‍ പ്രസ്സ് പ്രവത്തകരോടും,
വിശിഷ്യ പ്രസ്സുടമ ശ്രീ. കെ. ദേവരാജന്‍ അവര്‍കളോടും നന്ദി
പറയുവാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ.
ഈ പുസ്‌തകത്തില്‍ ചില അച്ചടിപിശകുകടം വന്നിട്ടുണ്ട്.
തിരുത്തുന്നതിനായി പുസ്‌തകത്തിന്‍െറ അവസാന ഭാഗത്തു"
ഒരു ശുദ്ധിപത്രം നല്‍കിയിട്ടണ്ടു”. ദയവായി അതു നോക്കി തി
രുത്തിയതിനു്” ശേഷം പുസ്‌തകം വായിക്കുവാനപേക്ഷ. അഗാ
ധവും, ദുരൂഹവു മായ ഭഗവദ്‌ഗീതയെപ്പററി ഞാനെഴുതിയ ഈ
കൃതിയില്‍ വല്ല പ്രമാദവും വന്നുപോയിട്ടുണ്ടെങ്കില്‍, സഹൃദയ
രായ വായനക്കാര്‍ അതു പൊറുക്കുമെന്ന” കരുതുന്നു. മീമാംസാ
ചാര്ൃരായ കുമാരിലഭട്ടരുടെ വാക്കുകളോടെ ഞാനിവിടെ നി
ത്തട്ടേ:
ഗച്ചുതഃ സ്‌ഖലനം ക്വാപി ഭവത്യേവ പ്രമാദതഃ
ഹസന്തി ദുര്‍ജ്ജനാസ്‌തത്ര സമാധതി സജ്ജനാഃ
(ശ്രോകവാത്തികം)
ഉദയഭവന്‍,
കാരപ്പറമ്പ്, ഹര്‍ഷവര്‍ദ്ധനന്‍
കോഴിക്കോട് 10.
1989 ജൂണ്‍ 30
യുക്തിവാദി ആചാര്യന്‍െറ
ഭഗവദാഗശീതാവിമര്‍ശനചഠനത്തിനു”
ഒരു പ്രത്യാഖ്യാനം
ഭൂഗവദ്‌ഗീത ഭാരതീയരായ ട്ടഷീശ്വരന്മാരുടെ ചിരന്തന
ചിന്തയുടെ സല്‍ഫലമാണെന്നു” ആസ്തിികരായ എല്ലാ ഹിന്മുക്ക
ഉം വിശ്വസിച്ചുവരുന്നു. യശശ്ശരീരനായ വാഗ്‌ഭടാനന്ദ ഗുരുദേ
വന്‍ ഭഗവദ്‌ഗീതയെപ്പററി പ്രസ്താവിച്ചതു” ശ്രദ്ധേയമാണു:
* ഭാരതീയരായ ജുഷീശ്വരന്മാരുടെ നിരന്തരചിന്തകളടെ ഫല
ങ്ങഠം സമൂഹീകരിച്ച ഒന്നാണ് ഭഗവദ്‌ഗീതയെന്നു” പണ്ഡിത
ന്മാരേവരും നിസ്സന്ദേഹം സമ്മതിക്കുന്നു. അത്രയും മഹനീയ
മായ ആ ഗീതാഗ്രന്ഥത്തെ അപേക്ഷിച്ചാണ” ഞാനിപ്പോഠം
ഒരു വിമര്‍ശനം എഴുതുവാന്‍ വിചാരിഷ്ക്കുന്നതു”. ഇതു” സുസാ
ധ്യമല്ലെന്ന വിശ്വാസം എനിയഴ്ക്കുണ്ടെങ്കിലും ഗീതാഗ്രന്ഥത്തെ
വേദനിര്‍വ്വിശേഷം വിശ്വസിച്ചും പാരായണം ചെയ്തും വരുന്ന
അനേകം ഭക്തന്മാര്‍ ഗീതാഹ്ൃദയത്തെ അറിയാതെ അലയുകയും
വലയുകയും ചെയ്യുന്നതു കണ്ടുകൊണ്ടു” ഒതുക്ങിയിരിക്കാന്‍
മനസ്സ് അനുവദിക്കായ്‌കയാല്‍ എന്‍െറ ബുദ്ധിവികാസത്തിന
നുസരിച്ച് ഒരു വിമര്‍ശനം വെളിക്കു കൊണ്ടുവരുവാന്‍ ഞാന്‍
പരിശ്രമിക്കുകയാണു”. ഗീതയെ അനുസരിക്കുന്നതിനു മുമ്പു”
ഗീതാകാരന്‍ തന്‍െറ വിശാലമായ ഹൃദയത്തില്‍ സങ്കേതിച്ചുവെ
ച്ചിരിക്കുന്ന ചില അഭിപ്രായങ്ങളെ അപേക്ഷിച്ച് കുറഞ്ഞൊ
ന്നു” പറഞ്ഞുകൊള്ളട്ടെ. പാണ്ഡവന്മാരുടെയും കൌരവന്മാരു
ടെയും സൈന്യങ്ങഠം നിറഞ്ഞതും ഗംഭീരമായ ഭേരീനാദവും
ശംഖനാദവും മററും മുഴങ്ങിക്കൊണ്ടിരിക്കുന്നതും ഭയങ്കരവുമായ
ഒരു പോര്‍ക്കളത്തിലേഷ്കണ്കാണ് ഗീതാകാരന്‍ നമ്മെ ക്ഷണിക്കു
ണത്. ആ ഭയാനകമായ പ്രക്ഷോഭണം നടന്നുകൊണ്ടിരിക്കു
ന്നതിനിടയില്‍ ശ്രീകൃഷ്ണന്‍ അജ്ജുനന്നു” പരിശുദ്ധങ്ങളായ
ധമ്മാദര്‍ശങ്ങളെ ഉപദേശിക്കുന്നതായി നമുക്കു” ചൂണ്ടിക്കാണിച്ചു
തരുന്നു. അങ്ങിനെ ചെയ്യുന്നതില്‍ അതിമഹത്തായ ഒരു രഹസ്യ
മുണ്ടു. അതാവിതു, ധമ്മങ്ങഠം, അധമ്മങ്ങഠം, സുഖങ്ങാം, ദുഃഖ
ങ്ങഠം, ജനനമങ്ങഠം, മരണങ്ങഠം എന്നിവയുടെ പരസ്റസ്റരമുള്ള ഏററ
വും ഭയങ്കരയുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഒരു വമ്പിച്ച പോക്കള
മാകുന്നു ഈ ലോകം. അപ്രകാരമുള്ള ഈ ലോകത്തില്‍ പ്രക്ഷോഭ
ണങ്ങളെല്പാം കുറഞ്ഞൊന്നു ഒതുങ്ങിയിട്ടാവാം ധമ്മോപദേശ
ങ്ങളെ സ്വീകരിക്കുന്നതും എന്നിങ്ങനെ പ്രായേണ ജനങ്ങഠം
ധരിക്കുന്നതും അപ്രകാരം പ്രസ്താവിക്കുന്നതും കേവലം അബദ്ധ
മാകുന്നു." (" അഭിനവകേരളം'_ലക്കം.4, 1921 ഡിസമ്പ്വ്)
ക
മഹത്തായ ഇദദൂശ രഹസ്യ്ങഠം അടങ്ങിയ ഗീതയെപ്പററി
ശ്രീമാന്‍ ഇടമറുകു” തന്‍െറ വിമര്‍ശന പഠനത്തില്‍ ഇങ്ങിനെ
പറയുന്നു: “പരസ്സ്റര വിരുദ്ധമായ ആശയങ്ങളുടെ ഒരു സമാഹാ
രമാണു” ഈ കൃതി. (ഭഗവദ്‌ഗീത ഒരു വിമര്‍ശനപഠനം, പേജ്
നമ്പറില്ല. “ആമുഖം ') ചെറുപ്പം മുതല്‍തന്നെ ശ്രീ ഇടമറുകിനെ
ഉപനിഷത്തുകളും ഗീതയും വളരെ ആകഷിച്ചിരുന്നുപോലും.
ബൈബിളിനെ അപേക്ഷിച്ചു” മനുഷ്ൃജീവിതത്തെയും മററും
കൂടതല്‍ ആഴത്തില്‍ ദര്‍ശിക്കാന്‍ ഈ കൃതികംക്ക് കഴിഞ്ഞിട്ടു
ണ്ടെന്നുള്ളതു” ശരിയാണു്. ജയിലില്‍ രണ്ടുതവണ കിടന്നപ്പോ
ഴാണത്രെ ശ്രീ ഇടമറുക്” ഗീതയും ഉപനിഷത്തുക്കളും അഗാധമാ
യി പഠിച്ചതു”. ആധുനികമനുഷ്യനു് ഇവയില്‍നിന്നും കാര്യ
മായൊന്നും പഠിക്കാനില്ലെന്നു് അദ്ദേഹം ഒരു നിഗമനത്തിലും
എത്തിച്ചേര്‍ന്നു. ആരാണീ ആധുനികമനുഷ്യന്‍? ശ്രീമാന്‍ ഇട
മറുകവര്‍കളം അനുയായികളും തന്നെയായിരിക്കാം. കാരണം
നാസ്ത്ികരായ പണ്ഡിതന്മാര്‍ ആസ്തികദര്‍ശനത്തിന്‍െറ വ്യാഖ്യാ
നമായ ഗീത പഠിക്കുന്നതെന്തിനാണെന്നു* ഒരു കൊച്ചുകുട്ടിക്കു
പോലും അറിയാമല്ലൊ. ഗീതന്ത്ും ഉപനിഷത്തുകാംക്കും ഇടമറുക്"
അവര്‍കരം വിശദമായ വ്യാഖ്യാനമെഴുതുവാന്‍ പോകുന്നു, നല്ല
കാര്യം. കുഞ്ഞാടുകളില്‍ ഭഗവദ്‌ഗീതയുടെ സത്യമായ അത്ഥം
സ്വാധീനം ചെലുത്തിയാല്‍ ശ്രീമാന്‍ ഇടമറുകിന്‍െറ പ്രത്യയശാ
സ്ുത്തിന്നു് വിലയില്ലാതെവരും. കാലഹരണപ്പെട്ട അദ്ദേഹത്തി
ന്‍െറ പ്രത്യയശാസ്ത്രം പഴഞ്ചരക്കായി അധഃപതിക്കും. “1970ല്‍
കൃത്രിമമായി ഒരു നക്സല്‍ കേസില്‍ പ്രതിയാക്കി താന്‍ അറസ്റ്റ്
ചെയ്യപ്പെട്ട' എന്നു” “ഇടമറുക്” ” എന്ന പരിചയക്കുറിപ്പില്‍ അദ്ദേ
ഹംതന്നെ പറയുന്നു. “റവലൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ
കേന്ദ്രകമ്മിററിയംഗവും കേരള സ്റ്റേററ് സെക്രട്ടറിയയമായിരുന്നു'
എന്നും ആ കുറിപ്പില്‍ത്തന്നെ പ്രസ്താവിച്ചിട്ടണ്ടു്. ഈ കുറിപ്പുക
ളില്‍നിന്നും ശ്രീ. ഇടമറുകിന്‍െറ പ്രത്യയശാസ്‌ത്രം വ്യക്തമായ
ല്ലൊ. ഈ പ്രത്യയശാസ്‌ത്ൂത്തിനു” അണുവിട കോട്ടംതട്ടാതെ
യും, മറിച്ച് അവയുടെ സംരക്ഷണത്തിനുവേണ്ടിയും കൂടിയാണു"
അദ്ദേഹം ഇത്തരം വിമര്‍ശനപഠനങ്ങഠം എഴുതുന്നതെന്നും വായ
നക്കാര്‍ മനസ്സിലാക്കണം. ലോക നാസ്തികസംഘത്തിന്‍െറ
വൈസ്‌പ്രസിഡണ്ടായ ശ്രീ. ജോസഫ് ഇടമറുക് വിശ്വാസി
കളുടെ മസ്തിഷ്‌കത്തില്‍നിന്നും ഇരശ്വരവിശ്വാസത്തെയും,
തത്സംബന്ധിയായ മററു” ആചാരങ്ങളെയും പാടെ പിഴുതെറി
യുവാന്‍വേണ്ടി ഇത്തരം വിമര്‍ശനപഠനങ്ങളിലൂടെ വിപ്പവം
സൃഷ്ടിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണു”.
ഈ പ്രവൃത്തി ശ്രാഘനീയംതന്നെ. പക്ഷേ, ആധുനിക
മനുഷ്യന് മടുപ്പ്" തോന്നിഴ്കകുന്നതും കാലഹരബപ്പെട്ടതുമായ
3
തന്‍െറ വൈരുദ്ധ്യാധിഫ്യിതമായ പ്രത്യയശാസ്‌ത്രത്തില്‍ കാലാ
നുസ്തതമായ മാററങ്ങഠം വരുത്തുവാന്‍ ശ്രമിദ്റ്കുകയായിരുന്നില്ലെ
കൂടുതല്‍ ആ്രാഘനീയം എന്ന ചോദ്യം അദ്ദേഹത്തെ അലട്ടുന്നി
ല്ലേന്നു” തോന്നുന്നു. ചുവരെഴുത്തുകൊണ്ടും, കടലാസ്സ്റപുലിയെ
ക്കൊണ്ടും വിപ്പവംനടത്തി രാഷ്ട്രീയാധികാരം നേടിയെടുക്കാ
മെന്നു” വ്യാമോഹിഷ്ക്കുന്ന വ്യാമൂഡന്മാര്‍ക്ക് കൂടുതല്‍ പ്രായോഗി
കമായ വിപ്പവസിദ്ധാന്തം പഠിപ്പിഷ്ണുനുള്ള പരസ്യസാഹിത്യം
എഴുതി പ്രസിദ്ധീകരിഴ്ക്കൂന്നതാണു ശ്രീമാന്‍ ഇടമറുക് ചെയ്യേ
ഞ്ടിയിരുന്നതെന്നു” അദ്ദേഹത്തിന്‍െറ ഗീതാവിമര്‍ശനപറനം
വായിക്കുന്ന ആക്കും മനസ്സിലാകും. ഭഗവദ്‌ഗീത വായിച്ചു ഗ്രഹി
ശക്ലാനുള്ള സംസ്‌കൃത പാണ്ഡിത്യം ശ്രീമാന്‍ ഇടമറുകിനുണ്ടോ?
ഇല്ലെന്നു” അദ്ദേഹത്തിന്‍െറ പഠനം തെളിയിക്കുന്നു. ഒരൊററ
ഉദാഹരണംകൊണ്ടു” ഞാനീ ആശയം സമത്ഥിഷ്ക്കാം.
സ്വധര്‍മ്മ: എന്നതിനു സ്വന്ത ജാതിധര്‍മ്മം എന്നു! ശ്രീ
ഇടമറുക് (പേജ് 102) വ്യാഖ്യാനിച്ചതു” സ്വധര്‍മ്മം എന്ന വാ
ക്കിന്‍െറ ശരിയായ അര്‍ത്ഥമറിയാതെയാണു്. ഭഗവാന്‍ പറ
യുന്നു: ഇന്ദ്രിയം ഇന്ദ്രിയത്തിന്‍െറ ഭോഗങ്ങളില്‍ നിലകൊള്ളന്ന
രാഗദ്വേഷങ്ങാംക്ക” വശീഭൂതമാകരുതു”. നന്മയുടെ മാര്‍ഗ്ഗുത്തി
ലെ രണ്ടു മഹാശത്രുക്കളാണു് രാഗവും ദ്വേഷവും. അതുകൊ
ണ്ട് രാഗദ്വേഷങ്ങളെ ജയിച്ചിട്ട്” ജാഗ്രതയോടെ സ്വന്തം കര്‍ത്ത
വ്യധമ്മത്തെ അനുദ്യിഴ്ക്കുണം' എന്നാണു” ഈ പറഞ്ഞതി
നര്‍ത്ഥം. ഈ അര്‍ത്ഥം മനസ്സ്സിലാക്കാതെ ശരിഷ്ക്കൂു് പഠിഷ്ക്കാതെ
ഇടമറുക്” “സ്വന്തം ജാതിധര്‍മ്മത്തെ'" (പേജ് 102) എന്നു”
എഴുതിവെച്ചതു” വായ്ക്കു” തോന്നിയതു” കോതയ്ക്ക്” പാട്ട” എന്ന
പഴമൊഴിയെ അമ്പര്‍ത്ഥമാക്കുന്നു. ഇത്തരം അബദ്ധങ്ങളുടെ
* “ഒരു മൂലധന" ഗ്രന്ഥംതന്നെയാണു” ഈ വിമര്‍ശനപഠനം.
ശബ്ദശക്തികഠം പരിചയമില്ലാത്ത ചില വിദ്വാന്മാര്‍ വേദാന്ത
മെടുത്തു” ഗോട്ടികളിയ്ക്കുന്നതു” കാണുമ്പോഠം, കുഞ്ഞാടുകഠം
* “ബലേഭേഷ്'' വിളിക്കുന്നു.
ഭഗവദ്‌ഗീത മുഴവന്‍ പ്രക്ഷിഘഎഏമാണെന്നാണു' ശ്രീ ഇടമറുക്
പറയുന്നതു”. 1993ല്‍ “ക്രിസ്തു ഒരു മനുഷ്യന്‍ ' എന്ന പുസ്തകം
പ്രസിദ്ധീകരിച്ചതോടെയാണു” തനിഷ്ക്കു” ഭഗവദ'ഗീതയൃയമായി
ബന്ധപ്പെടാന്‍ ഇടവന്നതെന്നു” അദ്ദേഹം അഭിമാനിഷ്ക്കൂന്നു. ആ
സാഹചര്യം അദ്ദേഹം വിവരിക്കുന്നുണ്ടു”. എന്നാല്‍ അദ്ദേഹം
ഇപ്പോഠം 30 വര്‍ഷത്തിനു ശേഷം ''ക്രിസ്മു ജനിച്ചിട്ടില്ല"
എന്നും പറയുന്നു. മാത്രമല്ല, കൃഷ്ണഭഗവാനും ജീവിച്ചിരുന്നില്ല
എന്നു” അദ്ദേഹം ഗവേഷണം ചെയ്ത കണ്ടുപിടിച്ചിരിക്കുകയും
ചെയ്തിട്ടുണ്ടു്. അതേപ്പുററി അദ്ദേഹം അടുത്തുതന്നെ ഒരു പുസ്ത
കം പുറത്തിറക്കുന്നു. പക്ഷെ, താനെഴുതിയ വിമര്‍ശനപഠന
3
ത്തില്‍ “അവസാനം കൃഷ്ണന്‍ വിശ്വരൂപം കാണിച്ചുകൊണ്ടു പറ
യന്ന വാക്കുകളും ശ്രദ്ധേയമാണു” '” എന്നു” 80_ഠം പേജില്‍ പറ
ഞ്ഞിരിഴ്ക്കുന്നതു” സംശയം ജനിപ്പിക്കുന്നു. ഇതിനെന്താണത്ഥം?
ഇതു് പരസ്‌പര വൈരുദ്ധ്യമാണോ, യുക്തിഹീനതയാണോ?
അറിവില്പായ്‌മയാണോ? സഹൃദയരായ അനുവാചകര്‍ തന്നെ
തീരുമാനിക്കട്ടെ.
ഹൈന്ദവരുടെ വേദങ്ങളൊക്കെ കലക്കിക്കുടിച്ച മട്ടിലാ
ണ് മി. ഇടമറുക് കാര്യങ്ങഠം പ്രസ്ാവിക്കുന്നതു”. മി. ഇടമറുക്
പറയുന്നു: “ “ വേദങ്ങഠം, ഉപനിഷത്തുകഠം, പുരാണങ്ങഠം തുട
ങ്ങിയ ഭാരതീയ മതഗ്രന്ഥങ്ങളുടെ * മഹത്വം” പുറത്തു കൊണ്ടുവ
ന്നതിനു” ബ്രിട്ടീഷുകാര ശ്രമിച്ചപ്പോഠം അതിന്‍െറ നല്പവശം
മാത്രമെ നമ്മഠം കണ്ടിരുന്നുള്ള, ഇന്തയഷ്ണു” പററിയതു“” ഈ മതഗ്ര
ന്ഥങ്ങളില്‍ അധിഷ്യിതമായ പൌരാണിക സംസ്്റാരമാണെന്നും
വിദേശത്തുണ്ടാകുന്ന പുത്തന്‍ ചിന്താഗതികളേക്കാഠം അതു മഹ
ത്തരമാണെന്നുമുള്ള മട്ടിലുള്ള പ്രചരണങ്ങാം അവര്‍ നടത്തിയ
തു”, ഫ്രാന്‍സിലും മററും വളര്‍ന്നുവന്ന വിപ്പവാശയങ്ങളം
യുക്തിവാദ ചിന്തയും ഇന്ത്യയില്‍ പ്രചരിയഷ്ക്കുരുതെന്ന ഉദ്ദേശ
ത്തോടെയാണു”'. (ഭ. വി. പ. ആമുഖം)
എന്തൊരജ്ഞാതാവിലാസം. മാര്‍കഷ്ണ് പറഞ്ഞ ചെകുത്താന്‍
ഇതുതന്നെ. പത്തൊമ്പതാം നൂററാണ്ടില്‍ പുത്തന്‍ ചിന്തയെന്നു*
കരുതിയിരുന്ന റേഷനലിസം ഇരുപതാം നൂററാണ്ടിന്‍െറ വെ
ളിച്ചത്തോടെ വിദേശിയര്‍ തല്പിപ്പൊളിയെന്നു” പറഞ്ഞു് വലി
ച്ചെറിഞ്ഞു. ആത്മജ്ഞാനത്തിനുവേണ്ടി ദാഹിച്ചുനടക്കുന്ന വി
ദേശികം ഇന്ത്യന്‍ തെരുവുകളില്‍ ചുററിനടക്കുന്നു. പത്തൊമ്പ
താം നൂററാണ്ടില്‍, “ഈശ്വരനില്ല", 'മതം വേണ്ട' എന്നു പറഞ്ഞു
നടന്നിരുന്നതു” ഒരു ഫേഷനായിരുന്നു. അതു ഇന്നൊരു ചത്ത കു
തിരയാണു“. മൈക്കില്‍ ബേക്കുനീനും അനുയായികളും സഞ്ചരി
ചു” ചത്ത ആ കുതിരയ്േയുമെടുത്താണ് ഇടമറുകും കുഞ്ഞാടുകളം
പുരോഗമിഷ്ക്കുന്നതു”. പത്തൊമ്പതാം നൂററാണ്ടില്‍ ചില മതരഭ്രാ
ന്തന്മാര്‍ സ്വതന്ത്ര ചിന്തകന്മാര്‍ക്കെതിരെ ആക്രമണം തുടങ്ങി.
അതിനാല്‍ സ്വതന്ത്രചിന്തകന്മാര്‍ മതത്തെ എതിര്‍ത്തു. ശരി
യായ മതവും, ഈശ്വരവിശ്വാസവും എന്താണെന്നു” ചില മത
ഭ്രാന്തന്മാരെപ്പോലെ തന്നെ സ്വതന്ത്ര ചിന്തകന്മാരും അറിഞ്ഞി
രുന്നില്ല. ശ്രീ. ഇടമറുകിന്നും മതത്തെപ്പററിയും. ഈശ്വരവി
ശ്വാസത്തെപ്പററിയും വലിയ പിടിപാടൊന്നുമില്പ. “ “ഇല്പാ
ത്ത ദൈവം?” എന്നു് വിതണ്ഡയടിച്ച്” നടക്കുന്ന അദ്ദേഹ
ത്തിനു” തെളിവുകഠം നിരത്തിവെച്ചു” “ഈശ്വരനില്പ' എന്നു്
സ്ഥാപിസഗ്റ്റുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്ന്
ചില പൂര്‍വ്വ ധാരണകളണ്ടു”. ആ പൂര്‍വ്വ ധാരണകഴം സമത്ഥി
൫.
ഷ്്ുവാന്‍ അദ്ദേഹം പല യുക്‌തിഹീനമായ പ്രസ്ധപാവനകളും ഇറ
ക്കിയിട്ടുണ്ടു. സാമ്രാജ്യത്വ മൂരാച്ചികളായ ബ്രിട്ടീഷ് ചരിത്ര
കാരന്മാര്‍ എഴുതിവെച്ച കാര്യങ്ങഠം ചില ഇന്ത്യക്കാര്‍ ഏററുപാ
ടി. അതുതന്നെ കണ്ണുമടച്ചു" ശ്രീ. ഇടമറുകവര്‍കളം വിശ്വസി
ത്തുന്നു. ഉദാഹരണം നോക്കുക:
“ “ബി. സി. 1500_നും 1200_നും ഇടഗ്ഡുള്ള കാലഘട്ടത്തി
ലാണ് ജ്ടഗ്വേദം രചിഷ്ക്കുപ്പെട്ടതു് എന്നു” മാക്നാമുള്ളള്‍ കണക്കാ
ക്കുന്നു. '' (ഭ. വി. പ. പേജ് 40)
ഇതാണ് ഇടമറുകവര്‍കളടെ ആധുനികത്വം.
ഇടമറുക് സ്വയമേവ ഗവേഷണം ചെയ്ത കണ്ടുപിടിച്ച.
കാലഘട്ടമല്പ ഇതു”. ചില പാശ്ചാത്യ പണ്ഡിതന്മാര്‍ അഭ
ഹിച്ചു” തട്ടിവിട്ടതൊക്കെ സത്യമാണെന്നു” ഇടമറുക് കണ്ണുമടച്ചു
വിശ്വസിയ്ക്കുന്നു, ഏററുപാടുന്നു, അത്രമാത്രം.
സര്‍ദാര്‍ കെ. എം. പണിക്കരുടെ അഭൃഹവും സത്യമാ
ണെന്നു“ കരുതി അദ്ദേഹത്തിന്‍െറ വചനം ഇടമറുക് ഉദ്ധരിച്ചതു”
നോക്കുക:
** മോഹന്‍ജദാരോവിലെ ലക്ഷ്യങ്ങളില്‍നിന്നു് തെളിയു
ന്നതു” ആര്യന്മാര്‍ ആദ്യമായി ഭാരതത്തില്‍ പ്രവേശിച്ചതു”
ക്രി. മു. 2500൨ാമാണ്ടോടുകൂടി ആയിരിഷ്ണുണമെന്നാണു”"”.
(ഭ. വി. പ. പേജ് 39)
ചില ചരിത്രകാരന്മാര്‍ നോവുലിസ്റ്റുകഠം നോവലുകളെളെഴു
തുമ്പോലെ പല അഭ്യൂഹങ്ങളും എഴുതിവെച്ചിട്ടണ്ട്. ആദ്യം ഒരു
മുന്‍വിധിയോടെ ആര്യന്മാര്‍ ക്രി. മു. 2500ാമാണ്ടോടെ ഇന്ത്യ
യിലേക്കു” വന്നതായിരിഷ്ക്കുണം എന്നൊരു ചരിത്രകാതന്‍ തട്ടി
വിട്ടു. ഇടമറുക്” കണ്ണുമടച്ച് അതു” വിശ്വസിച്ചു. കുഞ്ഞാടുകരം
അതു“ വേദപ്രമാണമായി അംഗീകരിച്ചു, ആര്യന്മാര്‍ പുറമെ
നിന്നു” വന്നവരല്ലെന്നും, ഇന്ത്യയില്‍നിന്നു” പുറമേഗ്ണു” പോയവ
രാണെന്നും പറഞ്ഞാല്‍, ഈ അന്ധവിശ്വാസികാഠം പൊട്ടിച്ചി
രിക്കും. പൊട്ടിച്ചിരിച്ചാല്‍ അതു“ പ്രശ്നത്തിനു” പരിഹഠരമാ
കുമോ? ഒരു ചൊറിച്ചിലിനു” അല്ലെങ്കില്‍ ഇക്കിളിക്ക്” ചിരി
ആശ്വാസമാണു്. പക്ഷെ അതു“ പ്രശ്ുത്തിനു” പരിഹാരം തരു
ന്നില്ല. ആര്യന്മാര്‍ ഭാരതത്തില്‍നിന്നു” പുറത്തേക്കു് പോയവ
രല്പ എന്നു” ഇടമറുകിനു” തെളിയിക്കുവാന്‍ സാധിക്കുമോ?
ജാംബവാന്‍െറ കാലത്തെ ചരിത്രവുമായി അദ്ദേഹം ജയഭേരി
അടിച്ചു നടക്കുകയാണു,
ശ്രീ. ഇടമറുകു” എല്പാ വേദങ്ങളും വായിച്ചു്” പഠിച്ചു എന്നു”
ആരും കരുതണ്ട. വേദങ്ങഠം വായിച്ചാല്‍ അദ്ദേഹത്തിനു് ഒട്ടും
മനസ്സ്ിലാവുകയില്ല,
6
ആക്കും എന്തും പറയുവാന്‍ ഇന്നു സ്വാതന്ത്രൃയമുണ്ട്. പക്ഷെ,
അയാഠം പറയുന്നതു” യുക്തിയാണോ എന്നു” പരീക്ഷിഷ്ക്കാതെ
നാം വിടരുതു”.
വിവേകാനന്ദസ്വാമികടം ഒരിഷ്ണുല്‍ ഇന്ത്യാചരിത്രമെഴുതിയ
ഛലവാദികളെ നോക്കി ഇങ്ങിനെ ചോദിച്ചു:
* ഏതു” വേദത്തില്‍, ഏതു സൂക്തത്തിലാണു് വിദേശത്തു
നിന്നാണു് ആര്യന്മാര്‍ ഇന്ത്യയിലേക്കു” വന്നതെന്നു” നിങ്ങഠം
കണ്ടുപിടിഗ്ക്ശൂന്നതു”? അവര്‍ ആദിമനിവാസികളെ കൊന്നൊ
ടൃക്കി എന്ന ആശയം നിങ്ങഴംക്കെവിടെനിന്നു് കിട്ടുന്നു? ഇത്തരം
അസംബന്ധങ്ങഠം പറയുന്നതുകൊണ്ട്” നിങ്ങഠംക്കെന്താണു'
പ്രയോജനം? നിങ്ങഠം രാമായണം പഠിച്ചതുകൊണ്ടൊരു
പ്രയോജനവുമില്ല. അതില്‍നിന്നും അത്തരമൊരു ആകര്‍ഷണീ
യമായ കെട്ടുകഥ ചമച്ചുണ്ടാക്കുന്നതെന്തിനു*?"'
(രി ഈസ്‌ററ് ആന്‍റ് വെസ്‌ററ്)
വിവേകാനന്ദസ്വാമികളടെ ചോദ്യം ഞാന്‍ ഇടമറുകിന്‍െറ
മുമ്പിലും വെന്തുട്ടെ. ഇത്തരം അസംബന്ധങ്ങഠം സംസാരി
ച്ചിട്ട് നിങ്ങഠംക്കെന്തു” പ്രയോജനമാണുണ്ടാകുന്നതു”? നിങ്ങ
ഉടെ ഭഗവദ്‌ഗീതാപഠനം വ്ൃര്‍ത്ഥമാണു“. ഗീതയിലില്ലാത്ത
വ്യാജമെന്തിനു” കെട്ടിച്ചമഴ്കകുന്നു?"” ഭഗവദ്‌ഗീത എന്ന ശീഷ
കത്തിനത്ഥം പറയുവാനുള്ള പാണ്ഡിത്യം നിങ്ങഠംക്കില്പ എന്നു"
നിങ്ങളുടെ കൊച്ചു പുസ്തകം സാക്ഷി പറയുന്നു. പിന്നെയല്ലെ
ഗീതാരഹസ്യം പിടികിട്ടന്നതു”.
ചരിത്രചിന്തകനായി രംഗത്തുവന്ന ഇടമറുക് ചോദി
മ്ശൂന്നു: “ “ പ്രേംചന്ദിന്‍േറയും, ബങ്കിംചന്ദിന്‍േറയയം, തകഴിയുടെ
യുമൊക്കെ നോവലുകഠം പോലുള്ള വെറും കല്പിതകഥയാണ്
മഹാഭാരതം എന്നു വരാമോ?"
(ഭ. വി. പ. പേജ് 35)
ഇടമറുകും ധരിച്ചുവെച്ചിരി്ക്കുന്നതു” എന്താണന്നോ? ച
രിത്രം പരമസത്യമാണെന്നാണു്” അദ്ദേഹത്തിന്‍െറ ധാരണ.
സായിപ്പന്മാര്‍ വലിച്ചെറിഞ്ഞ ആ പഴയ കീറക്കോട്ടുതന്നെ
അണിഞ്ഞ നടക്കുന്നതു കാണുമ്പോഠം ചിരി വരാതിരിഷ്ക്കുന്ന
തെങ്ങിനെ? ചരിത്രം ഒരു കെട്ടുകഥയല്ലേ? പ്രസിദ്ധ ശാസ്ത്രീയ
ചരിത്രചിന്തകനായ എഛ.ജി. വെല്‍സ് തന്‍െറ “ഏ ഷോട്ട്
ഹിസ്‌റററി ഓഫ് ദി വേഠംഡ്, (ലോകചരിത്ര സംഗ്രഹം)
എന്ന ഗ്രന്ഥത്തിന്‍െറ ആമുഖത്തില്‍ പറഞ്ഞ സത്യം നമ്മുടെ
ആധുനിക മനുഷ്യനും കുഞ്ഞാടുകളും വായിയ്ക്കാന്‍ ഇവിടെ ഉദ്ധ
7
രിഷ്ക്കുട്ടെ. “സ്വം 5107 11950൬ വ് ൨൦ സലി 15 ൩6 10 0൦ 2മ്പി
ടലി ധ്ധസലഠര്‍1 പനാ 25 ദ 2ഠ0ല 15 2േി”.
* “ഈ ലോകചരിത്ര സംഗ്രഹം ഒരു നോവല്‍ വായിയ്ക്കുന്ന
ന്നതുപോലെ നേരെ അങ്ങു” വായിച്ചാല്‍ മതി'')
തകഴിയുടേയും, പ്രേംചന്ദിന്‍േറയും നോവല്‍പോലെ ചരി
ത്രം വായിച്ചാല്‍ മതിയെന്ന ആശയമാണ് വെല്‍സിരനുള്ളതു.
പക്ഷെ, ക്രിസ്ത്യാനികഠം ബൈബിളിനേയും, മുഹമ്മദീയര്‍
ഖുറാനേയും, ഹിന്ദുക്കടം ഗീതയേയും കണ്ണുമടച്ചാരാധിസഷ്ക്കുന്നതു
പോലെതന്നെ ശ്രീമാന്‍ ഇടമറുകും ചരിത്രം ശാസ്ത്രമാണെന്നു"
മണ്ണുമടച്ചു” വിശ്വസിഷ്കകുന്നു. ഭാരതീയ ഗ്രന്ഥങ്ങളെ താഴ്‌ത്തി
ക്കെട്ടാന്‍ പാശ്ചാതൃപണ്ഡിതനായ ജോണ്‍ മൃര്‍ 200 പവന്‍
പ്രഖ്യാപിച്ചതു” ഇടമറുക് അറിഞ്ഞിട്ടില്ല. എന്നിട്ടു്, ഭാരതിയ
ഗ്രന്ഥങ്ങളെ വാഴ്‌ത്തിയതു' പുത്തന്‍ ചിന്തകഴം ഇന്ത്യയിലേയ്ക്കു”
കടക്കാതിരിഷ്ക്കാനാണെന്നു” അദ്ദേഹം കണ്ടുപിടിച്ചിരിഷ്ക്കുന്നു.
എന്തൊരജ്ഞതാവിലാസം. ഫ്രഞ്ചുവിപ്പവത്തിനാവേശം പ
കര്‍ന്ന വോഠാട്ടയറും മററും ഭാരതീയ ചിന്തയെ വാഴ്‌ത്തിപ്പറ
ഞ്ഞതും ഇടമറുകിന്‍െറ അഭിപ്രായത്തെ സമത്ഥിഷ്ക്കുന്നുണ്ടോ?
ഇല്പ എന്നുതന്നെ പറയാം. ഇടമറുക് അതൊന്നും വായിച്ചുി
ട്ടില്ല, തനിഷ്ക്” തോന്നിയതു് വിളിച്ചുപറഞ്ഞു. അത്രമാത്രം.
വോഠാട്ടയര്‍ എന്ന മഹാന്‍ “ ചരിത്ര 'ത്തെപ്പററി പറഞ്ഞ സത്യ
ങ്ങളം, ഇടമറുകവര്‍കഠം അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നുവെ
കില്‍ ഈ വങ്കത്തം പറയുയമായിരുന്നില്ല. ചരിത്രലേഖനത്തെ
പ്പററി വോഠംംട്ടയര്‍ പറഞ്ഞ വാക്കുകഠം ഇവിടെ ഉദ്ധരിസ്ക്കുട്ടെ.
കാലഹരണപ്പെട്ട ഭൌതികവാദികളുടെ വാക്ജാലത്തില്‍ ഇരശ്വ
രവിശ്വാസികഠം കുരുങ്ങരുതു”. അതിനാണു ഇത്തരം മഹദ്
വചനങ്ങഠം ഞാന്‍ ഉദ്ധരിഷ്ക്കുന്നതു”.
“പ്ലാന് 15 ൩0൮൩൭ ൩07൦ ൨൧൩ 2 ൧10൦ വ് ഥന ൧ ബ്ബ്ട-
ഠഥടേ”. ( ചരിത്രം എന്നു പറയുന്നതു” കുററകൃത്യങ്ങളുടേയും
നിര്‍ഭാഗ്യസംഭവങ്ങളുടേയും ഒരു ചിത്രം എന്നതില്‍ കവിഞ്ഞൊ
നനുമല്ല.')
(തത്വചിന്താ കഥ__ഡ്യൂറന്‍റ്, പേജ് 168)
വോധഠാട്ടയര്‍, 1768 ജൂലായ് 15ാ൦ന൯- ഹോറസ് വോഠാം
പോളിനു” എഴുതിയ ഒരു കത്തില്‍ ഇങ്ങിനെ പറയുന്നു: “ധി
൨ ബിംഠന/ ൨ ൨൦ ൮ഠനലിറ്ടട ദസ 1൩ ന്ദഗട, ദഥഠ നബ 01൨൦൧, 5
൬0 11: 7ദേഠനഉ ൦ 50൧ ല് വ യ നാണ്ട്”.
യോര്‍ക്കിസ്‌ററുകളുടേയും, ലങ്കാസ്സ്സിയന്മാരുടേയും മററു
പലരുടേയും ചരിത്രം സത്യമായും, പെരുവഴിയിലെ തീവെട്ടി
ക്കൊള്ളക്കാരുടെ ചരിത്രം വായിജ്ജുന്നതുപോലെയാണു്'.
(ഥോ ൦ ഉിടംഉ്. 7. ൨൧൩ മളം 168.)
8
" “സത്യം പറയുന്ന ആഹ്ലരായ തത്വചിന്തകന്മാര്‍ മാത്രമേ
ചരിത്രം എഴുതാവു”” എന്നാണു” വോഠാട്ടയര്‍ ഉല്‍ഘോഷിച്ചതു'.
ചില രാഷ്ട്രീയക്കാർ അവരുടെ രാഷ്ട്രീയ പ്രചരണത്തിനുവേണ്ടി
ചരിത്രത്തെ കോട്ടിവളഴ്കകുന്നതും, അതിനെ ബലാല്‍ക്കാരം ചെ
യ്യുന്നതും കണ്ടു് ദുഃഖിതനായ വോംട്ടയര്‍ മദാം മൂഷേത്ത“ലേ
ജ്ക്കുഴുതിയ കത്തില്‍ ഇങ്ങിനെ പറഞ്ഞു:
“ല് ഇവിട 0൧1755 51൨010 സസ്൧൦ വാസ"
(:15ല.17. 213)
( * തത്വചിന്തകന്മാര്‍ മാത്രമേ ചരിത്രം ഏഴുതാന്‍ പാ
ള്ള)
* “എസ്സെ സുലെമ്മാ'' എന്ന ഗ്രന്ഥത്തിന്‍െറ അവതാരിക
യില്‍ വോഠാട്ടയര്‍ പറഞ്ഞതും ശ്രദ്ധേയമാണ്. ജ്ഞാനലവ
ദുര്‍വ്വിദശ്ധന്മാരെ അതു“ പഠിപ്പിച്ചേ പററു.
* “ഏതൊരു രാജ്യത്തു നോക്കിയാലും ചരിത്രം എന്നുള്ളതു”
കെട്ടുകഥകളെക്കൊണ്ടു്” വികൃതമാക്കപ്പെട്ടിരിറ്ത്ൂന്നു. അവസാ
നം തത്വചിന്ത മനുഷ്യനില്‍ വെളിച്ചം പകരുവാനെത്തുന്നതു
വരെ ഈ വൈകൃതം തുടരുന്നു".
വോഠാംട്ടയര്‍ തുറന്നു പറഞ്ഞ ഈ സത്യം ഈ കാലഘട്ട
ത്തിലെ ചരിത്രസ്നേഹികളായ വിദ്യാര്‍ത്ഥികടം ഗ്രഹിക്ക്നുണ്ട
സമയം വൈകി. വൈകൃതങ്ങളുടെ വിളഭൂമികളായ തലച്ചചോ
റുകഠം, ആരൃയന്മാരെപ്പററിയും, വേദങ്ങളെപ്പററിയും എഴതിക്കൂ
ട്ടിയ ച്ചപ്പുകഠംക്ക്* തീകൊളത്തേണ്ട കാലം വൈകി. ആധു
നിക തലമുറയാണ് അതു” ചെയ്യേണ്ടതു”. ഭാരതത്തിന്നു” സ്വാ
ത്രന്്ര്യം കിട്ടിയിട്ട്” 41_ല്‍പരം വര്‍ഷങ്ങളായി. എന്നിട്ടും
ഏ.ഡി., ബി.സി. , യെന്ന ചക്കുംകുറാിഷ്ണ്കു” ചുററും ചക്രം തിരി
ക്കുന്ന പുരുഷര്‍ഷഭന്മാരാണ് നമ്മുടെ വിദ്യാര്‍ത്ഥികഠംക്കു്” ചരി
ത്രവിജ്ഞാനം നല്‍കുന്നതു”. മണ്‍മറിഞ്ഞ കാലഘട്ടത്തിനെ
ക്കുറിച്ചും, കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ മഹാപുരുഷ
ന്മാരുടെ ജീവിതത്തെക്കുറിച്ചും കെട്ടുകഥകഠം ചമച്ച്” ചൂഷണം
ചെയ്യുന്ന വികൃതബൂദ്ധികളെ കശനമായി ശിക്ഷിയ്ക്കേണ്ടതുണ്ടു്.
വോരാട്ടേയറുടെ അമൂല്യമായ അഭിപ്രായം മറെറാരു സത്യ
ത്തെക്കൂടി നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യന്നു.
“കനറ ൪1൨൧൩ 2 (൮520൩൯) ടേ നല സ്ഥം ൨ ൮൦ സ്വിം വ്
(വട ഷ്യേനടേട 101൩65 ൨൦ സധന ന്നഠര്‍ 50 011൩0600 2 സേഥലിടെ ല്
൩0075, 1024 1 ൨ ൨൧൦01 ഠം , 105, ഗേബാ്ടെ, ദല
0 നഠസ്ധനനേ6 ൨ ൨൧ 10 220൦ ടേ.
അവസാനം ഈ കൂരിരുട്ടിന്‍െറ നടുവിലെത്തുമ്പോഴ്േയഷ്ക്കും
മനുഷ്യമനസ്സകഠം തെററുകളുടെ നൂററാണ്ടുകളില്‍ അന്ധമായി
9.
ത്തീര്‍ന്നതും ആ തെററുകാം തിരുത്തിയെടുക്കുവാന്‍ തനിക്കു്
സാദ്ധ്യമാവുകയില്ലെന്നതും സത്യമായ ചരിത്രത്തിന്നു്” മനസ്സി
ലാകുന്നു. നുണകഠം സത്യമാണെന്നു” തെളിയിഷ്ക്കുവാന്‍ ചടങ്ങു
കളേയും, വസ്ത്ൃതകളേയും, സ്മാരകങ്ങളേയും കൂട്ടിയിട്ടതായി
ആ ചരിത്രത്തിന്നു് കാണേണ്ടിവരുന്നു”".
മുന്‍വിധിക്കാരും, പക്ഷപാതക്കാരുമായ ബ്രട്ടീഷ് ചരിത്ര
കാരന്മാരുടെ തട്ടിപ്പ്” മനസ്സിലാക്കിയ ഒരു ഭാരതീയ ചരിത്രകാ
രനാണ് പ്രൊ: വി. രംഗാചാര്യ. ബ്രട്ടീഷുകാരുടെ എഏറാന്‍മൂളി
കളം വിദേശചാരന്മാരും ഒരുപക്ഷെ രംഗാചാര്യയെപ്പോലുള്ള
വിഖ്യാതചരിത്രകാരന്മാരെ മതഭ്രാന്തന്മാരാണെന്നു”* പറഞ്ഞ്
തടിതപ്പാന്‍ ശ്രമിച്ചേഷ്ണാം. എന്നാലും സത്യം അവരെ വെറു
തെ വിടുകയില്ല. പ്രൊഫസര്‍ രംഗാച ര്യ പറയുന്നതും ചരി
ത്രവിദ്യാത്ഥികാഠം ശ്രദ്ധിക്കേണ്ടതാണു”.
* “ഈജിച്ചിന്നും, മെസോപ്പോട്ടോമിയാഴ്കണ്കും പ്രാചീനകാലം
കണക്കാക്കിയ പ്പോടം ആ കാലം ചുരുങ്ങിയത് ക്രിസ്തൃവിന്നും
5൭000 വര്‍ഷങ്ങാഠംക്കു” മുമ്പാണെന്നും ഭാരതത്തിന്‍െറ പ്രാചീന
ചരിത്രം അവയെ അനുകരിക്കുന്നതാകയാല്‍ അവയേക്കാഠം എ
ത്രയോ പിന്നീടുണ്ടായതാണെന്നും തോന്നിവാസം എഴുതിവെച്ചു
ബ്രിട്ടീഷുകാരും അമേരിക്കക്കാരുമായ വിദ്വാന്മാര, വണ്ണനാതീ
തമായ ദ്രോഹമാണ് പടച്ചുവിട്ടിരിക്കുന്നതു”"'. (1110 ല് 127൦.
്വടഖ്നഷ 1൩016. 701 11, മളം 145)
മദ്രാസ് സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗത്തിന്‍െറ
മേധാവിയായിരുന്ന ശ്രീ നീലകണ്ഠശാസ്ധ്രികഠം ആദ്യമാദ്യം
വിദേശീയ ചരിത്രകാരന്മാരുടെ അഭിപ്രായങ്ങഠം ശരിവെച്ച
വ്യക് തിയായിരുന്നു. പിന്നീട” അദ്ദേഹത്തിന്‍െറ കണ്ണംതുറന്നു;
“പത്തൊമ്പതാം നൂററാണ്ടിലെ യൂറോപ്പിന്‍െറ പൂര്‍വ്വധാര
ണകളടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഒരു വിമര്‍ശനപഠനമല്പാ
തെ ഇതു മറെറന്താണ്? ഈ വിമര്‍ശനപഠനം ആരംഭിച്ചതു” ഇം
ശ്രീഷ” ഭരണകൂടവും, യൂറോപൃന്‍ മിഷ്ൃയനറിമാരുമാണ്. ഈ
വിമര്‍ശന പഠനമാവട്ടെ മിസ്റ്റര്‍ ലേസ്സറനെറ വിശാലമായ പാ
ണ്ഡിതൃത്തിലൂടെ സാമത്ഥ്ൃത്തോടെ രേഖപ്പെടത്തിയിരിക്കുക
യം ചെയ്തിരിക്കുന്നു. പത്തൊമ്പതാം നൂററാണ്ടിന്‍െറ ആരംഭ
ത്തില്‍ ജമ്മനിയയടെ സഫലീകൃതമാകാതിരുന്ന പ്രത്യാശകരംക്കു
ലേസ്സറന്‍െറ ചിന്താഗതിയെ വാത്തെടുക്കുന്നതില്‍ പങ്കുണ്ടായിരു
ന്നു.” (൧ റലബചി ഠഠല്൦സേോട ൧൦൦ 1941, 2. 64)
ശ്രീ നീലകണ്ണശാസ്ത്രികഠം പറയുന്നതും ചരിത്രവിദ്യാ
ത്ഥികഠം ശ്രദ്ധിക്കേണ്ടതാണു”്. മറെറാരു പണ്ഡിതനെ പരിച
യപ്പെടുകു __ ശ്രീ. സി. ആര്‍. കൃഷ്ണമാചാരലു. അദ്ദേഹം
10
ഇന്ത്യാഗവണെന്‍റിന്‍െറ ആക്കിയോളജി വിഭാഗം അദ്ധ്യക്ഷ
നായിരുന്നു. കൃഷ്‌ണമാചാരലുവും ഞാന്‍ പറഞ്ഞ സത്യ
ത്തിലേക്ക്” വിരല്‍ ചൂണ്ടുന്നു:
"” അടുത്തകാലത്തു” വികസിച്ചുവന്ന രാഷ്ട്രങ്ങളില്‍ ജനിച്ച
ഈ പാശ്ചാത്യ ഗ്രന്ഥകൃത്തുകഠം, സാംസ്കാരികമായ ലക്ഷ്യ
ത്തിനു” പകരം മററു” നിക്ഷിപ്തമായ താല്ലര്യങ്ങാംക്കുവേണ്ടി
എഴുതിയുണ്ടാക്കിയ ചരിത്രഗ്രന്ഥങ്ങഠം പല കാര്യങ്ങളിലും
വശ്ലീയമായ പക്ഷപാതം നിറഞ്ഞവയാകുന്നു. മാത്രമല്ല അവ
പ്രാചീന ഭാരതത്തിന്‍െറ ചരിത്രത്തെ യഥാത്ഥമായി പ്രതിപാ
ദിഷ്ണ്കുുന്നതിനു” ആപല്‍ക്കരമാകുന്നു. ചരിത്രപ്രസിദ്ധമായ
സത്ൃത്തിന്‍െറ തെളിവു” ഹാജരാക്കാന്‍ കഴിയാത്തതുകൊണ്ട്
സാംസ്റ്റാരികമായ സഹാനുഭൂതി അത്തരം എഴുത്തുകാര്‍ക്കു” കിട്ടു
കയില്ല". (ക്രാഡില്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി", പേജ് 5).
കൃഷ്ണ്മാചാരലു പറഞ്ഞ അത്തരം പാശ്ചാത്യ ഗ്രന്ഥകൃത്തുക്ക
ഉടെ പുറകെ കണ്ണുമടച്ചുപോയ ഒരു വിദ്വാനാണ് ശ്രീമാന്‍ ഇട
മറുക്” അവര്‍കഠം എന്നു” അദ്ദേഹത്തിന്‍െറ കൃതി വിളിച്ചു പറയു
ന്നു. പ്രൊഫസര്‍ ആര്‍ സുബ്ബറാവു 1963 ഡിസമ്പര്‍ 29ാംനു-
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സില്‍, അതായതു“ വാഠാട്ടേയറില്‍
വെച്ചു നടന്ന കോണ്‍ഗ്രസ്സിന്‍െറ 16_ഠം സമ്മേളനത്തില്‍ വെച്ചു
ചെയ്ത അദ്ധ്യക്ഷപ്രസംഗം എന്താണ് പറയുന്നതെന്നു നോക്കുക:
" നിരഭാഗ്യമെന്നു പറയട്ടെ, പുരാണങ്ങളുടെ ചരിത്രപരത്വവും,
അവക്കുള്ള തെളിവുകളും ചില പാശ്ചാത്യ പണ്ഡിതന്മാര്‍ മലീ
മസമാക്കി.
മതഭ്രാതതുപിടിച്ച അവക്ക് പുരാണങ്ങളുടെ പ്രാചീനത ക്രി
സ്തൃവിന്നും 2000 വര്‍ഷങ്ങടംക്കുപ്പുറം കടന്നുകൂടാ എന്നു” നിഷ്ണഷ
യുണ്ടായിരുന്നു. മഹാഭാരതയുദ്ധകാലം ക്രിസതുവിന്നും 1400
വഷങ്ങാം മുമ്പായിരുന്നു എന്നു” സ്ഥാപിക്കേണ്ട ആവശ്യമില്ല
എന്നവര്‍ പറഞ്ഞു. ബ്രാഹ്മണര്‍ തങ്ങളുടെ പ്രാചീനതയെ പ്രാ
ചീനതമമാക്കിത്തീത്തു എന്നു ബ്രാഹ്മണന്മാരെ അവര്‍ അധി
ക്ഷേപിച്ചു. ഹിന്ദുക്കളടെ വാനനിരീക്ഷണശാസ്ത്രസംബന്ധമായ
ഗ്രന്ഥങ്ങളേയും, ജ്യോതിഗ്ഗണനാവിദ്യയുടെ ആധികാരികതയേ
യം അവര്‍ വിവാദപരമാക്കിത്തീര്‍ത്തു.
(0. ൧. 1. 2. ട. ഡം! 0. 187)
ഇത്തരം മതട്രാന്തരുടെയും, പക്ഷപാത ജീവികളടെയും
'കണ്ടംബെച്ച' കോട്ടുമണിഞ്ഞു” ആധുനികത നടിച്ചാല്‍ ചരിത്ര
ചിന്തകനാകുമെന്നു” ആരും വിചാരിക്കേണ്ട. അതു കുഞ്ഞാടു
കഠം വകവെയ്ക്ുമായിരിയ്ക്കും. പക്ഷെ, ബുദ്ധിമാന്മാര്‍ അത്തരം
ആശയങ്ങളെ പുച്ഛിച്ചുതള്ളം.
11
കിം ബഹുനാ, പാശ്ചാതൃപണ്ഡിതന്മാരായ വെബര്‍,
വില്‍സണ്‍, റോത്തു്, ബൊറിയഹതര്‍ത്ത്‌ലിങ്ക൦, മണിയര്‍ വി
ല്യംസ്, റുഡോഴയംഫ് ഹാര്‍ണല്‍, റിച്ചാര്‍ഡ് ഗാര്‍ബ്ബേ, തുടങ്ങി
യവര്‍ക്കു” ഹൈന്ദവ ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ മുന്‍വി
ധിയോടുകൂടിയുള്ള പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു. അവര്‍ ഭാര
തീയ ബ്രാഹ്മണരുടെ പരമശത്രുക്കളായിരുന്നു. കാരണം ദിവ്യ
മായ ബ്രാഹ്മണരുടെ ധമ്മം കാരണം ഇന്ത്യയെ ഒട്ടുക്കും മതപരിവ
ത്തനം ചെയ്യാന്‍ അവര്‍ക്കു കഴിയാതായി. അതിനു വഴി
യാലോചിച്ച റുഡോഠംഫ് ഫെര്‍ണല്‍ പറഞ്ഞതു” ഹിന്ദുക്കഠം
തങ്ങളുടെ തെററ് മനസ്സിലാക്കിയാല്‍ ഹിന്ദുമതം ഉപേക്ഷിക്കും
എന്നാണ്, അദ്ദേഹം പറയുന്നു: ““ടറണബ്വേറള നഠ൦ 02 1ടേട ൩ഴെ
ന്ധ 70110. "77൦ ൨00൦ & നഖ 0൦ പ്ഥടല്ബ്ധ.”” (൧.1. 2.1.
9010 1൨ 11൨൦ ൧൧൭ 52ണല] 1 1.൮0 1൮. 2. 42) റുഡോഠംഫ്
ഹെര്‍ണലിന്‍െറ തനി പ്രതിരൂപമാണ് ശ്രീമാന്‍ ഇടമറുക്
എന്നു പറയാം.
വോഠാട്ടേയര്‍ എന്ന മഹാപുരുഷന്‍ പറഞ്ഞതുപോലെ
നുണകളാണ് നമ്മുടെ ചരിത്രകാരന്മാരെന്നഭിമാനിക്കുന്ന പ
ണ്ഡിതന്മാര്‍ പ്രസംഗിഷ്ക്കുന്നതും പ്രചരിപ്പിഷ്ക്കുന്നതും. ഇതി
ന്നെതിരായി കൂട്ടായ ശബ്ദം ഉയരേണ്ടതുണ്ടു”. അല്ലെങ്കില്‍ വി
ദേശചചഷകരായ രാഷ്ട്രീയ സമ്പന്നന്മാരുടെ ചില്ലിക്കാശിനുവേ
ണ്ടി കൊതിയ്ക്കുന്ന താഴ്‌ന്ന നിലവാരത്തിലുള്ള ഗവേഷകമാന്യ
ന്മാരുടെ പുസ്പുകങ്ങഠം വായിച്ചു നമ്മുടെ ഭാവിതലമുറ തകര്‍ന്നു
പോകും. രക്ഷിതാക്കന്മാരും, സാംസ്റ്റാരികപ്രേമികളം ഇത്തരം
പ്രവണതകളെ ആര്യാവത്തത്തില്‍നിന്നും തൂത്തുമാററാന്‍ കച്ച
കെട്ടിയിറങ്ങേണ്ട കാലം വൈകി.
ഭഗവദ൦ഗീതയും ശാസ്രൂവം
ഭഗവദ്ഗീതയില്‍ ആധുനികശാസ്ത്ര സിദ്ധാന്തങ്ങളുടെ ബീ
ജാങ്കുരം കാണുന്നുണ്ടെന്നു” പറയുന്നവരെ നോക്കി ശ്ര്രീമാന്‍ ഇടമ
റുകവര്‍കാം ഇങ്ങിനെ പറയുന്നു:
'* ഭഗവദ്‌ഗീതയുടെ മാഹാത്മ്ൃത്തെപ്പററി പറയുന്നവര്‍
പലപ്പോഴും അവകാശപ്പെടാറുണ്ടു”, ആധുനികശാസ്ര്രസിദ്ധാന്ത
ങ്ങളുടെ പലതിന്‍െറയയം ബീജാങ്കുരം അതില്‍കാ ണാമെന്നു”്. വി
ശ്വാസികഠം പറയുന്നതുപോലെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന
ഒരു ദൈവമാണു” ശീതോപദേശം നല്‍കിയതെങ്കില്‍ അതു ശരി
യാകാം”'. (ഭ. വി. പ. പേജ്; 133)
ഭഗവദ'ഗീതയെ ആക്ഷേപിക്കുന്ന വിമര്‍ശകറെറ ശാസ്്ര്രീ
യജ്ഞാനം നിസാതുലം തന്നെ. അനുവാചകര്‍ അതിനെപ്പററി
അറിയേണ്ടതുണ്ട്. ചില മതക്കാര്‍ തങ്ങളുടെ വിശുദ്ധഗ്രന്ഥ
ങ്ങളില്‍ കണ്ണുമടച്ച് വിശ്വസിഷ്ക്കുന്നു. അതുപോലെ ആധുനിക
ശാസ്ത്രത്തില്‍ കണ്ണുമടച്ച് വിശ്വസിക്കുകയാണ് ശ്രീമാന്‍ ഇടമ
റുക”. ശസ്ര്രം അദ്ദേഹത്തിനു് വേദപ്രമണമാണ്.
ശാസ്ത്രം എന്നു പറഞ്ഞാലെന്താണ്? സര്‍ ഐസക്‌ന്യൂട്ടണ്‍
ആപ്പ്യിടംപ്പഴം വീഴുന്നതു കണ്ടപ്പേോഠം അതിന്‍െറ രഹസ്യം കണ്ടു
പിടിച്ചു. അതിനെന്താണത്ഥം? ഈ പ്രപഞ്ചത്തില്‍ കോടി
ക്കണക്കിന്” വര്‍ഷമായിട്ട്” നടന്നുവരുന്ന ഒരു പഴയ നിയമം
അദ്ദേഹം കണ്ടുപിടിച്ചു. ഒരു ചെടിയുടെ മുരട്ടില്‍ വെള്ളമൊഴി
ച്ചാല്‍ അതു തലപ്പുവരെ എത്തുന്നു എന്നു്” സര്‍ ജഗദീശ ചന്ദ്ര
ബോസ് കണ്ടുപിടിച്ചു. അതിനെന്താണത്ഥം? ഈ പ്രപഞ്ച
ത്തില്‍ അനന്തകാലമായി നടന്നുവന്ന ഒരു ശാസ്ധ്രീയനിയമം
അദ്ദേഹം കണ്ടുപിടിച്ചു. എന്നല്ല, ഇങ്ങിനെ ഓരോ കണ്ടുപിടുത്ത
വും മനുഷ്യന്‍െറ നാളിതുവരെയുള്ള അറിവില്പായ്‌മയുടെ ഒരു
സര്‍ട്ടിഫിക്കററായിത്തീരുന്നു. ഈ പ്രമാണപത്രമാണ? ശാസ്ത്രം
എന്നു പറയുന്നതു”. മാറിമാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയ നിഗ
മനങ്ങളില്‍ ഒരു ശാസ്ത്രജ്ഞനും കണ്ണടച്ചു വീശ്വസിക്കില്പ. നമ്മു
ടെ നാസ്‌തികന്മാരാകട്ടെ കണ്ണം മുക്കുമടച്ചു് വിശ്വസിക്കുന്നു.
പ്രകാശത്തെപ്പുററി ഗീതാവിമര്‍ശകന്‍ സ്റൂര്‍ശിച്ചിട്ടണ്ടു?.
അതിനു“ പിന്നീട്” മറുപടി പറയാം. പ്രകാശം എന്നുള്ളതെ
ന്താണെന്നറിയാതെ ആധുനികശാസ്ത്രം അന്തംവിട്ട നില്ലുകയാ
ണ്. പ്രസിദ്ധ ആധുനിക ശാസ്ത്രജ്ഞനായ ജെ. ഡബ്ലിയു.
എന്‍. സള്ളിവന്‍ ' 'ശാസ്്രത്തിന്‍െറ പരിമിതികഠം"' എന്ന
ഗ്രന്ഥത്തില്‍ ആ സത്യം തുറന്നു പറയുന്നു.
18
പ്രകാശത്തിന്‍െറ പ്രകൃതി ഇനിയും ശാസ്ത്രത്തിനു” അടി
സ്ഥാനപരമായ ഒരു അത്ഭുതപ്രശ്നമാണ''.
" ' ശാസ്സ്ര്ചരിത്രത്തില്‍ 19 _ഠംനൂററാണ്ടിന്‍െറ ആര ംഭഘട്ട
ത്തിലെ ശാസ്ത്രുജ്ഞന്മാക്ക്* പ്രകാശത്തെപ്പുററി എല്ലാം അറിയുമെ
ന്നു” ധാരണയയണ്ടായിരുന്നു. അന്നു്” അവര്‍ ഈദര്‍ (ഥേ) തിയറി
ഈദര്‍സിദ്ധാന്തം) പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അ
തിനുശേഷവും മുമ്പത്തെപ്പോലെതന്നെ പ്രകാശം ഒരു നിഗുഡ്ധ
വസ്‌തുവായി തീന്നിരിക്കുകയാണു*.”” (17 പ് 1൦850൨. 022൦
47) ഒരു മഹാശാസ്തരുജ്ഞന്‍െറ അഭിപ്പായമാണിതു്. പക്ഷെ,
ശാസ്ത്രം" ശാസ്ത്രം" എന്നു പറഞ്ഞു” കടലാസ് പുലിയെ കാട്ടി
ഇടമറുകവര്‍കഠം മതവിശ്വാസികളെ ഭയപ്പെടുത്തുവാന്‍ ശ്രമിക്കു
ന്നതു” മറെറാരു വിധത്തിലാണ്. സൂര്യന്‍െറ ദീഘ്ലോജ്ജത്തെ
മതക്കാരെപ്പോലെതന്നെ ആ വിമര്‍ശകനും പ്രകാശമാണെന്നു
കരുതുന്നു. എന്താണ് ശാസ്ത്രമെന്നതു” എന്നു് അദ്ദേഹത്തിനറി
യില്പ എന്നുള്ളതു” അദ്ദേഹത്തിന്‍െറ യുക്‌തികഠം തെളിയിക്കു
ന്നു. ശാസ്ര്രത്തെപ്പററി ശാസ്ത്രജ്ഞന്മാര്‍ക്കുതന്നെ വലിയ അഭി
പ്രായമൊന്നുമില്പ. ഓരോ നൂറഠാണ്ടിലും കണ്ടുപിടിക്കപ്പെട്ട
ശാസ്ത്രീയ നിയമങ്ങഠം മാറിമാറിക്കൊണ്ടിരിക്കുന്നു. അത് പു
തിയ പുതിയ ശാസ്ത്രജ്ഞന്മാര്‍ തിരുത്തിക്കൊണ്ടിരിക്കുന്നു. അ
താണ് ശാസ്ത്രചരിത്രം.
പദാത്ഥങ്ങഠം ഇന്നും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, എന്നു
ആധുനികശാസ്രും പറയുന്നു. എന്നാല്‍ ആ സുഷ്ടിയുടെ പുറ
കില്‍ വത്തിഷ്ക്കുന്ന പ്രതിഭയെപ്പുററി ശാസ്ധ്രജ്ഞന്മാക്കറിവില്ല
ത്രെ. അതാണ് നാസ്‌തികനും ഇരശ്വരനില്‍ വിശ്വസിക്കാ
ത്തത്. പത്താംതരത്തിലെ ഭാതികശാസ്ത്രം പഠിച്ചവന്‍ താന്‍
വലീയ ശാസ്ത്രജഞനാണെന്ന ഭാവേന ഈ പ്രപഞ്ചത്തിന്‍െറ
മൂലകാരണത്തെ വെല്ലുവിളിക്കുന്നു. അദ്ധ്യാപകനെന്ന ഭാവേന
കുട്ടികളുടെ മസ്‌തിഷ്‌കത്തില്‍ അബദ്ധവും ശാസ്ത്രപരമായ അ
ന്ധവിശ്വാസവും പരത്തുന്നു. അത്തരക്കാരെപ്പററി ലിയോ
ടോഠംസ്റ്റോയ” പറഞ്ഞതിങ്ങനെയാണ:
"മതം പഴഞ്ചനാണ്. ശാസ്ത്രത്തിലല്പാതെ മററ് എന്തി
ലെങ്കിലും വിശ്വസിക്കുന്നതു” അജ“ഞതയാകുന്നു. നമുക്കാവശ്യമു
്ളതൊക്കെ ശാസ്ത്രം തരും. ശാസ്രരംമാത്രമായിരിക്കണം ഓരോരു
ത്തനും ജീവിതമാര്‍ഗ്ലഗദര്‍ശനം നല്‍കേണ്ടതു”."' ഇങ്ങിനെയാണ്
ശാസ്ത്ര്രജ്‌ഞന്മാര്‍ തന്നെയും ശാസ്സ്ര്മെത്തെന്നറിയാത്ത പാമരന്മാ
രും ചിന്തിക്കുകയും പറയുകയും ചെയ്യുന്നതു”.
ശാസ്ധ്രമെന്താണെന്നറിയാത്തവര്‍ ശാസ്ത്രുജ്‌ന്തന്മാര്‍ പറയു
ന്നതൊക്കെ കണ്ണുംപൂട്ടി വിശ്വസിക്കുന്നു. എന്നിട്ട് മതം ഒരു
14
പഴഞ്ചന്‍ അന്ധവിശ്വാസമാണെന്നും ശാസ്്രം മാത്രമായിരിക്ക
ണം നമ്മുടെ ജീവിതം നയിക്കുന്നതെന്നും മററും വിളിച്ചു് പറയ
ന്നു, എന്നു പറഞ്ഞാല്‍ സത്യത്തില്‍ ഒന്നുംതന്നെ നമുക്കു മാര്‍ഗ്ഗ
ദര്‍ശനം നല്‍കേണഞ്ടതില്ലെന്നാണ് അത്ഥം. കാരണം, ശാ
ത്തിന്‍െറ ലക്ഷ്യം ജീവിതത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കുക എന്നു
്ളതല്പ. നിലവിലുള്ളതിനെയെല്പാം പഠിക്കുക എന്നുള്ളതാണ്
അതിന്‍െറ ലക്ഷ്യം. മനുഷ്യജീവിതത്തിനു് മാഗ്ലദര്‍ശനം നല്ല
വാന്‍ ശാസ്ത്രത്തിനു” സാദ്ധ്യമല്ല." (ച 15 ൦10൩ - 1.00
101500)
1913ല്‍ ഇദംപ്രഥമമായി ന്യൂക്ളിയര്‍ ഫിഷന്‍ (ആണവിക
വിഘടനം എന്ന പ്രതിഭാസത്തെ തിരിച്ചറിയുകയും അതിനു്
ഒരു സുന്ദരമായ വ്യാഖ്യാനം നല്ലകയും ചെയ്ത മഹാശാസ്ത്രജ്‌ഞ
നാണ് ഓട്ടോ ആര്‍ ഫ്രിഷ്. ഇടമറുക്” അവര്‍കരഠംക്കു” ആധുനി
കശാസ്ത്രരം വേദാന്തമാണല്ലെൊ. ആ ശാസ്ത്ത്ത്തിന്നു” പദാത്ഥ
ത്തിനെറ ഉല്‍പ്പത്തിയെപ്പററി എന്തറിയാം എന്നു” അത്ൃന്താധു
നിക നൃൂശ്ളരിയരഫിഷന്‍ ശാസ്ര്രജ്ഞനായ ഫ്രിഷ് പറയുന്നതു”
ശ്രദ്ധേയമാണ്. നാസ്‌തികന്മാരുടെ പൊള്ളയായ ശാസ്്രാ
ന്ധവിശ്വാസത്തിന്‍െറ തനിനിറം ഇതില്‍നിന്നും വ്യക്തമാകും.
“ഒരു വര്‍ഗ്ഗത്തില്‍പ്പെട്ട അണുകണങ്ങളെല്പാം തന്നെ കൃത്യ
മായം ഒന്നുപോലെ ഇരിയ്കത്കുന്നതു” എനത്തുകൊണ്ടാണെന്നു പ്രതി
പാദിഷ്ക്ണുന്ന ഭാവിയിലുണ്ടാകാവുന്ന ഏതെങ്കിലും ഒരു സിദ്ധാ
ന്തം ആ കണങ്ങാം എങ്ങിനെയുണ്ടായി എന്നും ഭാവിയില്‍ പ്ര
തിപാദിക്കുമായിരിക്കാം''. (4ഠസ്വ൦ ടട 1002 -_ ഇമ 159)
എന്നു പറഞ്ഞാല്‍, ദ്രവ്യം എങ്ങിനെ ഉണ്ടായി എന്നു പറ
യുവാന്‍ ആധുനിക ശാസ്ത്രത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല, എ
ന്നത്ഥം. എന്നാല്‍ ചില നാസ്‌തികന്മാര്‍ ജീവനെവരെ ആധു
നികശാസ്ത്രം സൃഷ്ടിച്ചു എന്നു” കൊട്ടിഘോഷിക്കാറുണ്ടു*. ശുദ്ധ
അസംബന്ധം.
ഒരു പ്രയോഗശാലയില്‍വെച്ച് എലക്‌ട്രോണുകളെ ഉണ്ടാ
ക്കാന്‍ കഴിയുന്നുണ്ടെന്നതു” ശരിതന്നെ. റേഡിയോ ഏക്‌ററീവ്
ബീററാ ഡീക്കെ കൊണ്ടോ അല്ലെങ്കില്‍ എലക്‌ട്രോണ്‍ പോ
സിട്രോണ്‍ പ്വന്ദങ്ങളെ ഉല്ലാദിപ്പിച്ചുകൊണ്ടോ എലക്‌ട്രോണുക
ളെ ഉണ്ടാക്കാന്‍ ഇന്നു” ആധുനികശാസ്്രത്തിനു് കഴിയും. എ
ന്നാല്‍ ദ്രവ്യം എങ്ങിനെ നിലവില്‍വന്നു എന്നു” കണ്ടുപിടിക്കു
വാന്‍ ആധുനികശാന്്രത്തിനു” ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രപ
ഞ്ചത്തിലുള്ള പദാത്ഥങ്ങളെ ഉപാദാനകാരണങ്ങളാക്കി മററു
പദാത്ഥങ്ങളണ്ടാക്കാന്‍ മനുഷ്യനു് കഴിയും. അതുകൊണ്ടവന്‍
സൃഷ്ടികത്താവാകുന്നില്ല. മതവിശ്വാസികളെപോലെത്തന്നെ
15
ശാസ്ത്രൂജ്ഞന്മാര്‍ക്കും സൃഷ്ടിയുടെ ആരംഭത്തെപ്പററി പല അന്ധ
വിശ്വാസങ്ങളമുണ്ട്. “ദ്രവ്യം എങ്ങനെ ഉണ്ടായി? ' എന്ന
ചോദ്ൃത്തിനു” മറുപടി പറയാന്‍ കഴിയാത്ത ശാസ്ത്രജ്ഞന്മാര്‍
രണ്ടു അന്ധമായ നിഗമനങ്ങളിലെത്തിയിട്ടണ്ട്.
1. അനന്തകാലമായിട്ട്” ദ്രവ്യം നിലനിന്നുവരികയാണു,
അതിനാല്‍ അതു“ എപ്പോഴുണ്ടായി എന്ന ചോദ്യത്തെ ഈ നിഗ
മനം തട്ടിത്തെറിപ്പിഴ്കകുന്നു. അതായതു” ചുരുക്കത്തില്‍ അതു്
ചോദിക്കേണ്ട എന്നു സാരം.
2. പത്തു” ബില്യന്‍ കൊല്ലുങ്ങഠംക്കുമുമ്പ്” എല്പാ ദ്രവ്യങ്ങ
ഉം സൃഷ്ടിക്കപ്പെട്ട.
ഇതിനെപ്പററി ആത്യ്യാധുനിക ശാസ്ധ്രജ്ഞനായ ഫ്രരിഷഃ
തന്നെ പറയുന്നു: “8 ബട ഠഠടേ ൩0 മയ ൫൪൦ ദ്ഡടേവഠ൩ 1൨൧0൭
൬91൦0 2 1൭2൦ മേനേ ല്‍ 0൮൩. 0൧൦ ഡബഴെ 15 01൨൮ ലി] സമ 1൭൭
ഒറി 07 മ ബ്ബ ഗനം; ബട ഖ൩൩൮65േ 1൨൦ റ്ഡ൦േിഠഥ ലാഠധ 165
02൩. 4൧൩൦൩൦ ഡി 15 ൨൧ ചി നദ സട 780 ലാഠധ (൩
0110൩ ലട മള 25 മഴ0േ' ഠേബ്ബാദ% ടട (00േല്വാട 25 ൨ 1൨൩0
വ് ലിഇബ൦ ഡോഗ-ദ0൩) സ്വന 070൩൧0 019െ ൮൧ 1൩ ൩ ഗേ൦൩൩0൮ട
10510൩ (൧. 1. 1. ൭ 159)
ഇതിന്‍െറ സാരം മറെറാന്നുമല്പ. റേഡിയോ ബീററാ
ഡീക്കേ കൊണ്ടും മററും എലക്‌ട്രോണുകളെ ലേബോറാറററിക
ളില്‍ ഉണ്ടാക്കാമെന്നുള്ളതു” ശരിയാണു“. പക്ഷെ, ഈ പ്രപ
ഞ്ചത്തില്‍ ആദ്യം ദ്രവ്യം എങ്ങിനെ സൃഷ്ടിക്കപ്പെട്ട? എപ്പോം
സൃഷ്ടിഷ്ക്കപ്പെട്ടു? ആരു” സൃഷ്ടിച്ചു? എന്തിനു“ വേണ്ടി സൃഷ്ടിച്ചു?
എന്നീ ചോദ്യങ്ങളൊന്നും എടുത്തുകൊണ്ട് ആധുനികശാസ്ത്ര
ത്തിന്‍െറ അരികിലേയ്ക്ക്” പോകണ്ട എന്നാണ്, ഈ ലോക
ത്തിനു“ ശാസ്ത്രീയ സംഭാവനകഠം നല്ലിയ മഹാശാസ്ത്രജ്ഞഷ്ാര്‍
പറയുന്നതു”. പക്ഷെ, നാസ്തികന്മാരുണ്ടോ അതൊക്കെ അറി
യുന്നു. സൃഷ്ടിയെങ്ങിനെ ഉണ്ടായി എന്ന് യൃക്തിയൃയക്തം തെളി
യിക്കാന്‍ കഴിയാതെ, സൃഷ്ടികര്‍ത്താവായ ദൈവത്തിന്‍െറ സ്ത
ഷ്ടിയല്പ ഈ പ്രപഞ്ചം എന്ന് തെളിയിക്കുവാന്‍ യൃക്തിയില്പലാതെ
യൃക്തിവാദമെന്ന അന്ധവിശ്വാസം പരത്തുവാന്‍ ചിലര്‍ കച്ച
കെട്ടിയിറങ്ങുന്നതു കാണുമ്പോഠം, ചത്തു മണ്ണടിഞ്ഞ ചാര്‍വ്വാക
ന്മാരെയും നീററ്‌ഷേ, മൈക്കഠം ബാക്കുനിന്‍ തുടങ്ങിയ പത്തൊ
മ്പതാം നൂററാണ്ടിലെ ബോഠംഷെവിക്കുകളേയും ഓര്‍മ്മവരിക
യാണു”.
ഇത്രയും പറഞ്ഞത് നാസ്ത്രികന്മാര്‍ ഉതിവീര്‍പ്പിക്കുന്ന
ശാസ്ത്രീയഭ്ൂരമത്തിന്‍െറ നിരര്‍ത്ഥകത സൂചിപ്പിക്കുവാനാണു”.
ഈ പ്രപഞ്ചത്തില്‍ ഓരോ നിമിഷവും സൃഷ്‌ടി നടന്നുകൊണ്ടി
രിക്കുകയാണ്. ആ സൃഷ്‌ടി ശാസ്ത്ര്രീയമാണു". അതിനു പുറ
16
കില്‍ മഹത്തായ ഇച്ചാശക്തിയുണ്ടു. സര്‍വ്വജ്ഞനായ ഇഠശ്വര
നാണു അതിന്‍െറ സൂഷ'ടികര്‍ത്താവ് എന്നു” ഭഗവദ്‌ഗീത പറ
യുന്നു. പക്ഷെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതു” ദൈവമല്ലെ
ന്നാണു” ഇടമറുകവര്‍കരം നമ്മെ ഉപദേശിക്കുന്നതു”്. അങ്ങിനെ
യാണെങ്കില്‍ അദ്ദേഹവും പാര്‍ട്ടിയം തന്നെയായിരിഗഷ്ണുണം ഈ
പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതു'. അതുകൊണ്ടായിരിക്കണം
അദ്ദേഹം ഇത്ര ഉറപ്പോടെ ദൈവമല്ല പ്രപഞ്ചത്തെ നിയന്ത്രി
ക്കുന്നതെന്നു” ധരിക്കുന്നതും ഉപദേശിക്കുന്നതും. എന്നാല്‍ ഇത്ത
രം വിതണ്ഡകരം കുഞ്ഞാടുകളെമാത്രം പഠിപ്പിക്കുന്നതായി
രിക്കും നല്ൃതു”. ഗീതാഭക്തന്മാര്‍ക്ക് അതു” വകവെച്ച് കൊട
ക്കുവാന്‍ സാദ്ധ്യമല്പ. അതുകൊണ്ടവര്‍ക്കു്‌് യാതൊരു പ്രയോജ
നവുമില്ല.
ഭഗവദ'“ഗീതയില്‍ ശാസ്ത്രീയ തത്വമില്ലെന്നു” നമ്മുടെ ഗീ
താവിമര്‍ശകന്‍ മനസ്സ്സിലാക്കിയിരിക്കുന്നു. അതില്‍ അദ്ദേഹ
ത്തിനു” അത്ഭുതവുമില്ല. കാരണം, ഗീതം, 1500 വര്‍ഷം മുമ്പ്
എഴുതിയതാണുപോലും. അതു” എഴുതിയ കാലംപോലും തിട്ട
പ്പെടുത്തി അദ്ദേഹം പറഞ്ഞുകളഞ്ഞു. മഹാ ചരിത്ര പണ്ഡിത
നായ അങ്ങോര്‍ പറയുന്നതു” എങ്ങിനെ വിശ്വസിക്കാതിരിക്കും?
ആഘോപദേശമല്ലെ? ഗീതമ്ത്തെതിരായി അദ്ദേഹം ജലത്തിലെ
രസത്തെയാണെടുക്കുന്നതു”. ആ ശാസ്ത്രജ്ഞന്‍ പറയുന്നതു” ശ്ര
ദ്ധിക്കുക;
* " വെള്ളമെന്നു” നമ്മഠം സാധാരണ പറയുന്ന ദ്രാവകം
ഹൈഡജനും ഓക്‌സിജനും കൂടിയൃണ്ടാകുന്നതാണെന്നു” ഇ
പ്പോഠം ഏതു കൊച്ചുകുട്ടിക്കും അറിയാം. 1350 എന്നാണു്” ജല
ത്തിന്‍െറ ശാസ്ത്രീയനാമം. ഇങ്ങിനെ ഹൈഡ്രജനും, ഓക്‌സി
ജനും കൂടിച്ചേന്നുണ്ടാകുന്ന ശുദ്ധജലത്തില്‍ വേറെയൊന്നുമില്ല"”.
(ഭവിപ പേ. 132)
' “വല്ലാത്ത ശാസ്ത്ര്രീയജ്ഞാനം, അപാര ശാസ്ര്രപാണ്ഡി
ത്ൃം'' എന്നു” കുഞ്ഞാടുകരം വിളിച്ചുപറയട്ടെ. 1, എന്നതു” ഹൈ
ഡ്രജന്‍ ഐസട്ടോപ്പിന്‍െറ (സമസ്ഥാനീയം) സിംബലാകുന്നു,
ഈ എഐസട്ടോപ്പിന്‍െറ പേര്‍ ഡൂയിററിറിയം എന്നാണ്ട്,
അതൊരു രസഘടകമാണു“. രസായന മൂലകങ്ങളുടെ വഗ്ുത്തില്‍
പ്പെട്ട ഒന്നാണതു“. ഹൈഡ്രജനില്‍ മൂന്നുതരം ഐസട്ടോപ്പുകള
ണ്ടു“. അവ പ്രോട്ടിയം, ഡൂയിററീറിയം, ട്രൈററിയം എന്നീ
പേരുകളില്‍ അറിയപ്പെടുന്നു. ഇവയുടെ ആണവഭാരം യഥാ
ക്രമം, 1, 2, 3എന്നുള്ളതാണു്. 1, എന്ന സിംബല്‍ ഡൂയിററീ
റീയം ഐസട്ടോപ്പിനെ സൂചിപ്പിക്കുന്നു.
17
ഇതൊന്നും അറിയാതെ, നമ്മുടെ വിമര്‍ശകന്‍ ഭഗവദഗീ
തയില്‍ ശാസ്ര്രപരാമര്‍ശമില്ലെന്നു” പറയുന്നു. എന്തൊരു ചങ്കു
ററം. അദ്ദേഹം ഗീതാകര്‍ത്താവിനെ പരിഹസിക്കുന്നതു” കാ
ണുമ്പോഠം എങ്ങിനെ ചിരിവരാതിരിക്കും? അദ്ദേഹം ഹസി
ക്കുന്നതിങ്ങിനെയാണ്:; “ “ഒരുപക്ഷെ, ഗീതയുടെ ഗ്രന്ഥകര്‍
ത്താവു“” ജീവിച്ചിരുന്ന സ്ഥലത്തു ലഭ്യമായിരുന്ന വെള്ളം
ഏതെങ്കിലും ധാതുക്കഠം കലര്‍ന്നതായിരിക്കാം. അതു” ജല
ത്തിലെ രസമാണെന്നു” അദ്ദേഹം തെററിദ്ധരിച്ചു എന്നു വരാം".
(ര. വി. പ. പേ. 194)
കൊള്ളാം, നല്പ യുക്തിവാദം. തെററിദ്ധരിച്ചതു” വ്യാസ
ഭഗവാനല്പ, ശ്രീമാന്‍ വിമര്‍ശകന്‍തന്നെ. അതെങ്ങിനെ ?
വെള്ളം ഒരു രസഘടകമാണെന്നുള്ളതു് ശ്രീ. ഇടവറുക് അറി
ഞ്ഞിട്ടിപ്പ. മനുഷൃശരീരത്തിലെ പ്രധാനമായ രസഘടകം
വെള്ളമാകുന്നു. ശരീരത്തിലെ ഘടകങ്ങളില്‍ 75% ഈ രസായ
നഘടകമാണുഠംക്കൊള്ളന്നതു”. അതാകട്ടെ ദേഹത്തിലെ എല്ലാ
കോശങ്ങളിലും വ്യാപിച്ചുകിടക്കുന്നു. അപ്പോം വെള്ളത്തിനു
ഇന്‍ററ്‌റാസെല്ലൂലര്‍ ഫ്‌ളൂയിഡ് എന്നു് പറയുന്നു. കോശ
ങ്ങഠംക്ക” പുറമെ വ്യാപിച്ചുകിടക്കുന്ന രസഘടകമായ ജലത്തി
നു” എക്‌സ്‌ട്രാ സെല്പൂലര ഫ്‌ളൂയ്‌ഡ് എന്നും പറയുന്നു.
ഇതൊന്നും നമ്മുടെ തഥാകഥിതനായ വിമര്‍ശകനറിയില്ല.
ഇരുപതാം നൂററാണ്ടിലെ ശ ൦ പിറക്കുന്നതിനു” മുമ്പുതന്നെ,
അതായത് വിമര്‍ശകന്‍െറ കണക്കില്‍ 1500 വര്‍ഷങ്ങാഠംമുമ്പ”
ജീവിച്ച ഗീതാകര്‍ത്താവിന്നു” അതൊക്കെ നല്പതുപോലെ അറി
യാമായിരുന്നു എന്നു വ്യക്തം. വയ്യസ്സകാലത്തു” ഇനി ശാസ്ത്രം
പഠിച്ചാല്‍ അദ്ദേഹത്തിന് അതൊക്കെ എങ്ങിനെ മനസ്സി
ലാകും?
ശരീരത്തിലെ എല്ലാ ദ്രവങ്ങളിലും, ജലം രസമായി ഉഴം
ക്കൊള്ളന്നുണ്ടു്. രക്തം, ലിംഫ് (്ലസീക) ടിഷ്യൂ (കല) ഫ്‌ളൂ
യിഡ് എന്നു പറയുന്നവയിലൊക്കെ ജലം രസമായ്യഠംക്കൊ
ള്ളന്നു.
ഇതുണ്ടോ നമ്മുടെ നാസ്ധികനേതാവിനറിയുന്നു.
ഈ ഗീതാവിമര്‍ശകന്‍െറ മറെറാരജ്ഞത നോക്കുക: ““ഇ
ങ്ങനെ ഹ്റൈഡജനും ഓക്‌സിജനുംകൂടി ചേര്‍ന്നുണ്ടാകുന്ന ശുദ്ധ
ജലത്തില്‍ മറെറാന്നുമില്പ'", എന്നു ജലത്തിന്‍െറ സൃഷ്ടികര്‍ത്താ
വെന്നപോലെ അദ്ദേഹം തട്ടിവിടുന്നു.
ശുദ്ധജലത്തില്‍ മറെറാന്നുമില്ലേ? ഉണ്ടെന്നു” ആധുനികശാ
സ്തൂംതന്നെ പറയുന്നു.
18
1. സാര്‍വ്വലൌകികമായ ലായകം -യയൂനിവേര്‍സല്‍ സോഠം
വെന്‍റു“_എന്നഗുണം ജലത്തിനുണ്ടു. അതുകൊണ്ടാണു” ജല
ത്തിനു” ആ പേരുതന്നെ വന്നതു”.
2, ആസിഡുകളും, ബെയ്‌സുകളും (1356) (രാസസംയു
ക്തങ്ങഠം) ലവണങ്ങളം വ്യാപിഷ്ക്കുന്ന ഒരു മാദ്ധ്യമം എന്ന ഗുണ
വും ജലത്തിലുണ്ടു”.
3. ഇവയുടെ സാരാംശങ്ങളെന്നറിയപ്പെടുന്ന എലക്‌ട്രോ
ലൈററുകളം (വൈദ്ൃതി വിശ്രേഷകങ്ങം) ക്രമീകരിച്ചെടുക്കുന്ന
തിനുള്ള സുഗമമായ ഒരു മാദ്ധ്യമത്തിനുവേണ്ട ഗുണം ജലത്തി
നുണ്ട്.
4. ഉന്നതവും, വിശിഷ്ടവുമായ താപം (൨൦൧) ഉഴംക്കൊള്ള
ന്നതിനുള്ള ശക്‌തി ജലത്തിലുണ്ടു.
9. ബാഷ്‌പീകരണത്തിനുതകിയ താപശക്‌തി ജല
ത്തില്‍ കളിയാടുന്നു.
6. നിരന്തരമായ ശരീര താപനില സംരക്ഷിയ്ക്കുന്നതിന്നാ
വശ്യമായ ക്ഷമത ജലം ഉഠാംക്കൊള്ളന്നു.
7. ഉന്നതമായ (്വ്ദ൦൦ 1൦േട!ഠന) പ്രതലത്തിന്‍െറ ആയതി
യം ജലത്തിനുണ്ടു.
8. ജലം ഒരു (70% 2൩) പ്രതിപ്രവര്‍ത്തന വസ്‌തു
വാണു.
(ഹൈഡ്രോലിററിക്ക് പ്രതിപ്രവത്തനങ്ങളില്‍ ജലത്തിന്
അനുപേക്ഷണീയമായ പങ്കുണ്ട്.)
ലേഖകനാദ്യം സൂചിപ്പിച്ചപോലെ മനുഷ്യശരീരത്തിലെ
എല്ലാ ഗ്രന്ഥിപ്രസ്സവണങ്ങളിലും ജലം ഒരു പ്രധാന രസഘട
കമാകുന്നു. ഉമിനീര്‍, വാതനീ൪, പിത്തം, കഫം, വിയര്‍പ്പ്”,
മൂക്കട്ട എന്നിവയിലൊക്കെ ജലം ഒരു സുപ്രധാന രസഘട്ക
മായി വര്‍ത്തിക്കുന്നു.
ജലത്തിന്‍െറ ഫുണങ്ങളെപ്പററി വിമര്‍ശകന്നു” വേണമെ
ങ്കില്‍ ആയുര്‍ വ്വേദപണ്ഡിതന്മാരോടട്* ചോദിച്ചുപഠിഷ്ക്കുാം. ആധു
നികശാസ്ത്രം വളരുന്നതിനെത്രയോ മുമ്പ്തന്നെ അതൊക്കെ ഭാര
തീയ ശാസ്്രജ്ഞന്മാരായ ജഷിമാര്‍ പറഞ്ഞുവെച്ചിട്ടുണ്ടു”. വിവ
രമുള്ളവരുടെ പാദങ്ങളിലിരുന്നു പഠിച്ചാലേ അതൊക്കെ മന
സ്സ്റിലാവുകയുള്ള. അതിനുള്ള വിനയവും, ജിജ്ഞാസയും ആദ്യം
സമ്പാദിച്ചാല്‍ മതി.
ഇവിടെ ജലത്തെപ്പററി ഇത്രയും പറഞ്ഞതു”, ഭഗവദഗീ
താ വിമര്‍ശകന്‍െറ ഛലവാദത്തെ സ്റഷ്മാക്കുവാന്‍വേണ്ടി മാത്ര
മാണു”. ഒരാഠം പറയുന്ന വാകൃത്തിന്‍െറ അര്‍ത്ഥത്തെ മാററിപ്പ
19
റഞ്ഞു” അതിനെ തനിസഷ്ക്കിഷ്യമായ വിധത്തില്‍ അത്ഥം കല്പിച്ച്,
വിമര്‍ശനപഠനം നടത്തുകയോ, വ്യാഖ്യാനിയ്ക്കുകയോ ചെയ്യ
ന്നതിന്നാണു” ഭാരതീയ ജൂഷിമാരായ യുക്തിവാദികഠം ഛല
മെന്നു” പറഞ്ഞിട്ടുള്ളതു”. ഈ ഛലം ഒരു തട്ടിപ്പാണെന്നു” ന്യാ
യദര്‍ശനം പഠറയ്യന്നു. ഭഗവദാഗീതാ വിമര്‍ശനപഠനം ഛല
ത്തിന്നു” ഉത്തമമായ ഉദാഹരണമാണു.
കൃഷ്ണഭഗവാന്‍ പറഞ്ഞ “ “രസോഹമപ്‌സു'' എന്ന പ്രയോ
ഗത്തിനു” ഇടമറുക് പറഞ്ഞതും, മനസ്സസിലാക്കിയതുമായ അത്ഥ
മാണോ ഉള്ളതു? അതു“ ചിന്തനീയമാകുന്നു. ഏതാണ് ആ
ശ്ലോകം? വരൂ നമുക്ക് നോക്കാം,
രസോഹമപ്‌സു കൌന്തേയ
പ്രഭാസ്‌മിശശിസൂര്യയോഃ
പ്രണവഃസര്‍വ്വവേദേഷു
ശബ്ദുഃഖേ പെരരുഷം നൃഷു
(ഭ. ഗീ. 7-8)
അജ്ജുനനോടു ഭഗവാന്‍ പറയുകയാണു: “ “ജലത്തില്‍
ഞാന്‍ രസമാകുന്നു, ചന്ദ്രസൂര്യന്മാരില്‍ ഞാന്‍ പ്രഭയാകുന്നു,
എല്പാവേദങ്ങളിലും ഞാന്‍ ഒഓങ്കാരമാകുന്നു, ആകാശത്തില്‍
ഞാന്‍ ശബബ്‌ദമാകുന്നു, പുരുഷന്മാരില്‍ ഞാന്‍ പെരരുഷമാ
കുന്നു''. (ആകാശത്തില്‍ ഞാന്‍ ശബദമാകുന്നു എന്ന ശാസ്ത്രീയ
മായ ഉല്ലേഖം ഇടമറുക്” മനഃപൂര്‍വ്വം വിട്ടുകളഞ്ഞു.) )
ഇവിടെ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നതു” ആത്മീയതത്വമാ
കുന്നു. ആധുനികശാസ്ര്രസിദ്ധാന്തമല്പ.
അതിസൂക്ഷ്‌മമായ “അഹം”, അതായത് ആത്മാവു,
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ “ “ഞാന്‍'' എന്ന ചൈതന്യം
സര്‍വ്വവ്യാപകമായ ഒരു മഹാശകതിയുടെ അംശമാകുന്നു. ഈ
പ്രപഞ്ചത്തിന്‍െറ അന്തസ്സുത്തയുടെ ഒരംശമാണ് “ “ഞാന്‍
എന്ന ആ ചൈതന്യം. ഈ തത്വമാണു' ശ്രീകൃഷ്ണഭഗവാനിലൂടെ
ഗീതാകാരന്‍ പ്രതിപാദിഴ്ക്കൂന്നതു”.
അതിഗഹനമായ തത്വങ്ങഠം എളുപ്പത്തില്‍ അതിസുന്ദര
മായി വിവരിച്ചുകൊടുക്കുന്നതിന്നായി കവികഠം അലങ്കാരങ്ങഠം
ഉപയോഗിഷ്ക്കാറുണ്ടു”. കവികഠം അലങ്കാരങ്ങളിലൂടെ സൂക്ഷ്യ
തത്വങ്ങളെ ശോഭാകരങ്ങളാക്കിത്തീര്‍ക്കുന്നു. ഗീതയിലെ ഈ
പ്രകരണത്തില്‍ ഗീതാകാരന്‍ ഉല്ലേഖമെന്ന അലങ്കാരത്തിലൂടെ
ആത്മാവിന്‍െറ വ്യാപകത്വത്തെപ്പററിയാണു” പ്രതിപാദിക്കുന്ന
ത്. അപ്പയ്യദീക്ഷിതര്‍, തന്‍െറ ' കുവലയാനന്ദം'' എന്ന അല
അാരഗ്രന്ഥത്തില്‍, ഉല്ലേഖത്തെപ്പററി ഇങ്ങിനെ പറയുന്നു :
21
ലാന്‍ ശ്രമിയ്ക്കുന്നു. ശ്രീകൃഷ്‌ണന്‍ ദൈവമല്ലെന്നു” പറയ്യമ്പോഴം,
ഇടമറുകിനു? നന്നായറിയ്യന്ന മറേറതോ ദൈവമുണ്ടെന്നു” അത്ഥാ
പത്തിന്യായേന അദ്ദേഹം സമ്മതിയ്ക്കുകയാണു'. ശാസ്്ര്രീയ
ജ്ഞാനമില്പാത്തതുകൊണ്ടാണ് യോഗേശ്വരനായ കൃഷ്‌ണന്‍
ദൈവമല്ലെന്നു” ഗീതാനിരൂപകന്‍ ആക്ഷേപിഷ്ക്കുന്നതു”.
അദ്ദേഹം ഭഗവദ്ഗീതയീല്‍ പരസ്സുരവൈരുദ്ധ്യം തേടി
നടക്കുന്നു, അദ്ദേഹം എടുത്തുകാട്ടിയ വൈരുദ്ധ്യങ്ങളൊന്നും
വൈരദ്ധ്യങ്ങളല്ല. ശ്രീകൃഷ്‌ണഭഗവാനു് ശാസ്ത്രീയമായ അറി
വുണ്ടായിരുന്നില്ലെ? ഇടമറുകിനോടല്പ ചോദിക്ക്കേണ്ടതു”_ഗീത
യോട്ട” ചോദിഷ്ക്ണാം.
പ്രകാശത്തെപ്പററിയും നമ്മുടെ നാസ്ധ്ികാചാര്യനു” വലിയ
പിടിപാടൊന്നുമില്ല. “ “ജ്യോതിശ്ശാസ്്രം വികസിച്ചിട്ടില്പാത്ത
കാലത്തു” ഭൂമിയില്‍നിന്സ് നോക്കുമ്പോഠം ച്രന്ദ്രന്‍ പ്രകാശി
ശ്്ശുന്ന ഒരു വസ്‌തുവായി തോന്നിയിരിഷ്ണ്ണുാം"” എന്നദ്ദേഹം യയ
ക് തിയയന്നയിന്കത്കുന്നു. (ഭ. വി. പ. പേ. 134)
ഇപ്പോഠം വിമര്‍ശകന് അങ്ങിനെ തോന്നുന്നില്ലായിരി
യ്്ാം. ച്ന്ന്രിക കണ്ടാല്‍, വെയിലാണെന്നായിരിഷ്കണ്കും ഈ ആധു
നിക ജ്യതിശ്ശൂസ്ര്പണ്ഡിതന്‍െറ വിചാരം. അപ്പേഥം മൂണ്‍
െലററ്, നിലാവു" എന്നിത്യാദിശബ'”ദങ്ങളൊക്കെ ജ്യോതി
ശ്ലാസ്ത്രം വികസിച്ചിട്ടില്ലാത്ത കാലത്തുണ്ടായവയാണു്. പിന്നെ
യെന്താണു“് ഇന്നാരും ആ ശബ്ബ്‌ദങ്ങഠം ഉപേക്ഷിഷ്കണ്കാത്തതു”?
ജ്യോതിശ്ശാസ്ര്രം വികസിക്കാതിരുന്നതു്” വിമര്‍ശകന്‍ സ്തൃതിപാ
ടന്ന പ.ശ്ചാതൃഭൂമിയിലായിരിഷ്ക്കും, ഇന്ത്യയിലല്ല. ഭാരതീയ
ജ്യോതിശ്ശാ്്രുത്തെപ്പുററി അദ്ദേഹത്തിന് യാതൊരു വിവരവു
മില്ല, കേട്ടുകേഠംവിപോലുമില്ല. അതേപ്പറററി ഏതെങ്കിലും
പാശ്ചാതൃപണ്ഡിതന്‍ പറഞ്ഞാലെ നമ്മുടെ മഹാവിമര്‍ശകന്‍
വിശ്വസിക്കൂ. ദൈവമായ ശ്രീകൃഷ്‌ണനും, വേദവ്യാസനും
സൂര്യപ്രകാശത്തെപ്പററിയയം, ച്രന്ദ്രപ്രഭയെപ്പററിയും ഒന്നും അറി
ഞ്ഞുകൂടെന്നു”, അതായതു” ഈ നിരൂപകശര്‍ദ്ടൂലത്തിനെല്പാം
അറിയാമെന്നു”, കൊള്ളാം. പ്രകാശം എന്നു പറയയന്നതെന്താ
ണു? ആധുനികശാസ്ത്രം അതേപ്പററി വല്ലതും പറഞ്ഞിട്ടുണ്ടോ?
നമുക്കന്വേഷിമയ്ക്കാം.
ഫിസിക്സില്‍ ലൈററു” എന്നു പറയുന്നതു” എലക്ട്രോ മേ
ഗ്‌നററിക്ക് റേഡിയേഷനാണ്_ (രശ്‌മിപ്രസരമാണ്”) പ്രകാ
ശം എന്നു” പറയുന്നതു” ഈര്‍ജ്ജത്തിന്‍െറ ഒരു രൂപമായ പ്രദീപ്പ
താപമാകുന്നു. ഈദര്‍ എന്ന സാങ്കല്പികമായ വിയല്‍പദത്തി
ലൂടെ തരംഗമായി അതു് പ്രവഹിഷ്ക്കുന്നുണ്ടെന്നു് ഫിസിക്‌സ്
നമ്മെ പഠിപ്പിക്കുന്നു. കാഴ്ചക്കുള്ള ഇന്ദിയങ്ങഠം .അതിന്നു
കമ
നേരെ പ്രതികരിക്കുന്നു. ആ പ്രതികരണമാണ് കാഴച. ഈ
റേഡിയേഷന്‍െറ തരംഗദൈര്‍ഘ്യം ഏതാണ്ട് 4000 തൊട്ടു
7000 ഏങ്‌സ്‌ട്രോം ഏകകങ്ങളാണു”. അവ ഒരു സെക്കന്‍റില്‍
386900 മൈല്‍ സഞ്ചരിയ്‌ക്കുന്നു. അതിനു" പ്രോജ്ജ്വല ഈർ
ജജം (൧014൩ 1ന൦7ഇോ) എന്നു പറയുന്നു. സൂര്യന്‍െറ ഈ ൪
ജജത്തെയാണു” ഇടമറുക് സൂര്യന്‍െറ പ്രകാശമാണെന്ന് തെററി
ദ്ധരിച്ചതു”. "" അഞ്ജനമെന്നതു” ഞാനറിയും മഞ്ഞളപോലെ
വെളത്തിരിയ്‌ക്കും'” എന്നു പറഞ്ഞവനെ ഗീതാ വിമര്‍ശകന്‍
കടത്തിവെട്ടിയിരിയ്‌ക്കുന്നു. ഇതാണു നമ്മുടെ വിമര്‍ശകന്‍െറ
യയക്‌തിവാദം. അദ്ദേഹത്തിന്‍െറ പൊള്ളയായ ശാസ്‌ത്രീയ
ജ്ഞാനത്തെ ബുദ്ധിയയള്ളവര്‍ക്കു” വകവെച്ചുകൊടുക്കുവാന്‍ തര
മില്പ.
ഈര്‍ജ്ജത്തിനും മററും ഗീതയില്‍ അവ്ൃക്‌തം എന്നാണ്
പറയുന്നതു”. പദാത്ഥങ്ങളൊന്നും നമുക്കു് വൃക്‌തമായി കാ
ണവാന്‍ സാദ്ധ്യമല്പ. നാം കണ്ടുകൊണ്ടിരിയ്‌ക്കുന്ന അവ താല്‍
ക്കാലികമായ ഒരു പ്രതിഭാസം മാത്രം. ആ പ്രതിഭാസം ആദ്യം
ഉണ്ടായിരുന്നില്ല. വത്തമാനകാലത്ത" ഉണ്ടെന്ന് തോന്നുന്നു.
ഭാവിയില്‍ ഉണ്ടാവുകയുമില്ല. ആയിരം വര്‍ഷം മുമ്പ” ഗീതാ
വിമര്‍ശകനായ ഇടമറുകോ, ഗീതാഭക്‌തനായ ഞാനോ ഉണ്ടായി
രുന്നില്പ. 1000 കൊല്ലം കഴിഞ്ഞാല്‍ ഞങഞ്ങഠം രണ്ടാളം ഉണ്ടാ
വുകയയമില്പ. ഇടഗ്തുള്ള അമ്പതോ അറുപതോ വര്‍ഷം ഞങ്ങഠം
ജീവിയ്ക്കുന്നു എന്നതു” ഞങ്ങളുടെ ഫ്രസ്വസത്യമാണു, മുണ്ടന്‍
യയക൦തിയാണു'.
പക്ഷെ ദിര്‍ഘവിക്ഷകനും, മഹാശാസ്രരുജ്ഞനുമായ ഭഗ
വാന്‍ കൃഷ് ണന്‍െറ ഭാഷയില്‍ ഇടമറുകും, ഞാനും ഇല്ലാത്തവ
രാണു“. ഇവിടെ രണ്ടു വീക്ഷണങ്ങളണ്ടു”. 1) ദീര്‍ഘവീക്ഷ
ണം. 42) ഹ്രസ്വവീക്ഷണം. ശാസ്‌ത്രജ്ഞന്മാരുടെ വീക്ഷണം
ദീര്‍ഘമാകുന്നു. അതുതന്നെയാണു ഭഗവദ്‌ഗീതയിലേയും വീ
ക്ഷണം. അതാണു” ഭഗവാന്‍െറ വീക്ഷണം. ഫ്രസ്വവീക്ഷണം
ഇടമറുകിന്‍േറതും. ഗീതാവിമര്‍ശകന്‍ ഗീതയില്‍നിന്നും ഉദ്ധ
രിച്ച, അദ്ദേഹത്തിനര്‍ത്ഥം മനസ്സിലായിട്ടില്ലാത്ത. ഒരു ശ്രോകം
ഇവിടെ ഉദ്ധരിന്ക്കുട്ടെ:
* “ അവ്ൃക”താദീനി ഭൂതാനി
വ്യക് തമദ്ധ്യാനിഭാരത
അവ്യൃക്‌്തനിധനാന്യേവ
തത്ര കാ പരിദേവനാ''
(ഭം ഗീ. 228)
അത്ഥംകൊണ്ടുതന്നെ ഈ ദ്ര്രോകത്തിലെ ശാസ്‌ത്രീയ
തത്വം നമുക്കു കണ്ടുപിടിക്ക്കാം.
2൫
* “ഹേ ഭാരത! സകല ശരീരങ്ങളും ആദിയില്‍ അവ്യക്ത
ങ്ങളാകുന്നു. മധ്യകാലങ്ങളില്‍ മാത്രം വ്യകതങ്ങളായിത്തീ
രുന്നു. അവസാനത്തിലും അവ്യക്‌തങ്ങഠംതന്നെ ആയിത്തീ
രുന്നു. "" അപ്പോഠം പിന്നെന്താണു” വ്യൃസനിപ്പാനുള്ളതു”്?
ഒരു വടവ്ൃക്ഷത്തിന്‍െറ ബ്ബഹത്തായ ശരീരം അതിന്‍െറ വി
ത്തില്‍ അവ്യക്തമായി നിലകൊണ്ട്, പിന്നീട് അതു് മഭ്ധ്ൃയ
കാലത്തു” മുളച്ചു വൃക്ഷമായി വളരെക്കാലം നിലനില്ലുന്നു. അവ
സാനം അതു ഉണങ്ങി നശിച്ച” ഇല്ലാതാവുന്നു. അതു്” അവ്യ
കതമായിത്തീരുന്നു. സസ്യൃശാസ്‌ത്രത്തിലെ ഒരു സാമാന്യ
നിയമമാണിതു. ഒരു കുഞ്ഞ്” അതിന്‍െറ അച്ചഛനെറ ബീജ
ത്തിലും അമ്മയുടെ അണ്ഡത്തിലും അവ്ൃകതമായി ആദ്യം കി
ടന്നു. മഭ്ധ്യകാലത്തില്‍ അതു” വളര്‍ന്നു” ഒരു മനുഷ്യനായി
മരിക്കുന്നു. അവസാനം അയാളടെ ശരീരം അവ്ൃക്‌തമായി
പ്രകൃതിയില്‍ ലയിക്കുന്നു. അതു” ശരീരശാസ്‌ത്രത്തിലെ
ഒരു നിയമമാകുന്നു.
ഇങ്ങിനെ ഏതു ശാസ്ത്ൂത്തിലും ഉഠംക്കൊള്ളന്ന സിദ്ധാ
ന്തങ്ങഠം പ്രതിപാദിക്കുന്ന നിയമങ്ങളും ഭഗവദ്‌ഗീതയി
ലുണ്ട്. ഭൂതത്തില്‍ ഇല്ലാത്തതും, വര്‍ത്തമാനത്തിലുണ്ടെന്നു
തോന്നുന്നതും, ഭാവിയില്‍ ഇല്ലാത്തതും സത്യത്തില്‍ ഇപ്പാത്ത
താണെന്ന് പാരമാര്‍ത്ഥികന്മാര്‍ പറയുന്നു. അതിനു” അവര്‍
മായ എന്നാണ് പറയുന്നതു”. ആധുനികശാസ്ത്രം നന്നായി
പഠിഷ്ക്കാത്തവനു” മായാവാദം അന്ധവിശ്വാസമായി തോന്നും.
നാം കാണുന്ന ഒരു വസ്‌തു അതല്ലെന്നുവരിക. മലികവ
കണ്ണുകൊണ്ടു കാണാന്‍വയ്യാതെ വരിക. അതു മനുഷ്യന്‍െറ
ദര്‍ബ്ബലതയെ സുചിപ്പിക്കുന്നു. ഗീതാ വിമര്‍ശകന്‍ ഗീതാ
കാരനു“ ശാസ്‌ത്ൂമറിഞ്ഞുകൂടെന്ന് പറഞ്ഞ് കൊണ്ടുവന്ന പ്രകാ
ശത്തിന്‍െറ ഉദാഹരണംതന്നെ എടുക്കാം.
പ്രഭ, പ്രകാശം എന്നൊന്നില്ല എന്ന് ആധുനികശാസ്‌ത്ര
ജ്ഞന്മാര്‍ പറയുന്നു. അതു“ ഉജ്ജ്വലമായ ഈര്‍ജ്ജം മാത്രമാ
ണെന്നാണ് അവര്‍ ഉപദേശിക്കുന്നത്. പക്ഷെ ശാസ്‌ത്ൂജ്ഞ
നെന്നു നടിക്കുന്ന നമ്മുടെ വിമര്‍ശകന്‍ പറയുന്നു: “ “സൂര്യ
പ്രകാശം അഥവാ സൂര്യപ്രഭ തട്ടിയിട്ടാണു” ച്രുന്രനില്‍
പ്രകാശമുണ്ടെന്നു? നാം തെററിദ്ധരിക്കുന്നതു്'”. സൂര്യനു
പ്രഭയയണ്ടെന്നു്” ഇടമറുകും തെററിദ്ധരിച്ചിരിക്കുന്നു. വാസ്‌ത
വത്തില്‍ സൂര്യന്‍െറ ഉജ്ജ്വലമായ ഈജ്ജത്തെയാണു് ഈ
ഗീതാവിമര്‍ശകന്‍ പ്രഭയായി ട്രമിച്ചതു”. ഈ ്രമംതന്നെ
യാണു മായയുടെ അടിസ്ഥാനം. ഒരു വസ്തു അതല്പാത്തതായി
പ്രതിഭാസിയ്‌ക്കുന്നതിന്നാണു' മായ എന്നു പറയുന്നതു്. നമ്മു
ടെ കണ്ണിലെ റെട്ടിനയില്‍ (തൃതീയപടലിത്തല്‍) എലക്‌ട്രോ
ക
മാഗ്‌നെററിക്ക് റേഡിയേഷന്‍ ഉണ്ടാക്കുന്ന സംവേദനമാണു”
പ്രഭ, അല്ലെങ്കില്‍ പ്രകാശം. ഇത്തരം ശാസ്‌ത്രീയ നിയമങ്ങ
ളൊന്നുമറിയാതെ ഭഗവദഗീതാകാരന്നു” ശാസത്രജ്ഞാനമി
ല്ലെന്നു” വരുത്താന്‍ ഗീതാവിമര്‍ശന പഠനക്കാരന്‍ പ.രിശ്രമി
ച്ചത് അജ“ഞതയുടെ പാരമൃംകൊണ്ടു മാത്രമാണ്.
ഭഗവദ്‌ഗീതയില്‍ ആധുനികശാസ്‌ത്ൂത്തിന്‍െറ ബിീജാങ്കു
രമല്പ, വടവ്വക്ഷംതന്നെ പന്തലിച്ചു നില്‍ക്കുന്നതായി കാണാം.
കാണാന്‍ കണ്ണും, അറിയുവാന്‍ ജ്ഞാനവും, വകതിരിച്ചറിയ
വാന്‍ പ്രതിഭയും, ഉണ്ടാകണം. ശാസ്‌ത്രത്തിന്‍െറ ഉടതുണികള
മണിഞ്ഞു ആകാശത്തിലേയ്‌ക്ക് നോക്കിയിരുന്നാല്‍ ജ്യോതി
ശ്ലാസ്‌ത്ൂരജ്‌ഞനാകുമെന്നു്” ആരും ധരിക്കേണ്ട.
ഗീതാശാസ്‌ത്ൂത്തെപ്പററി മഹാദാര്‍ശനികനായ അരവി
ന്ദഘോഷ്* പറഞ്ഞതു” ഏവരും അറിഞ്ഞിരികഷ്ക്കേണ്ടതാണു്.
“ “പ്രാചീനഭാരതത്തില്‍ ക്രമബദ്ധമായ അദ്ധ്യാപനത്തി
നും, വിജാഞാനത്തിനുമാണ് ശാസ്‌ത്രം എന്നു പറഞ്ഞിരു
ന്നതു്. ജീവിതത്തിലെ ഓരോ ശാഖയ്‌ക്കും ഓരോ കര്‍മ്മ
പംക്‌തിയ്*ക്കും, ഓരോ ജഞാനവിഷയത്തിനും അതിന്‍േറതാ
യ ശാസ്‌ത്രമുണ്ടായിരുന്നു............ ഓരോ സൂഷ്‌മവസ്‌തുവെ
യം, ഓരോ ബൃഹത്തായ വസ്തുവെയും ഭാരതീയ ജൂഷിമാര്‍
തുല്യമായ ശ്രദ്ധയോടെയും ജാഗ്രതയോടെയും പരീക്ഷിച്ചി
രുന്നു. ഓരോന്നിനും അതിന്‍േറതായ കലയും ശാസ്‌ത്രവും
നല്‍കപ്പെട്ടിരുന്ന. അന്നു” ഏററവും സമുന്നതമായ ആത്മജ്ഞാ
നത്തിന്” ശാസ്‌ത്രം എന്ന പേര്‍ നല്‍കപ്പെട്ട. ഉപനിഷത്തുക
ഭില്‍ അടങ്ങിയതുപോലുള്ള ആന്തരികജ“ഞാനത്തിന്‍െറയും
ആന്തരികമായ അനുഭൂതിയയടേയും സംഹിതയ്*ക്ക്” ശാസ്‌ത്രം
എന്ന പേര്‍ അംഗീകരിയ്‌ക്കപ്പെട്ടു. രീതികളെയും ക്രമങ്ങളെ
യും ബുദ്ധിശക”തികൊണ്ട്: ഗ്രഹിയക്കുക എന്ന അര്‍ത്ഥത്തില്‍
സ്വീകരിയ്‌ക്കുമ്പോഠം ഗീതയിലെ അഗാധമായ ആത്‌മീയ
പ്രബോധനത്തെ നിഗൂഡമായ ശാസ്‌ത്രം (ഗൂഹൃതമം
ശാസ്‌ത്രം) എന്ന് വിളിയ്‌ക്കുവാന്‍ നമുക്കു? കഴിയുന്നു" '
“11൨17 വഗ അ വനക* ന്നട് ൧൮000൦ 2. 77)
പുനര്‍ജന്മവും, നിരീശ്വരന്മാരും
(ശീമാന്‍ ഇടമറുക്” ഒരു അന്ധമായ മുന്‍വിധിയേടെയാ
ണ് എല്ലാ മതഗ്രന്ഥങ്ങളെയും സമീപിന്ക്കൂന്നതു്. അദ്ദേഹം അ
ങ്ങിനെ ചെയ്യുന്നതിനു പല പ്രത്യേക ഉദ്ദേശങ്ങളുമുണ്ടൊയിരി
ത്രം. തനിഷ്ക്” അനുയായികളണ്ടാകണം, ആത്മാനാത്മവിവേ
കമില്ലാത്ത മനുഷ്യര്‍ മുമ്പേ പോയ ഗോവിന്‍െറ പിമ്പേ പോകു
ന്ന ഗോക്കള്ളെപ്പേലെയാണ്. അവര്‍ കാര്യകാരണബോധ
മോ, യുക്തിയോ ഉള്ളവരല്ല. ഏതു യുക്ത്യാഭാസവും പറഞ്ഞു
അവരെ തെററിദ്ധരിപ്പിഷ്ക്കാം. ഇത്തരം ആളകയം മതങ്ങളിലു
മുണ്ടു". യുക്തിവാദംകേട്ട ആ വിവേകശ്ളൂന്യര്‍ മതത്തെ വെറുക്കു.
മ്പോംം, നിരീശ്വരവാദത്തിലേഷ്ണ്കു കാലുമാറുന്നു. കറെക്കാലം
കഴിഞ്ഞാല്‍ നിരീശ്വരവാദം മടുത്ത ആ കുഞ്ഞാടുകരം വീണ്ടും
മതഭക്തരായിത്തിരുന്നു. ഇടമറുകവര്‍കഠം മുന്‍വിധിയോടെയാ
ണ് എല്ലാ തീരുമാനവും എടുക്കുന്നതു”. അദ്ദേഹത്തിന്‍െറ വാ
ക്കുകഠം നോക്കുക:__ “ “പിതൃക്കഠംക്കെന്നു് സങ്കല്പിച്ച്” കാക്ക
യ്ക്കും വവ്വാലിനും തീററ കൊടുക്കുന്ന അന്ധവിശ്വാസികളായ ഇ
ന്ത്ൃക്കാരും ഈ പ്രാകൃതഗോത്രങ്ങളും ഒരേ മാനസ്സ്സിക (മാനസിക
എന്നതിനു” പകരം പലയിടത്തും മാനസ്സിക എന്നെഴുതിക്കാണു
ന്നു. നിലവാരത്തിലുള്ളവരാണെന്നുള്ള കാര്യത്തില്‍ സംശയമി
ലവ.” (ഭ. വി. പ. പേ. 162)
ഇടമറുകിനു” ഇന്ത്യക്കാർ അന്ധവിശ്വാസികളാണെന്നുള്ള
കാര്യത്തില്‍ മുന്‍വിധിയുണ്ടു്. അതു” പിന്‍വിധിയാക്കി അദ്ദേ
ഹം ഒരു തീര്‍പ്പപിലെത്തുന്നു. അതിന്നായി ചില ഹേത്വാഭാസ
ങ്ങളും ഉന്നയിയ്ക്കുന്നു. അതൊക്കെ പാമരന്മാര്‍ക്ക്” വിശ്വചസിഷ്ക്കുാന്‍
കൊള്ളാം. ഇടമറുകിന്‍െറ വാദഗതിയെ ഒന്നു തൊലി പൊളി
ച്ുനോക്കാം. കഴമ്പുണ്ടോ, അതോ പുഴുക്കുത്തുണ്ടോ എന്നു നോ
ക്കേണ്ടതു”് യൃക്തിവാഭദമാണ്.
ആഫ്രിക്കയിലേയും, ആസ്ര്രേലിയയിലേയും ചില ഗോത്ര
ക്കാര്‍ പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നു. അതുപോലെയുള്ള
അന്ധവിശ്വാസമാണ് ഹിനമുക്കളും പുലത്തുന്നതെന്നാണ് അദ്ദേ
ഹത്തിന്‍െറ നിഗമനം. എന്തൊരു മഹത്തായ താരതമ്യപഠന
മാണ! ആഫ്രിക്കയിലെ കാട്ടാളന്മാരുടെ ഇടയില്‍ ഈശ്വരവി
ശ്വാസവും, മതവിശ്വാസവുമില്പാത്തവരുണ്ടു. അവരെ കണ്ടിട്ടാ
ണ് ഇടമറുകും നിരീശ്വരവാദിയായത് എന്നു'അദ്ദേഹത്തിന്‍െറ
വാദമനുസരിച്ച് വിശ്വസിയ്ര്േണ്ടിവരുന്നു. 60000 വഷങ്ങാംക്കു
മുമ്പും ജീവിച്ചിരുന്ന നിയേണ്ടര്‍താല്‍ മനുഷ്യനു” യാതൊരു
ഈശ്വരവിശ്വാസവുമുണ്ടായിരുന്നില്ല. അതുപോലുള്ള. പ്രാകൃത:
26
വിശ്വാസമാണ് ഇടമറുകിന്‍െറ യുക൦തിവാദവും എന്നു! നമുക്കു?
വിശ്വസിക്കാം. ഇവിടെ ചിന്ത്യമായിട്ടുള്ളതു” എന്താണ്? ഭാര
തീയരുടെ പുനര്‍ജ്ജന്മസിദ്ധാന്തം യുക”തിയയക് തമാണ് എന്നു
സമത്ഥിഷ്ക്കുവാനാണ*” ഞാനിതെഴുതുന്നതു'. ആത്മാവാണ്
പുനര്‍ജ്ജന്മമെടുക്കുന്നതു”. അതിനാല്‍ ആത്മാവെന്താണെന്നും
മനസ്സ്സിലാക്കേണ്ടതുണ്ടു”.
: “പുനരപിജനനം പുനരപിമരണം
പുനരപിജനനീ ജാരേശയനം
എന്നു” ആപ്പന്മാര്‍ പറയുന്നു.
ഇവിടെ പുനര്‍ജ്ജന്മമുണ്ടാകുന്നതു” ശരീരത്തിനല്പ, ശരീരി
യത്ാണ്. ശരീരിയെയാണനല്ലപൊ ആത്മാവ്, ദേഹി എന്നൊക്കെ
പറയുന്നതു”. “ “ഗീതയില്‍ തറപ്പിച്ച്” പറയുന്ന പുനര്‍ജ്ജന്മസി
ഭ്ധാന്തം ജുഗ്വേദത്തില്‍ ഒരിടത്തും കാണുന്നീച്പ'" എന്നു ഇടമറുക്
പറയുന്നു. എന്തു് ചങളുൂററം! ജഗ്വേദം മൂലം വായിച്ചു മനസ്സിലാ
ക്കിയിട്ടാണ് ഇതു പറയുന്നതെന്നു ധരിയ്ക്കുരുതു”. ജ്ടഗ്വേദത്തിലെ
ഒരൊററ ശബ്ദത്തിന്‍െറ വ്യൃല്ലത്തി പറയാന്‍ ഇടമറുകിനു
പാണ്ഡിതൃമില്പ. പിന്നെ എങ്ങിനെ അദ്ദേഹം ഇതു പറഞ്ഞു?
ക്രിസ്തുമത്ഭൂരാന്തന്മറരും ഹിന്ദുമത വിദ്വേഷികളമായ ആര്‍. എ.
ഹ്യൂം, ഗ്രിഫിത്ത്, വില്‍സണ്‍ തുടങ്ങിയ ചില സായിപ്പന്മാ
രുടെ പക്ഷപാതപരമായ അഭിപ്രായവും തജ്ജമയും കടം
വാങ്ങിയിട്ടാണ് ഇടമറുക്” നവീന വേദപണ്ഡിതരായി നടി
ഷ്്നുകയ്യം നടക്കുകയും ചെയ്യുന്നതു”. ജുഗ്വേദത്തിലെ ഏതെങ്കി
ലും ഒരു പദത്തിന്‍െറ സ്വരം പോലും പറയാന്‍ കഴിവില്ലാത്ത
ഇത്തരക്കാര്‍ ട്ടഗ്വേദത്തില്‍ പുനര്‍ജ്ജന്മ സാിദ്ധാന്തമില്ലെന്നും
മററും തറപ്പിച്ച് പറയുന്നു. എന്തു തൊലിക്കട്ടി! ജഗ്വേദത്തിലെ
നാലാംമണ്ഡലത്തിലെ ഇരുപത്തേഴാം സൂുക്‌തത്തിലേഷ്ക്കു്” അനു
വാചകരുടെ ശ്രദ്ധ ക്ഷണിഷ്ക്കുട്ടെ. അതിലെ ഒന്നാം മന്ത്രമാണ്
പുനര്‍ജ്ജന്മസിദ്ധാന്തത്തിനു” തെളിവായി ഇവിടെ ഉദ്ധരിഷ്ക്കു
ന്നതു്.
* “ ഗര്‍ഭേനു സന്നന്വേഷാമവേദമഹം
ദേവാനാം ജനിമാനിവിശ്വാ
ശതം മാ പുര ആയസീരര..
ക്ഷന്നധശ്യേനോ ജവസാ നിരദീയം '"
എന്താണത്ഥം?
* “വിദ്വാനായ ഞാന്‍ ഗര്‍ഭത്തില്‍ വത്തിഷ്ക്കുന്ന ഈ ജീവാ
ത്മാക്കളുടെ മുഴുവനും ജന്മങ്ങളെ ഗവേഷണപൂര്‍വ്വമായി അറിയു
നനു. സ്വണ്ണരൂപവും, ആയസരൂപവുമായ (സുന്ദരവും, സുദ്ദഡ്ധ
വുമായ). ശരീരങ്ങളാകുന്ന അനേകം പുരങ്ങഠം എന്നെ രക്ഷി
27
ള്മൂന്നു. അങ്ങിനെയുള്ള ഞാന്‍ ശ്യേനപ്പക്ഷിയെപ്പോലെ വളരെ
വേഗത്തില്‍ ശരീരത്തില്‍ നിന്നും എന്നന്നേക്കുമായി പറന്നകലു
മാറാകട്ടെ''. അതായതു” ജനനമരണങ്ങളില്‍ നിന്നും ഏനിഷ്ക്കു”
മുക്തി ലഭിഗ്ക്കുമാറാകട്ടെ എന്നാണത്ഥം. ജീവാത്മാവിന്‍െറ ഈ
അത്ഥന ജുഗ്വേദകാലത്ത് പുനര്‍ജ്ജന്മവിശ്വാസമുണ്ടായിരുന്നു
എന്നുള്ളതിനു” തെളിവാണ്. വേദങ്ങളില്‍നിന്നും പുനര്‍ജ്ജന്മ
ത്തിനു” ഇനിയും തെളിവുകടം ഉദ്ധരിക്കാം. എന്നാല്‍ ഇടമറുക്
പറയുന്നു ജ്ഗ്വേദത്തില്‍ പുനര്‍ജ്ജന്മവാദമില്ലെന്നു”, കൊള്ളാം,
എന്താണീ ആത്മാവു"? ഇടമറുക് പറയുന്നു ഉര്‍ജ്ജമാണ് ആ
ത്മാവു എന്നു”. പാവം ഇടമറുക് കഷ്ടപ്പെട്ട് ഗവേഷണംചെയ്തു
കണ്ടുപിടിച്ചതു” ആത്മാവെന്നു പറഞ്ഞാല്‍ ഈജ്ജമാണെന്നാണ്.
അതിന്നു” ഇംഗ്ലീഷില്‍ എനര്‍ജി എന്നു പറയുന്നു. വല്ലാത്ത കണ്ടു
പിടുത്തം! ഹിന്ദുക്കളുടെ ആചാര്യന്മാര്‍ പറഞ്ഞ ആത്‌മാവു്
ഈര്‍ജ്ജമല്പ. എന്നിലും, നിന്നിലും, ഇടമറുകിലും, മറെറല്ലാ
നിരീശ്വരവാദികളിലും, ഈശ്വരവിശ്വാസികളിലുമുള്ള “ഞാന്‍ '
എന്ന “ചൈതന്യം” ആണ് ആത്‌മാവു“. ഇടമറുകിലെ
“ഞാന്‍” എന്ന ചൈതന്യം ഈര്‍ജ്ജമല്പ. അദ്ദേഹത്തിലെ
“ഞാന്‍ ' എന്ന ചൈതന്യമാണ് യുക്‌തിവാദം നടത്തുന്നതും
* ജീവന്‍” ആത് മാവല്പ ഈര്‍ജ്ജമാണ്' എന്നു വാദിക്കുന്നതും.
ഈര്‍ജ്ജത്തിനെങ്ങിനെ വാദിയ്ക്കാന്‍ കഴിയം. ഈര്‍ജ്ജം എന്നു
പറയുന്നതെന്താണ്? ഇടമറുകവര്‍കാംക്കു അതറിയില്ല. അദേ
ഹത്തോടട് ചോദിച്ചിട്ട് കാര്യമില്പ. “അറേറാമിക്ക് ഫിസിക്സ്
ഇന്നു് ' (41011 21516 10൧൧൭) എന്ന ശാസ്ത്രീയ ഗ്രന്ഥ
മെഴുതിയ മഹാനായ ശാസ്ധ്രകാരനെ നമുക്കു” സമീപിഷ്ക്കാം.
ഓട്ടോ ആര്‍. ഫ്രിഷ് എന്നാണ് അദ്ദേഹത്തിന്‍െറ പേര്‍. ആ
ദൃമായി നൃൂക്ളിയര്‍ഫിഷന്‍െറ പ്രതിഭാസത്തേയും അതിന്‍െറ
സുനിശ്ചിതമായ അഭിജ്ഞാനത്തേയും പററി പ്രതിപാദിച്ച ആ
ധുനിക മഹാശാസ്രരൂുജഞനാണ് അദ്ദേഹം, അദ്ദേഹം എനര്‍ജി
(ഈര്‍ജ്ജം) യെപ്പററി പ്രതിപാദിഷ്ക്കുന്നതു” നോക്കുക. അതില്‍
നിന്നും ഈര്‍ജ്ജം ആത്‌മാവല്ലെന്നു" മനസ്സിലാകും.
'* ആവിയന്ത്രം ഏതാണ്ടു് ഒരു നൂററാണ്ടോളം ആളകഠം
ഉപയോഗിച്ചുവന്നു. പിന്നീടു” (ഏതാണ്ടു” 1805_ല്‍) താപത്തെ
(ചൂടിനെ) പ്രവൃത്തിയാക്കിമാററുക മാത്രമാണ് ആവിയന്ത്രം
ചെയ്യുന്നതെന്നു” അവര്‍ പൂര്‍ണ്ണമായും മനസ്സിലാക്കി. കല്‍ക്കരി
കത്തിച്ചപ്പോഠം എന്താണു” താപമായി മാറുന്നതു” എന്നു മനസ്സി
ലാക്കുവാന്‍ അവര്‍ കൂടതല്‍ കാലമെടുത്തു. ആ ഒഴിഞ്ഞുമാറുന്ന
എന്തോ ഒന്നിനു” ഒരു രൂപത്തില്‍നിന്നും മറെറാരു രൂപമായി
മാറാന്‍ കഴിഞ്ഞു. പിന്നീട്ട് അതിനു” പേരിടുക എന്നുള്ളതു്
വളരെ പ്രയാസമായി. . ഒടുവില്‍ അതിനു” എനര്‍ജി, (ഈര്‍ജ്ജം)
28:
എന്ന പേര്‍ നിര്‍ബ്ദന്ധപൂര്‍വ്വം നല്‍കപ്പെട്ട. (ഏതാണ്ടു” 1830
ലാണെന്ന് തോന്നുന്നു തോമസ്‌യങ്ങാണു” ഈ നാമം നടപ്പി
ലാക്കിയതു”. കുറെ കൂടുതല്‍ പരിസീമിതമായ ഒരു ഉദ്ദേശ
ത്തിനു” വേണ്ടിയായിരുന്നു ഈ പേരിട്ടതും)
വധി ൦ 5൦ മടം ല് നന്ജ 122൦ 7)
തുടരന്നുകെ:ണ്ട ര്‍ജ്ജമെന്താണെന്നു ഫ്രിഷ് വിവരിക്കു
ന്നതു” ഭതിക വിദ്യാര്‍ത്ഥികഠംക്കും, ആത്മീയവില്യാര്‍ത്ഥികം
ക്കംപഠിയഷ്ക്കാനുള്ളതുതന്നെ.
* “ഈര്‍.ജ്ജത്തിനു ഒര നിഷകൃഷ്ടമായ നിര്‍വ്വചനം നല്ലക
എളുപ്പമല്ല. “ഡാ ദള ധ് (പ്രവര്‍ത്തിയെടുക്കുവാ
നുള്ള കഴിവ് എന്ന നിര്‍വ്വചനം മതിയാകും. പക്ഷെ, ദൈ
നംദിന ജീവതത്തിലെ പ്രവൃത്തിയല്ല ഭൌതികശാസ്സ്രത്തിലെ
പ്രവൃത്തി. എന്നാലും നമുക്ക് ചില ഉദാഹരണങ്ങളെടുക്കാം.
ഒരു വലിയ മുത്തപ്പന്‍ ക്ലോക്ഠരിന൯ു” ധിങ്ങഠം താക്കോലു”് കൊടുക്കു
സ്പോഠം, നിങ്ങം ഒരു പ്രവൃത്തിചെയ്യുന്നു: ആ പ്രവൃത്തി ചെയ്യു
മ്പോരം, ഭാരത്തിന് ഒരു പൊട്ടെന്‍-ഷയല്‍ എനര്‍ജി കിട്ടുന്നു എന്നു
പറയുന്നു. ഇതാകട്ടെ, അടുത്ത ആഴ്ച, ക്യോക്കിനെ നടത്തിയ്‌ക്കു
മ്പോഠം വണ്ടും ക്രമത്തില്‍ നശിക്കുന്നു, ആ ഈജ്ജത്തിന്‍െറ
ഭൂരിഭാഗവും, ഉരച്ചില്‍കൊണ്ടു” ക്രോക്കിന്നകത്തുവെച്ചുതന്നെ താ
പമായി (ചുട് മാറുന്നു, ആ ഈജ്ജത്തിന്‍െറ അല്പഭഗം ടിക്ക്,
ടിക്ക” ശബദത്തില്‍ ലയിക്കുന്നു, ഈ ഈര്‍ജ്ജത്തിന് (മേം
൦) എക്കൂസ്റ്സിക്ക് ഈര്‍ജ്ജം എന്നു പറയുന്നു. തൂങ്ങുന്ന ഭാര
ക്കുട്ടിയയടെ ചരട് മുറിച്ചാല്‍ ഭാരക്കട്ടി വീഴുന്നു. അത് അതിന്‍െറ
പൊട്ടെന്‍ഷ്ൃയല്‍ ഈര്‍ജ്ജത്തെ കൈനെററിക്ക് ഉവര്‍ജ്ജമെന്ന
ചലനോര്‍ജ്ജമാക്കി മാററുകയും ചെയ്യുന്നു. അതാകട്ടെ ഭാരക്കട്ടി
നിലത്തുചെന്നിടിക്കുമ്പോഠം, പകരം താപമായി മാറുകയും
ചെയ്യുന്നു. താപം (ചൂട) എന്തായാലും, പ്രച്ഛുന്നരൂപത്തിലുള്ള
ചലനോര്‍ജ്ജമാകുന്നു"'.
(ഈജ്ജത്തിന്‍െറ ഭണ്ഡാരപ്പുരതുറക്കല്‍ പേജ് 7_ഉം 8_ഉം)
മഹാശാസ്ത്രജ്ഞനന്‍െറ ഈ പ്രവചനത്തില്‍നിന്നും എന്താണു”
മനസ്സിലാകുന്നതു”? താപം, പ്രവര്‍ത്തനക്ഷമത എന്നിത്യാദി
കളാണു' ഈര്‍ജ്ജമെന്നതു”. അതാണോ ആത്‌മാവ്? ഇടമറു
കിന്േയും ശിഷ്യന്മാരുടെയും ആത്മാവ് അതാകട്ടെ. അതു്
ഇന്ത്യയില്‍ പ്രചരിപ്പിക്കേണ്ട.
ആത്മാവിനെപ്പററി നാം പഠിയ്യകുണ്ടതു" വേദങ്ങളില്‍
നിന്നും, മററു ഹൈന്ദവശാസ്്രങ്ങളില്‍നിന്നുമാണ്‌്. ജഗ്വേദം
ആത് മാവിനെപ്പുററി ഇങ്ങിനെ പറയുന്നു: .
29
” “ഈ മുഖ്യനായ ഹോതാവു”് ജീവാത്‌മാവാകുന്നു. മത്തൃ
രില്‍ ഇത് അനശ്വരപ്രകാശമ-യി വിളങ്ങുന്നു. ഇതു” സുസ്ഥി
രവും വികസിയ്‌ക്കുന്ന ശരീരത്തോടൊപ്പം വ്യക് തമാവുകയും
ചെയ്യുന്ന അനശ്വരനാകുന്നു''.
മന്ത്രമിതാ:
“ “അയം ഹോതാ പ്രഥമഃ പശ്യേതേമ_
മിദം ജ്യോതിരമുതം മത്ത്യേഷു
അയം സജജെഞ ധുവ ആനിഷ൨
ത്തോ4മര്‍ത്ത്യ സ്തമ്പാ വര്‍ദ്ധമാനഃ"" ജട 6.9. 4.
ഉപനിഷത്തുകളിലും ആത്മാവിനെപ്പററി സുന്ദരമായി പ്ര
തിപാദിച്ചിട്ടുണ്ട്. ഈര്‍ജ്ജമാണു് ആത്മാവെന്നു'” കരുതുന്ന
വന് വേദങ്ങളും, ഉപനിഷത്തുകളും, ദര്‍ശനശാസ്സ്ങ്ങളും ഗീതയു
മെല്ലാം പരസ്‌പരവിരുദ്ധമായിത്തോന്നും.
ആത്മാവാനെപ്പററി സാംഖ്ൃദര്‍ശനം ഇങ്ങിനെ പറയുന്നു:
" “ അസ്ത്യാത്മാ നാസ്‌തിത്വസാധനാഭാവാത്."" (സാം
ഖ്യയം 6/1) ആതമമാവു* ഉണ്ടു്. കാരണം, ആതമാവു" ഇല്ല
എന്നതിനു് തെളിവുകളൊന്നുമില്ല.
യോഗദര്‍ശനം ആത് മാവിനെപ്പുററി എന്തു പറയുന്നു എന്നു
നോക്കുക:
* തദര്‍ത്ഥ ഏവ ദൂശ്ൃന്ധ്യ ആത്‌മാ''.
യോ. ദ. 21,
മുന്‍പറഞ്ഞ കാഴ് ചയ്യടെ സ്വരൂപം, ദ്രഷ്‌ടാവായ ജീവാ
ത"മദവിനുവേണ്ടിയുള്ളതാകുന്നു.
ന്യായദര്‍ശനവും ആത്‌മാവിനെപ്പററി ഇങ്ങിനെ പറ
യ്യുന്നു:
" ദര്‍ശനസ്ററശനാഭ്യാം ഏകാത്ഥഗ്രഹണാത* '' (ന്യാ. 3_1_1)
ആദ്യം മണ്‍കുടത്തെ കണ്ണണകൊണ്ടെ” കണ്ട വ്യക്തി “ഞാനാ'
ണു. അതിനെ ത്വക്കുകൊണ്ട്” സ്‌പര്‍ശിച്ചു” മണ്‍കുടമാണെ
അ തീരുമാനിച്ചതും “ഞാനാണു '. കണ്ണുകൊണ്ടു കണ്ടതും, കൈ
ക്കൊണ്ട്” സ൦പര്‍ശിച്ചതും “ഞാന്‍ ' തന്നെ. ഇതു” മണ്‍കുടമാണെ
ന്നു” തിരിച്ചറിഞ്ഞതും “ഞാന്‍ തന്നെ. എന്‍െറ ശരീരത്തിലെ
ഉര്‍ജ്ജമാണു* അതു തിരിച്ചറിഞ്ഞതു" എന്നു” പറയുന്നതു് മൂഡ
തയാണ്ട്.
വേദാന്തദര്‍ശനം എന്തു പറയുന്നു എന്നറിയേണമോ?
* * തദാഭാവോ നാഡീഷു
തച്ചു"റുതേരാത“മനിച, '' 3_2_7
30
പുരീതത്” നാഡിയില്‍ സ്വപ്ലാവസ്ഥയില്ല. കാരണം പു
രീതത് നാഡിയും, ആതമാവും സുഷ്ഫ്തിഷ്ക്കു” വിധേയമാണ്.
ശ്രുതിയയം അങ്ങിനെയാണ് പറയുന്നതു".
ഇടമറുകിനു് ഉഈര്‍ജ്ജത്തെപ്പുററിയും വലിയ വിവരമൊന്നു
മില്ല. “ “അഞ്ജനമെന്നതു” ഞാനറിയും മഞ്ഞളപോലെ വെള
ത്തിട്ടാണ”"' എന്ന യുക്തിഹീനമായ ചിന്തയാണ് ഇവിടെ ഇട
മറുക് വ്ൃക്തമാക്കുന്നതു”. ഇടമറുക് ആത്മാവാണ് പ്രാണന്‍ എന്നു
തെററിദ്ധരിഷ്ക്കുന്നു. ജീവന്‍ എന്നു പറയുമ്പോഠം പ്രാണവായു
എന്നാണ് ഇടമറുക് വിവക്ഷിക്കുന്നതെങ്കില്‍ അതും തെററാണ്.
പ്രാണവായു, ഇടമറുകിലെ “ “ഞാന്‍ ''" എന്ന ആതമചൈതന്യ
ത്തെ നിലനിത്തുവാന്‍ വേണ്ടിയുള്ള ഉപാധി മാത്രമാകുന്നു. ആ
ത്മാവ് ശരീരം വിട്ടപോകണമെന്നുവച്ചാല്‍ പ്രാണവായയകൊ
ണ്ടും രക്ഷയില്ല. ഹിന്ദുമതക്കാര്‍, പറയുന്ന “ “ഞാന്‍ '' എന്ന ആ
ത്മാവു" മാതൃഗര്‍ഭത്തില്‍ വന്നുചേരുമ്പോഴാണ് പുനര്‍ജ്ജന്മമാരം
ഭിക്കുന്നതു്. എന്നിലെ “ “ഞാന്‍? ' എന്‍െറ ശരീരത്തെ വിട്ട
പോകുമ്പോഠം, മരിക്കുന്നു എന്നുപറയുന്നു.
* മരണത്തോടെ നമ്മുടെ ബോധം നശിക്കുന്നു" എന്നു” ഇട
മറുകു” പറയുന്നു. (പേജ് 157). ആരാണീ നമ്മഠം? അതു"
* “ഞാന്‍ '' എന്ന ഉത്തമപുരുഷസര്‍വ്വനാമത്തിന്‍െറ ബഹുവചന
മാണ്. ഇടമറുകിന്‍െറ വാക്യം ഏകവചനത്തിലാക്കിയാല്‍,
ഇങ്ങിനെയാകും. “മരണത്തോടെ എന്‍െറ ബോധം നശിക്കു
ന്നു." ആരാണീ ഞാന്‍?
പാമരന്മാര്‍ പറയ്യം ' “ഞാന്‍ എന്നൊരു ചൈതന്യമേയില്ല
അതു” എന്തോ ഒരു ഈര്‍ജ്ജമാണു്*' എന്ന്.
* “മരണത്തോടെ നമ്മുടെ ബോധം നശിക്കുന്നു. ശരീരം
ചീയാന്‍ തുടങ്ങുന്നു.” എന്ന” യക്‌തിവാദിയായ ഇടമറുക്” പ
റയുന്നു. മരണത്തോടെയാണ് നമ്മുടെ ബോധം നശിക്കുന്നതു”
എന്നു പറഞ്ഞാല്‍ മരണം വന്നതിനു” ശേഷമാണ് ബോധം
നശിക്കുന്നതു” എന്നല്ലേ അത്ഥം? ബോധം നശിച്ചാല്‍ മരിക്കു
മോ? ഇടമറുകു തന്നെ പറയുന്നു, “ ക്രോറോഫോം എന്ന വസ്ത്ര
മണപ്പിച്ചാല്‍ നമുക്ക് ബോധക്ഷയം ഉണ്ടാകും. തലച്ചോറിന്‍െറ
പ്രവത്തനത്തെ ക്യരോറോഫോം ബാധിക്കുന്നതുകൊണ്ടാണ് ബോ
ധക്ഷയമുണ്ടാകുന്നതെന്നാണ് ശാസ്ത്രം നമ്മെ പഠിപ്പിഴ്ക്കുന്നതു. ""
(പേജ് 108)
എന്തൊരു ശാസ്ത്രീയജ്ഞാനം? ബോധക്ഷയം മരണമാ
ണെന്നാണ് ഇടമറുകിന്‍െറ ധാരണ. ബോധക്ഷയം വന്നവന്
31
വീണ്ടം ബോധം വരികയും ചെയ്യുന്നുണ്ടല്ലൊ. അതേപ്പുററി ഇട
മറുകെന്താണ് മിണ്ടാത്തതു”. ബോധക്ഷയം വരാന്‍ ക്യോറഫോം
കൊടുക്കണമെന്നൊന്നുമില്ലപ. പല കാരണങ്ങളാലും മനുഷൃക്ക്
മോഹാലസ്യം വരാറുണ്ടു?. എങ്കിലും ബോധക്ഷയത്തി൯മുമ്പു
ണ്ടായിരുന്ന, ” “ഞാന്‍ '” എന്ന ചൈതനൃത്തിനു് തന്നെയാണ്
വീണ്ടും ബോധമുണ്ടാകുന്നത്. അല്പാതെ തലച്ചോറിനല്ല. ബോ
ധക്ഷയത്തില്‍ തലച്ചോറിന്‍െറ പ്രവത്തനങ്ങഠം നടക്കുന്നില്ല
എന്നു” പറയുന്നതു” ശാസ്സ്രം പഠിഷ്ണാത്തതുകൊണ്ടാണ്.
ഇടമറുകിന്‍െറ ഒരു യുക്ത്യാഭാസം നിറഞ്ഞ ചോദ്യം കേം
ക്കേണമോ? “ജീവന്‍ ശരീരത്തില്‍ നിന്നും ഭിന്നമായ ആത്മാ
വാണെങ്കില്‍, കരോറഫോം മണത്താല്‍ എങ്ങിനെ ബോധക്ഷയം
ഉണ്ടാകും?” ഇതിനുത്തരം പറയേണ്ടത്, ജീവന്‍ എന്നതു്
പ്രാണവായുവാണ് എന്നു” പറയുന്നവരാണ്. ആത്‌മാവിന്നു്
ബുദ്ധിയും മനസ്സമായുള്ള ബന്ധം വിച്ചേദിക്ക്കുപ്പെടുമ്പോഴാ
ണ് മോഹാലസ്യമുണ്ടാകുന്നതു”. ആ ബന്ധം പുനസ്ഥാപിത
മാകുമ്പോഠം ബോധം വരുന്നു. ജീവന്‍ എന്നതു” പ്രാണവായു
വായിരിഷ്ക്ണാം. ഭാരതീയ തത്വചിന്തയില്‍ പറയന്ന ജീവാത്മാ
വ് പ്രാണനല്പ, പ്രാണനേയും ഒരു ശരീരത്തില്‍ ജീവിപ്പിഴ്കമൂന്ന,
അതായതു“ നിലനിത്തുന്ന ചൈതന്യമാണ് ആത്‌മാവു“. അ
താണ്, “ഞാന്‍ ' എന്ന ചൈതന്യം. ഇടമറുകിലെ “ഞാന്‍
എന്ന ചൈതന്യത്തെ അദ്ദേഹം തന്നെ അനുഭവിച്ചറിയേണ്ടതാ
ണ്. അതിനു“ അദ്ദേഹം തയ്യാറില്ലെങ്കില്‍, എത്ര ജന്മഞങ്ങഠം
ജനിച്ചാലും ആത്‌മാവെന്താണെന്നു” അദ്ദേഹത്തിനു” മനസ്സിലാ
വുകയില്ല.
മനുഷ്യജന്മത്തിന്‍െറ വൈശിഷ്ട്യം തന്നെ ഈ ആതമജ്ഞാ
നമാണ്. മൃഗങ്ങഠംക്കു ആത്‌മജ്ഞാനമില്പ.
ആത്‌മാവാണ് പ്രാണനെന്ന ജീവന്‍ എന്നു കരുതി ശ്രീ
മാന്‍ ഇടമറുക് “ ചോദിയ്ക്കുന്നു?"
*“ ആത്‌മാവാണ് ജീവനെങ്കില്‍, അതിന്നു” ഓക്ണിജന്‍െറ
ആവശ്യമെന്തു”? (പേജ് 158)
നല്പ ചോദ്യം. ആത്‌മാവാണ് പ്രാണനായ ജീവനെന്നു*
ഇടമറുകിനെ ആരാണ് പഠിപ്പിച്ചതു”? എന്തേ മനസ്സ്സിലാക്കി
എന്തോ പറയുന്ന ഒരു സ്വഭാവമാണോ നാസ്ത്ികത്വം? ആത്‌മാ
വിനു” നിലനില്ല്ാന്‍ ഓക്സിജന്‍ ആവശ്യമില്ല എന്ന ധാരണ എ
വിടുന്നു കിട്ടി? “ആത്‌മാവിനു' ഓക്ലിജനില്പാതെ ശരീരത്തില്‍
നിലനില്ല്ാന്‍ കഴിയണം" എന്നു” മനുഷ്യനെ സൃഷ്ടിഷ്ക്കുമ്പോടം
ഇടമറുക് എന്തേ ദൈവത്തെ ഉപദേശിഷ്ക്കാതിരുന്നതു”? ഈനി
രീശ്വരവാദിയുടെ ആതമാവുപോലെതന്നെയാണ” അയാളടെ
32
ദൈവവും. ഇടമറുകു പറയുന്ന ആത്‌മാവും, ഈശ്വരനും വിശ്വാ
സികളടെ ആത്‌മാവും ഈശ്വരനുമല്പ. മറിച്ച” അവ അദ്ദേഹ
ത്തിന്‍െറ സ്വന്തം സങ്കല്പസൃഷ്ടികളാണ്. ഭാരതീയരായ മഹ
ഷീശ്വരന്മാര്‍ പ്രതിപാദിച്ച ആത്‌മാവിനെപ്പുററി ഇടമറുകിനു*
ഒന്നും തന്നെ അറിയില്ലെന്നു” അദ്ദേഹത്തിന്‍െറ “ ആത്മാവിനെ
ആത്മഹത്യ” “ആത്‌മാവെന്ന കെട്ടുകഥ" എന്നീ ഖണ്ഡികകരം
തെളിയിക്കുന്നു.
ആതമാവെന്നതു് എന്താണെന്ന് തെളിയിഷ്ണകുാന്‍ കഴിയാ
തെ, “ഇടമറുക് തന്‍െറ മുന്‍വിധി ഇങ്ങിനെ ഉപസംഹരിക്കുന്നു:
“ഇതൊക്കെ തെളിയിക്കുന്നതു” ജീവന്‍ എന്നു പറയുന്നതു” ശരീര
ത്തില്‍നിന്നും ഭിന്നമല്ലെന്നാണ്" (പേജ്_156)
ജീവന്‍ എന്നതു” ശരീരത്തില്‍നിന്നും ഭിന്നമല്ലെങ്കില്‍, മരി
ചചുകിടക്കുന്ന ശവത്തിലും ജീവന്‍ ഉണ്ടാകേണ്ടതാണ്. ജീവന്‍
എന്നു പറയുമ്പോഠം പ്രാണവായു ഏന്നാണ് ഇടമറുക് വിവക്ഷി
യ്തൃന്നതെങ്കില്‍ അതും തെററാണ്. പ്രാണവായുകൊണ്ട് മരിഷ്ക്കാ
റായ ഒരാളെ രക്ഷിക്കാന്‍ സാധ്യമല്പ. ഓക്സിജന്‍ കൊടുത്തിട്ടും
എത്രയോ പേര്‍ മരിച്ചിട്ടുണ്ട്.
ജീവനെപ്പററി ശ്രീമാന്‍ ഇടമറുകു പറയുന്നതു” നോക്കുക
: “രാസപ്രവര്‍ത്തഫലമായ്യണ്ടാകുന്ന ഒരു പ്രത്യേകതരം ഈജ്ജ
മാണു” ജീവന്‍" (പേജ് 158)
ഇടമറുക് തമ്പവേറടിയ്‌ക്കുന്ന ഈ രാസപ്രവര്‍ത്തനം എന്താ
ണ്? ഇതു” ആധുനികശാസ്രുജ്ഞര്‍ക്കറിയുമോ? ഇല്ലെന്നു”
തോന്നുന്നു. മഹാശാസത്ൂജ്“ഞനായ ഇടമറുക് കണ്ടുപിടിച്ച
തായിരിയക്കും ഈ രാസപ്രവര്‍ത്തനം.
എന്നാല്‍, ഈ രാസ്പ്രവര്‍ത്തനമുണ്ടാക്കി അതിന്‍െറ ഫല
ത്തിലൂടെ ജീവന്‍ നല്‍കി മരിയ്ക്കുന്ന മനുഷ്യനെ ജീവിപ്പിച്ചു
കൂടെ? മിസ്‌ററര്‍ ഇടമറുകിനു” വിമര്‍ശനപഠനങ്ങളെഴുതിയു
ണ്ടാക്കുന്ന വരുമാനത്തേക്കാഠം പതിനായിരമിരട്ടി വരുമാനമു
ണ്ടാക്കാമ ല്യാ. അതൊരു നല്ല കാര്യവുമല്ലെ? മരിയ്‌ക്കുവാ൯
പോകുന്ന ഏതെങ്കിലും ഒരു കോടീശ്വരന്‍െറ ശരീരത്തില്‍ ഇടമ
റുകു പറഞ്ഞ രാസപ്രവര്‍ത്തനഫലമുണ്ടാക്കുക. ആ കോടീശ്വരന്‍
എഴുനേററ് നടക്കും. ഇടമറുകവര്‍കാക്കു” നല്ല സമ്പാദ്യവുംകിട്ടം.
പക്ഷെ, അത് നടപ്പുള്ള കാര്യമല്ല. ഏതോ ഒരു നിരീ
ശ്വരഗുരു പടച്ചുവിട്ട ഒരു അറിവാണ് രാസപ്രവര്‍ത്തനഫലമാ
യൃണ്ടാകുന്ന ഈര്‍ജ്ജമാണ് ജീവന്‍ എന്നുള്ള മുദ്രാവാക്യം. പാവം
ഇടമറുക് അതെടുത്തു വ്യാഖ്യാനിയ്‌ക്കുന്നു. ശാസ്‌ത്ൂജ്‌ഞന്മാ
രെന്ന് നടിയ്*ക്കുന്ന ചില അനുയായികളം അതേററുപാടുന്നു.
അത്രമാത്രം,
36
ഇടമറുകിന്‍െറ ഛലവാദം നോക്കുക: “ വസ്‌തൂക്കഠം എ
രിഷമ്പോഠം, അവ അന്തരീക്ഷത്തിലെ ഓക൦സിജനുമായി സം
യോജിയ്‌ക്കും'" ,പേ. 158). ഇതും ആത്മാവുമായി എന്തു
ബന്ധം? ഇടമറുക്” ആത്‌മാവില്ലെന്നുവരുത്താന്‍ അന്തരീക്ഷ
ത്തിലെ ഒരു പ്രക്രിയയെയാണ് വിവരിയ്*ക്കുന്നതു്.
അദ്ദേഹം തുടന്നു പറയുന്നു: “ “ഈ രാസപ്രവര്‍ത്തനഫല
മായ്യണ്ടാകുന്ന ഈര്‍ജ്ജം, താപം, പ്രകാശം എന്നീ രൂപങ്ങളിലും
പുറത്തുവരും'' (പേജ് 158. അതായതു” ഇടമറുക്” എന്ന
ആളിലെ “ഞാന്‍ ' എന്ന ചൈതന്യം ഈ വിധത്തിലാണുണ്ടായ
തെന്ന്” നാം മനസ്സിലാക്കണം എന്നര്‍ത്ഥം. ഇടമറുകിലെ
ഞാന്‍ എന്ന ചൈതന്യം താപവും പ്രകാശവുമായി മാറും എന്നു്,
വല്ലാത്ത ശാസ്‌ത്ൂരജ് ഞാനം, വല്ലാത്ത യുക്‌തിവാദം.
തുടര്‍ന്നു” അദ്ദേഹം പറയുന്നു: “ നമ്മുടെ ശരീരത്തിലെ
കോശകങ്ങാം ഓക്”സിജനെ സ്വീകരിക്കുകയും, സാവധാനത്തി
ലുള്ള ദഹനം നടക്കുകയും ചെയ്യുന്നു". (പേജ് 198)
ഇടമറുക്” ഇപ്പറഞ്ഞതിനെന്താണര്‍ത്ഥം? 38 വയസ്സ്സോ.
98 വയസ്സോ അതിലധികമോ ഉള്ള ഒരു ആളുടെ ശരീരത്തി
ലെ കോശങ്ങഠം ഓക്‌സിജനെ ഇങ്ങിനെ സ്വീകരിക്കുകയും
അദ്ദേഹത്തിന്‍െറ വയററില്‍ ദഹനം നടക്കുകയും ചെയ്യുന്നു എന്ന
ത്ഥം. പക്ഷെ, അദ്ദേഹം ജനിയ്‌ക്കുന്ന അവസരത്തില്‍ അതാ
യതു” തന്‍െറ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആദ്യമായി വന്ന
നിമിഷം ഇപ്പറഞ്ഞ ഈര്‍ജ്ജമായിരുന്നോ, അതോ, ഭഗവദ്‌ഗീത
പറയന്ന ആതമാവായിരുന്നോ? ഇതു രണ്ടും ഇടമറുകവര്‍കരം
ക്കു അറിയില്ല. മാത്രമല്ല, പുനജ്ജന്മമില്ലെന്നു” പറയുന്ന ഒരു
വിദ്വാനോടട ചോദിയക്കൂ, “ “എന്തുകൊണ്ടാണ് താന്‍ പുനര്‍ജ്ജ
ന്മത്തില്‍ വിശ്വസിയ്‌ക്കാത്തതു”?'' “ “അതു” പ്രത്ൃക്ഷമല്പ. അതു
കൊണ്ടുതന്നെ” എന്ന” അയാഠം മറുപടി പറയും. പുനര്‍ജ്ജന്മ
മില്പ എന്നു” യൃക്തിയുക്തം സ്ഥാപിയ്ക്കാന്‍ മിനക്കെടാതെ, കണ്ണ
മടച്ചു” "ഇല്ല" എന്നു പറയുന്നവരോട്” യോജിക്കുവാന്‍ സാദ്ധ്യ
മല്പ. ജനിയ്‌ക്കുക എന്നതു” ഒരു ക്രിയയാണ്. ക്രിയയാണെ
കില്‍, അതിനു് മൂന്നു കാലവുമുണ്ടാകും. ഭൂതം, വര്‍ത്തമാനം,
ഭാവി. കളിക്കുക, പഠിയ്ക്കുക, വാദിയ്‌ക്കുക എന്നുവേണ്ട
ഏതു ക്രിയയെടുത്താലും മൂന്നു കാലമുണ്ടായിരിയ”ക്കണം എന്ന
താണല്ലോ യൃക്‌തി. അതുപോലെ ജനിയ്ക്കുന്നു എന്ന ക്രി
യയ്‌ക്കു്” ജനിച്ചു, ജനിയ്ക്കുന്നു, ജനിയ്‌ക്കും എന്ന മൂന്നു കാല
ങ്ങളണ്ടു”. ആണ്‍കുട്ടി ജനിച്ചു, ജനിയ്ക്കുന്നു, ജനിയ്‌ക്കും
എന്ന ക്രിയകരം ഒന്നു” അന്വയിക്കുക. ഇവിടെ ആണ്‍കുട്ടി ജ
നിച്ചു എന്നു പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ജനിക്കുന്നു എന്നു പറ
34
യുവാനൊക്കുമോ ? അതുകൊണ്ടു” ആദ്യം ഭാവികാലം പറ
യുക. അപ്പോം ആണ്‍കുട്ടി എന്നു പറയാനൊക്കില്ല. കാര
ണം കുട്ടി ആണോ, പെണ്ണ്ണോ എന്നു” അച്ഛനമ്മമാര്‍ക്ക്” പറയാ
നൊക്കുമോ? പിന്നെ ആണ്‍കുട്ടി ജനിക്കും എന്നെങ്ങിനെ പ
റയ്യം? അപ്പോം ജനിക്കും എന്ന ക്രിയ ആദ്യം പറയേണ്ടി
വന്നാല്‍ ജനിയ്‌ക്കും, ജനിയ്ക്കുന്നു, ജനിച്ചു എന്നു പുനജ്ജന്മ
സിദ്ധാന്തത്തില്‍ വിശ്വസിഷ്കണകാത്തവര്‍ അന്വയിഷ്ക്കേുണ്ടിവരുന്നു.
ഞാന്‍ ഭക്ഷണം കഴിച്ചു എന്നു ഒരാഠം പറയുന്നു. ആ ക്രിയയെത്ത
ന്നെ എങ്ങിനെ ഭാവിയാക്കും? പിന്നീടു” വേറെ ഭക്ഷണം കഴിഷ്ണകൂ
ന്നതു” മറെറാരു ക്രിയയല്ലെ? അതുപോലെ ആണ്‍കുട്ടി ജനിയ്ക്കുന്നു
എന്നു പറഞ്ഞുകഴിഞ്ഞ ക്രിയയ'ക്കു ഭൂതകാലം മാത്രമേയുള്ള.
* “ആണ്‍കുട്ടി ജനിച്ചു എന്നുള്ളതാണ് ആ ക്രിയ. ആണ്‍കുട്ടി
പിന്നെ ജനിയ്‌ക്കും എന്നു പറയുവാനൊക്കുമോ? ഇല്ല. ഇവി
ടെ കുട്ടി ജനിയക്കുന്നതിന൯ുമുമ്പ” “ജനിയ്‌ക്കും” എന്നു പറയ
ണം എന്നു ഒരു വിദ്വാന്‍ പറയുന്നു എന്നു കരുതുക. അതു ശരി
യാണോ? ഒരു കര്‍ത്താവു് ഒരു പ്രവൃത്തി ചെയ്യമ്പോഠം അതു
വത്തമാനകാലം. ആ കാലത്തു” കര്‍ത്താവ് പ്രത്ൃക്ഷനായിരി
ഷ്ക്നരേണ്ടേ? അതേ പ്രവൃത്തി ചെയ്തുകഴിഞ്ഞാല്‍ ഭൂതകാലം അതേ
പ്രവൃത്തി ആവര്‍ത്തിയ്‌ക്കുമെങ്കില്‍ ഭാവികാലം. കുട്ടി ജ
നിയ്‌ക്കുന്നു എന്ന ക്രിയ അതു ചെയ്തകൊണ്ടിരിയ്‌ക്കുന്നതാ
ണ്. ആ പ്രവൃത്തി ചെയ്തുകഴിഞ്ഞാല്‍ ജനിച്ചു എന്നു പറയുന്നു,
പിന്നെ ആ ക്രിയയുടെ അടുത്ത പടിയായി ജനിയ്*ക്കും എന്ന
ഭാവി മാത്രം പറയാനൊക്കില്ല. അതായതു” ജനിച്ച കുട്ടി, ജ
നിയ്‌ക്കും എന്നു പറയുവാനൊക്കില്പ. ജനിയ്‌ക്കും എന്നു പറ
ഞ്ഞാല്‍ മരിച്ചു” വീണ്ടും ജനിയ്‌ക്കും എന്നാണര്‍ത്ഥം. ഇതൊരു
പക്ഷെ സ്ഥൂലബുഭ്ധികഠംക്കു” വേഗം മനസ്സ്സിലാവുകയില്ല. ലോ
കത്തില്‍ എല്ലാക്രിയകരംക്കും ആവത്തനമുണ്ടു്. അതായത് മനു
ഷ്യന്‍ ചെയ്യുന്ന ഏതു ക്രിയയയം അവന്‍ വീണ്ടും വീണ്ടും ചെയ്യന്നു.
തിന്നുന്നു, തിന്നു, തിന്നും, കുടിക്കുന്നു, കുടിച്ചു, കുടിയ്‌ക്കും. ഇങ്ങി
നെ ഏതു ക്രിയ ഏടുത്തുനോക്കിയാലും മനുഷ്യന്‍ മാത്രമല്ല, ജീവ
ജാലങ്ങളൊക്കെ വീണ്ടും വീണ്ടും ചെയ്യുന്നതായി കാണുന്നു. ജ
നിക്കുന്നു, മരിക്കുന്നു, എന്നീ രണ്ടു ക്രിയകഠം മാത്രം ആവത്തി
ക്കുന്നില്ല എന്നാണല്ലൊ പുനജ്ജന്മമില്ലെന്ന് പറയയന്നതിനത്ഥം.
അമ്പതോ, അറുപതോ വയസ്സു മാത്രമേ ജീവിതം എന്നു, പറയു
ന്നതുള്ള എന്നു കരുതുന്ന മനുഷ്യന്‍ എത്ര നിസ്സാരന്‍. എന്തു്
മഠയന്‍. ഈജ്ജമായി താന്‍ ജനിക്കുന്നു, ഈജ്ജമായി താന്‍
മരിക്കുന്നു. പിന്നെ എന്തിനു് മനുഷ്യനെ യൃക്തിവാദിയാക്ക
ണം? മനഷ്യയനെന്തിനീ സ്വതന്ത്രചിന്ത? നിരീശ്വരവാദി ആ
35
ത്മാവില്ലെന്ന" വാദിക്കുന്നതെന്തിനു? അയാഠക്കു” പുനര്‍ജന്മ
മില്ല, പൂര്‍വ്വജന്മവുമില്പ. അയാളം പാറക്കല്ലും തുല്യം. 38൮
യസ്സുള്ള ഒരു നിരീശ്വരവാദി 49 വഷങ്ങാംക്കുമുമ്പു” ഇല്പായിരു
ന്നു. ഇനി 20 വഷംകൂടി ജിവിച്ചിരുന്നാല്‍ അയാഠാം ഇല്ലാതാ
വും. അപ്പ്യോഠം 69ാം വയസ്സില്‍ അയാഠം അന്ത്യം വരിച്ചാല്‍
അയാളടെ ജീവിതത്തെപ്പററി എന്തു പറയും? 69 വയസ്സുവരെ
ജീവിച്ച ആ നിരീശ്വരവാദിയുടെ ഈജ്ജം പോയി. 69
കൊല്ലത്തിനു” മുമ്പ് ആ ഈജ്ജം ഉണ്ടായിരുന്നില്ല. 69 കൊല്ലം
കഴിഞ്ഞപ്പോഠം ആ ഈജ്ജം ഇല്ലാതായി, ആ നിരീശ്വരവാദി
യുടെ ജീവിതം എന്നു പറയുന്നതെന്താണ്? ഒരു വത്തമാനകാ
ലം മാത്രം. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു ചുമരാണ?
ഈ ആയുഷക്കാലമെന്ന വത്തമാനകാലം. രണ്ടു ഭാഗത്തും കുററാ
കുററിരുട്ട്” നിറഞ്ഞ ഇരുഠം. ഭൂതകാലവും, ഭാവികാലവും ഇരുഠം
പരത്തി നിരീശ്വരവാദിയെ വിഴുങ്ങുവാന്‍ കാത്തിരിക്കുന്നു.
ഒരു ഈശ്വരവിശ്വാസിഷ്ക്കു്” ആത്മാവു” അനശ്വരമാകുന്നു.
ഈ ആയുഷ്‌ക്കാലം എന്നു പറയുന്നതെന്താണ്? നക്ഷത്ര
നിരീക്ഷകന്മാര്‍ പറയുന്നതു“, [ഗ്രഹങ്ങളുടെ ഭ്രമണപഥത്തിലെ
ഒരു നിമിഷമാണ് മനുഷ്യന്‍െറ ആയുഷ്‌ക്കാലമെന്നാണ. ഒരു
ആയുസ്സ് ജീവിക്കുന്ന നിരീശ്വരവാദിയയുടെ ജീവിതവും, അന്ധ
വിശ്വാസിയുടെ ജീവിതവുമായി എന്താണ് വ്യത്യാസം? രണ്ടും
ഭാവിയുടെ കൂരിരുളില്‍ മറിഞ്ഞുവീഴുന്നു. ഒരു ബുദ്ധിമാന്‍െറ
ഭാവിതന്നെ മായന്നും, ഒരു ശാസ്ര്രജ്ഞന്‍െറ ഭാവിതന്നെ, ഒരു
പാമരന്നും, ഒരു യുക്‌തിവാദിയയടെ ഗതിതന്നെ, അന്ധവിശ്വാ
സിക്കും. പിന്നെ എന്തിനീ പരിഷ്കരണ വൃഷഗ്രത?
ആത്മാവിനെപ്പററി ഭഗവദ്‌ഗീത ഇങ്ങിനെ പറയുന്നു:
' “ഇന്ദ്രിയങ്ങഠം പരതങ്ങഠം അതായതു” ശ്രേഷ്ണങ്ങളാകുന്നു.
ഇന്ദ്രിയങ്ങളേക്കാഠം ശ്രേഷ്യമാകുന്നു മനസ്സ്. മനസ്സിനേക്കാഠം
ശ്രേഷ്ഠമാണ് ബുദ്ധി, ബുദ്ധിയേക്കാഠം ശ്രേഷ്തമാണ് ആത്മാവു"
മൂന്നാമദ്ധ്യായത്തിലെ 42൦ ശ്ശോകത്തിന്‍െറ ഒരത്ഥമാണ?
മുകളില്‍ കൊടുത്തതു”, ശ് ളോകമിതാണ;
ഇന്ദ്രിയാണി പരാണ്യാഹു:
ഇന്ദ്രിയേഭ്യ: പരംമന:
മനസസ്ത്ക പരാ ബുദ്ധിയ്യോ
ബുദ്ധേ: പരതസതു സ: 3/2
മറെറാരത്ഥമിതാണ്, “ 'ഇന്ദ്രിയങ്ങഠം ശരീരത്തിനും അപ്പൂറ
ത്താകുന്നു; മനസ്സ് ഇന്ദ്രിയങ്ങഠംക്കും അപ്പുറത്താകുന്നു; ബുദ്ധിയോ
അതു” മനസ്സിനും അപ്പുറത്താണു്, ആത്‌മാവാകട്ടെ ബുദ്ധിഷ്ണൂം
അപ്പുറത്താകുന്നു. ''
36
തനിക്ക് ശരീരം മാത്രമേയുള്ളവെന്ന് ഒരു പാമരന്‍ വിശ്വ
സിക്കുന്നു. പാമരനേക്കാഠം അല്പം കൂടി ബുദ്ധിമാനായവന്‍
താന്‍ ശരീരമല്ല ഇന്ദ്രിയങ്ങളാണെന്നു കരുതുന്നു; ഇന്ദ്രിയാതമ
വാദിയേക്കാഠം ബുദ്ധിമാനായ:വന്‍ മനസ്സ്റാണ് താന്‍, അതായ
തു? ആതമാവെന്ന് കരുതുന്നു; മനസ്സാണ് ആതമാവെന്ന് കുരു
തൃന്നവനേക്കാരം ബുദ്ധിമാനായവന്‍ ബുദ്ധിയാണ് ആത്‌മാവെ
ന്ന് കരുതുന്നു. എന്നാല്‍, യഥാത്ഥജ്ഞാനി, ബുദ്ധിക്കും അപ്പുറ
ത്തായ “ഞാന്‍ ' എന്ന ചൈതനൃമാണ് ആത്‌മാവു് എന്നു മന
സ്സ്റിലാക്കുന്നു.
ശരീരം തന്നെയാണ് ആത്‌മാവ് എന്ന് കരുതുന്നവരുടെ
പ്രതിനിധിയുടെ രൂപത്തില്‍ സംശയാലുപായി നില്ലുന്ന അജ്ജു,
നന്‍െറ സന്ദേഹം ഭഗവാന്‍ ദൃരീകരിക്കുന്നു. ആത്‌മാവെന്നതു“,
എന്നിലും, നിന്നിലും, സര്‍വ്വ ജീവരാശികളിലും നിലനില്ലുന്ന
* “ഞാന്‍ ' എന്ന ചൈതനൃയമാകുന്നു. അതു നിത്യവുമാകുന്നു.
അങ്ങിനെ സുൂക്ഷ്യവും, ശ്രേഷ്യവുമായ ഈ ആത്മാവിനെ ന
പ്തുപോലെ മനസ്സിലാക്കി ബുദ്ധിയിലൂടെ തന്നെത്തന്നെ നിയ
ന്്രിച്ചു് ജയിക്കുവാന്‍ കഴിയാത്ത ദുരാഗ്രഹത്തെ നശിപ്പിഴ്ണ്കുവാ
നാണു ഭഗവാന്‍ തുടര്‍ന്നുകൊണ്ട് അര്‍ജ്ജുനനെ ഉപദേശിക്കു
ന്നതു്.
ഏവം ബുദ്ധേഃ പരം ബുദ്ധ്വാ
സംസ്ലഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ
കാമരൂപം ദുരാസദമ'. 3/3.
അര്‍ത്ഥം “ “ അല്യോ മഹാബാഹോ! ഇങ്ങിനെ ബുഭ്ധിത്ക്കു
പ്പുറത്തായ (അതു് ബുഭ്ധിയേക്കാരം സൂക്ഷ്യമായതാണു') താകുന്നു
ആത്മാവെന്നു് മനസ്സ്സിലാക്കി, ബുദ്ധിയിലൂടെ ആത്മാവ”നെ
നിയന്ത്രിച്ചു”, ജയിക്കുവാന്‍ കഴിയാത്ത കാമമെന്ന ശത്രുവിനെ
വധിക്കുക.” ”
ഭാരതത്തില്‍ പരമ്പരയായി അംഗീകരിച്ചുവന്ന യോഗ
വിദ്യ ഇതായിരുന്നു. ആത്മാവിനെ അറിഞ്ഞുകൊണ്ടു” അതാ
യതു” ഓരോരുത്തരിലുമുള്ള “ “ഞാന്‍ "' എന്ന ചൈതന്യം ഏതാ
ണെന്നു” തിരിച്ചറിഞ്ഞു” ദുരാഗ്രഹങ്ങളില്‍നിന്നും ദുരാചാരങ്ങ
ളില്‍നിന്നും അകന്നു ആത്മശക്തിയെ വളത്തുക എന്നു” ഭഗവാന്‍
പറഞ്ഞ തത്വമാണ് മനു തുടങ്ങിയ രാജര്‍ഷിമാര്‍ മനുഷ്യരാശി
യെ ഉപദേശിച്ചതു”. ഈ ആത്മാവിന്‍െറ ശക്തിയെ ആത്‌മീയ
മായ ഈര്‍ജ്ജം എന്നു പറയാം. ഈ ഈര്‍ജ്ജമാണു്” അഘ്ഷ്ദൈശ്വര്യ
സിദ്ധി. ഈ സിദ്ധിയെ പാമരന്മാര്‍ക്കു് മനസ്സ്ിലാവുകയില്ലം,
തന്നില്‍ത്തന്നെ ഉറങ്ങിക്കിടക്കുന്ന ഈ മഹത്തായ സിദ്ധിയെ,
37
ഈര്‍ജ്ജത്തെ മനസ്സിലാകാത്ത ആളകഠം ആതമാവുതന്നെ ഉര്‍
ജജമെന്നു” കരുതുന്നു. ഭഗവദഗീത വായിച്ചിട്ട്” അര്‍ത്ഥം ഉരം
ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടു വന്ന തെററുകഠം പല നിരീ
ശ്വരവാദികളുടേയും അഭിപ്രായങ്ങളില്‍ നിഴലിച്ചുകാണുന്നു. സ
തൃമായ അത്ഥം മനസ്സ്ിലാകുമ്പോഠം അവര്‍ തങ്ങളുടെ തെററ
തിരുത്തുമെന്നു” വിശ്വസിക്കാം.
ആത്മാവെന്താണെന്നറിയാതെ അങ്ങിനെഖെനന്നില്ല
എന്നു” പറഞ്ഞു” നടക്കുന്നതു” ഇന്നൊരു ഫാഷനായിട്ടുണ്ടു്. ഈ
ഫേഷടന്‍റ അടിസ്ഥാനം അജ്ഞതയാകുന്നു. 19൨൦ നൂററാണ്ടി
ലെ ചില യൂറോപ്യന്‍ യുക്തിവാദികടം ആത്മാവെന്ന ഒന്നില്ല
എന്നു് സമത്ഥിഷ്ക്കാന്‍ ശ്രമിച്ചവരാണ്. അവരില്‍ മുമ്പനായി
രുന്നു ബ്രാഡ്‌ലെ. ആത്മാവില്ലേന്നു” സമത്ഥിക്കാന്‍ അദ്ദേഹം
ഒരു പുസ്തകംതന്നെ എഴുതിയിട്ടുണ്ട് 11൭5 1 ൧. 50? (മനുഷ്യ
നു് ആത്മാവുണ്ടോ?) എന്നാണു്” ആ പുസ്തകത്തിന്‍െറ പേര്‍.
പക്ഷേ അദ്ദേഹത്തിന്‍െറ മിക്ക യുക്തികളും യുക്ത്യാഭാസങ്ങളാ
യിരുന്നു. യുക്തിയാണെന്നു തോന്നുക, പക്ഷേ യുക്തിയല്പാതിരി
ക്കുക, അതിനാണു യുക്ത്യാഭാസം എന്നു” പറയുന്നതു”. ശ്രീമാന്‍
ഇടമറുകവര്‍കാം യൃക്തികളൊന്നും ഉന്നയിക്കാതെ, ' ആത്മാവി
ന്‍െറ ആത്മഹത്യ ' എന്നും ആത്മാവെന്ന കെട്ടുകഥ" എന്നും മററും
യുക്തിഹീനമായി എഴുതിവെച്ചിട്ടുണ്ട്. ഈ പ്രസ്ധാവനകളേ
ക്കാഠം എത്രയോ ഉന്നതമായ യൃക്തികളാണു് ബ്രാഡ്‌ലെ ഉന്ന
യിച്ചിട്ടുള്ളതു”.
പത്തൊമ്പതാം നൂററാണ്ടിലെ ഫാഷന്‍ ഇവിടെ പരത്താന്‍
ശ്രമിക്കുന്നതിന്നു” മുമ്പ് ആ നൂററാണ്ടില്‍ ജനിച്ച മനീഷികളുടെ
സശക്തമായ യൃക്തിവാദങ്ങളം ഇനിമേല്‍ പഠിക്കുന്നതു” ഇടമറുക
വര്‍കളെ സത്യാന്വേഷണത്തിനു” സഹായിക്കുമെന്നതില്‍ സംശ
യമില്പ.
19൦ നൂററാണ്ടിലെ ശാസ്രൂജ്ഞന്മാരില്‍ മിക്കപേരും
അനാത്മവാദികളായിരുന്നു. എന്നാല്‍. ഇരുപതാം നൂററാണ്ടിലെ
മഹാശാസ്തസ്രട്ഞന്മാര്‍ ആത്മാവിലും ഈശ്വരനിലും വിശ്വസിച്ച
വരാണു'. ശ്രീമാന്‍ ഇടമറുകും അനുയായികളും അവരുടെ
അഭിപ്രായങ്ങളൊന്നും വായിക്കാനിടയില്ല. വായിച്ചിട്ടണ്ടെ
ചില്‍ ആ ശാസ്ധ്രജ്ഞന്മാരുടെ അഭിപ്രായം മറച്ചുപിടിക്കുക
യാണു“. രണ്ടില്‍ ഏതു സത്യമായാലും ശരി, വിശ്വറസികം
ശാസ്സ്രജ്ഞന്മാരുടെ അഭിപ്രായങ്ങഠം അറിഞ്ഞിരിയ്ക്കേണ്ടതാണ്ട്.
സിഗ'മണ്ട് ഫ്രോയിഡ് തുടങ്ങിയ ശാസ്്രജ്ഞന്മാര്‍ ആത്മാ
വില്‍ വിശ്വസിച്ചവരാണു”. പരിണാമവാദിയായ ഡാര്‍വ്വിന്‍
ആത്മാവിനെപ്പററി ഇങ്ങനെ പറയുന്നു:
88
൦ ൫൨5൦൬0 ്ധ1 ദ്വ ൨൦ 1൩0711 ൨0 ൨൦ ൩൩
01] 1൨൦ 0൦51010൩ 0 0൮൧ ൯0210 സന്ധി! ൩0 പദേ 50 02ലേവ്വ്ധി”.
1.6൦:
* *ആത്മാവിന്‍െറ അനശ്വരതയെ സമ്പൂര്‍ണ്ണമായി അംഗീകരി
ക്കുന്നവര്‍ക്ക് നമ്മുടെ ഈ ലോകത്തിന്‍െറ നാശം അത്ര ഭികര
മായി തോന്നുകയില്ല. "" (ഡാര്‍വിന്‍െറ കത്തുകഴം)
1900൦ നൂററാണ്ടില്‍ ജീവിച്ച ചാഠംസ് ഡാര്‍വ്വിനു് ഈ
തത്വം 18൦ നൂററാണ്ടില്‍ യ്യൂറോപ്പപില്‍ പരന്ന ഗീതാ പരിഭാഷ
യില്‍ നിന്നുതന്നെ കിട്ടിയതായിരിക്കാം. ഏതായാലും, ആത്മാ
വിന്‍െറ അനശ്വരത. യൃക്തിയുക്തമാണെന്നു് ആ മഹാശാസ്രൂ
ജ്ഞന്‍ അംഗീകരിച്ചു. ഏതൊരു മനുഷ്യനും നിത്ൃയസമാധാനം
നല്‍കുന്ന ഗീതാഗ്റോകം ഇതാ:
നൈനം ഛിന്ദന്തി ശ്ര്ര്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്രേദയന്ത്യാപോ
ന ശോഷയതി മാരുതഃ (ഭ. ഗീ. 2/23)
* “ഈ ആത്മാവിനെ ആയ്ൃയധങ്ങഠം ഛേദിക്കുന്നില്പ, തീഷ്ണ”
അതിനെ കത്തിക്കുവാന്‍ സാദ്ധ്യമല്ല. അതിനെ വെള്ളത്തിന്നു”
അലീയിക്കുവാന്‍ സാദ്ധ്യമല്പ, വായയവിന് അതിനെ ശോഷി
പ്പിക്കുവാനും കഴിയില്ല."
ആത്മാവിനെപ്പററി മഹാശാസ്ത്രജ്ഞനായ (൧ ൧൦
അലെക്കസിസ് കേറല്‍ ഇങ്ങിനെ പറയുന്നു:
“൬൭൦ ടഠധി 15 ൨൦ ദ500% 0 027 ട്യോട ൨315 ലല്ലോ ൨ ഡാ
൧3൮൦൧൦ ൭൩0 ൪ട0നള്ബിട൨ടേ നമ൩ 770൩ 811 0൩൦ ബ്നലിട.””
്ഷ൧ 1൨൦ ധ21൩ഠ0൩
* *“ആത്മാവ*, (അതായതു” ആത്മജ്ഞാനം) എന്നുള്ളതു” മനു
ഷൃരായ നമ്മുടെ പ്രകൃതിയുടെ പ്രത്യേക വശമാണു”. ഈ ആത്മ
ജ്ഞാനമാകട്ടെ മററു” എല്പാ മുഗങ്ങളില്‍നിന്നും മനുഷ്യനെ വേര്‍
തിരിച്ചുനിര്‍ത്തുന്നു. "' (മനുഷ്യന്‍, അജ്ഞാതന്‍)
ആതമാവെന്ന ഈ ഉണ്മയെ നിര്‍വ്വചികഴ്കണ്കുവാന്‍ പ്രയാസ
മാകുന്നു. അലക്സിസ് കേറല്‍ തുടര്‍ന്നു പറയുന്നു: 7൦ ൧൧7൨01
ല്യോദ്ധം വ് ഠ൦നഇ സബ്ബ്ട ൧11൧ ദ൧ഠ 2010൨0 സബ
0200) (07, 1൦ ധബ്൩൦സ൬)
* “പരിചിതവും, അതിഗംഭീരമാംവണ്ണം നിഗൃഡവുമായ
ഈ സത്ത (ആത്‌മാവു*) നമുക്ക്” അനിര്‍വചനീയമാകുന്നു. ''
(അതേ പുസ്തകം)
ഇടമറുകു” ഈജ്ജമാണെന്നു പറഞ്ഞ ആത്മാവിന്‍െറ ചിന്ത
പോലും ഈര്‍ജ്ജമല്ലെന്നു” അലകഷ്ണിസകേറല്‍ തുടന്നു പറയുന്നതു"
ശ്രദ്ധിക്കുക:
39
“സ 235 1൨0൮20, 2൨൧ നന ളം 00൬, ൦൩ 11ഴടേ 1൨ 0൦
30115 01 ഠഡടടഴടേ സ൪൩൦൮ ഗേടധ്ബ്നള ഒ നമേടധലിിം ൮൩00 വ്
നഞ്ബ്മി ബേഖേജ?”” നമ്മുടെ ഉള്ളകത്തിന്‍െറ അഗാധതയില്‍ക്കിട
ക്കുന്ന ചിന്ത എന്ന വസ്തു എന്താണ്? രാസോര്‍ജ്ജത്തെ അളക്കാ
വുന്ന ഒരു മാത്രയില്‍ അശിഷ്കണ്കാത്ത ആ അപൂര്‍വ്വ സത്തയെന്താ
ണ്?
“15 ധഖ്ല്ഠ 0 ൫൩൦ 1൩൧൩ 0൬൩5 0 മേല്” ഈര്‍ജ്ജത്തി
ന്‍െറ ജ്ഞാതമായ രൂപങ്ങഠംക്കു” അതുമായി വല്ല ബന്ധവുമു
ണ്ടോ?"
*“(0ഠധ10 2 2൦ ൭ 0േധട്ഡനേ॥ വ് 7 ധബ്ഴടം 1070 ൧ 1൨൦
ഉമ്പി, ൧ ബ്സ്൦ നഠ7൦ 1൩000൩ ൩൧ ഇറ
ല്‍ 'ഭാതികശാസ്ത്രുജ്ഞന്മാര്‍ അവഗണിച്ച അതു” ഈ പ്രപഞ്ച
ത്തിന്‍െറ ഒരു ഘടകമാണെന്നു വരുമോ? പക്ഷെ, അതു പ്രകാ
ശത്തേക്കാഠം കൂടുതല്‍ അനന്തമാംവിധം പ്രധാനമാണോ?"
(അതേ പുസ്തകം)
ആധുനികലോകം കണ്ട ഏററവും വലിയ ശാസ്ത്ുജ്ഞനാ
ണല്ലൊ ആല്‍ബര്‍ട്ട്” ഐന്‍സ്റ്റീന്‍. അദ്ദേഹം വിശ്വരൂപമായ,
പ്രപഞ്ചാത്മകമായ മതത്തെപററി പറഞ്ഞിട്ടുള്ളതു” ഗീതാവ
ചനം തന്നെയാണ്. അദ്ദേഹം പറയുന്നു:
“1 സല്ല്‍ച്ന ധീ ഠോടമ്പ്‌ം നല ൦൦11൩ 15 0൭ 5൧ഠ൩ടേ മഥ
00165 120 നേ 40 ടവിസ്ഥ്ല്ം 7ടേമേസ. ൧ 02ബ്വോഠ൦ 195
ടല്ഠി, ന ധി, ൨30൩ ബട ദളം, 01 സ്ഥ 0൨൦ ടി ടവിനേഥ്ലം
00: പ ൦ 01% 700൩൦1 7൦11ളിഠവട 001൦" (൩൦ ഴറി 3
1 ടേ 10”
" ബ്രഹ്മാണ്ഡമതാനുഭൂതിയാണ് ശാസ്ത്ര്രീയ ഗവേഷണത്തി
നു് നല്ലന്ന ഏററവും ശക്തവും ഏററവം ഉല്‍ക്കൃഷ്ടവുമായ പ്രേര
ണ എന്നു” ഞാന്‍ വിശ്വസിക്കുന്നു. നാം ജീവിക്കുന്ന ഈ യൃഗത്തി
ലെ ഗുരുതരമായ ശാസ്ത്രീയ ഗവേഷകന്മാര്‍ അഗാധചിന്തകരായ
മതവിശ്വാസികളാണെന്നു” ഒരു സമകാലീനന്‍ നീതിപൂര്‍വ്വം
പറഞ്ഞതു” ശരിയാണ്. _ ഐന്‍സ്റ്റീന്‍ (ലോകം ഞാന്‍ കാ
ണുന്നവിധം)
ഇത്രയും സമുന്നതമായ വീക്ഷണമുള്ളവര്‍ക്കുമാത്രമെ ഗീതാ
തത്വം മനസ്സ്ിലാവുകയുള്ള. പാമരന്മാര്‍ ഗീതയെ സമീപി
ച്ചാല്‍ ഫലം വിപരീതമായിരിഷ്ക്കും.
സന്ദേഹിയായ അജ്ജുനനുണ്ടായ ഈ ഭഗവദ്‌ദശനത്തേ
യും ബ്രഹ്മാണ്ഡദര്‍ശനത്തേയുംപററി സഞ്ജയന്‍ ഗീതയില്‍ സങ്ക
ചിത ദൂഷ്ടിയായ ധൃതരാഷ്ട്രരോട് ഇങ്ങിനെ പറയുന്നു:
0
* “ആകാശത്തില്‍, ആയിരമായിരം സൂര്യന്മാര്‍ ഒരുമിച്ചു"
ഉദിച്ചപോലെയുള്ള പ്രകാശവും ആ പരമാത്മാവിന്‍െറ പ്രഭഷ്ക്കു
മുമ്പില്‍ ഒന്നുമല്പ.”'
* ദിവി സൂര്ൃയസഹസ്രസ്യ
ഭവേദൃഗപദുത്ഥിതാ
യദി ഭാഃ സദ്ൃശീ സാ സ്യാത്
ഭാസസ്പസ്യ്യ മഹാത്മനഃ 11/12
1942_ല്‍ അന്തരിച്ച സുപ്രസിദ്ധ ബഹിരാകാശ ഭൌതിക
ശാസ്ത്രജ്ഞന്‍ ഹെബര്‍ ഡീ കേര്‍ട്ടീസ് ആത്മാവ് എന്ന ചേതന
ഉഈര്‍ജ്ജമാണെന്നു പറഞ്ഞുനടന്ന പാശ്ചാത്യ പാമരന്മാരുടെ
മുമ്പില്‍ തന്‍െറ ശക്തമായ അഭിപ്രായം ഇങ്ങിനെ രേഖപ്പെടു
ത്തി: ““ഹേന്‍ഡലിന്‍െറ 'ലാര്‍ഗോ'വും കീററ്‌സ് എഴുതിയ
“ഠേ ഠമ ൫൦പബയന് എന്ന കവിതയും ഉന്നത സാന്മാശ്ലിക
തത്വസംഹിതയയം, ഹൈഡ്രോകാര്‍ബണ്‍ മോളികൃളകളുടെ ഒരു
കൂട്ടത്തിന്‍െറ രാസപരമായ അന്തര്‍പ്രവത്തനത്തിന്‍െറ വെറും
ഉല്പന്നങ്ങളാണെന്നു” കരുതുവാന്‍ എനിക്കൊട്ടും സാദ്ധ്യമല്ല” '.
1.05 ക൬ഉടിടെ 11നടെ, ൨0൦. 31-1926
ആത്മാവിന്‍െറ അനശ്വരതയെപററി സംശയിച്ചുനില്ലുന്ന
പാമരനായ നിരീശ്വരനെ നോക്കി, ആ മഹാശാസ്ധ്രജ്ഞന്‍ ചോ
ദിഷ്ക്കുന്നു:
: “ഈര്‍ജ്ജവും, ദ്രവ്യവും, ബഹിരാകാശവും, കാലവും നിര
ന്തരമായി തുടന്നുകൊണ്ടിരിഷ്റ്കുന്നു. അവയൊന്നും പാഴാകുന്നില്ല,
നശിനഴ്ക്കുന്നില്പ. എങ്കില്‍, “നാം” എന്ന ഈ പ്രതിഭാസം മാത്രമാ
ണോ ചരമമടയുയന്നതു”്, അവസാനിഷ്ക്കുന്നതു”? അറുപതും എഴുപ
തും വയ്യസ്സാകുമ്പോഴേയ്ക്കും നാം വിധ്വംസനത്തിനു് പാത്രമാകു
ന്നുവെന്നാണോ പറയുന്നതു്?" '
ഹെബര്‍ ഡി കേര്‍ട്ടിസ് 1926 ഡിസമ്പര്‍ 91ാംനു-
ലോസ് ആഞ്ജലസ് ടൈംസില്‍ ഉന്നയിച്ച ഈ ചോദ്യത്തിനു്
അന്നത്തെ നാസ്ത്ികന്മാര്‍ മറുപടി പറഞ്ഞിട്ടില്ല. ഏതാണ്ടു” 63
വഷങ്ങംക്കുമുമ്പ” മഹാനായ ഒരു ശാസ്രരൂജഞന്‍ ചോദിച്ച ഈ
ചോദ്യം ആധുനികന്മാരെന്നു” സ്വയം അഭിമാനിച്ചു നടക്കുന്ന
നാസ്ത്ികന്മാരുടെ മുമ്പില്‍ ഞാന്‍ സ്പ്രശ്രയം അവതരിപ്പിക്കുക
യാണ്.
ഹെബര്‍ ഡി കേര്‍ട്ടിസിന്‍െറ ബലിഷ്ടമായ ഈ ചോദ്യ
ത്തിനത്ഥം ഒരു പക്ഷെ പാമരന്മാര്‍ക്കു് പിടികിട്ടാനിടയില്ല.
അതിനത്ഥം മറെറാന്നുമല്ല.
ര്‍ജ്ജവും, ദ്രവ്യവും, കാലവും, മററും ചിരന്തനങ്ങളാണെ
ങ്കില്‍ നാം ചിരന്തനര്‍ തന്നെ. നാം എന്നു പറയുമ്പോഠം നമ്മു
ജി
ടെ ശരീരമാണെന്നു പാമരന്മാരും, അവരുടെ ഗുരുക്കമ്പാരായ
ഛലവാദികളം വാദിച്ചേക്കാം. അതിനു” എനിയ്റകുതിപ്പില്ല..
ഞാന൯ദ്ദേശിഴ്കണുന്നതു് ഭഗവദ്‌ഗീതയില്‍ ഭഗവാന്‍ പറഞ്ഞതും,
മഹാശാസ്ത്രജ്ഞനായ ഫെര്‍ബര്‍ ഡി കേര്‍ട്ടീസ് വ്യക്തമാക്കിയ
തുമായ അനശ്വരമായ ചേതനയാണ്. “നാം' എന്നു പറയുന്ന
തു” “ഞാന്‍ ' എന്നതിന്‍െറ ബഹുവചനമാകുന്നു. “ഞന്‍” എന്ന
ചേതനയാണ് ആര.“മാവ് __ അതു എന്നിലും നിരീശ്വരനിലു
മുണ്ടു്". “ഇല്ല” എന്നു പറയുന്നതു” ആത്മവഞ്ചനയാണ്.
ആ ആത്‌മാവ് അനശ്വരമ-കന്നു എന്നാണു” ഡി. കേര്‍
ട്രീസ് പറഞ്ഞതു”. ഈ സത്യം എത്രയോ വര്‍ഷങ്ങഠംക്കുമുമ്പ്
ഗീതാകാരന്‍ പറഞ്ഞതു” ഗിതാ നിന്ദകന്മാര്‍ ശ്രദ്ധിക്കക.യയം,
പഠിക്കുകയും ചെയുന്നതു” ഇനിമേലാല്‍ പരമാബദ്ധങ്ങം എഴു
തിക്കൂട്ടാതിരിക്കാനും പ്രസ.ഗിക്കാതിരിക്കാനും അവരെ സഹാ
യിക്കും.
ന ജായതെ മ്രിയതെ വാ കദാചിന്‍
നായം ഭൂത്വാ ഭവിതാ വാന ഭൂയഃ
അജോ നിത്യ ശാശ്വതോര്‍യര്യം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ ക/20
* “ഈ ആതമാവു“ ഒരിക്കലും ഉണ്ടാകുന്നില്ല, ഒരിക്കലും
മരിക്കുന്നില്ല. ആത്‌ലാവു“് ഉണ്ടായിട്ട പിന്നീടുണ്ടാകുന്നതല്ല.
കാരണം ആത്മാവ് ജന്മമില്പഠത്തതും നിത്യവും, ശാശ്വതവും
പുരാതനവും, ശരീരം നശിച്ചാലും നശിക്കാത്തതുമാകന്നു.””
ആ ആത്‌മാവിനെപ്പററി ഹെബര്‍ ഡി. കേര്‍ട്ടീസ്
വീണ്ടും പറയുന്നതു" ശ്രദ്ധേയമാണു”.
* “ഇവിടെ ഒരു ജ്വാലയ്യണ്ടു്. അതു സ്വന്തം ജ്വലനത്തെ
നിയന്ത്രിക്കുന്ന. അതു സര്‍ഗ്ലാത്‌മകമായ സത്താകുന്നു. '
* “അതു” നിരന്തരമായ കാലത്തേക്കാഠം കുറഞ്ഞ കാലം
നിലനില്ലുന്ന ഒന്നാണെന്നു” വിശ്വസിക്കുവാന്‍ യൃക്തികാണു
ന്നില്പ.
(അതേ ലേഖനം?)
ഈ തത്വം ഗീതയില്‍ ഭഗവാന്‍ ഇങ്ങിനെ ഉപദേശിക്കുന്നു:
*“അജ്ജുനാ! ഈ ആത്‌മാവ് എല്ലാവരുടേയും ശരീരത്തില്‍
നിതൃയമാകയാല്‍ വധിക്കുവാന്‍ സാധിക്കാത്തതാകുന്നു. അതു
കൊണ്ടു” എല്പാ ജിവികളേയുയുമോര്‍ത്തു” നീ ദുഃഖിക്കേണ്ടതില്ല. ""
ഗീതാശ്രോകമിതാ:.__
42
ദേഹീ നിത്യമവധ്യോ്വയം
ദേഹേ സര്‍വ്വസ്യ ഭാരത
തസ്മാത്സര്‍വ്വാണി ഭൂതാനി
നത്വം ശോചിതുമര്‍ഹസി. ക/30
ആതമാവില്ലെന്നും, അതു ഈര്‍ജ്ജമാണെന്നും. പറഞ്ഞുനടക്കുന്ന
ശാസ്ത്രം പഠിക്കാത്ത ചില വിദ്വാന്‍മാര്‍ പാമരന്മാരെ വഴിപി
പ്പിക്കുന്നു. അത്തരക്കാരുടെ പൊള്ളത്തരത്തെ പുറത്തു കൊണ്ടു
വരുവാനും, ഗീതയുടെ ശാസ്ര്രീയവീക്ഷണത്തെ അനുവാചക
രുടെ മുമ്പില്‍ അവതരിപ്പിക്കുവാനും ഞാന്‍ വിണ്ടും മഹാനായ
ബഹിരാകാശ ഭാതികശാസ്രജഞനായ ഹെബര്‍. ഡി. കേര്‍ട്ട
സിന്‍െറ കൈ പിടിക്കട്ടെ. അദ്ദേഹം ആത്‌മാവിന്‍െറ അന
ശ്വരതയേയയം അനിര്‍വ്വചനീയതയേയുംപററി ഇങ്ങിനെ ഈന്നി
പ്പറയുന്നു:
* “ഈ ആത്‌മാവ്, സത്തായാലും ചിത്തായാലും ഒരപവാ
ദമല്പ. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഈ നിലയില്‍ ആത്‌മാ
വ് ഇനിയും അനിര്‍വ്വചനീയ സര്‍വ്വസ്വമാണെങ്കിലും അതി
ന്നും (ആത്‌മാവിന്നും) ചിരന്തനത്വമുണ്ടു"”."” (അതേ ലേഖനം)
ഡി കേര്‍ട്ടസിന്‍െറ സ്വന്തം വാക്യങ്ങളിതാ:__
“ത്വം വന, ടഠഖി, സ്ന ൨ 50127 9൩൩0% ഡം 0൦ 2൩ 00000൩
1൩ ടത സല, 25 3/6 1൬0055101൦ 0 00൩൦, 00, ൩൨% ഠ55ടേട
ഗേേസ്ധ്ലു.”” നാഠ)
ഈ പ്രപഞ്ചത്തില്‍ “ചേതന” എന്നൊന്നില്ലെന്നും ചൈത
ന്യമായ ആതമാവില്ലെന്നും പറയുന്ന പാമരന്മാരെ നോക്കി
പത്തൊമ്പതാം നൂററാണ്ടിലെ വലിയ പരിണാമവാദിയും ഡാര്‍
വ൮വിന്‍െറ സന്തതസഖാവുമായിരുന്ന തോമസ് ററി. എച്ച”. ഹക്
ലേ പറയുന്നതും നമ്മുടെ നാസ്ത്ികന്മാര്‍ വായിച്ചിട്ടില്ലെങ്കില്‍
അവരുടെ പാരായണത്തിനുവേണ്ടി ഇവിടെ കുറിക്കട്ടെ.
* കാരൃയകാരണനിയമത്തിന്‍െറ സര്‍വ്വലാകികത്വത്തില്‍
നിന്നു? (പരീക്ഷണം ആരംഭിക്കുന്ന, പ്രകൃതിയെ പഠനം ചെയ്യ
ന്ന വിദ്യാത്ഥിക്കു” ശാശ്വതമായ ഒരു ഉണ്മയെ നിഷേധിക്കുവാന്‍
വയ്യ. അയാഠം ഈര്‍ജ്ജസംരക്ഷണനിയമത്തെ അംഗീകരിക്കുന്നു
ണ്ടെങ്കില്‍ ചിരന്തനമായ ഒരു ഈജ്ജത്തിന്‍െറ സാദ്ധ്യത അ
യാഠാക്ക” നിഷേധിക്കുവാന്‍ വയ്യ, ബോധത്തിന്‍െറ അഥവാ
അവബോധത്തിന്‍െറ രൂപത്തില്‍ ഭാതികമല്ലാത്ത ഒരു പ്രതിഭാ
സത്തെ അയാഠം അംഗീകരിക്കുന്നുണ്ടെങ്കില്‍ അത്തരം അനശ്വ
രങ്ങളായ പ്രതിഭാസങ്ങളുടെ തുടര്‍ച്ചയുടെ സാദ്ധ്യതയെ അയാഠം
അംഗീകരിച്ചേ മതിയാവു.
(വാഗ്വാദവിഷയമായ ചില ചോദ്യങ്ങളെ അവലംബിച്ച
ലേഖനം)
48
തികഞ്ഞ നിരീശ്വരനും, ക്രിസ്തുമതത്തിനൊരു ഭീഷണിയു
മായിരുന്ന ററി. എച്ച്”. ഹക്ടലേയുടെ വാദമാണിത്.
ഇവിടെ ഹകസലെ എന്ന പരിണാമവാദി ഉന്നയിച്ച
വസ്തുത സ്ഥൂലബുദ്ധികളായ നാസ്ത്ികരുടെ തലയില്‍ കയറുമോ
എന്നറിഞ്ഞുകൂടാ. എന്നാല്‍ അതൊന്നുകൂടി വ്യക്തമാക്കാം.
ബോധം, ബോധധാര എന്നൊക്കെ പറയുന്ന ഗുണങ്ങഠം
ഭൌതികപദാര്‍ത്ഥങ്ങാംക്കുണ്ടാവുകയില്പ. ഒന്നുകൂടി വിവരി
ക്കുന്നു. ഞാന്‍ ഇപ്പോഠം എന്‍െറ മേശപ്പുറത്തു” വെച്ചാണ് ഇതെ
എതുന്നതു”്. എഴുതുന്നതു്, പേനകൊണ്ടും, കടലാസ്റസ്റിലും. ഈ
മേശയും കടലാസും ഭൌതികവസ്തുക്കളാകുന്നു, ജഡമാകുന്നു. ഇവ
ക്ക” ബോധമോ ബോധധാരയോ ഇല്പ. ഇവയില്‍ രാസപ്രവ
ത്തനങ്ങളെക്കൊണ്ടു” അറിവോ അറിവിന്‍െറ ധാരയോ ഉണ്ടാക്കു
വാന്‍ സാഭ്ധ്യമല്പ. പക്ഷെ, ഇതെഴുതുന്ന എന്‍െറ ശരീരത്തില്‍
ബോധമുണ്ടു”, ബോധധാരയുമണ്ടു”. കാരണം ഞാന്‍ ചേതന
യാകുന്നു, ആത്‌മാവാകുന്നു. ബോധമുള്ള ഞാന്‍ എഴുതിയ വാദ
ങ്ങഠം മനസ്സിലാക്കി, മറുപടി പറയാന്‍ വെമ്പുന്ന ശ്രീമാന്‍ ഇട
മറുകു" അവര്‍കളടെ ശരീരത്തിലും, ഇത്തരം ഒരു ഞാന്‍ ഉണ്ടു്,
അതിനു” ബോധമുണ്ടു”, ബോധധാരയുണ്ടു”, പാണ്ഡിത്ൃമുണ്ടു,
വിവേചനശക്‌തിയുയണ്ട്. അതിനാല്‍ അറിവു് എന്ന ഗുണം
പരിലസിക്കുന്ന ഒരു അറിയയന്നവന്‍ ശ്രീമാന്‍ ഇടമറുകവര്‍കളില്‍
ഉണ്ടു്. അതിനുതന്നെയാണു്'് ആതമാവെന്നു” പറയുന്നതു”.
പക്ഷെ അദ്ദേഹത്തിനു” അതു” മനസ്സിലാകുന്നില്ല. അതുകൊണ്ടു"
അദ്ദേഹം ആത്‌മാവിനെ അംഗീകരിക്കുന്നില്പ. ഒരാളെപ്പററി
യോ, ഒരു വസ്ത്രവെപ്പററിയോ ഒരാഠംക്കറിയാം. അതുകൊണ്ടു്
ആ ആളോ, വസ്തുവോ ഉണ്ടെന്നു” വിശ്വസിക്കുന്നതു” യുക്തി
യാണു“. എന്നാല്‍, ഈ യ്ൃക്തിയൊന്നു” തിരിച്ചുപിടിഷ്കാം.
ഒരാഠംക്കു് ഒരാളെപ്പററി അറിവില്ല, അതിനാല്‍ ആ ആഴം ഇല്ല
എന്നു പറയുന്നതു” യയുകതിയാണോ? അതുപോലെ ഒരാരംക്കു്
ഒരു വസ്ത്ുവെപ്പററി അറിയില്ല. അതിനാല്‍ ആ വസ്തു ഇല്ല
എന്നു നിശ്ചയിക്കുന്നതു” യക൦തിയാണോ? അല്ല; എന്നു” ഒരു
കൊച്ചു കുട്ടികൂടി സമ്മതിക്കും. ഇനി “അയാളെ സംബന്ധി
ച്ചിടത്തോളം ആ വസ്തു ഇല്പല്ലോ?'" എന്നു ഒരുവന്‍ ചോദിച്ചാല്‍
അതു് യക്‌തിയല്പ, അതു” യുക” ത്യാഭാസമാകുന്നു. യുക്‌ത്യാഭാ
സം എന്നു“പറഞ്ഞാല്‍ യുക”തിയായി ആഭാസിക്കുന്നു എന്നത്ഥം.
സത്യമെന്താണെന്നു” ചോദിച്ചാല്‍, ആ വസ്തുവെ സംബന്ധിച്ചേ
ടത്തോളം അയാഠം അജ്ഞനാണെന്നേ അത്ഥമുള്ള. ഈ യുക്തി
വാദം നമുക്കു” ഇടമറുകിന്‍െറ വാദത്തിലും അന്വയിച്ചുനോക്കാം,
ആത്മാവു“ എന്താണെന്നു” അദ്ദേഹത്തിനറിയില്പ. അതുകൊണ്ടു
ആത്‌മാവു- ഇല്ല" എന്നു പറയുന്നതു” യുക്തിയല്ല. ഇടമറുക്
34
ആത്മാവിനെ സംബന്ധിച്ചേടത്തോളം അജ്ഞനാകുന്നു എന്നാ
ണതിനര്‍ത്ഥം. “ “രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഒരു പ്ര
ത്യേകതരം ഈര്‍ജ്ജമാകുന്നു ജീവന്‍" എന്നാണ് മഹാശാസ്്രുജ്ഞ
നെന്ന ഭാവേന ശ്രീമാന്‍ ഇടമറുക് വിശ്വസിക്കുന്നതും പഠിപ്പി
ക്കുന്നതും.
എന്നാല്‍ ജീവനെപ്പററി ആധുനികലോകം കണ്ട മഹാ
നായ ഒരു ശാസ്ത്രജ്ഞന്‍ പറയുന്നതു” ഇടമറുകിന്‍േറയയം മററു പല
നിരീശ്വരവാദികളടേയും അറിവിന്‍െറ യഥാര്‍ത്ഥ രൂപം മന
സ്സ്റിലാക്കുവാന്‍ അനുവാചകരെ സഹായിക്കുമെന്നു” ഈ ലേഖ
കന്‍ കരുതുന്നു. ആ മഹാനായ ശാസ്ത്രജ്ഞന്‍െറ പേര്‍ ജെ.ഡബ്സ്യ.
സള്ളിവന്‍ എന്നാകുന്നു. ശാസ്ത്രത്തിന്‍െറ സീമകരം (11നിദ്ഥാനട
പ് 9പിോ൦) എന്ന ഗ്രന്ഥത്തില്‍ ജീവനെപ്പററി സള്ളിവന്‍ പറയു
ന്നതു് നോക്കുക:
“പരിണാമ പ്രക്രിയകളുടെ ആരംഭം ഒരു ചോദ്യം ഉയര്‍
ത്തുന്നു. അതാകട്ടെ ഇന്നുവരെ ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ലാ
ത്തതാകുന്നു. ഈ ഗ്രഹത്തില്‍ ജീവന്‍െറ ആരംഭം എന്തായി
രുന്നു? സ്വഭാവേന പരമ്പരയാ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒന്നാ
ണു് ജീവന്‍ എന്നൊരു വളരെ പൊതുവായ വിശ്വാസം ഏററ
വും അടുത്തകാലംവരെ ഉണ്ടായിരുന്നു. ജീവന്‍െറ ലഘു രൂപ
ങ്ങഠം, ഉദാഹരണത്തിനായി പറയുകയാണെങ്കില്‍, ചീഞ്ഞളി
യുന്ന ഇറച്ചിയില്‍നിന്നുമാണു*് വളര്‍ന്നുവന്നത് എന്നും സജല്ലി
ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം നിഗമനം മുറിയന്‍ നിരീക്ഷ
ണംകൊണ്ടാണു് ഉണ്ടാകുന്നതെന്നു” പാസ്റ്റര്‍ നടത്തിയതുപോലു
്ള സുക്ഷ്യപരീക്ഷണങ്ങളെക്കൊണ്ടു” പ്രകടമാക്കപ്പെട്ടിരിക്കുന്നു.
ജീവന്‍ ജീവനില്‍റിന്നല്ലാതെ മറെറാന്നില്‍നിന്നും ഉണ്ടാവുകയി
ല്ലെന്നുമുക്ള സിദ്ധാന്തം അങ്ങിനെയാണു അംഗീകരിക്കപ്പെട്ടിട്ടു
ള്ളതു”. തെളിവുകഠംവെച്ചു നോക്കുമ്പോഠം, ഇതു മാത്രമാണു്
സാദ്ധ്യമായ നിഗമനം എന്നു വിശ്വസിയ്റ്റേണ്ടിയിരിക്കുന്നു.
(1ബ്ഭലഠനട ൦ 59ോടി 2, 94,
“ജീവന്‍ ജീവനില്‍നിന്ന ഉണ്ടാവുകയുള്ള'' എന്ന നിഗമന
ത്തിലാണ് ആധുനികശാസ്ത്രം എത്തിയതെന്നു” മഹാശാസ്സൂജ്ഞ
നായ സള്ളീവന്‍ പറയുന്നു. പക്ഷെ, നമ്മുടെ, നിരീശ്വരവാദി
ഗുരുക്കന്മാറ ശിഷ്യന്മാരെ പഠിപ്പിച്ചതു” “ “ജീവന്‍ രാസ്പ്രവത്ത
നത്തില്‍നിന്നുണ്ടാകുന്നു'” എന്നാണ്.
* “യഥാ രാജാ തഥാ പ്രജാ” ' എന്നു പറഞ്ഞതുപോലെ നമ്മു
ടെ ഇടമറുകും ഗുരുക്കന്മാര്‍ പാഞ്ഞതു“” ഏററുപാടുകയാണു*,
പക്ഷെ ഈ ഛലവാദമെന്തിന൯് ഗീതയില്‍ അന്വയിക്കുന്നു?
അതൊരു പാഴ്‌വേലയല്ലെ?
45
ഭഗവദ്‌ഗീതയിലെ ഒരു ശ്ലോകം ഇവിടെ ഉദ്ധരിക്കട്ടെ.
ഇതു ഇടമറുക് അവര്‍കാം തന്‍െറ ഗീതാവിമര്‍ശനത്തില്‍ ഉദ്ധ
രിച്ചിട്ടുള്ളതാകുന്നു.
''അവ്യകോതായയമചിന്ത്യോയ._
മവികാര്യോയ്യമുച്യതെ
തസ്മാദേവം വിദിത്ചവൈനം
നാനുശോചിതുമര്‍ഹസി. "" (ഭ.ഗീ.2_25)
' “ഈ ആത്‌മാവു“ അവ്യക-തമാകുന്നു, അതായതു“ ഇന്ന്രിയങ്ങ
ളിലൂടെ അറിയാന്‍ കഴിയാത്തതാകുന്നു. ഈ ആത്‌മാവു അചി
ന്ത്യമാകുന്നു. ഈ ആത്‌മാവു് വികാരരഹിതമാകുന്നു. അതായത്
മാറാത്തതാകുന്നു എന്നു പറയപ്പെടുന്നു. അതിനാല്‍ ഈ ആത്‌മാ
വിനെ അത്തരത്തിലുള്ളതാണെന്നു മനസ്സിലാക്കി നീ ദുടഖിത
നാകാതിരിക്കണം'". ഈശ്രേകത്തിനു” ഗീതാ വിമശനപാഠകന്‍
ഇങ്ങിനെയാണു അത്ഥംകൊടുത്തിരിക്കുന്നതു”്: “ “അതു” പഞ്ചേ
ന്്രിയങ്ങഠംക്കും, കമ്മ്രേന്ദിയങ്ങാഠാംക്കും അറിയത്തക്കതല്ല, അതി
നെകാണുവാനും ചിന്തിക്കുവാനും ഭേദപ്പെടുത്തുവാനും സാധിക്കു
ന്നതല്പ. ഇതെല്ലാം അറിഞ്ഞാല്‍ നിനക്ക്” വ്ൃസനിപ്പാ൯ അവ
കാശമില്പ"”.
(8. വി. പ. പേജ് 158)
ഈ ദ്ലദ്രോകത്തിന്‍െറ ശാസ്്ര്രീയമായ ഭാവം മനസ്സിലാക്കാ
തെ ഇടമറുക് ഇങ്ങിനെ പറയുന്നു: “ “ഈ ശാസ്്രബോധമില്പാ
തിരുന്ന കാലത്താണു് മനുഷ്യര്‍ ആത്മാവി നെപ്പററിയുള്ള വിവി
ധ സകങ്കല്പങ്ങഠം പടുത്തുയര്‍ത്തിയതു”. പുനര്‍ജ്ജന്മത്തെപ്പററി
യുള്ള കഥകളം മനുഷ്യന്‍െറ ഭാവനയില്‍നിന്നു” ഉരുത്തിരിഞ്ഞ
താണ" (ഭ. വി. പ. പേജ് 159)
എന്തെൊരജ്ഞത! ശാസ്രുബോധമില്പാത്തകാലത്താണ്
ആത്‌മജ്‌ഞാനമുണ്ടായതെന്നു” ശാസ്ത്രമെത്തെന്നറിയാത്ത പാമര
ന്മാരെ പറഞ്ഞു പ്രതാരണം ചെയ്യാം. എന്നാല്‍ ശാ
സ്രൂജ്‌ഞന്മാരുടെ വചനങ്ങാംക്കു് മുമ്പില്‍ ഇടമറുകിന്‍െറ ശാസ്ത്ര്രീ
യമായ അജ്‌ഞതയുടെ തനിനിറം പുറത്തുവരുന്നു. അദ്ദേഹ
ത്തിന്‍െറ അനുയായികളില്‍ പലര്‍ക്കും ഇതറിയുമ്പോഠം ക്ഷോഭ
മുണ്ടാകാം. അവരില്‍ ചിന്തിക്കാന്‍ കഴിവുള്ളവരുണ്ടെങ്കില്‍,
അവര്‍ക്കുവേണ്ടി ആത് മാവിനെപ്പുററി ആധുനിക ശാസ്ത്രജ്‌ഞ
ന്മാര്‍ക്കുള്ള അഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ.
ക്വോണ്ടം തിയറിയുടെ ഉപജ്‌ഞാതാവായ മേക്ട്‌പ്പേങ്ക?
ആത്‌മാവിനെപ്പുററി ഇങ്ങിനെ പറയുന്നു:
* ഗംഭീരനും ചിന്താശീലനുമായ ഓരോ വ്യകാതിയും
തന്‍െറ പ്രകൃതിയിലുള്ള മതപരമായ ഘടകത്തെ അംഗീകരി
46
ച്ചേ മതിയാവൂ എന്നാണു” ഞാന്‍ കരുതുന്നതു”. അയാഠം ആ
ഘടകത്തെ സംസ്‌ക്കരിച്ചെടുക്കുകയും വേണം. അങ്ങിനെ
ചെയ്താല്‍ മനുഷ്യാത്‌മാവിന്‍െറ എല്ലാവിധ ശക് തികളം പരി
പുള്ണുസന്തുലനത്തോടും ചേര്‍ച്ചയോടുമൊത്തു പ്രവര്‍ത്തിഷ്ക്കും"”.
(വേര്‍ ഈസ് സയന്‍സ്” ഗോയിങ്ങ്)
ലോകം കണ്ട മഹാപുരുഷന്മാരൊക്കെത്തന്നെ തികഞ്ഞ
മതവിശ്വാസികളായിരുന്നു എന്നു” മഹാശാസ്ത്രജ്‌ഞനായ മേകങ്സ്*
പ്പാ” പറയുന്നു; “അവരൊക്കെ ആത'മീയചിന്തകരും ഈശ്വര
വിശ്വാസികളമായിരുന്നതു് ഒരു ആകസ്മിികസംഭവമായെടുത്തു
കൂടാ. ജ൦ഞാനത്തിന്‍െറ പുരോഗതിയില്‍നിന്നാണു”് ആ മഹാ
പുരുഷന്മാര്‍ക്കു നിഗൂഡമായ ആത്‌മസത്തയെപ്പററി മനസ്സി
ലായിട്ടുള്ളതു”."'
* “എല്ലാ യൃഗങ്ങളിലും ജീവിച്ച ലോകത്തിലെ ഏററവും
വലിയ ചിന്തകന്മാരൊക്കെത്തന്നെ അഗാധമായി മതത്തില്‍
വിശ്വസിച്ച ആത്‌മാക്കളായിരുന്നു എന്നതു” ഒരു ആകസ്മിക
സംഭവമല്ല. അവര്‍ തങ്ങളുടെ മതപരമായ അനുഭൂതിയെ പൊ
തുവെ പ്രദശിപ്പിച്ചിരുന്നില്പ എന്നതു” ശരിയായിരിക്കാം. അ
റിവിന്‍െറ ഓരോ പുരോഗതിയും നമ്മുടെ സ്വന്തം ഉണ്ടയെന്ന
നിഗുഡതഷ്ക്കുനേരെ നമ്മെ ആനയിക്കുന്നു". (അതേ പുസ്തകം)
മേക്സ്‌പ്രാങ്ക” പറഞ്ഞ ഞാനെന്ന ഉണ്ട ബുദ്ധിദ്ക്ുപ്പുറമാകുന്നു.
ശുഷ്യമായ യൃക൦തിവാദംകൊണ്ടു” അതു വ്ൃയക്‌തമാക്കുവാന്‍ സാ
ദ്ധ്ൃമല്പ. സൂക്ഷ്മമായ വസ്തുക്കളെ ഒരിക്കലും സ്ഥുലവനസ്ത്ക്കളെ
ക്കൊണ്ടു” പ്രത്ൃയക്ഷമാക്കുവാന്‍ സാദ്ധ്യമല്ല. നിരീശ്വരവാദികളും,
കുഞ്ഞാടുകളം സാധാരണ ഒരു റെഡിമേഡ് വാക്യം ഉദ്ധരിക്കാ
റുണ്ട്: “ “വസ്തൃനിഷ്ണമായ നിരീക്ഷണപരീക്ഷണങ്ങം കൊണ്ട്
വ്യക്‌തമായതേ വിശ്വസിക്കുകയുള്ള. '” ഇതു“ ശാസ്ധ്രീയവാദമല്ല.
ശാസ്ര്രീയമാണെന്നു” അംഗീകരിച്ചാല്‍ തന്നെ അതു” മനശ്ശാസ്ത്ര
ത്തിന് ബാധകമല്ല. മനശ്ശാസ്ര്രജ്ഞന്‍ എന്താണ് ചെയ്യുന്നതു”?
തന്‍െറ മനസ്സ്സിനെത്തന്നെ അയാഠം പഠിക്കുന്നു. തന്‍െറ മനസ്സി
ലെ പല പ്രതിഭാസങ്ങളെയും അയാഠം പഠിഴ്ക്കുവാന്‍ ശ്രമിക്കുന്നു.
മനസ്സ്, ബുദ്ധി, ഈഗോ, സൂപ്പര്‍ ഈഗോ, ഈദ് എന്നിത്യാദി
പല ആതമനിഷ്യമായ പ്രതിഭാസങ്ങളേയും അദ്ദേഹം പഠിച്ചു
നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യുന്നു. സിഗ്‌മണ്ട്‌ഫ്രോയി
ഡ്, തുംഗ് എന്നീ ആധുനിക മനശ്്രാസ്തുജ്ഞന്മാരും, അവരുടെ
ആചാര്യനായിരുന്ന വില്യംജെയിംസ് എന്ന മനശ്ശാസ്ര്ര മഹാ
ഗുരുവും പഠിപ്പിച്ചുതന്ന തത്വങ്ങഠം ആതമനിപ്ഠമായ നിരീക്ഷ
ണപരീക്ഷണങ്ങളില്‍ അടിയുറച്ചതായിരുന്നു. വസ്തുനിഷ”ഠം
എന്നു” ചില കുഞ്ഞാടുകഠം പറയാറുണ്ടു്. എന്താണീ വസ്‌തു
ക
നിഷ്ഠം? ബാഹ്യമായ വസ്‌തുക്കളെ പ്രതിപാദിഷ്ക്കുന്ന എന്നാ
ണല്ലൊ വസ്‌തുനിഷ്യം എന്ന വാക്കിനത്ഥം. ബാഹൃമായ ഒരു
വസ്‌തുവിനെ നാം എങ്ങിനെയാണ് മനസ്സ്സിലാക്കുന്നതു*? കണ്ണു
കൊണ്ടു" കണ്ടിട്ട്, എന്നാല്‍ നാം കാണുന്നതു് വസ്‌തുനിഷ്യമായ
പദാത്ഥത്തെയാണോ? അല്പതന്നെ. ഒരു ബ്ലെയിഡ് നാം കാണു
ന്നു. പക്ഷെ ഒരു ഫിസിസ്റ്റിന്‍െറ മൈക്രോസ്റ്റോപ്പിലുടെ നോ
ക്കുമ്പോഠം അതു“ ബ്ലെയിഡായിട്ടപ്പ കാണുന്നതു“, മറിച്ച് വെറും
ഇലകീട്രോണുകളായിട്ടാണ്. അതുപോലെതന്നെ ഒരു കെമി
സ്റ്റിന്‍െറ മൈക്രോസ്റ്റോപ്പിലൂടെ നോക്കുമ്പോഠം അയേണിന്‍െറ
യും കാര്‍ബണിന്‍െറയും ഏററംസിനെയാണ് കാണുന്നതു”. അ
പ്പോഠം നാം കാണുന്ന വസ്‌തുക്കഠം യഥാത്ഥത്തില്‍ ഉള്ള രൂപ
ത്തിലല്പ നാം കാണുന്നതെന്നാണ് ആധുനിക ശാസ്ധ്രത്തിന്‍െറ
നിഗമനം. ഇനി ഈ വസതുനിഷ്ഠമായ സത്യത്തെ കണ്ടുപി
ടിക്കാന്‍ ഒരാഠം വേണ്ടെ? ആ ആളടെ ഉള്ളില്‍ നിരീക്ഷണപ
രീക്ഷണ വിദഗ്‌ദ്ധമായ ബുദ്ധിശക്‌തി വേണ്ടെ? അതൊക്കെ
യുള്ള ചൈതനൃത്തിനാണ് “ഞാന്‍ ' അഥവാ ആത്‌മാവെന്നു
പറയ്യന്നതു”. ആ ഉള്ളിലെ അറിവിന്നു” ആത്‌മനിഷ്ഠമായ അ
റിവെന്നു” പറയുന്നു. ആത്‌മനിഷ്മായ അനുഭൂതികളിലൂടെ മാ
തൂരമെ വസതുനിഷ്ഠമായ അറിവു“ സമ്പാദിക്കുവാന്‍ കഴിയു. ഈ
അറിവു" സമ്പാദിഷ്ക്കുന്ന നമ്മുടെ ഉള്ളിലെ സത്തയാണ് “ഞാന്‍?
അഥവാ ആത്‌മാവു”.
ഈ “ഞാന്‍ ' എന്ന ആത്‌മാവിനെ അറിഞ്ഞാല്‍ മാത്രമേ
പാപങ്ങളിലേഷ്ക്കു” നമ്മെ നയിഷ്കണ്കുന്ന കാമം, ക്രോധം. തുടങ്ങിയ
ദുര്‍ഗുണങ്ങളെ നമുക്കു” നിയന്ത്രിക്കുവാനും, നശിപ്പിഴ്ണ്കുവാനും ക
ഴിയയ. മഹാന്മരായ ആധുനിക ശാസ്തരജ“ഞന്മാർ പറഞ്ഞ ആ
തത്വം തന്നെയാണ് എത്രയോ വഷങ്ങാംക്കുമുമ്പ” ഭഗവദ്‌ഗീത
ഉപദേശിച്ചിട്ടുള്ളതു”. കാണാന്‍ കണ്ണും, മനസ്സിലാക്കാന്‍ ബുദ്ധി
യും, ഉപദേശിഗ്ക്കുവാന്‍ യൃക്‌തിയും അതിന്നു” കൂടിയേ കഴിയ്യ.
പ്രപഞ്ചത്തിന്‍െറ നിഗുഡതമമായ സൃഷ്ടിചക്രത്തെ മനസ്സി
ലാക്കിയവരാണ് ആധുനിക ശാസ്സ്രഞ്‌ജന്മാര്‍. ഭാരതീയ ഒ്ടഷി
മാരും സൃഷ്ടിചക്രശാസ്ത്രത്തിന്‍െറ നിഗുഡതയെ മനസ്സിലാക്കി,
സത്യത്തെ സാക്ഷാല്‍ക്കരിച്ചവരായിരുന്നു. അതുതന്നെ ഗീത
യില്‍ ഭഗവാനും ഉപദേശിച്ചിട്ടണ്ടു.
ഏവം പ്രവത്തിതം ചക്രം
നാനുവത്തയതീഹ യഃ
അഘായയുരിന്ദ്രിയാരാമോ
മോഘം പാത്ഥ സ ജീവതി. ൫3/16.
അത്ഥം: ' “അല്പയോ അജ്ജുനാ! ഈ ലോകത്തില്‍ കമ്മാനുസാ
രം ചലി്റ്കുപ്പെട്ട സൃഷ്ടിചക്രത്തെ അനുസരിച്ചുകൊണ്ടു വത്തി
48
ഷ്്രാത്തവന്‍ ഇന്ദ്രിയങ്ങളെ ഭോഗിഷ്ക്കുന്നവനും പാപായുസ്സമാകുന്നു.
അവന്‍ ജീവിഷ്ക്കുന്നതുതന്നെ വ്യര്‍ത്ഥമാണ്.
1955_ല്‍ അന്തരിച്ച മഹാശാസ്ര്രൂജ്‌ഞനനായ ആല്‍ബര്‍ട്ട്*
ഐന്‍സ്റ്റീന്‍ പറഞ്ഞതും ഈ ഗീതാവചനം തന്നെ.
ന).
൦ നറ റദ്ധേല്്ധി! ൧ഠ ൩0% ല7വ്ഠ൦ഥഠ ബേ0ല0൩ ൭൦ ദേ൩
ഗെ ൦ ടലി ഖ് ൨൦ സില.”
* നിഗുഡമായതിനെറ സംവേദനമാണ് നമുക്കു് അനുഭവി
താന്‍ കഴിയുന്ന ഏററവും സുന്ദരവും, ഏററവും അഗാധവുമായ
വികാരം. ''
105 ടേ ചി! സം ടലി (എല്ലാ സത്യമായ ശാസ്ത്ര
ത്തിന്‍െറയയം വാത്തുവിതമ്ക്കുന്നതു”് ആ വികാരമാണ്.)
[3 രോ സ൯൩ഠബ ബപ്ട സേവന 15 9 ട൧മ൩ളന. സ൩൧ 9൨ ൮൦ 10൩മഗേ
ഴി ൨ (ഷി 7൧൧ 1൨ സ, 15 ൭5 ഉ0ഠഠ ൭5 ഠെ."
* "ഈ വികാരമില്പാത്തവന്‍, ഒട്ടും അത്ുഭതപ്പെടുവാനോ,
ശ്രദ്ധയോടെ ആനന്ദഭരിതനായി നില്ലുവാനോ കഴിയാത്തവന്‍
ചത്തതിനു' തുല്യനാകുന്നു. ''
ഈ ആതമനിഷ്യമായ ആനന്ദാനഭൂതിയെന്താണെന്നറിയാ
തെ 'വസ്ത്രനിഷ്ം വസ്‌തുനിഷ്ം' എന്നു പറഞ്ഞു നടക്കുന്ന
പാമരന്മാര്‍ ഇനിയെങ്കിലും പരമമായ സത്യത്തെക്കുറിച്ചുള്ള അ
റിവും ആത്യന്തികമായ ദുഃഖമോചനവും ആത്‌മജ്‌ഞാനത്തിലൂ
ടെമാത്രമേ സാദ്ധ്യമാവൂ എന്നു” അറിയുന്നത് നന്നു്.
ഈ ആത്‌മാവ് എല്ലാ നിരീശ്വരവാദികളിലും, ഈശ്വര
വിശ്വാസികളിലുമുള്ള “ഞാന്‍ ' എന്ന ചൈതന്യമാണ്. “ഞാന്‍
എന്ന ഭാവം അഹങ്കാരമാണ്. ഈ ഞാനെന്ന ഭാവം കൊണ്ടാ
ണ് “ഞാന്‍” എന്ന ചൈതനൃത്തെ മനസ്സിലാക്കുവാന്‍ വിത
ണ്ഡാവാദികരംക്കു്” സാധിക്കാത്തതു”. അഹങ്കാരം കൈവെ
ടിഞ്ഞ് വിനയപുരസ്സരം നാസ്തികര്‍ അന്വേഷണം നടത്തട്ടെ,
ഇന്നല്ലെങ്കില്‍ നാളെ ആ ചൈതന്യത്തെ അവര്‍ അറിയും, സം
ശയമില്ല.
മഹാഭാരതവും, ഗീതയും
ആമുഖത്തില്‍ ഭഗവദ്‌ഗീത ഇന്ത്യാചരിത്രത്തെ പ്രതികൂല
മായി ബാധിച്ചുവെന്നും, അതുഠംക്കൊള്ളന്ന ആശയങ്ങടം എന്തു
മാത്രം പ്രതിലോമപരമാണെന്നും വൃക്തമാക്കാന്‍ താന്‍ ആശി
ക്കുന്നുവെന്നും ഇടമറുക് ഒരു സത്യം തുറന്നുപറഞ്ഞിട്ടണ്ടു”. തന്‍െറ
ഉപബോധമനസ്സില്‍ അള്ളിപ്പിടിച്ച ഒരു മതമാലികതയുടെ തി
കട്ടിയരച്ചിലായി മാത്രമേ ആ അഭിപ്രായത്തെ അംഗീകരിഷ്ക്കാ
നാവു. ചരിത്രത്തിന്‍െറ കുററി ഏ. ഡി., ബീ. സി. ആണല്ലോ.
അതിനു ചുററും തിരിയുന്ന വിദ്വാന്മാര്‍ ബ്രിട്ടീഷുകാര്‍ അടിമ
കഠാംക്കായി എഴുതിവച്ച ചരിത്രം സത്യമാണെന്ന് അംഗീകരി
ച്ചിട്ടു” കാലം കുറെയായി. ക്രിസ്റ്റോഫര്‍ അഷര്‍ എന്ന പാതിരി
ലോകമുണ്ടിയിട്ടു്” 4003 കൊല്പവും ചില്വാനവുമേ ആയിട്ടുള്ള
എന്നു പറഞ്ഞ പരമ്പരയ്ക്കു” ഗീതയും, രാമായണവും പ്രതിലോമ
കാരികഠംതന്നെ. കാരണം, ഇന്ത്യയുടെ യഥാത്ഥ ചരിത്രം
മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും, മററു
ഗ്രന്ഥങ്ങളിലും ഒളിഞ്ഞുകിടക്കുകയാണു”. അതു* വല്ല പണ്ഡി
തന്മാരും പുറത്തുകൊണ്ടുവന്നാല്‍ ഇടമറുകാദി ഉപരിവിപ്പവ പ
ണ്ഡിതന്മാരുടെ പൂച്ച് പുറത്താകും. ഇവരുടെ പൂച്ച് പുറത്താ
ക്കാന്‍ ശ്രമിക്കുന്നവരെ ഇത്തരക്കാര്‍ ഫണ്ടമെന്‍റലിസ്റ്റുകളെന്നു*
താറടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു.
ഹിന്ദുവര്‍ഗ്ഗീയതയെ പരിപോഷിപ്പിച്ചു” ഇവിടെ കുഴപ്പം
സൃഷ്ട്രീക്കാനാണു” ബ്രരിട്ടീഷ്”കാര്‍ ഹിന്ദുക്കഠംക്കു” പ്രോത്സാഹനം
നല്‍കിയതു” എന്നു പറയുന്ന ഇടമറുകിന്‍െറ ചരിത്രപാണ്ഡിത്യം
അതിവിശിഷ്ടംതന്നെ. ഇന്ത്യയില്‍ ജനിച്ച ചില വ്ൃകതിക
ഉണ്ടു”. അവര്‍ക്കിവിടുത്തെ പ്രാചീന ചരിത്രത്തോടൊ, സാഹി
തൃയത്തോടോ യാതൊരു ബഹുമാനവുമില്പ. അത്തരക്കാരെ നോ
ക്കി പ്രൊഫസ്സര്‍ മേക്സമുള്ളര്‍ പറഞ്ഞതെത്ര ശരിയാണു്, നോ
ക്കുക...
* "തങ്ങളുടെ ഭൂതകാലത്തിലും, ചരിത്രത്തിലും, സാഹിത്യ
ത്തിലും അഭിമാനമില്പാത്ത ജനതക്കു” ദേശീയ സ്വഭാവത്തിന്‍െറ
ആലംബം നഷ്ടപ്പെടുന്നു. ''
ദാര്‍ശനികനായ ഡോക്ടര്‍ രാധാകൃഷണന്‍ ഗീതയ്യെപ്പററി
പറഞ്ഞ അഭിപ്രായം ശ്രീ. ഇടമറുക്” തന്‍െറ വിമര്‍ശനത്തിലെ
20൦ പേജില്‍ കൊടുത്തതു” ചിന്തനീയമാണ്; “ “ഗീതാസന്ദേ
ശത്തിന്‍െറ വ്യാഏി സാര്‍വ്വത്രികമാണു'. ജനസാധാരണമായ
ഹിന്ദുമതത്തിന്‍െറ ദാര്‍ശനികാടിസ്ഥാനമാണതു”. വിമര്‍ശന
50
ത്തേക്കാളധികം വിശാലവീക്ഷണവും അഗാധമായ സംസ്റ്റാര
സമ്പത്തുമുള്ള ആളാണതിന്‍െറ കര്‍ത്താവു”.
തുടര്‍ന്നുള്ള രണ്ടു” സുപ്രധാന വാക്യങ്ങടം ഇടമറുക് വിട്ടുകള
ഞ്ഞിരിക്കുന്നു. എന്തിനു് എന്നു മനസ്സ്സിലാകുമ്പോഠം മാത്രമേ
അദ്ദേഹത്തിന്‍െറ മനസ്സിലിരിപ്പ് നമുക്കു് മനസ്സ്സിലാവുകയുള്ള.
അനുവാചകരുടെ ശ്രദ്ധക്കായി ആ രണ്ടു” വരികഠം ഞാന്‍ മൂല
ത്തില്‍ത്തന്നെ ഇവിടെ ഉദ്ധരിക്കട്ടെ.
“ടും റീഠടേ ൨0 1മോര്‍ 9 സ്്ടടിറാസ/ നബേബ്, ൨൦ ൭007ടേടടേസാ
00%, േ്പാടിടെ ൩൦ ടസഠ!; 0 00നെട ൩൨൦൮൭൭1൦ ലി ൩൦ യണട്ട
൨൧ 01ഠയ്.
ഗീതാകര്‍ത്താവു” ഒരു മതപ്രചരണപ്രസ്ഥാനത്തെയല്ല
നയിക്കുന്നതു”; ഒരു ജാതിസ്മ്പ്യദായത്തേയും അദ്ദേഹം അഭി
ന ബോധന ചെയ്യുന്നില്ല; ഒരു പുത്തന്‍കൂററിനേയും നടപ്പാക്കു
ന്നില്ല. എന്നാല്‍, എല്ലാ സമ്പ്ദായങ്ങളിലേയയം കാററുകരംക്കു്
വീശുവാന്‍വേണ്ടി വഴി തുറന്നിടുകയും ചെയ്തിരിക്കുന്നു”
(ഭാരതീയ തത്വചിന്ത. പേജ് 621)
ഈ സുപ്രധാനമായ വരികരം ഇടമറുക് വിട്ടുകളഞ്ഞിരി
ക്കുന്നു. അതിനു” കാരണമെന്ത്? ബ്രാഹ്മണരെ ചീത്ത പറയു
വാനാണു” അദ്ദേഹം ഈ അടവു” എടുത്തതെന്നു” വൃക്‌തമാണു്.
ഇടമറുക് പറയുന്നതു” ശ്രദ്ധിക്കുക; “ “നശിച്ചുപോയ തങ്ങളുടെ
പ്രാഭവം വീണ്ടെടുക്കാന്‍വേണ്ടി ബ്രാഹ്മണര്‍ എഴുതിയുണ്ടാക്കിയ
ഒരു കെട്ടുകഥയാണു*” മഹാഭാരതകഥ ''. (പേജ് 204)
* “ഒരു ജാതിയേയും ഗീതാകര്‍ത്താവു” അഭിസംബാധനം
ചെയ്യുന്നില്ലെന്നു”"” മഹാപണ്ഡിതനായ ഡോ: രാധാകൃഷ്‌ണന്‍
പറഞ്ഞതു ശ്രീ. ഇടമറുക് സൌകര്യത്തിന്നുവേണ്ടി ഒളിപ്പിച്ചു
കളഞ്ഞു. എന്തിനാണെന്നോ? അദ്ദേഹം തന്നെ തന്‍െറ പുസ്ത
കത്തിന്‍െറ അവസാനഭാഗത്തു” അതിനു് മറുപടി കൊടുത്തിട്ടു
ണ്ട്. നോക്കുക: “ “ഭഗവദ”ഗീത ഒരു വിശുഭ്ധ ഗ്രന്ഥമല്ല, അ
തില്‍ പുരോഗമനപരമായ ഒരാശയവുമില്പ. അതിഗഹനങ്ങ
ളായ തത്വചചിന്തയാണു് അതുഠംക്കൊള്ളന്നതെന്ന്* പറയുന്നതു്
ബ്രാഹ്മണരുടെ വെറും തട്ടിപ്പു പ്രചാരണമാണു”.”' (പേജ് 204)
ഇടമറുകിന്‍െറ പൂച്ച്” അയാളറിയാതെ പുറത്തായത് നോ
ക്കുക.
* ബ്രാഹ്മണമതം നശിഷ്കണ്ും, തുടര്‍ന്നു” ലോകമൊട്ടുക്കും ക്രി
സ്തൂമതം വ്യാപിക്കു "മെന്നും പറഞ്ഞ അനൌപചാരിക ക്രി
സ്ത്യന്‍ പുരോഹിതനായ മോണിയര്‍ വില്യംസിന്‍െറ ആധുനിക
പതിപ്പു് തന്നെ ഇടമറുകും. ഇടമറുക് പഴയ വീഞ്ഞു” പുതിയ
കുപ്പറിയിലൊഴിച്ചു എന്നുമാത്രം.
൭1
ഇടമറുകിന്‍െറ പുരോഗമന ചിന്ത പോയവഴി കാണണ്ടെ ?
" “അതില്‍ (മഹാഭാരതത്തില്‍) പില്ല്യാലത്തു കൂട്ടിച്ചേക്ക
പ്പെട്ട ഭഗവദ്‌ഗീത കൊലപാതകത്തിനു” ന്യായീകരണം നല്‍
കുന്ന ഒരു ഗ്രന്ഥം മാത്രമാണു. (പേജ് 204)
വിപ്പവപ്പ്ാര്‍ട്ടിയയുടെ കേന്ദ്രക്കമ്മററി അംഗവും, കേരള
സ്റ്സറോറ് സെക്രട്ടറിയയമായിരുന്ന ശ്രീ ഇടമറകാണു* ഇപ്പറയുന്ന
തെന്നു” നാം ഓര്‍മ്മിക്കണം. ററ്“സാര്‍ ചക്രവര്‍ത്തിയുടെ കുടും
ബാംഗങ്ങളെ മാത്രമല്പ നിരപരാധികളായ അസംഖ്യം കൊച്ചുകു
ഞ്ഞുങ്ങളേയും, ബാലികുമാരേയും, വൃദ്ധന്മാരേയും കശാപ്പു ചെയ്ത
ഒരു പ്രത്യയ ശാസ്ത്രത്തിന്‍െറ വക്താവു” ഇങ്ങിനെ പറയുമ്പോഠം
ആക്കാണു”് ചിരിവരാതിരിക്കുക. പഞ്ചതന്തത്തിലെ ബക
ത്തിന്‍െറ വാക്കുകടം ഓര്‍മ്മവരുന്നു. 1986ല്‍ “ഷ്യര്‍നാഠം ഡെസ
വാന്തെ' എന്ന മാസികയില്‍ സഹൃദയപണ്ഡിതനായ ബാര്‍ത്താ
ലോമെ സെയ്‌ന്‍റു ഹിലേര്‍ എന്ന ക്രിസ്തമതപണ്ഡിതന്‍ മഹാ
ഭാരതത്തെപ്പററി പറഞ്ഞിട്ടുള്ളതും ഇടമറുക്” പറഞ്ഞതും ഒന്നു”
താരതമ്യപ്പെടുത്തിനോക്കുന്നതു” ഉചിതമായിരിക്കും. ഹിലേറുടെ
വചനം ഇവിടെ ഉദ്ധരിക്കട്ടെ; “ “ഒരു നൂററാണ്ടു മുമ്പു (7835ല്‍)
മഹാകാവ്യമായ മഹാഭാരതത്തില്‍നിന്നും ഒരു ഭാഗം കല്‍ക്കത്ത
യില്‍ ശ്രീ. വില്‍ക്കിന്‍സ് പ്രസിദ്ധീകരിക്കുകയും, ഭഗവദ്‌ഗീത
എന്ന ഉപാഖ്യാനത്തിലൂടെ അതിനെ വിശ്വവിഖ്യാതമാക്കുകയയം
ചെയ്തപ്പോഠം, ഗീതയിലെ അത്ഭുതമേധകണ്ടും, അതിന്‍െറ മഹി
മാവുകണ്ടും ലോകമാകെ വിസ്മയീഭൂതമായി. മഹാഭാരത
ത്തിന്‍െറ വിഖ്യാതനായ ഗ്രന്ഥകര്‍ത്താവു” വ്യാസന്‍ ഹോമറേ
ക്കാഠം എത്രയോ മഹാനാണെന്നു” തെളിയുകയും, സത്യമായും
ഭാരതത്തെ ഗ്രീസിനേക്കാഠം ഉന്നതമായ സ്ഥലത്തു” സ്ഥാപിക്കു
വാന്‍ പ്രേരിപ്പിക്കുന്നതിന്നു” ജനങ്ങഠംക്കു” അധികം പ്രയാസ
മൊന്നുമില്പാതെവരികയും ചെയ്തു. മനുഷ്യപ്രതിഭയയടേയും, ബു
ദ്ധിശക്തിയയടേയും അത്ൃല്‍കൃഷ്ടമായ സ്മാരകമായി ഈ മഹത്താ
യ ഹിന്ദു ഇതിഹാസം ശങ്കാലേശമെന്നെ അംഗീകരിക്കപ്പെടുക
യുംചെയ്തു."'
ഗീതയും ദാരാശിക്കോവും
ഒരു സത്ൃയക്രിസ്ത്യാനിയും, മതമൌലികത തീണ്ടിയിട്ടില്ലാ
ത്തവരുമായ മിസ്റ്റിസ” മേനിംഗ് എന്ന മഹിള ഗീതയ്െയെപ്പററി
ഇങ്ങിനെ പറയുന്നു ;
* “സംസകൃഭാഷയിലെ പരമഗണനീയങ്ങളായ കൃതിക
ളില്‍ ഒന്നാകുന്നു ഭഗവദ'ഗീത''
) (എന്‍ഷന്‍റ് ആന്‍റ് മിഡീവല്‍ ഇന്ത്യ
വാള്യം 1 പേജ് 114)
വിഖ്യാത ചരിത്രപണ്ഡിതനായ ജോണ്‍സ്റ്റുവാര്‍ട്ട്“മില്‍
ഭാരതിയ സംസ്‌ക്കാരത്തെപ്പററി പറഞ്ഞതു് ആധുകന്മാര്‍
വായിച്ചു പഠിക്കുന്നതു നല്ലതായിരിക്കും.
* “പരിഷ്‌ക്കാരം എന്നു പറയുന്നതു” ഇംഗ്ലണ്ടും ഇന്ത്യയും
തമ്മിലുള്ള വ്യാപാരച്ചരക്കാണെങ്കില്‍, അതു ഇന്ത്യയില്‍നിന്നും
ഇംഗ്ലണ്ടില്‍ ഇറക്കുമതി ചെയ്താല്‍ അതുകൊണ്ടു് ഇംഗ്ലണ്ടിനു വ
ലിയ ലാഭമുണ്ടാകുമെന്നു” എനിക്ക്” ബോദ്ധ്യം വന്നിരിക്കുന്നു. '"
(ഇന്ത്യാ ചരിത്രം വോള്യം_1 പേജ്; 372)
പക്ഷെ ഇന്ത്യക്കാരനായ, ഇടമമുകു” പറയുന്നു, '” ഭാരത
ത്തിന്നു് സാംസ്ത്ാരികമേന്മയുണ്ടായിരുന്നില്ല?” എന്നു”. ഭഗവദ്
ഗീതക്കു? ഇപ്പോഴുള്ള പ്രശസ്തിയുടെ പ്രധാന കാരണം ബ്രിട്ടീഷു
കാരാണെന്നു് 19177_ല്‍ ഡല്‍ഹിലേക്കു” താമസം മാററിയപ്പോ
ഴേ ശ്രീമാന്‍ ഇടമറുകറിഞ്ഞിട്ടുള്ള. ഇന്ത്യയിലെ ഗീതാഭക്‌ത
ന്മാരില്‍ പലര്‍ക്കും അതറിയില്പ എന്നു അദ്ദേഹം പറഞ്ഞതു്
മറെറാരു മഹാത്തഭുതംതന്നെ. വേദങ്ങഠം, ഉപനിഷത്തുകഴയം, പുരാ
ണങ്ങഠം തുടങ്ങിയ ഭാരതീയ മതഗ്രന്ഥങ്ങളുടെ മഹത്വം പുറത്തു
കൊണ്ടുവരുന്നതിനു” ആദ്യം ശ്രമിച്ചതു” ഇടമറുകു പറയുന്നതു
പോലെ, ബ്രിട്ടീഷുകാരല്പ. ഇദംപ്രഥമമായി ഉപനിഷത്തുക
ളേയും മററും ഫാര്‍സിയിലേക്കു തര്‍ജ്ജിമ ചെയ്തതു” ഷാജാ
ഹാന്‍െറ കാലഘട്ടത്തിലാണു”. അതാകട്ടെ ഷാജഹാന്‍ചക്രവ
ത്തിയുടെ ജൂഷിതുല്യനായ ദാരാശിക്കോഹ എന്ന പുത്രനുമായി
രുന്നു. അതു് അക്വേല്‍ ദു പെറോങ്* എന്ന ഫ്രഞ്ചു” പണ്ഡി
തന്‍ ലത്തീന്‍ ഭാഷയിലേക്കു” “ ഓപനിഖേത്" എന്ന പേരില്‍
പ്രസിദ്ധപ്പെടുത്തി. അതു വായിച്ച ഷോപ്പന്‍ഹേര്‍ എന്ന ജമ്മന്‍
തത്വചിന്തകന്‍ വിസ്‌മയംപൂുണ്ടു. “ “എന്‍െറ ജീവിതത്തിലെ
സമാശ്വാസവും, മരണത്തിലെ മോക്ഷവുമാണു”'' ഈ ഗ്രന്ഥ
മെന്നു” അദ്ദേഹം ഉല്‍ഘോഷണം നടത്തി. ഈ ഉല്‍ഘോഷണം
പാശ്ചാത്യലോകത്തെയാകെ പിടിച്ചുകിലുക്കി. പക്ഷെ മത
63
മൌലികവാദികഠംക്ക് ഹാലിളകി. ആ പരമ്പരയെയാണു്
ഇടമറുകും അനുസരിഗ്ത്ശൂന്നതു".
ഈ ചരിത്രമൊന്നുമറിയാതെ ഇടമറുക് പറയുന്നു; “ഭഗ
വദ് ഗീതയ്ക്കു” ഇപ്പോഴുള്ള പ്രശസ്തിയുടെ കാരണം ബ്രരിട്ടീഷുകാ
കാരാണെന്നുള്ളതു” ഗീതാഭക്തന്മാരില്‍ പലക്കും അറിയില്ല"
എന്നു.
നക്ഷത്രശബൂത്തിനു” “സ്റ്റാര്‍” എന്നുമാത്രം അത്ഥം പഠിച്ചു
ഇടമറുക് ഗീതാകാരനെ ആക്ഷേപിഷ്ക്കുന്നു. സംസ്‌കൃതശബ്ദ
ഞ്ദഠം ഗുരുമുഖത്തില്‍ നിന്നും ഒട്ടും അഭ്യസിഷ്ക്കാത്തതുകൊണ്ടുവന്ന
പ്രമാദമാണതു".
അഷ്ടാദ്ധ്യായിയിലെ ആറാം അദ്ധ്യായത്തിലെ മൂന്നാം പാ
ദത്തില്‍ ഒരു സൂത്രമുണ്ടു”. 775വാമത്തെ സൂത്രം. സൂത്രമിതാണു:
: “ന്ര്ഭരാണ്‍ നപാന്ന വേദാ നാസത്യാ
നമുചിനകുല നഖ നപുംസക
നക്ഷത്ര നക്ര നാകേഷു പ്രകൃത്യാഃ'”
ഈ സുൂത്രമനുസരിച്ച് ഗ്രഹം എന്നും നക്ഷത്രത്തിനത്ഥമു
ണ്ട്. ഇംഗ്ലീഷിലെ സ്റ്റാര്‍ എന്നു മാത്രമല്പ അത്ഥമുള്ളതു”. (നോ
ക്കുക ഡിക“ഷണറി ഓഫ് പാണിനി പേജ് 326)
ഇതൊന്നും പഠിക്കാതെ “ നക്ഷത്രാണാമഹം ശശി” എന്ന
ഗീതാകാരന്‍െറ ആലങ്കാരികവചനമെടുത്തു” മഹാശാസ്തര്ൂുജ്‌ഞ
നെപ്പോലെ ഇടമറുക് പറയുന്നു: “ “ശ്രീകൃഷ്ണന്‍ എന്ന കഥാപാത്ര
ത്തെ സൃഷ്ടിച്ച കവിഷ്ക്കു” അത്രയേ അക്കാര്യത്തില്‍ അറിവുണ്ടാ
യിരുന്നുള്ള. (പേജ് 134)
അത്ഥാലങ്കാരങ്ങഠംപോലും ശരിഗ്ക്കുപഠിഷ്ക്കുാത്ത ഒരാഠം ഗീ
തയെപ്പ്പോലുള്ള ഒരു മഹാഗ്രന്ഥത്തെ വ്യാഖ്യാനിച്ചാല്‍ എങ്ങി
നെ ഇരിന്ക്കും എന്നതിനുള്ള അനുപമമായ ഉദാഹരണമാണ്
* “ഭഗവദ് ഗീത__ഒരു വിമര്‍ശനപഠനം '' എന്ന പുസ്പുകം. ഇതു
വായിച്ചപ്പോഠം വോദഠാട്ടെയര്‍ എന്ന മഹാന്‍ പറഞ്ഞ സത്യമാ
ണ് എനിക്കോമ്മവന്നതു”. ഇടമറുകിനെപ്പോലെതന്നെ ചില
പാതിരികളം ഭാരതീയ ആചാരങ്ങളേയും, ശാസ്ത്രങ്ങളേയും,
ആശയങ്ങളേയും, ആരാധനകളേയും വികൃതമായി വ്യാഖ്യാ
നിച്ച് യൂറോപ്പില്‍ പരത്തുവാന്‍ ശ്രമിച്ചു. അവരെപ്പററി
വോഠാട്ടെയര്‍ ഇങ്ങിനെ പറയുന്നു; “ “ഇന്ത്യക്കാരുടെ കീഴവഴക്ക
ങ്ങഠം, ശാസ്ധ്രങ്ങഠം, അഭിമതമക്ങാം, സ്വഭാവങ്ങഠം, ആരാധന
എന്നിവയെയെപ്പററി പരമാബഭ്ധമായ ധാരണയിലാണ്” അവരക
പ്പെട്ടതു”. അവര്‍ യൂറോപ്പിലേയ്ക്കുയച്ചുതന്ന വിവരണങ്ങഠം വിചി
ത്രങ്ങളായിരുന്നു. ഓരോ വിഗ്രഹത്തേയും ഓരോ ചെകുത്താനാ
54
യം. ഓരോ: പ്രാത്ഥനാസമ്മേളനത്തേയും ശാബ്ബാത്തായ്യം, പ്രതീ
കമായ ഓരോ രൂപവും ഉറുക്കുകെട്ടായും, ഓരോ ബ്രാഹ്മണനേയും
ആഭിചാരിയായും ആ വിവരണങ്ങം ചിത്രീകരിച്ചു. അങ്ങനെ
അവയാകട്ടെ അവസാനമില്ലാത്ത പ്രലപനങ്ങടഠംക്ക്” വിഷയമാ
ക്കിത്തീക്കുകയും ചെയ്തു." (അടിമത്വത്തിന്‍െറ ദുഷ"ഫലങ്ങഠം
യൂറോപ്യന്മാരുടെ തെററുകഠ)
പ്രതീകങ്ങളേയോ, അഭിധ, ലക്ഷണ, വ്ൃഞ്ജന എന്നീ
ശബ്ദശക്തികളേയോ അറിയാത്ത ജ്‌ഞാനലവദുര്‍വ്വിദശ്ധന്മാരെ
പ്പററിയാണ' വോദഠാട്ടേയര്‍ വിവരിച്ചതു”. പണ്ഡിതന്മാരേവരും
മുക്തകണ്ഠം പ്രശംസിച്ച ഗ്രന്ഥമാണ് ഭഗവദ്‌ഗീതയെന്നു മഹാ
പുരുഷന്മാര്‍ പറയ്യമ്പോഠം, ശ്രീ. ഇടമറുക് പറയുന്നതു” “ഈ
ഗ്രന്ഥമുഠംക്കൊള്ളന്ന തത്വചിന്ത ഇവിടെ വളരുന്നപക്ഷം അതു
ഹിന്ദു ഖൊമേനിമാരെ സൃഷ്ടിച്ചു എന്നു വരും.” മതമൌലിക
തയൃയടെ ഭീകരമായ പേടിസ്വപ്പം എന്നുമത്രമെ ഇതിനെ കണ
കാക്കാന്‍ പററൂ.
ധമ്മക്ഷേത്രം
ധ്രമ്മക്ഷേത്രവും, കുരുക്ഷേത്രവും രണ്ടും മനുഷ്യമനസ്സ്സി
ലുണ്ടു. ധമ്മക്ഷേത്രം നന്മയുടേയും, സ്നേഹത്തിന്‍േറയും പ്രതീ
കമാകുന്നു. കുരുക്ഷേത്രം, തിന്മയുയടേയും, ശത്രുതയുടേയയം പ്രതീ
കവും. നല്ല ചിന്തകരം ശക്തിമത്തായിത്തീരണം, ചീത്ത വി
ചാരങ്ങഠം അകലണം എന്നാണ് ഭഗവദ്ഗീത ഉപദേശിക്കു
ന്നതു”. നന്മയും, തിമ്മയയം തമ്മില്‍ എന്നും മഹാഭാരതയുദ്ധമു
ണ്ടായിട്ടണ്ടു", ഇന്നും അതുണ്ടാകുന്നു. 1917ലെ റഷ്യന്‍ വിപ്പ
വവും അതുതന്നെ. കൌരവന്മാരുടെ മറെറാരു രൂപമായിരുന്നു
സ്റ്റാര്‍ ച്ക്രവത്തിയും കൂട്ടരും. ആ ചക്രവത്തിയുടെ ദുര്‍ഭരണ
ത്തിനെതിരായി പാവടഃപ്പട്ട റഷ്യന്‍ ജനത മഹാഭാരതയുദ്ധം
നടത്തി, സ്വാതന്ത്ര്യം നേടിയെടുത്തു. പക്ഷെ, ആ വിപ്പവ
ത്തിനും ശ്രീകൃഷ്ണഭഗവാന്‍ നയിച്ച വിപ്പവത്തിനും തമ്മില്‍ വ
ലിയ അന്തരമുണ്ടു.
റഷ്യയില്‍ നടന്നതു" തൊഴിലാളിവഗ്ശ വിപ്പവമായിരുന്നു.
മറിച്ചു” മഹാഭാരതയുദ്ധം തൊഴിലില്ലാത്ത പാവങ്ങളും സാമ
ന്തന്മാരും, ചക്രവര്‍ത്തിമാരുടെ വര്‍ഗ്ഗവും തമ്മിലായിരുന്നു.
ധമ്മപുത്രര്‍ തുടങ്ങിയവര്‍ യാതൊരു തൊഴിലും കിട്ടാതെ പട്ടി
ണികിടന്നു” കാട്ടില്‍ വിഷമിച്ചുകൊണ്ടു്” ജീവിച്ച പാവങ്ങളാ
യിരുന്നു. തൊഴിലാളികാംക്കു” ചുരുങ്ങിയ കൂലിയെങ്കിലും കി
ട്ടിയിരുന്നു. പക്ഷെ, ധര്‍മ്മപുത്രര്‍, ഭീമന്‍, അജ്ജുനന്‍, നകുലന്‍,
സഹദേവന്‍ എന്നിവരക്കു” തലചായ്ക്കാന്‍ ഇടമുണ്ടായിരുന്നില്ല.
നഗ്നത മറക്കാന്‍ വസ്ത്രുമുണ്ടായിരുന്നില്പ, വിശപ്പടക്കാന്‍ ഭക്ഷ
ണം കിട്ടിയിരുന്നില്ല. ഏതു നിമിഷവും മരണം അവര്‍ക്കു്
നേരെ വാപിളന്നുനിന്നു. ആ പാവങ്ങളുടെ അചഞ്ചലനായ
നേതാവായിരുന്നു ശ്രീകൃഷ്ണഭഗവാന്‍. ആ ഭഗവാന്‍ ഭീരുവായി
രുന്നില്ല. സ്വന്തം നാട്ടില്‍ വിപ്പവം നടന്നുകൊണ്ടിരുന്നപ്പോടം
വിദേശീയരായ നേതാക്കാം ഒളിവിലും, വിദേശങ്ങളിലുമായി
രുന്നു. പക്ഷെ, ഏഴകളടെ നേതാവായ ഭഗവാന്‍ യുദ്ധക്കളത്തി
നു“ നടുവില്‍ ഒരു വണ്ടിക്കാരനായി സാധുജനസേവനമനുഷ്ഠിച്ചു.
വാഗ്‌ഭടാനന്ദ ഗുരുദേവന്‍ അദ്ദേഹത്തിന്‍െറ ഭഗവദ?ഗീതാ
വിമര്‍ശനത്തില്‍ ഇങ്ങിനെ പറയുന്നു: “ലോകത്തില്‍ ക്ഷോഭ
ങ്ങളൊതുങ്ങിയ അവസരം ഉണ്ടായിരിഗ്ക്കുകയില്ല. സുഖദുഃഖാ
ദികഠം ഇടകലര്‍ന്നു പ്രക്ഷോഭിച്ചുകൊണ്ടിരിഷ്ക്കുന്നതു” ലോക
ത്തിന്‍െറ സഹജമായ ഒരു സ്വഭാവമാകുന്നു. അതുകൊണ്ടു” ആ
വക സാഹസങ്ങളടെ ഇടയില്‍കൂടിത്തന്നെ ശാശ്വതങ്ങളായ ധര്‍
മ്മാദര്‍ശങ്ങളെ സ്വീകരിച്ചു” ജീവിതോദ്യമത്തെ നിര്‍വ്വഹിച്ചു
66
കൊള്ളവിന്‍! എന്നാണ് അപ്രകാരം ചൂണ്ടിക്കാണിച്ചുകൊണ്ടു"
ഗീതാകാരന്‍ നമ്മോട് രഹസ്യമായി ആദേശിയ്ക്കുന്നതു”. അത്ര
യൃമല്പ പാണ്ഡവസൈന്യത്തിന്‍െറ മുന്നണിയില്‍ കുതിരകളെ
കൂട്ടിയിണക്കിയ മനോഹരമായ ഒരു രഥത്തെ ഗീതാകാരന്‍ ന
മുക്ക്: ചൂണ്ടിക്കാണിച്ചു” തരുന്നു. ആ രഥത്തിന്‍െറ മുന്‍വശത്തു
പെട്ടിപ്പലകമേല്‍ കുതിരകളുടെ കടിഞ്ഞാണ്‍ കെട്ടിപ്പിടിച്ചു”
ചമ്മട്ടിയും കയ്യില്‍ ധരിച്ചുകൊണ്ടു” മന്ദസ്മിത മനോഹരമുഖനായ
ഒരാഠം ഇരിക്കുന്നതായി നാം കാണുന്നു. ഹാ! അതാരാണു്?
അതല്ലെ ഭഗവാന്‍ ശ്രീകൃഷ്ണന്‍. ആശ്ചയ്യം."'
(അഭിനവകേരളം. പേജ് 123)
തുടര്‍ന്നു” വാഗ'ഭാടാനന്ദഗുരുദേവന്‍ പറയുന്നതിന്‍െറ ആശ
യം ഇതാണു“. യദുവംശമുക്താമണിയായ ആ മഹാപുരുഷനെ
കര്‍മ്മികഠം ദൈവമെന്നും, യോഗികഠം മഹായോഗിയെന്നും
ജാഞാനികാഠം ആദ്യജ്‌ഞാനിയെന്നും, അവതാരപുരുഷനെന്നും
ആഹ്വാനം ചെയ്യുന്നു. ആ ദിവ്യപുരുഷന്‍ യുദ്ധക്കളത്തില്‍ വെ
റുമൊരു വണ്ടിക്കാരന്‍െറ ജോലി നിര്‍വ്വഹിഷ്ക്കുന്നു.
ഭീരുക്കളടെ പാരമ്പര്യമുള്ള ഒന്നല്ല മഹാഭാരതം. അതു”
നമ്മുടെ ഗീതാവിമശകുന്നു് മനസ്സ്സിലാവുകയില്ല. കാരണം.
അദ്ദേഹത്തിന്‍െറ പാരമ്പര്യം മറെറാന്നാണെന്നു* അദ്ദേഹത്തി
ന്‍െറ വിമശനം തന്നെ തെളിയിച്ചിട്ടണ്ടു്. വിപ്പവരാഷ്ട്രീയക്കാ
രന്‍ കൊലപാതകത്തെ വെറുക്കുമോ? വെറുക്കുമെന്നു” പറയുന്ന
തു” ശരിയാണോ? “ഭഗവദ്‌ഗീത കൊലപാതകത്തിനു ന്യാ
യീകരണം നല്ലന്നു' എന്നു പറയുമ്പോഠം വിമശകന്‍ ഈ മനോ
ഭാവമാണ് പ്രകടമാക്കിയതു“”. ഭഗവദ്‌ഗീത ശരിഷ്ക്കു്” പഠിച്ച
വനു മാത്രമെ, നിര്‍ഭയനായി അനീതിയോടും, മുതലാളിത്തദര്‍
ഭരണങ്ങളോടും വിപ്പവത്തിനു” ആഹ്വാനം ചെയ്യാന്‍ പററു.
നമ്മുടെ മനസ്സിലെ ദുര്‍വാസനകളമായി സന്ധിയില്ലാത്ത സമ
രം ചെയ്യുവാന്‍ അര്‍ജ്ജുനനിലൂടെ ഭഗവാന്‍ ഉപദേശിജഷ്കുന്നതു്
മനുഷ്യരാശിയെയാണു”. ഇതൊന്നും മനസ്സിലാക്കുകയോ, വി
വരമുള്ളവരോട്‌് ചോദിച്ചു പഠിയഷ്ണ്കുകയോ ചെയ്യാതെ ഗീതാ
വിമശകന്‍ ആവത്തിച്ച” പറയുന്നു * “നശിച്ചുപോയ തങ്ങളുടെ
പ്രാഭവം വീണ്ടെടുക്കാന്‍ വേണ്ടി ബ്രാഹ്മണര്‍ എഴുതിയുണ്ടാക്കി
യ ഒരു കെട്ടുകഥയാണ് മഹാഭാരതകഥ. അതില്‍ പില്‍ക്കാല
ത്തു" കൂട്ടിച്ചേക്കപ്പെട്ട ഭഗവദ്‌ഗീത കൊലപാതകത്തിനു" ന്യാ
യീകരണം നല്ലുന്ന ഒരു ഗ്രന്ഥം മാത്രമാണ്,” '
(രാ. വി. പ. പേ. 204)
ഗീതാവിമശകന്‍െറ കണ്ടുപിടുത്തം അപാരംതന്നെ,. വേദ
വ്യാസനാണ” മഹാഭാരതമെഴുതിയതെന്നാണ് ഭാരതീയരായ
57
നാമൊക്കെ പഠിച്ചിട്ടള്ളതു”. അദ്ദേഹമാണെങ്കില്‍ മുക്കുവത്തി
യുടെ മകനും. വ്യാസന്‍െറ അച്ഛനോ? പറയിപെററ പരാശ
രമഹഷിയുയം. എന്നാല്‍ ഇടമറുകിനു” ഈ ബ്രാഹ്മണവിരോധം
എവിടെനിന്നു കിട്ടി? പറയാം. യൂറോപ്പില്‍ പത്തൊന്‍പതാം
നൂററാണ്ടില്‍, ഉദാരമതികളായ ക്രിസ്തുമത പണ്ഡിതന്മാര്‍, ഹിന്ദു
മതത്തെയും, ബ്രാഹ്മണത്വത്തേയും വാനോളം വാഴ്‌ത്തുകയുണ്ടാ
യി. അതുകണ്ടു” അന്നത്തെ ചില ക്രിസ്തുമത മൌലികവാദി
കഠംക്ക് ഹാലിളകി. ഈ ബ്രാഹ്മണത്വം നശിക്കുമെന്നും, ലോക
മൊട്ടുക്കും ക്രിസ്‌തുമതം മാത്രമെ വ്യാപിക്കുകയുള്ള എന്നും പറ
ഞ്ഞു” അവര്‍ ഹിന്ദുമതത്തിനു” നേരെ ആയുധമെടുത്തു. ആ യുദ്ധ
മാണ് അവരുടെ വേദപരിഭാഷകളിലും മററും നാം കാണുന്നതു”.
ആധുനികരെന്നു പറഞ്ഞു” ഞെളിഞ്ഞുനടക്കുന്ന ചില വിദ്വാന്മാര്‍
ആ മതമൌലികവാദികളുടെ പഴയ പാദുകകഠം തലയില്‍വെച്ചു
നടക്കുന്നതു് കാണാനാണ് ബഹുരസം. ക്രിസതുമതമൌലിക
വാദികഠം ഭാരതീയ ജ്ടഷിമാര്‍ക്കും, ബ്രാഹ്മണര്‍ക്കും ചില ജാത
കക്കുറിപ്പുകഠം. എഴുതിവെച്ചിട്ടുണ്ട്. അതാണു് അവരുടെ പ്രാ
ചിനഭാരതചരിത്രം. ഈ ചരിത്രമെഴുത്തിനു” ചില യുക്ത്യാഭാ
സങ്ങളം അവര്‍ ഉന്നയിച്ചിട്ടുണ്ട്. അവയില്‍ ചിലതു“ ഇനിപ്പറ
യുയന്നവയാണ്ു'.
1. പ്രക്ഷിപ്ൃവാദം, 2. ഭാരതീയ ജൂഷിമാര്‍ക്കു്” ചരിത്രം
അറിഞ്ഞുകൂടാ, 39. ഇന്ത്യയില്‍ ശാസ്ധ്രസാഹിത്യം ഉണ്ടായിരു
ന്നില്ല, 4. ഇന്ത്യക്കാര്‍ക്കു” കാലഗണിതം ഉണ്ടായിരുന്നില്ല, 5. ഭാ
രതീയ ജ്ൂഷിമാര്‍ നിരീശ്വരന്മാരായിരുന്നു എന്നിത്യാദികഠം.
തങ്ങളടെ അഭിപ്രായങ്ങടം പാമരന്മാരുടെ മസ്തിഷ്‌ക്ക
ത്തില്‍ ചെലുത്താന്‍ ചെകുത്താന്‍െറ നൈപുണ്യത്തോടെ അവര്‍
ശ്രമിച്ചുനോക്കി. ആ പാഷണ്ഡന്മാര്‍ പറഞ്ഞുവെച്ച ഛലവാദ
ങ്ങഠം സത്യമായി നണ്ണി നമ്മുടെ ചില ആധുനികന്മാര്‍ ചരിത്ര
ങ്ങളം, വിമര്‍ശനങ്ങളുമെഴുതുന്നു. ഗീതാവിമര്‍ശനപാഠകന്‍ ഏ
തെല്ലാം പാശ്ചാത്യ കോവിദന്മാരില്‍നിന്നാണു” ആശയങ്ങഠം
സ്വീകരിച്ചിട്ടുള്ളതെന്നു” കണ്ടുപിടിഷ്ണകുന്നതും രസാവഹമാണു..
ക്രിസ്തമതമൌലികവാദികഠം ഭഗവദ്‌ഗീതാ ദ്േര്രാകങ്ങളൊ
ക്കെ പ്രക്ഷിഘമാണെന്നു” പറഞ്ഞതു” അതിലെ ശാസ്ര്രീയമായ
മഹാ തത്വങ്ങഠം കണ്ടിട്ടാണ്. ഭാരതീയര്‍ അടിമകളായിരുന്നി
ല്ലേ? മെക്കോളേപ്രഭവിന്നതു” സഹിഷ്ക്കുമോ? പക്ഷെ ഇടമറുക്” ആ
സത്യം മനസ്സിലാക്കിയിട്ടല്ല പ്രക്ഷിപ്യവാദം കൊണ്ടുവരുന്നതു.
തന്‍െറ ഗീതാവിമര്‍ശനപഠനംപോലെതന്നെ അന്തസ്സാരവിഹീ
നമാണ് ഭഗവദാഗീത എന്ന തെററിദ്ധാരണകൊണ്ടുതന്നെയാ
ണു“ അദ്ദേഹം ഗീതയെ നിന്ദിദ്റത്കൂന്നതു” എന്നതു" സ്തുഷ്ടമാണു”.
൭൫8
ആധുനികനെന്നും, പുരോഗമനവാദിയെന്നും പറഞ്ഞു നടക്കുന്ന
ഒരു വ്യക്തി മെക്കോളേപ്രഭുവിന്‍േറയയം, മതമൌലികവാദിക
ടേയും ജീണ്ണിച്ച ആശയവും പൊതന്തിച്ചുകൊണ്ടുവരുന്നതു്
കാണാന്‍ ബഹു തമാശയായിട്ടുണ്ടു”.
ധ്ൃതരാഷ്ട്ടര്‍ എന്ന കഥാപാത്രത്തെപ്പോലെയാണു* നമ്മുടെ
ഗീതാവിമര്‍ശകനും ഭഗവദ്“ഗീതയെ സമീപിഷ്ക്കുന്നത്. രാഷ്ട
ത്തെ കൈവശപ്പെടുത്തിയവനാണല്ലോ ധൃതരാഷ്ട്രര്‍. അദ്ദേഹം
അന്ധനുമാണു്. രാഷ്ടാധികാരം കയ്യില്‍ കിട്ടിയാല്‍ ആരും
അന്ധനാകും എന്നാണ്“ വ്യാസഭഗവാന്‍ സൂചിപ്പിക്കുന്നതു”.
പ്രശസ്ത പണ്ഡിതനായ “എഡ്‌വിന്‍ ആര്‍നോരംഡ്", “സ്വര്‍ഗ്ഗ
ഗീതം' എന്നാണ് ഗീതയെ വിളിച്ചത്. ആ ഗീതോപദേശം
മുഴുവനും കേട്ട.പ്പാഠം, അര്‍ജ്ജുനനു” എല്ലാ സംശയങ്ങളം തീരു
ന്നു. അയാഠം കര്‍ത്തവ്യനിര്‍വ്വഹണത്തിനായി എഴുന്നേല്ലന്നു.
പക്ഷെ, ഈ ഉപദേശമെല്പാം കേട്ട ധൃതരാഷ്ടര്‍ അനങ്ങുന്നില്ല,
ഒരു മറുപടിയും പറയുന്നില്ല. അതിനര്‍ത്ഥം ഗീതോപദേശം
അയാഠക്കു" മനസ്സിലായില്ലെന്നാണോ? അല്പ, അയാളിലെ
നീചനായ മനുഷ്യന്‍െറ, അധമമായ അപകര്‍ഷബോധം അദ്ദേ
ഹത്തെ ഒന്നും പറയുവാന്‍ അനുവദിച്ചില്ല. ഗീതാ വിമരശനപഠ
നക്കാരനാകട്ടെ പത്തടി മുമ്പോട്ടു" വെച്ചുകൊണ്ടു, * “ഗീത കൊ
ലപാതകത്തിനു” ന്യായീകരണം നല്‍കുന്ന ഒരു ഗ്രന്ഥം മാത്രമാ
ണെന്നു”'' കുഞ്ഞാടുകരംക്ക് സ്റ്റഡിക്ചാസ്സ് കൊടുക്കുന്നു. അദ്ദേഹം
പറയയന്നതുകേട്ടാല്‍, കൊലപാതക രാഷ്ട്രീയത്തെ വെറുക്കുന്ന
ഒരാളുടെ അഭിപ്രായമാണിതെന്നു” തോന്നും അതുപോകട്ടെ, ഗീ
തയിലെ ആദ്യ ദ്ലോകത്തില്‍തന്നെ നയൂട്ടനെറ ചലനനിയമവും,
വിദ്യല്‍കാന്ത നിയമവും, മാനസികമായ ചലനവിജ്ഞാനവും
ഉടംക്കൊള്ളുന്നുണ്ടു” എന്നു് ഗീതാവിമര്‍ശകന്നു” മനസ്സിലാകാതി
രുന്നതിനു് കാരണമണ്ടു്. അദ്ദേഹത്തിനു” സംസ്‌കൃതഭാഷയും,
ഭാരതീയ തത്വചിന്തയും. ആധുനിക ശാസ്്രനിയമങ്ങളം ശരിക്കു"
അറിഞ്ഞുകൂടാ. “ “ഗീതാവിമര്‍ശനപഠനം'” തന്നെ അതു” തെ
ളിയിച്ചുകൊണ്ടു ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു.
ഭഗവദ്‌ഗീത” ഏതോ ഒരു സായിപ്പ്” (ആളടെ പേര്‍ വി
മര്‍ശകന്‍ പറഞ്ഞിട്ടില്ല. ക്രിസ്തുമതമൌലികവാദിയാണെങ്കില്‍
പൃച്ചു് പുറത്താകുമല്ലോ) എഴുതിയ പരിഭാഷ ലണ്ടനില്‍ അടിച്ചു
തു? വായിച്ചു", അദ്ദേഹത്തിന്‍െറ അഭിപ്പായങ്ങളെഴുതി സ്വരൂ
പിച്ചിട്ട്” ഉണ്ടായ ഫലമാകുന്നു, “ “ഭഗവദ്‌ഗീത ഒരു വിമര്‍ശന
പഠനം ''. അതില്‍നിന്നും ഗീതാഭക്തന്മാര്‍ക്കു” ഒന്നുംതന്നെ പഠി
ക്കാനില്വ.
ഗീതയും, മനദ്ലാസ്രുവം
ഭൂഗവദ്‌ഗീതയില്‍ സംഭീതനും, വിഷാദഭരിതനുമായി
അജ്ജുനന്‍ നില്‍ക്കുന്നതു” നാം കാണുന്നു. അയാളുടെ മനസ്സ്
ക്ഷുബധവുമായിരിഴ്കകുന്നു. അതു” അയാളുടെ ശരീരത്തെയാക
മാനം വിറപ്പിഷ്ക്കുന്നു. ശ്രീകൃഷ്ണഭഗവാന്‍ അജ്ജുനന്‍െറ മനസ്സി
നെ വശീകരിഴ്ക്കുന്നു, അയാളടെ മനസ്സു് ധ്രുവീകൃതമായിത്തീ
രുന്നു. അയസ്‌കാന്തംകൊണ്ടു” ലോഹത്തെ എന്നപോലെ, ഭഗ
വാന്‍ അജ്ജുനന്‍െറ മനസ്സിനെ ഹഠാദാകര്‍ഡഷികച്ചുകഴിഞ്ഞു. നിര്‍
ജ്ജീവമായ് ആ ചേതസ്സ് സജീവവും ക്രിയാന്പിതവുമായി.
ബാഹ്യലോകുവും മാനസികമണ്ഡലവും തമ്മില്‍ വലിയ
അന്തരമുണ്ട്”. ഈ അന്തരം, വ്യാഫ്ലി, അവ്യാഫ്ലി എന്നിവയില്‍
ഉരന്നിനില്‍ക്കുന്നു എന്നു ആധുനികശാസ്ര്രത്തിന്‍െറ പിതാവായ
ഡെയ്‌ക്കാര്‍ട്ടെ പറയുന്നു. വ്യാപി അതായതു” വ്യാപിപ്പിക്കുക
എന്ന ഗുണം ദ്രവ്യങ്ങഠംക്ക്? സഹജമായയണ്ടെന്നു” അദ്ദേഹം കണ്ടു
പിടിച്ചു. വ്യാപ്ഠി ബാഹൃദ്രവ്യങ്ങളടെ ആത്യന്തികമായ ഗുണ
മാകുന്നു. അവക്കു വ്യാപിഴ്കേണമെങ്കില്‍ ഈദര്‍ അനുപേക്ഷ
ണീയമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഈദറിനെ അദ്ദേ
ഹം ആവിഷ്ണരിച്ചതു് വേഗത, ഭാരം എന്നിവയെപ്പുററിയുള്ള
ചോദ്ങ്ങഠംക്കു മറുപടി പറയാനാണെന്നും, ഈദര്‍ എന്നൊന്നി
ല്ലെന്നും പറയന്ന ശാസ്സ്രുജ്ഞന്മാരുണ്ടു്. ഇത്തരം പരസ്ററര വൈ
രദ്ധ്യങ്ങളുടെ ഒരു കൊടുമുടിയാണ് ആധുനിക ശാസ്ത്രം എന്നു”
ശ്രീമാന്‍ ഇടമറുകിന്നറിയില്ല). ഡെയ്‌ക്കാര്‍ട്ടെയുടെ ഈയൊരു
ചിന്താഗതിയെ ന്യൂട്ടന്‍ അപഗ്രഥനം ചെയ്തിട്ടുണ്ടു്. ആ അപ
ഗ്രഥനവും ശാസ്ത്ര്ീയപ്രാധാന്യമര്‍ഹിഷ്ക്കുന്നില്ലെന്നാണ്” ചില
ആധുനിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നതു",
ഡെയ്‌ക്കാട്ടെ നടത്തിയ ഗവേഷണത്താല്‍ ല്യാഫ്ലിയോടട
കൂടിയ ബാഹൃലോകവും വ്യാപ്ലിയില്ലാത്ത മാനസികലോകവും
തമ്മിലുള്ള ഭേദം വ്ൃക്തമായിവന്നു. ഈ ഭേദം വളരെയേറെ
മാഹാത്മ്യം അര്‍ഹിയ്ക്കുന്നു, മനുഷ്യനു് മനസ്സു് എന്നൊന്നുണ്ട്
എന്നുള്ള സത്യം പാശ്ചാതൃശാസ്ര്രലോകത്തില്‍, ഡെയ്‌ക്കാട്ടെ
തെളിയിച്ചു. തനിയ്ക്കു” ആത്മാവു“ ഉണ്ടെന്നും ആ ശാസ്ത്രജ്ഞന്‍
പ്രഖ്യാപിച്ചു. അങ്ങിനെയാണു“, അദ്ദേഹത്തിന്‍െറ പ്രസിദ്ധ
മായ ““ഠല൦, 70, ന്ന്” അതായതു “ “ഞാന്‍ ചിന്തിക്കുന്നു, അ
തുകൊണ്ടു”, ഞാന്‍ ഉണ്ടു്" ' എന്ന സിദ്ധാന്തം പ്രകാശിതമായതു”.
' "ഞാന്‍" ' എന്ന ചൈതന്യം ഉപയോഗിക്കുന്ന മനസ്സെന്ന ഉപ
കരണത്തിന്നു് വ്യാഫ്ലിയില്പ എന്നു് ഡെയ്‌ക്കാട്ടെ വിശ്വസി
ചും ബഹിരാകാശവ്യാഘി മനസ്സിന്നു” ഇല്ല, ബഹിരാകാശ.
60
വ്യാഏി എന്ന ഗുണമൊഴിച്ച” മററുള്ള പല അപ്രധാനഗുണങ്ങളം
മനസ്സ്സിനുണ്ടു” എന്നദ്ദേഹം തെളിയിച്ചു. മനസ്സ്ം ദ്രവ്യവുമായുള്ള
വൃത്യാസം ഇന്നതാണെന്ന്" പരിപൂണ്ണമായും ആ ശാസ്സ്രപിതാ
വു” പ്രതിപാദിച്ചിട്ടണ്ട്. പക്ഷെ പ്രശം അവിടെയും നിന്നില്ല.
മനസ്സില്‍ അനുഭൂതികഠം ഉണ്ടാകുന്നു, സംവേദനങ്ങളണ്ടാകു
ന്നു. “ മനസ്സില്‍ ബാഹ്ൃദ്രവ്യങ്ങഠം എങ്ങിനെ സ്വാധീനം
ചെലുത്തുന്നു?"” “ “സ്വാധീനം ചെലുത്തി എങ്ങിനെ പ്രതികര
ണങ്ങളുണ്ടാക്കുന്നു?"' എന്നും മററുമുള്ളതു” അന്നത്തെ ശാസ്ര്രലോക
ത്തിന്നുതന്നെ ഒരു മഹാ ആശ്ചര്യമായിരുന്നു. ജെ. ഡബ്ല്യയ. എന്‍.
സള്ളിവന്‍െറ “പഥം ല് ന്ന" എന്ന ലേഖനം നോക്കുക.
* “ ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ പ്രകൃതിയയടെ പ്രവര്‍ത്തനങ്ങഠം
ക്കുള്ളില്‍ വാചാമഗോചരമായ ഒരു പ്രതിഭ കണ്ടെത്തി. ഈ
ആന്തരമായ പരസ്സുര പ്രവര്‍ത്തനം സാദ്ധ്യമാക്കിയതു” ഈശ്വര
നാണെന്നു”് പറയയവാനല്പാതെ അതിലധികമൊന്നും പറയുവാന്‍
ഡെയ്/ക്കാട്ടെക്ക് കഴിഞ്ഞില്ല. "” (അതേ ലേഖനം)
നിരീശ്വരവാദിയായ സള്ളിവന്‍ എന്ന ഈ ശാസ്ത്രൂജ്ഞന്നും
ഡെയ്‌ക്കാട്ടെ പറഞ്ഞതിലധികമൊന്നും പറയുവാന്‍ കഴിഞ്ഞി
ട്ടിപ്പ. ഒരു ഈശ്വരനെ വിശ്വസിക്കാതെ നിരവധി അന്ധമായ
ശക്തികളെ ഈശ്വരന്മാരായിക്കരുതി ആശ്വസിക്കുകയാണ് അ
ദ്ദേഹവും, അദ്ദേഹത്തോടൊപ്പം പല നാസ്ത്ികന്മാരും ചെയ്യുന്ന
തു്. ആസ്തികന്മാരുടെയ്യം നാസ്ത്രികന്മാരുടെയും മനസ്സിലുയരുന്ന
സംഘട്ടനത്തിന്‍െറ പ്രതീകമാണ് മഹാഭാരതയുദ്ധം. ഈശാ
ീയ വീക്ഷണത്തിലൂടെ വേണം ഗീതയെ സമീപിഷ്ക്കുവാനും
വ്യാഖ്യയാനിഷ്ക്ുവാനും. വാക്കുകഴംക്കു്” തെററായ അത്ഥം കല്ലി
ചു" ദുര്‍വ്യാഖ്യാനം നടത്തുന്നതു” പാഷണ്ഡത്വമാണ്. അതു”
വാക്ഛലമാണ്. അതിന്‍െറ നഗ്നമായ ലക്ഷ്യം പിന്നീട് വി
വരിക്കാം.
ഭഗവദ്ഗീതയിലെ ഒന്നാം ശ്ലോകത്തിന്‍െറ അത്ഥംപോലും
ഗീതാവിമശകനു് മനസ്സസിലായിട്ടില്ല. ആ ശ്രോകത്തില്‍ “പാ
ണ്ഡവാശ്ധചൈവ”'" എന്നതിനു” പകരം ““പണ്ഡവാശ്ചൈവ”'
എന്നു കൊടുത്തതു“ അച്ചടിപ്പിശകാണോ അതോ വിമശകന്‍െറ
പാണ“ഡിതൃത്തിന്‍െറ പ്രതീകമാണോ, എന്നും വൃക്‌തമല്ല.
(പേജ് 91) ഇത്തരം താണതരത്തിലുള്ള പല തെററുകഠംപോ
ലും “ ഗീതാവിമശനപഠന ' ത്തിലുണ്ട്. * “പത്നിഭോജനം"''
പേജ 18) ഉദ്ദേശിച്ചതു” പന്തിഭോജനമായിരിക്കണം. അതു്
പത്നിയെ തിന്നലായി. ““സംജ്ഞ'' എന്നതിനു് “ “സംഞ്ജ'
എന്നും അച്ചടിച്ചു കാണുന്നു.
ഞാനാദ്യമേ സൂചിപ്പിച്ച അജ്ജുനന്‍െറ വിഷാദം മനസ്സ്സി.
ലാക്കിയ ഭഗവാന്‍ മനസ്സിന്‍െറ ബലത്തെപ്പററി അജ്ജുനനുപ
61
ദേശിച്ചുകൊടുക്കുന്നു. ഇവിടെ ബ്ഥ0-ര്‍നമമ്പിടേ ആണ് ഭഗവാന്‍
കൈകാര്യം ചെയ്യുന്നതു”. മനോബലതന്ത്രമാണ് മൈന്‍ഡ്
ഡൈനാമിക്സ്. മനസ്സിന്‍െറ ചലനത്തിനു” ഗീതാകാരന്‍ വി
ക്ഷേപം എന്നാണ് പറയുന്നതു”.
വിക്ഷേപം എന്നുള്ളതു” മനുഷ്യമനസ്സ്സിന്‍െറ മലം, വിക്ഷേ
പം, ആവരണം എന്നീ മുന്നു ദോഷങ്ങളില്‍ ഒന്നാണ്. ഇളകി
ക്കൊണ്ടിരിക്കുന്നതിനു” ചാഞ്ചല്യം എന്നു പറയുന്നു. ഈ ചാ
ഞ്ചല്യമാണ് വിക്ഷേപം. ഇതൊരു നിയമം തന്നെയാണ്.
മനസ്സിടന്‍റ ചലനമെന്ന ഈ നിയമത്തെ വിദ്യല്‍കാന്ത നിയമ
വുമായി ഭഗവാന്‍ ബന്ധിക്കുന്നു. മനസ്സിന്‍െറ ആണവികവും
തന്മാത്രാപരവുമായ ധ്രുവീകരണം അജ്ജുനനില്‍ നടക്കുന്നതു
കാണുവാന്‍ കണ്ണുവേണം. ഈ ശാസ്്രീയനിയമങ്ങഠം ഗീതയി
ലെ ഒന്നാമദ്ധ്യായത്തില്‍ പ്രവത്തിയഷ്ക്കൂന്നതു” നമ്മുടെ ഗീതാവിമ
ശകന്‍ വല്പവരോടും ചോദിച്ചു” മനസ്സിലാക്കേണ്ടതായിരുന്നു.
ഗീതയിലെ ധമ്മക്ഷേത്രവും കുരുക്ഷേത്രവം മനുഷ്യനിലു
ണ്ട്. ധമ്മക്ഷേത്രം നന്മയുടെ പ്രതീകവും, കുരുക്ഷേത്രം തിന്മ
യൂടെ പ്രതിചിത്രവുമാകുന്നു. കാവൃമര്‍മ്മജ്ഞരായ ശുരുക്ക
ന്മാരെ സമീപിച്ചാല്‍ ഏതു” വിമശകനും ഗീതാരഹസ്യം മന
സ്സ്റിലാകും.
മനുഷ്യമനസ്സ് ഒരു പരീക്ഷണശാലയാകുന്നു. എല്ലാ ചി
ന്തകളം ഈ ഗവേഷണശാലയിലാണ് ഉയരുന്നതു”. ബാഹ്യ
മായി ഗവേഷണം നടത്തുന്നതിനു” ഏതു ശാസ്രരുജ്ഞനും, ഈഗ
വേഷണശാലയിലൂടെവേണം കടന്നു പുറത്തുവരുവാന്‍. അയാ
ഉടെ അനുമാനങ്ങളും നിഗമനങ്ങളും ഉയരുന്നതു” മനസ്സിലാണ്.
അതുപോലെതന്നെ ഒരു സാധാരണക്കാരന്‍െറ മനസ്സ് എടുത്തു
നോക്കൂ. ആശകളും ഓര്‍മ്മകളും അഭിലാഷവും, സന്താപവും
ഉടലെടുക്കുന്ന വിളനിലമാണ് മനസ്സ്. പ്വന്ദങ്ങഠം അവിടെ
സംഘട്ടനമുണ്ടാക്കുന്നു.
ഏതാണീ ദ്വന്ദങ്ങഠം? സ്നേഹം, വെറ്പ്പ്; ആശ, നിരാശ;
സുഖം, ദുഃഖം; ഈശ്വരവിശ്വാസം, നിരീശ്വരവാദം; എന്നിവ
വിദ്യല്‍കാന്ത ശക്തിയേറിയ മനുഷ്യമനസ്സില്‍ ഉയരുന്നു. ഒരു
മനുഷ്യന്‍ പ്രവത്തിയ്ക്കുന്നതെല്പാം ആദ്യം അയാഠം മനസ്സില്‍ നി
രൂപിഴ്ക്കുന്നു. പിന്നീട് ആസുത്രണം ചെയ്ത് അതു് നടപ്പിലാ
ക്കുന്നു. വെറുപ്പ്, എതിര്‍പ്പ” എന്നിവ മനുഷ്യനില്‍ ആദ്യം ഉയ
രുന്നു. തദനന്തരം അതു് ഒരു യുദ്ധമായിത്തീരുന്നു. നാം എതി
ക്ഭുന്ന നമ്മുടെ ശത്രു ചെയ്യുന്ന പ്രവൃത്തികളൊക്കെ നമ്മെ നശി
പ്പിജുവാനുള്ളതാണെന്നു” നാം സംശയിക്കുന്നു. അങ്ങിനെ
നമ്മുടെ ശത്രുത വഭ്ധിക്കുന്നു. നമ്മുടെ ഈ ശത്രുമനോഭാവത്തി
6മു
നും പ്രതികരണമുണ്ടാകുന്നു. ഈ പ്രതികരണം മനശ്ശാസ്്ര്രീയ
മായ ഒരു വലിയ ചലനമാണ്. ഇതിനെയാണ് സര്‍ ഐസ
ക്ക“ന്യൂട്ടന്‍ “റിയാക്ഷന്‍ ' എന്നു പറഞ്ഞിട്ടുള്ളതു”.
* “ഓരോ പ്രവൃത്തിയും തത്തുല്യവും, വിരുദ്ധവുമായ ഒരു
പ്രതികരണം ഉളവാക്കുന്നു. '” സര്‍ ഐസക്ക്‌നൃട്ടന്‍ കണ്ടുപി
ടിച്ച ഈ നിയമം സാര്‍വ്വലാകികമാകുന്നു. മനുഷ്യസ്വഭാവ
ത്തിലും മനുഷ്യമനസ്സിന്‍െറ പ്രവത്തനങ്ങളിലും ഈ നിയമം
ഒന്നമ്പയിച്ചു” നോക്കുവാന്‍ ഗീത നമ്മെ പഠിപ്പിക്കുന്നു. ഈ
ഭതിക നിയമം ഒന്നു ധര്‍മ്മക്ഷേത്രമായ മനുഷ്യമനസ്സില്‍
അമ്പയിച്ചു നോക്കുക.
മനുഷ്ൃചിന്ത അതിസൂക്ഷ്മമായ ഈര്‍ജ്ജതരംഗങ്ങളാണെന്ന്
ആധുനികശാസ്ത്രം പറയന്നു. ഒരാഠം മനുഷ്യനെതിരായി ചി
ന്തിക്കുമ്പോഠം, ആ മനുഷ്യന്‍െറ ചിന്താതരംഗങ്ങഠം മറേറ മനു
ഷ്യന്‍െറ മനസ്സില്‍ ഈര്‍ജ്ജതരംഗങ്ങളയര്‍ത്തി പ്രതികരണമു
ണ്ടാക്കുന്നു. രണ്ടാമത്തെ മനുഷ്യന്‍െറ വിചാരതരംഗങ്ങഠം തി
രിച്ചുചെന്ന് ആദ്യത്തെ മനുഷ്യന്‍െറ മനസ്സില്‍ പ്രതിചലനമു
മുണ്ടാക്കുന്നു. ഈ പ്രക്രിയ തുടരുന്നു. അനന്തരം രണ്ടുപേരുടെയും
ശത്രുത വദ്ധിക്കുന്നു. ഈ വിചാരോര്‍ജ്ജതരംഗങ്ങഠം വികാര
ങ്ങളായിമാറുന്നു. പിന്നീടു” വാചാരൂപത്തില്‍ പുറത്തുവരുന്നു.
ഈ ഈര്‍ജ്ജത്തതരംഗങ്ങഠം അടിയും പിടിയുമാകുന്നു. ഇതു”
മാനസികമായ ഈജ്ജതരംഗങ്ങളുടെ ദുഷിച്ച വശമാണ്. നേരെ
മറിച്ചു” പവിത്രമായ ചിന്താതരംഗങ്ങളയത്തുന്ന വ്ൃക്തികളാല്‍
എല്ലാ സഹൃദയരും ആകൃഷ്ടരാകുന്നു. അതു” സല്‍പ്രതികരണ
മാകുന്നു. ഉടഷിമാരുടെ പവിത്രമായ വിചാരതരംഗങ്ങഠാദുഷ്ട
ജീവികളെപ്പോലും ആകര്‍ഷിച്ചിരുന്നു.
മാനസിക മണ്ഡലം ഒരു വിദൃല്‍ക്കാന്ത ക്ഷേത്രമാണു'.
ബാഹ്യമായ വിദ്യല്‍ക്കാന്ത ക്ഷേത്രത്തെ തിരിച്ചറിയുന്നതിനു്
ശാസ്സ്രുജ്ഞന്മാരുടെ കയ്യില്‍ സുൂക്ഷ്യോപകരണങ്ങളണ്ടു”. മന
സ്റ്റിന്‍െറ ഈ വിദ്യല്‍ക്കാന്ത മണ്ഡലത്തെ കണ്ടുപിടിഷ്ക്കുവാന്‍
മനശ്ശാസ്ധ്രജ്ഞന്മാര്‍ ഇന്നുവരെ ഒരായയധവും കണ്ടുപിടിച്ചിട്ടില.
ഒരു വിദ്യല്‍കാന്ത ക്ഷേത്രത്തില്‍വെച്ചാല്‍ പരമാണുക്കളം, തന്മാ
ത്രകളും ്രവീകരിക്കപ്പെടുന്നു. അപ്പ്പോഠം അവുയിലെ എലക്്
ട്രോണുകരം ന്ൃൂക്സിയസ്സകളില്‍നിന്നും വേര്‍പ്പെട്ടുനില്‍ക്കുന്നു.
എന്നു പറഞ്ഞാല്‍, ബാഹ്യമായ ഒരു വിദൃല്‍ക്കാന്തക്ഷേത്രത്തില്‍
തന്മാത്രകളെന്നു” പറയന്ന മോളിക്ൃളുകഠം ഒരു വശത്തോട്ടു് ചാ
ഞ്ഞു” നില്‍ക്കുന്നു എന്നര്‍ത്ഥം. കാന്തശക്തിയുടെ ആധാനമുള്ള
കണങ്ങളില്‍ അതായതു“ ഇരുമ്പുപൊടി തുടങ്ങിയവയില്‍ കാ
ന്തം ആകര്‍ഷണവികര്‍ഷണ ശകതികഠം ചെലുത്തുന്നു. മന
63
സ്റ്റിലും ഈ ആകര്‍ഷണ വികര്‍ഷണങ്ങളുണ്ടാക്കുന്ന കാന്തശക്തി
കളണ്ടു". നമ്മെ ആകര്‍ഷിക്കുന്ന ഒരു വ്യക്‌തി നമ്മുടെ മുമ്പി
ലുണ്ടെന്നു” കരുതുക. അദ്ദേഹത്തിന്‍െറ മനസ്സ്സ് അയസ്‌ക്കാന്തം
പോലെ അവാച്യമായ കാന്തശക്‌തിയുള്ളതാണെന്നും കരുതുക.
അദ്ദേഹത്തിന്‍െറ സ്നേഹമയമായ പെരുമാററത്താല്‍ നമ്മുടെ
മനസ്സ് ്രുവീകരിക്കപ്പെടുന്നു.
അങ്ങിനെ അതിന്‍െറ പ്രതികരണമായി നമ്മുടെ മനസ്സും
ആ സ്നേഹത്തിന് അതേ പ്രതികരണം നല്‍കുന്നു. നമ്മുടെ
സ്വഭാവം സ്നേഹമസ്പണമായിത്തീരുന്നു, വാക്കും, നോക്കും സ്ത്റി
ശ്ധമായി മാറുന്നു. ഇതിന്‍െറ എതിര്‍ ചിത്രം ഒന്നു സങ്കല്പിച്ചു
നോക്കൂ. ഒരു വൈരി നമ്മുടെ മുമ്പില്‍ നില്‍ക്കുമ്പോഠം മനസ്സ്സ്
പ്രതികരിഴ്ക്കുന്നു, ദേഷ്യം വരുന്നു. നാം അയാളെ മനസാ, വാ
ചാ കര്‍മ്മണാ ആക്രമിയ്ക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ സ്വഭാവവും
ശത്രുത നിറഞ്ഞതായിത്തീരുന്നു.
വിദ്യല്‍ക്കാന്തതരംഗങ്ങഠംപോലെതന്നെ മാനസിക ഈര്‍൪
ജജവിചികളും മനുഷ്യനു് കാണാന്‍ കഴിയാത്തവയാകുന്നു. എല
ക്‌ട്രോമേഗ്നററു” തരംഗങ്ങളെ ശാസ്ത്രജ്ഞന്മാര്‍ ഉപകരണംകൊ
ണ്ട് അളന്നു” നോക്കാറുണ്ട്”. മാനസികോര്‍ജ്ജമളക്കാന്‍ ശാസ്ര്രം
വളര്‍ന്നുകഴിഞ്ഞിട്ടിപ്പ. എലക്‌ട്രോഡുകയംവെച്ചു” മസ്തിഷ്‌ക്ക
ത്തെ പരീക്ഷക്കുവാന്‍ മനശ്ശാസ്സ്രജ്ഞന് കഴിയും എന്നതു ശരി
തന്നെ.
ഈശ്വരവിശ്വാസവും, ശാസ്രൂജ്ഞന്മാരും
ആധുനിശാസ്രുജ്ഞന്മാര്‍ ഈശ്വരവിശ്വാസികളം, ആത്മാ
വിന്‍െറ അനശ്വരതയില്‍ വിശ്വസിന്ക്കുന്നവരുമാണെന്നു് പറ
ഞ്ഞാല്‍ നിരീശ്വരവാദികഠം അതു” അര്‍ദ്ധസത്യൃമാണെന്നു പറ
യും. കാരണം, അവരുടെ ആചാര്യന്മാര അങ്ങിനെ പറഞ്ഞി
ട്ടണ്ടു". “ “യുകതിവാദം' ' എന്ന തന്‍െറ ലേഖനത്തില്‍ നിരീ
ശ്വരവാദികളുടെ ആചാര്യനായിരുന്ന കുററിപ്പുഴ കൃഷ്ണപിള്ള ഇ
ങ്ങിനെ പറയുന്നു:
* “ പത്തൊമ്പതാം ന൯ൂററാണ്ടിലെ ശാസ്ര്രജ്ഞന്മാരില്‍ പല
രം നിരീശ്വരവാദികളായിരുന്നുവെങ്കിലും, ഇരുപതാംനൂററാ
ണ്ടിലുള്ളവര്‍ ആസ്ധികൃത്തിലേക്കു” മടങ്ങിവന്നിരിക്കുന്നുവത്തെ.
യയക“തിവാദികളെ തോല്ലിക്കുവാന്‍ ഇങ്ങിനെയൊരു പുതിയ
ആസ്തിക്യവാദം പുറപ്പെടുവിക്കുക ഇപ്പേോഠം സാധാരണമായിട്ട
ണ്ടു. ഇതൊരു അര്‍ദ്ധസത്യം മാത്രമാകുന്നു. അസത്ൃയത്തേക്കാഠം
ആപര്‍ക്കരമാണു” അര്‍ദ്ധസത്യം. അതു ജനതതിയെ യഥാത്ഥ
വസ്തുബോധത്തില്‍നിന്നു തെററിക്കുക മാത്രമല്ല, തെററു ശരിയാ
ണെന്നു തോന്നത്തക്കവിധം വിദ്രമിപ്പിക്കുകയും ചെയ്യും. ഇരു
പതാംനൂററാണ്ടിലെ ശാസ്ര്ജ്ഞന്മാരെല്പാവരുംതന്നെ ആസ്തിക
ത്തിലേക്കു മടങ്ങിവന്നിട്ടില്പ"' (കരററിപ്പുഴയുടെ * തിരഞ്ഞെടുത്ത
ഉപന്യാസങ്ങഠം” പേജ് 219)
യൃക്‌തിവാദികളുടെ മഹാചാര്യനായ കുററിപ്പുഴയുടെ ഈ
അഭിപ്രായം സത്യമാണെന്നു” കരുതി യൃക്‌തിവാദം നടത്തുന്ന
സഹോദരന്മാര്‍ ആധുനികശാസ്്രലോകത്തിനു അനുപമമായ സം
ഭാവനകഠം നല്‍കിയ മഹാശാസ്ത്രജ്ഞന്മാരെപ്പററി ഒരു യഥാത്ഥ
പഠനം നടത്തുമോ? എങ്കില്‍ അജ്ഞതാജന്യമായ കുററിപ്പുഴയു
ടെ ഹേത്വാഭാസത്തിന്‍െറ വസ്തുത വ്യക്‌തമാകും. ആധുനിക
ശാസ്ധ്രുജ്ഞന്മാരില്‍ അഗ്രേസരരായ നിരവധി ശാസ്ത്രജ്ഞന്മാര്‍
ഈശ്വരനില്യം, ആത്മാവിലും, പുനര്‍ജന്മത്തിലും വിശ്വസിച്ച
വരാണു”. 1 കേമില്‍ഫളമേറിയോണ്‍, 2 സര്‍ എഡ്‌വാര്‍ഡ്
ഡി. ടൈലര്‍, 3 തോമസ് എഡിസണ്‍, 4 സര്‍ഒലിവര്‍ലോ
ഡ്‌ജ്, 5 ഗുസ്താഫ് സ്ര്ത്രോം ബര്‍ഗ്, 6 ഡോക്ടര്‍ഹെര്‍മന്‍
വെയില്‍, "7 ജൂലിയന്‍ഹക്സലേ, 8 ഡബ്ലിയു. സി. അല്‍
വേറസ്, 9 റെയ്‌നോര സി. ജോണ്‍സണ്‍, 10 മാത്ത്യല
ക്കീയിഷ”, 11 വില്യംജെയ്‌മസ്, 12 ജെയിംസ്‌വാര്‍ഡ്,
13 കാറല്‍ജി ജൂങ്, 14 ഡോക്ടര്‍ ജെ. ബി. റൈന്‍, 15 ഇയാന്‍
സ്റ്റീവണ്‍സണ്‍, 16 ആല്‍ബെര്‍ട്ട്” ഐന്‍സ്റ്റീന്‍, 17 അലേക്സി
സ് കേറല്‍, 18 ഹെബര്‍ ഡി. കേര്‍ട്ടിസ്, 19 മേക്ട്‌പ്പേങ്ക",
65
20 എര്‍വിന്‍ഷ'റോഡിങ്കര്‍, 21 ഡബ്ലയുയ.എഫ്.ജി. സ്വോന്‍,
22 സര്‍ ചാഠംസ് എസ്. ഷെറിങ്‌ടന്‍, 23 ഡബ്ലിയു. ഗ്രേ
വാഠാട്ടര്‍, 24 സര്‍ ഫ്രാന്‍സിസ് വോല്‍ഷ്, 29 ഏറിക്ക്‌ഫ്രോം
തുടങ്ങിയ ശാസ്ത്രരജ്‌ഞന്മാര്‍ ആത്മീയചിന്തകരും ഈശ്വ വിശ്വാ
സികളമായിരുന്നു എന്ന വസ്തുത കുററിപ്പുഴ അറിഞ്ഞിരുന്നുവെ
ങ്കില്‍, നിരത്ഥകമായ നിരീശ്വരവാദം തികച്ചും കൈവെടി
യൃമായിരുന്നു. എഡിങ്‌ടണേയും, ജീന്‍സിനേയും പററി മാത്ര
മാണ് അദ്ദേഹം മനസ്സിലാക്കാന്‍ ശ്രമിച്ചതു” എന്നു” അദ്ദേഹ
ത്തിന്‍െറ ' “യയക”തിവാദം'" എന്ന ലേഖനം സ്തൃഷ്ടമാക്കുന്നു.
കുററിപ്പുഴയുടെ കാല്‍ച്ചുവട് പിടിച്ചുകൊണ്ടാണ് ഇടമറുക
വര്‍കളം തൂലികാചാലനം ചെയ്യുന്നതു്. കുററിപ്പുഴയയുടെ പല
ആശയങ്ങളം ഇടമറുകിന്‍െറ കൃതികളില്‍ നിഴലിച്ചുകാണുന്നുണ്ടു്.
യുക്‌തിവാദികഠം എന്നഭിമാനിക്കുന്നവര്‍ സത്യാന്വേഷികളാ
ണെങ്കില്‍, ഗതാനുഗതികത്വം കൈവെടിഞ്ഞ് ശാസ്ധ്രജ്ഞന്മാ
രെ മനസ്സിരുത്തി പഠീയ്ക്കേണ്ടതുണ്ടു്. പുനജ്ജന്മസിദ്ധാന്തം അ
ശാസ്ത്ര്രീയമല്ലെന്നു” അപ്പോം വ്യക്‌തമാകും.
പുനര്‍ജ്ജന്മസിദ്ധാന്തത്തെ നിഷേധിക്കുന്നതു” സഹജമായ
വ്യാമൂഡതകൊണ്ടാണെന്നാണു”് തോമസ് എച്ച്”. ഹക്ണ്‌ലെ പറ
യുന്നതു“. പരിണാമവാദത്തിന്‍െറ സമര്‍ത്ഥകനായ ചാഠംസ്
ഡാര്‍വ്വിന്‍െറ ഉററമിത്രമായിരുന്നു ടി. എച്ച”. ഹാക്സലെ. പരി
ണാമസിദ്ധാന്തം പോലെത്തന്നെ, പുനര്‍ഴന്മസിദ്ധാന്തവും സത്യ
ത്തില്‍ അടിയുറച്ചുതന്നെയാണ് നില്‍ക്കുന്നതെന്നാണ് അദ്ദേഹ
ത്തിന്‍െറ അഭിപ്രായം. നമ്മുടെ യുക്തിവാദികളും, അഭ്യസ്ത
വിദ്യരെന്നു് നടിക്കുന്ന പല വിദ്വാന്മാരും അവരുടെ വചന
ങ്ങഠം പഠിക്കുകയോ അറിയുകയോ ചെയ്തിട്ടില്ലെന്നതാണ് വാ
സ്തവം. പണ്ഡിതമ്മന്യന്മാരായ അവക്കുവേണ്ടിയല്പ ഞാനീ മഹാ
ന്മാരെ ഉദ്ധരിക്കുന്നതു”; വിനിതരും ജിജ“ഞാസുക്കളുമായ മഹാ
മതികരംക്കുവേണ്ടി മാത്രമാണ്. ഹക്സലെ തന്‍െറ “ 'പരിണാ
മവും നീതിശാസ്സ്രവും"' എന്ന രചനയില്‍ ഇങ്ങനെ പറയുന്നു:
* “പുനര്‍ജന്മസിദ്ധാന്തത്തില്‍, അതിന്‍െറ ആരംഭം എന്തുമാകട്ടെ
ബ്രാഹ്മണമതവും, ബുദ്ധമതവും, ബ്രഹ്മാണ്ഡശക്‌തി മനുഷ്യ
നോട കാണിക്കുന്ന രീതിനീതികളടെ ശ്ലാഘനീയമായ ഒരു
സംരക്ഷണത്തെ പടുത്തുയര്‍ത്തുന്നതിനുള്ള മാര്‍ഗ്ലങ്ങഠം സ്റ്റഷ്ട
മായി കണ്ടെത്തിയിട്ടുണ്ടെന്നു പറയാം. മററുള്ളവരുടെ യയക്‌തി
സമര്‍ത്ഥനത്തേക്കാഠം ഒട്ടും പുറകിലല്ല ാഘനീയമായ ഈ സി
ദ്ധാന്തവും. സഹജമായ മണ്ടത്തരം കാരണം, വെപ്രാളക്കാരായ
ചിന്തകന്മാര്‍ മാത്രമേ ഈ സിദ്ധാന്തത്തെ നിഷേധിക്കുകയുള്ള.
പരിണാമസിദ്ധാന്തത്തെപപോലെതന്നെപുനര്‍ജന്മസിദ്ധാന്ത
വും, സത്യലോകത്തില്‍ അടിയുറച്ചിട്ടുള്ളതാണു”; ഉപാമനംകൊ
66
ണ്ടു? സമര്‍ത്ഥിക്കാവുന്ന ഉഗ്രന്‍ വാദത്തിന്‍െറ സഹായവും പുനര്‍
ജന്മസിദ്ധാന്തത്തിനു” അവകാശപ്പെടാം."
ഞാന്‍ ഈ ഉദ്ധരിച്ചവാകൃയം അസുൂയാകുക്ഷികളടെ കണ്ണ
തുറക്കാന്‍ വേണ്ടി ഉദ്ധരിച്ചതല്പ. ജ്ഞനലവദുര്‍വിദശ്ധന്മാരെ
ബ്രഹ്മാവിനുപോലും സന്തോഷിപ്പിക്കുവാന്‍ സാഭ്ധ്യമല്പല്ലോ.
യുക”തിബോധമുള്ളവരും, ഹൃദയശുദ്ധിയുള്ളവരുമായ അനുവാ
ചകര്‍ക്കുവേണ്ടി മാത്രമാണു് ഞാനിതു” രേഖപ്പെടുത്തുന്നതു”.
അതുപോലെതന്നെ പ്രതിയോഗികളെ ക്ഷുദ്രമായ വാക്കുകളപ
യോഗിച്ചു”* അവരെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും, അവ
രുടെ വാദങ്ങഠംക്കു” മറുപടി പറയേണ്ട എന്നു പറയുന്നതും ഒരു
തരം ശുംഭത്വമാണെന്നു” ഞാന്‍ കരുതുന്നു. അതുകൊണ്ടാണു്
പ്രതിയോഗിയെ ശാസ്ര്രകാരന്മാരുടെ പിന്‍ബലത്തോടെതന്നെ
നേരിടാന്‍ ഞാന്‍ ശ്രമിക്കുന്നതു”.
ഈ പ്രവണത തഴച്ചുവളരാന്‍ സാദ്ധ്യതയുണ്ട്. ഈശ്വര
നേയും ആത്മാവിനേയും, പുനര്‍ജ്ജന്മത്തേയും നിഷേധിക്കുന്ന
കുയുക”തികഠം ചാര്‍വാകന്മാര്‍ നൂററാണ്ടുകഠംക്കു മുമ്പ” ആനയി
ച്ചിരുന്നു. അവ നഷ്ടബീജങ്ങഓായി കാലസൈകതതഭൂവില്‍
വീസ്‌മൃതങ്ങളായി. പക്ഷെ, 200൦ നൂററാണ്ടിന്‍െറ ഉത്തര
ഭാഗത്തില്‍, കുററിപ്പുഴ തുടങ്ങിയ പണ്ഡിതന്മാര്‍ ആ പഴഞ്ചന്‍
നിരീശ്വരപ്രസ്ഥാനത്തിനന്‍ൊ ബീജാവാപം ഇവിടുത്തെ മണ്ണ്ണില്‍
നടത്തി. അതില്‍നിന്നും കിളിര്‍ത്തുവരുന്ന കയയക്”തിവന്യല
തകഠം പടര്‍ന്നു പത്തലിക്കുവാന്‍ ഭാവിക്കുകയാണ്. ഇശ്വര
വിശ്വാസവും കര്‍മ്മസിദ്ധാന്തവും, പുനജ്ജന്മസിദ്ധാന്തവും പടു
ത്തുകെട്ടിയ ഒരു നല്പ സമൂഹത്തിനു” തുരങ്കംവെക്കുവാന്‍ അതിനു
സാധികച്ചെന്നുവന്നേക്കാം. അതിനാല്‍ ആ പ്രവണതക്കെതിരെ
ഉല്‍ബുദ്ധമായ യുവതലമുറ മുന്നോട്ടുവരേണ്ട കാലം വൈകിക്ക
ഴിഞ്ഞു. അലംഭാവവും, പണ്ഡിതമ്മനൃതയുയം ആക്കും ഒരിക്കലും
നന്മയുണ്ടാക്കുകയില്പ. വിശിഷ്യ, ഹിന്ദുമതത്തിനു”.
ഞ്ഞാന്‍??? തന്നെ ത്ആത്മാവും
മനുഷ്യനും ജീവിയ്ക്കുന്നു, മൃഗവും ജീവിഷ്ക്കുന്നു. ഇവിടെ മനു
ഷ്യനേയും മൃഗത്തേയും വേര്‍തിരിഷ്ക്കുന്ന ഒരു രേഖയുണ്ടു്; അതാ
ണ് ആത്മജ്ഞാനം. ആ ആത്മജ്ഞാനമാണ് ഗീതയിലെ പ്ര
തിപാദ്യം. ആത്മാവു” അനശ്വരമാണ്. ആ “ഞാന്‍ ' എന്ന
ശബ്ദത്തിനു” സംസ്‌കൃത ഭാഷയില്‍ “അഹം' എന്നാണ് പറയു
ന്നതു്. ആ “അഹം' എന്ന ചൈതന്യത്തെ പ്രതിനിധാനം
ചെയ്യുന്ന ആളാരാണെന്നു” നിരീശ്വരവാദിയ്ക്കുറിയില്ല. അതു
തന്നെ ആത്മാവു”.
ഈ ആത്മാവെന്ന വസ്തു എന്താണ്? അതായതു” ഈ
* “ഞാന്‍ '" എന്ന ചൈതന്യം എന്താണ്? “ഞാന്‍ ' എന്നു പറ
യന്ന ഈ ചൈതന്യം പ്രത്ൃക്ഷമാണെങ്കിലും പരോക്ഷമാകുന്നു.
എല്പാററിനേയും കാണുന്ന എനിക്കു” എന്നെത്തന്നെ കാണാന്‍
കഴിയുന്നില്ല. നിരീശ്വരവാദിയും എല്ലാം കാണുന്നുവെങ്കിലും,
അയാഠംക്കു് സ്വയം അയാളെ കാണാന്‍ കഴിയുന്നുണ്ടോ? ഇല്ല.
കണ്ണിനു” അതിനെത്തന്നെ കാണുവാന്‍ സാധിക്കുമോ? കണ്ണാ
ടിയില്‍ നോക്കി, അതിന്‍െറ നിഴല്‍ കണ്ടു മനുഷ്യന്‍ അതു
ണ്ടെന്നു വിശ്വസിറ്റ്സുന്നു.
ഇങ്ങിനെ ഒരു നിരീശ്വരവാദി തന്നെപ്പററിത്തന്നെ ആ
ലോചിയഷ്ക്കുമ്പോഠം താനാരാണെന്നു” ഒരു പിടിയും കിട്ടുന്നില.
പിടികിട്ടാതിരിക്ക്കുാന്‍ കാരണമുണ്ട്. പരോക്ഷമായ വസ്‌തു
എന്നും പരോക്ഷം തന്നെയാണ്. സൂക്ഷൃവസ്‌തുക്കഠം എങ്ങി
നെ പ്രത്യക്ഷമാവും? പാമരന്മാക്കാണെങ്കില്‍ എല്പാം പ്രത്യക്ഷ
മാവണം. എന്നാലെ അവര്‍ വിശ്വസിയ്ക്കുകയുള്ള. പക്ഷെ
പാമരന്മാര്‍ ഒരിയ്ക്കുലും ഈ ലോകത്തെ നയിച്ചിട്ടില.
** ഞാന്‍ ' 'എന്ന ആത്മാവിനെപ്പററി വാശടാനന്ദഗുരുദേവന്‍
ഇങ്ങിനെ പറയുന്നു: “ “ഞാന്‍, “ ഞാന്‍" ' എന്നിങ്ങിനെ പല
രും വ്ൃവഹരിച്ചുവരുന്നു. എന്നാല്‍, ഞാന്‍ എന്നവാക്കിനാല്‍ അ
റിയപ്പെടേണ്ട വസ്‌തു എന്താകുന്നു എന്നു” വേര്‍തിരിച്ചറിയാന്‍
ജനങ്ങാംക്കു” ശ്രദ്ധയില്ല. ”” (അഭിനവകേരളം പേജാ 231)
* “ഞാന്‍ എന്ന ഈ ആത്മാവു” ദേഹമാണെന്നു കരുതുന്നവ
രെ അതു തെററാണെന്നു” യുൃക്തിയക”തം ഉദ്‌ബോധനം ചെയ്തു
കൊണ്ടു” വാശടാനന്ദഗുരുതന്നെ സമത്ഥിഷ്ക്കുന്നതു നോക്കുക: ““ശ
രീരത്തില്‍നിന്നും മനസ്സില്‍നിന്നും മററും വേറിട്ടതും മനസ്സിനേ
യം ആ വഴിയ്ക്കു? ശരീരത്തേയും ഉണത്തുന്നതുമായ ഒരു ജ്ഞാന
വസ്‌തു എല്ലാവരിലും നിറഞ്ഞുകിടപ്പുണ്ട്. ആ വസ്‌തുവാണ്
68
ഞാന്‍ എന്ന വാക്കിനാല്‍ അറിയപ്പെടേണ്ടിയിരിഷ്ക്കുന്നതു”. ഇ
താകുന്നു ശാസ്ത്രീയവും സത്യവുമായ നിശ്ചയം.
* “നാഹം ദേഹോ നേന്ദ്രിയാണൃയന്തരംഗമ""
* “നാഹം മനുഷ്യോ നച ദേവയക്ഷഃ”'
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്ൃശൂദ്രഃ
ന ബ്രഹ്മചാരീ ന ഗൃഹീ വനസ്ഥോ
ഭിക്ഷുന്ന ചാഹം നിജബോധരൂപഃ
അത്ഥം: “ “ഞാന്‍ ദേഹമല്പ, ഞാന്‍ ഇന്ദ്രിയങ്ങളല്പ, ഞാന്‍
ദേവനുമല്പ, യക്ഷനുമല്പ, ഞാന്‍ ബ്രാഹ്മണനുമല്പ, ഞാന്‍ വൈശ്യ
നുമല്പ, ഞാന്‍ ശൂദ്രനുമല്പ, ഞാന്‍ ബ്രഹ്മചാരിയുയമല്പ. ഞാന്‍ ഗൃഹ
സ്ഥനുമല്പ, ഞാന്‍ വാനപ്രസ്ഥനുമല്പ, ഞാന്‍ സന്യാസിയുമല്ല,
ഞാന്‍ കേവലനായ ജഞാനസ്വരൂപനാകുന്നു, എന്നും മററും ശാ
സ്രുങ്ങളില്‍ പലേടങ്ങളിലും ഈ പരമാത്ഥ തത്വം നിരൂപിക്ക
പ്പേട്ടിട്ടുണ്ടു്."" (അഭിനവകേരളം പേജ് 233)
ഈ ജ്‌ഞാനസ്വരൂപനായ ഞാന്‍ എന്ന ശക്തിയുടെ വി
ളിയാണ് ശ്രീമാന്‍ ഇടമറുകവര്‍കളടെ ഉള്ളില്‍നിന്നും ധമ്മ സം
സ്ഥാപനപരമായ ആഹ്വാനമായി നാം കേയക്കുന്നതു“്. അതി
നെ തിരിച്ചറിയാതെ ആത്മാവു” ആത്മഹത്യ ചെയ്തു എന്നു പറ
യുന്നതു” താന്‍ര ന്നെ ആത്‌മഹത്യ ചെയ്തു എന്നു പറയുന്നതുപോ
ലെ അബദ്ധമാകുന്നു.
ഇവിടെ ആത്‌മാവിനെപ്പററി ആധുനിക ശാസ്ത്രകാരന്മാ
രൊന്നും പറഞ്ഞിട്ടില്പല്പൊ എന്നു” ശ്രീ ഇടമറുകവര്‍കഠം വാദി
ച്ചേയ്ത്കാം. പക്ഷെ, ആധുനിക മന്്്ാസ്ര്രജ്‌ഞന്മാരെ സാദരം
പഠിഷ്ക്കുവാനോ, മനസ്സിലാക്കുവാനോ അദ്ദേഹം ശ്രമിച്ചിട്ട വേ
ണ്ടേ? ഒരു മുന്‍വിധിയുമായിട്ടാണ് അദ്ദേഹം തൂലികയെട്ക്കു
ന്നതു്.
സിഗ്‌മണ്ട് ഫ്രോയിഡിന്‍െറയും, ജുങ്ങിന്‍െറയും ഗുരുനാ
ഥനായിരുന്ന വില്യം ജെയിംസ് ആത്‌മാവിനെ (൭൭൮010
പ്ലം 181) പ്പററി ഇങ്ങിനെയാണ് പറയയന്നതു".
“നാം ചിന്തകന്മാരെന്നു് നമ്മെപ്പററിത്തന്നെ ചിന്തിയ്ക്കൂ
മ്പോഠം, എന്‍െറതെന്ന മറെറല്പാ രൂപങ്ങളും ചുരുക്കത്തില്‍ ബാ
ഹൃമാണെന്നു” തോന്നുന്നു."
“ “ആത്‌മീയമായ “എന്‍െറ ' എന്നതിലും അന്യ അംശങ്ങ
ളെ അപേക്ഷിച്ചു” ചില അംശങ്ങഠം ബാഹൃമായി തോന്നുന്നു"
തന്‍െറ മനശ്ശാസ്്രത്തിന്‍െറ 196൦ പേജില്‍ ന
പറയുന്നതു” ശ്രദ്ധിച്ചു” പഠിയ്ക്കേണ്ടതാണ്. ക
69
* “ആത്‌മാവ്, അതീന്ദ്രിയ അഹം, ജീവാത'മാവു൦ എന്നൊ
ക്കെ പറയുന്നതു” ഈ ചിരന്തന ചിന്തകന്‍െറ വിഭിന്ന നാമങ്ങ
ളാണ്.'' ആ ചിരന്തന ചിന്തകന്‍ ശ്രീമാന്‍ ഇടമറുകിലുമുണ്ട്.
തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നുമാത്രം.
ഫ്രോയിഡ് ആത്‌മാവിനെപ്പററി ഒന്നും പറഞ്ഞിട്ടില്ലെ?
ശാസ്ത്രം പഠിക്കാത്ത ഇന്ത്യയിലെ നിരീശ്വരന്മാര്‍, 'പറഞ്ഞിട്ടി
ല്ല" എന്നു പറയും. അവരുടെ സൂത്രവിദ്യ ആരും ശ്രദ്ധിഷ്ക്കുണ്ട.
“ ” മാനസികാപഗ്രഥനത്തിന്‍െറ പരിചയം '' എന്ന ഗ്രന്ഥത്തില്‍
ട്രാന്‍സ്‌ഫ്രുന്‍സ് എന്ന മാനസിക പ്രതിഭാസത്തേ വിവരിച്ചു
കൊണ്ടു” ഫ്രോയിഡ് പറയുന്നു: “ തന്മൂലം അതിന്‍െറ സഹാ
യത്തോടെ ആത്‌മാവിന്‍െറ അടഞ്ഞുകിടക്കുന്ന വാതിലുകം
നമുക്കു തുറക്കുവാന്‍ കഴിയ്യം. "'
(൧ ഠി 1൩൦000൦൩ ഠ 2ഖുൃധ്ഡ-൧ലലുഭട ച 451)
മാര്‍ക്സ് മരിച്ചപ്പ്യോടം, എംഗല്‍സും മാര്‍ക്സിന്‍െറ പരേതമാ
യ ആത്‌മാവിനെപ്പററി, 10നേ൦ബഠിഠധട 5217 (മഹത്തായ ആത്
മാവു") എന്നു പറഞ്ഞിട്ടുണ്ടു്. (൩൦ പ്പ ട്രാേട വ് ൩൦
7/ഠിഠ --)
ഏതായാലും അനാത്‌മവാദികളടെ ആത് മനിര്‍വ്വചനം
ഈശ്വചരവിശ്വാസികഠംക്കാവശ്യമില്പ. ആത്‌മജ൦ഞാനികളായ
ഭാരതീയ മഹാപുരുഷന്മാര്‍ അതേപ്പുററി ശരിയായി ഗവേഷണം
നടത്തി നമുക്കുപദേശം നല്ലിയിട്ടുണ്ട്. നിഷക്കപടരായ നിരീ
ശ്വരവാദികടം തങ്ങളുടെ തെററുതിരുത്തുമെന്നു” വിശ്വസിഷ്ക്കാം.
ആതമാവിനെപ്പുററി കൂടുതല്‍ അറിയുവാന്‍ വാശടാനന്ദ ഗുരു
ദേവന്‍െറ “ “ ആതമവിദ്യ”” എന്ന ആധികാരിക ഗ്രന്ഥം വായി
ജക).
പുനജ്ജന്മമില്ലെന്നു” യുക്‌തിപൂര്‍വ്വം നിഷേധിഷ്കണ്ണുവാന്‍ ഇ
ടമറുകിനു” കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്‍െറ എല്ലാ സംശയ
ങ്ങഠംക്കും ഇന്ത്യന്‍ തത്വചിന്ത മറുപടി നല്ലുന്നു. ആത്‌മാവാകു
ന്നു പുനഃ പുനഃ ശരീരമെടുക്കുന്നതു”്.
ആധുനികശാസ്രൂവം, ആത്മാവും
ടമറുക്” ഗീതയിലെ പതിനഞ്ചാം അദ്ധ്യായത്തിലെ
ഏഴ്”, എട്ടു”, ഒമ്പതു” എന്നീ ശ്രോകങ്ങഠം ഉദ്ധരിച്ചുകൊണ്ടു” ഗീത
യൂടെ വീക്ഷണത്തില്‍ ആത്മാവെന്താണെന്നു" അവതരിപ്പിക്കു
വാന്‍ ശ്രമിച്ചിട്ടുണ്ടു. അദ്ദേഹം പറയുന്നു: “ “വിഷയസുഖങ്ങളെ
അനുഭവിക്കുന്നതും ഈ ആത്മാവുതന്നെയാണെന്നു”് അടുത്ത ശ്ലോ
കത്തില്‍ കാണാം."
ശ്രോത്രംചക്ഷുഃസ്പര്‍ശനം ച
രസനം ്ലാണമേവച
അധിഷ്ണായ മനശ്ചായം
വിഷയാനുപസേവതേ
[ശരവണേന്ദ്രിയം, നേത്രേന്ദ്രിയം, ത്വഗിന്ദ്രിയം, രസനേന്ദ്രീ
യം, ്ലാണേന്ദ്രിയം, മനസ്സ് എന്നിവയെ ആശ്രയിച്ചുകൊണ്ട്
ഈ ജീവാത്മാവു” ശബ്ദം, സ്പര്‍ശം, രൂപം രസം, ഗന്ധം, സുഖം,
ദുഃഖം മുതലായ വിഷയങ്ങളെ അനുഭവിക്കുന്നു] 1/9
(ഭ. വി. പഠനം. പേജ”_155
ഇവിടെ ഭഗവാന്‍ പറഞ്ഞ ഒരു പരമാര്‍ത്ഥം ഇടമറുക് സ
മത്ഥമായി വിട്ടുകളഞ്ഞിരിക്കുന്നു. “ “ഞാന്‍ '' എന്ന ചൈതന്യം
എന്നിലും, ഇടമറുകിലും മറെറല്ലാ ജീവരാശികളിലുമുണ്ടു”. അ
താണ് ആത്‌മാവു'. അപ്പ്പോഠം ഈ ആത്‌മാവിനെ എല്ലാ
പേര്‍ക്കും അറിയുവാനൊക്കുമോ? ഇല്ലെന്നാണ് ഭഗവാന്‍ പറ
യുന്നതു”. അതു” യുക്‌തിയുമാണല്ലോ. ലീലാവതി എന്നൊരു
ഉന്നത ഗണിതശാസ്ത്രം ഭാരതത്തിലുണ്ട്. അഖിലലോക പ്ര
ശസ്പനായ ഭാസ്‌ക്കരാചാര്യര്‍ രചിച്ചതാണതു”. 8173 വര്‍ഷ
ങ്ങഠാക്കു” മുമ്പു” രചിച്ചതെന്നു" പറയപ്പെടുന്ന ആ ഗണിതശാ
സ്രുത്തിലെ പ്യസ്തകര്‍മ്മം, ഇഷ്ടകര്‍മ്മം, സ്ഥൂലജീവാനയനം
തുടങ്ങിയ ഉന്നത ഗണിതങ്ങഠം ഇടമറുകിനോ, അദ്ദേഹത്തെപ്പ്യോ
ലെയുയള്ളവര്‍ക്കോ മനസ്സിലാകുന്നതെങ്ങിനെ? അതുപോലെ
തന്നെ ഉന്നതതത്വചിന്തകര്‍ക്കു്” വേദൃമായ തത്വങ്ങഠം പല
പ്പോഴും ചിലര്‍ക്കു? മനസ്സ്സിലായില്ലെന്നു” വരാം. ആ തത്വങ്ങ
ഉഠംക്കൊള്ളന്ന പ്രമേയങ്ങഠം നിലനില്‍ക്കുന്നില്ല എന്നു് അതി
നത്ഥമില്പ. ശ്രീകൃഷ്ണഭഗവാന്‍ ഈ വസ്തുത പതിനഞ്ചാമദ്ധ്യായ
ത്തിലെ പത്തും പതിനൊന്നും ശ്ലോകങ്ങളില്‍ അജ്ജുനന്നു്
വ്ൃക്‌തമാക്കികൊടുത്തിട്ടുണ്ട്. ഇടമറുക്” ഈ ശ്ലോകങ്ങളെ
വിമര്‍ശിക്കാതിരുന്നതു” എന്തുകൊണ്ടാണെന്നറിയില്പ. സൌ
കര്ൃയപൂര്‍വ്വം ആ ഗ്ലോകങ്ങഠം വിട്ടുകളഞ്ഞിരിക്കുന്നു. ഏതായാ
ലും ശ്ലോകങ്ങളും, അര്‍ത്ഥവും അനുവാചകരുടെ ശ്രദ്ധക്കായി
71
ഇവിടെ ഉദ്ധരിസ്ത്കുട്ടെ. ആദ്യം അത്ഥം പറയാം: “ഒരു ശരീര
ത്തെ വിട്ടു” മറെറാരു ശരീരത്തെ പ്രാപിക്കുന്നവനും, ആ ശരീര
ത്തില്‍തന്നെ വര്‍ത്തിക്കുന്നവനും വിഷയങ്ങളെ അനുഭവിക്കുന്ന
വനും ഇന്ദ്രിയഗുണങ്ങളോടുകൂടിയവനുമായിരിക്കുന്ന ആത്മാവി
നെ മൂഡന്മാര്‍ അറിയുന്നില്ല. പക്ഷെ ജാഞാനികഠം അറി
യുന്നു."
ശ്തോകം :
* “ഉത'ക്രാമന്തം സ്ഥിതം വാപി
ഭൂഞ്ജാനം വാ ഗുണാമ്പിതം.
വിമൂഡാ നാനു പശ്യന്തി
പശ്യന്തി ജഞാന ചക്ഷുഷഃ ഭ. 15/10.
പതിനൊന്നാം ദ്ര്രോകത്തിന്‍െറ അത്ഥവും ഇവിടെ കൊടു
ക്കട്ടെ.
യത്നം ചെയ്യുന്ന യോഗികഠം ശരീരത്തില്‍ വരത്തിക്കുന്ന
ഈ ആത'മാവിനെ വേര്‍തിരിച്ചു കണ്ടറിയുന്നു. പ്രയത്നം ചെ
യ്യന്നതായാലും മനുഃശുദ്ധിയില്ലാത്ത മന്ദബുദ്ധികഠംക്ക്” ഇതിനെ
കാണാന്‍ സാധിക്കുന്നതല്ല.
ശോകം:
യതന്തൊ യോഗിനശ്ചൈനം
പശ്യന്ത്യാത“മന്യവസ്ഥിതം
യതന്തോപ്ൃകൃതാത്‌മാനോ
നൈനം പശ്ൃന്ത്യ ചേതസഃ ഭ. 15/11
ഭഗവാന്‍ പറഞ്ഞതെത്ര പരമാര്‍ത്ഥം? എന്നിലും ഇടമറു
കിലുമുള്ള ” “ഞാന്‍ '' എന്ന ചൈതന്യം എന്താന്നെന്നു” ഞങ്ങഠം
ക്കറിയാത്തതുകൊണ്ടു” അതില്ലെന്നു” വരുന്നില്ല. ആത്മാവു?
എന്നൊന്നില്ലെന്നും, ആധുനികശാസ്ത്രകാരന്മാര്‍ അതിനെ അം
ഗീകരിച്ചിട്ടില്ലെന്നും ശാസ്ധ്രം ചുക്കോ മുളകോ എന്നറിയാത്ത
ചില വ്യാമൂഡന്മാര്‍ പറഞ്ഞുനടക്കാറുണ്ടു. എന്നാല്‍ ആധുനിക
ശാസ്ധ്രജ്‌ഞന്മാര്‍ ആത്‌മാവിനെ മനസ്സ്സിലാക്കിയവരാണ്.
സിഗ്‌മണ്ടു ഫ്രോയിഡ് എന്ന ആധുനിക മനശാസ്ത്രജ“ഞന്‍
ആതമാവിന്‍െറ അടക്കപ്പെട്ട വാതിലുകളെ തുറക്കാന്‍ ശ്രമിച്ച
വൃക-തിയായാരുന്നു.
മഹാശാസ്സ്രുജഞനായ സിഗ്‌മണ്ട് ഫ്രോയിഡ് പറയുന്നു ആത്മാ
വുണ്ടെന്നു”. ഇടമറുക് പറയുന്നു ആത്‌മാവു കെട്ടുകഥയാണെ
ന്നു”. ഏതു് വിശ്വസിക്കും? നമുക്ക് മനഃശാസ്ധ്രജ"ഞനായ
സിഗമണ്ട് ഫ്രോയിഡ് നെ വിശ്വസിക്കാം. ഇടമറുക്” ശാസ്ത്ര
ജഞനല്ലല്ലോ.
മു
മസ്ത്ിഷ്തതരംഗങ്ങളുടെ പഠനത്തില്‍ അതിവിദശ്ധനായ ഒരു
ആധുനിക ശാസ്ര്രജ്ഞനാണ് ഡബ്ല്യ ഗ്രേ വാഠാട്ടര്‍. അദ്ദേഹം
അതിസുന്ദരമായ ഒരു ശാസ്ത്ര്രീയ ഗ്രന്ഥമെഴതിയിട്ടുണ്ട്. “പേര്‍,
11൦ 1.10 83൧ച്൩ “ജീവത്തായ മസ്തിഷ്ം,. മസ്തിഷ്ടംകൊണ്ടു്”
മാത്രമല്ല മനുഷ്യമനസ്സ്” പ്രവര്‍ത്തിക്കുന്നതെന്നു” അദ്ദേഹം ശാ
സ്റ്രീയമായി തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. നമുക്കു സുപരിചി
തമായ ഭൌതിക നിയമങ്ങളെക്കൊണ്ടു മസ്തിഷ്യമണ്ഡലത്തിലെ
നിരീക്ഷണപരീക്ഷണങ്ങഠംക്കു” സമാധാനം കണ്ടുപിടിക്കുവാന്‍
സാദ്ധ്യമല്ലെന്ന്? ആ മഹാശാസ്ത്രജഞന്‍ പറയുന്നു. മസ്തിഷ്ക
ത്തില്‍ വ്യാപരിപ്പിക്കുന്ന ഉന്നത പ്രക്രിയകളടെ കേന്ദ്രം ആത്മാ
വാണെന്നു” പറയാമെങ്കില്‍, മനുഷ്യനു മുമ്പില്‍ വെട്ടിത്തിളങ്ങു
ന്ന ആ ചൈതനൃയത്തിന്‍െറ ഒരു മിന്നല്‍ മാത്രമേ മൃഗങ്ങഠംക്കു
കിട്ടുന്നുമുളള എന്നാണു് ഗ്രേ വാഠാട്ടര്‍ പറയുന്നതു്. അദ്ദേഹ
ത്തിന്‍െറ ഒരു വാക്യം ഇവിടെ ഉദ്ധരിഷ്ക്കുട്ടെ; “ “അന്വേഷണ
വിധേയങ്ങളം കൂടുതല്‍ ഉന്നതങ്ങളുമായ പ്രരക്രിയകഠംക്ക്” ആത്മാ
വിന്‍െറ ശീര്‍ഷകം നല്‍കിയാല്‍, മററു ജീവികഠംക്കു” മനുഷ്യര്‍
ക്ക് മുമ്പില്‍ വെട്ടിത്തിളങ്ങുന്ന ആ (ആത്മ പ്രകാശത്തിന്‍െറ
ഒരു മിന്നല്‍ മാത്രമെ കാട്ടുന്നുള്ള എന്നു” സമ്മതിക്കേണ്ടിവരും. '"
(ര ലിവിംഗ് ബ്രെയിന്‍)
ഇടമറുകു” പറയുന്നു, ആതമാവില്ല, അതൊരു കെട്ടുകഥ
യാണെന്നു”. എന്തൊരജ്‌ഞത. മറെറാരു ആധുനിക ശാസ്ത്ര
ജ“ഞനാണു” സര്‍ ഫ്രാന്‍സിസ് വോല്‍ഷ്, സുപ്രസിദ്ധനായ
ഒരു നൃയറേളജിസ്റസ്റായ അദ്ദേഹം മനസ്സ്, ബുദ്ധി എന്നിവയുടെ
സമീകരണത്തെപ്പററി ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ട്. അതില്‍
അദ്ദേഹം ഇങ്ങിനെ പറയുന്നു: “ “ഹൈലോ മോര്‍ഫിക്ക് മാനവ
വ്ൃയക്“തിത്വത്തിലെ അടിസ്ഥാനപരമായ ഘടകമെന്നനിലക്ക്
ആത്‌മാവിന്‍െറ പ്രവര്‍ത്തനങ്ങക്ക്” ചില വസ്തൃുതകഴം അംഗീ
കരിഷ്ക്കറുണ്ടതുണ്ട്. മസ്തിഷ്യം, എന്നു പറയുന്ന യന്ത്രമാണ് അറി
വുകഴഠം ശേഖരിക്കുന്നതും, അഖണ്ഡമാക്കുന്നതും, വിതരണം ചെ
യ്മുന്നതുമായ യന്ത്രം എന്നതു” അത്തരം ഒരു വസ്തൃതയാകുന്നു''.
മസ്തിഷ്കം ഉപകരണമാകുന്നു. ആരുടെ ഉപകരണം? “ഞാന്‍ '
എന്ന ആത്‌മാവു” സംവേദനത്തിനു് വേണ്ടി ഉപയോഗിക്കുന്ന
ഉപകരണം ബുഭ്ധിയാണു്. ഉപകരണം തന്നെയാണ് ഉപ
യോക്‌താവു് എന്നു” പറയുന്ന മൂഡന്മാരെ നോക്കി സര്‍
ഫ്രാന്‍സിസ് വോല്‍ഷ വീണ്ടും പറയുന്നു:
“ഉപകരണവും അതുപയോഗിക്കുന്ന ആളം ഒന്നാണെന്ന്
കരുതുന്നതു” തികച്ചും ബാലിശമായിരിക്കും. ഉപകരണം ഉപ
യോഗിക്കുന്ന ആഴം പ്രവൃത്തി ചെയ്യുന്നതിന്നു” ഉപകരണത്തെ
3
ആശ്രയിക്കുന്നു എന്നതു” സത്യംതന്നെ. എന്നാലും അയാളം
ഉപകരണവും ഒന്നല്ല."
തോട്‌സ് അപ്പോണ്‍ ദി ഇക്വേഷന്‍ ഓഫ് മൈന്‍ഡ്
വിത്തു് ബ്രയിന്‍)
ആതമമാവു- ബുദ്ധിയല്ല. ബുദ്ധിയെ ഉപയോഗിക്കുന്ന
ചൈതന്യമാണ്” ആത് മാവ്.
ഗ്രേ വാരാട്ടര്‍ എന്ന മഹാശാസ്ധ്രജ്‌ഞന്‍ പറഞ്ഞ സത്യം
ഭഗവദ്‌ഗീത എത്രയോ നൂററാണ്ടുകരംക്കു് മുമ്പ് പറഞ്ഞിട്ടണ്ടു്.
ഇടമറുക് ഉദ്ധരിച്ചതും, എന്നാല്‍ അദ്ദേഹത്തിനു” അത്ഥം മനസ്സി
ലായിട്ടില്പാത്തതുമായ ആ ശ്തോകം ഞാന്‍ വീണ്ടും ഉദ്ധരിക്കട്ടെ.
* ശരീരം യദവാപ്പോതി
യച്ചാപൃല്‍ ക്രാമതീശ്വര;
ഗൃഹീത്വൈതാനി സംയാതി
വായയഗ്ലന്ധാനി വാശയാത്‌്. 158
അര്‍ത്ഥം: വായ്യഗന്ധത്തിന്‍െറ സ്ഥാനത്തുനിന്നു” ഗന്ധ
ത്തെ കൊണ്ടുപോകുന്നതുപോലെ, ദേഹാദികളടെ ഉടമയായ
ആത്മാവു" ആദൃശരീരത്തെ ത്യജിക്കുകയും മനസ്സ് സഹിതമുള്ള
ഇന്ദ്രിയങ്ങളോടുകൂടിയ മറെറാരു ശരീരത്തെ പ്രാപിക്കുകയും
ചെയ്യുന്നു.
നിരീശ്വരവാദികഠം തങ്ങളുടെ ശരീരത്തിലെ “ഞാന്‍” എ
ന്ന ചൈതന്യമാണ് ആത്മാവെന്നും, ആ ആത്മാവൃതന്നെയാണു്
ശരീരത്തിന്‍െറ അധീശനെന്നും മനസ്സിലാക്കുവാന്‍ ഇനിയെങ്കി
ലും ശ്രദ്ധിക്കുമോ?
അഹം (ഞാന്‍) എന്ന ആത്മാവിനെപ്പററി ഭഗവാന്‍ പറയു
ന്നതു” ശ്രദ്ധേയമാണു:
* “ആത്‌മാവു“” നിത്യമാകുന്നു, അതുകൊണ്ടു ദുഃഖിക്കുന്നതു?
ഉചിതമല്ല. ഞാന്‍ ഇല്ലാതിരുന്ന കാലമില്ല, നീയും ഇല്പാതിരു
ന്ന കാലമില്ല, ഈ രാജാക്കന്മാരും ഇല്പാതിരുന്ന കാലമില്ല.
ഇനി മേലില്‍ നമ്മളെല്ലാവരും ഇല്പാതിരിക്കുകയുമില്ല. ഭഗവ
ദ്വജനം തന്നെ നോക്കുക: ”
* “നത്വേവാഹം ജാതു നാസം നത്വം നേമേ ജനാധിപാ:
നചൈവന ഭവിഷ്യാമ: സര്‍വ്വേവയമത: പരം";
(ഭ. ഗീ. 2.12)
ആത്മാവ്വം, ശാസ്ധൂട്ഞ ന്മാരും
ആധനികലോകം കണ്ട ഒരു മഹാനായ മനശ്ശാസ്ര്ഞ്‌ജ
നാണു” കാറല്‍ ജെ. ജുങ്ങ് (6. ?, 1. 1875ല്‍ ജനിച്ച
അദ്ദേഹം 1961 --ലാണ് അന്തരിച്ചതു”. അദ്ദേഹം അന്ധവിശ്വാ
സികളായ ശാസ്ത്രമാന്യന്മാരെ നോക്കി ഇങ്ങിനെ പറഞ്ഞു:
* “സൌരയുഥത്തെപ്പുററിയുള്ള നമ്മുടെ തെററായ ധാരണയെ
കോപ്പര്‍നിക്കസ്സിന്‍െറ പക്ഷപാതത്തില്‍നിന്നും വിമുക്തമാക്കേ
തുണ്ടു”. അതുപോലെതന്നെ, ഏതാണ്ടൊരു വിപ്പവപ്രകൃതിയോ
ടടുക്കുന്ന ഏററവും ശക്തമായ പരിശ്രമങ്ങഠം നടത്തേണ്ടതുണ്ട്.
എന്തിനു്? മനശ്ശാസ്രുത്തെ വിമോചിപ്പിക്കുവാന്‍വേണ്ടി. ഒരു
വശത്തു” ആത്മാവ് മസ്തിഷ്ണത്തിറല ജീവരസായന പ്രക്രിയയി
ലെ വെറുമൊരു പ്രതിഭാസമാണെന്നും, മറുവശത്തു” തികച്ചും
സമീപിക്കുവാന്‍ കഴിയാത്ത പദാത്ഥമാണെന്നും ഉള്ള ധാരണക
ളില്‍നിന്നു” മനശ്ശാസ്്രത്തെ വിമോചിപ്പ്ിക്കുവാന്‍വേണ്ടി ഒരു
പരിശ്രമം നടത്തേണ്ടതുണ്ടു”. മസ്തിഷ്ണവുമായുള്ള അതിന്‍െറ
ബന്ധം അതു” (ആത്മാവ്) വെറുമൊരു ജീവരസായന
പ്രതിഭാസമാണെന്നു” തെളിയിക്കുന്നേയില്ല. ആത്മാവു” ജീവ
രസായന പ്രക്രിയകാഠംക്ക്” അധീനമായി നില്‍ക്കുന്ന ഒരു പ്രവര്‍
ത്തനമാണെന്നും തെളിയിക്കപ്പെട്ടിട്ടില്ല''. (കണ്ടെത്തിയിട്ടില്ലാ
ത്ത ആത്മാവു“)
മനുഷ്യനിലെ ആത്‌മീയമണ്ഡലത്തിലെ പ്രക്രിയകളെ
പ്പററി ജീവശ്ശാസ്രരജ്‌ഞന്മാര്‍ക്ക് ഒന്നുംതന്നെ ഇന്നോളം പറയു
വാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ, നമ്മുടെ നിരീശ്വരവാദികഠം
അവരെ പരാജയപ്പെടുത്തി, ഓടി മുന്നിലെത്തുന്നു. എന്നിട്ട്,
ആത്‌മീയമണ്ഡലം, എന്നൊന്നില്ലെന്നും അതൊക്കെ വെറും
പ്രാകൃത വിശ്വാസങ്ങളാണെന്നും കൊട്ടിഘോഷിക്കുന്നു. എ
ന്തൊരു നഗ്നമായ അജ്‌ഞത!
കാറല്‍ ജെ. ജൂങ്ങ് എന്ന മഹാ മനശ്ശാസ്്രജ്‌ഞന്‍ അത്തര
ക്കാരുടെ നേക്ക് വിരല്‍ചൂണ്ടി ഇങ്ങിനെ പറയുന്നു:
* * മസ്തിഷ്ടത്തിന്‍െറ ഘടനയും, ശരീരവിജഞാനവും മാന
സികപ്രക്രിയയെപ്പററി ഒരു വ്യാഖ്യാനവും നല്‍കുന്നില്ല.
ആതമാവിന്നുള്ള പ്രത്യേക സ്വഭാവം മറെറാരു പദാത്ഥത്തി
ന്‍െറയും നിലവാരത്തിലേക്ക് തരംതാഴത്തുവാന്‍ സാദ്ധ്യമല്ല."
(കണ്ടെത്തിയിട്ടില്ലാത്ത ആത്‌മാവ്)
കാറല്‍ ജെ. ജൂങ്ങ” പറഞ്ഞ സത്യംതന്നെയാണു” ഭഗവദ്
ഗീതയില്‍ പ്രസ്താവിച്ച ആതമതത്വവും. ഈ ആത്‌മജ്“ഞാന
മില്പാത്തവനു“, അതായതു ഒരു വ്യക്തിയിലെ “ഞാന്‍ ' എന്ന
75
ചൈതന്യത്തെ തിരിച്ചറിയവാന്‍ ശേഷിയില്ലാത്ത വ്യക്തിക്ക്
പുനര്‍ജ്ജന്മസിദ്ധാന്തം ഒട്ടം മനസ്സിലാവുകയില്ല. ആത്‌മ
ജാഞാനിക്കു മാത്രമെ, പൂര്‍വ്വജന്മ, പുനര്‍ജ്ജന്മ സിദ്ധാന്തങ്ങഠം
വ്യക്തമായി മനസ്സ്സിലാവുകയുള്ള. ആത്‌മാവിന്‍െറ സത്ത ആധു
നികശാസ്ത്രജ“ഞന്മാരില്‍ അഗ്രേസരരായ മനീഷികഠം അംഗീക
രിച്ചിട്ടള്ളതാണു്. യൃക്ത്യാഭാസങ്ങഠംകൊണ്ടു” ആ ഉണ്മയെ നി
ഷേധിക്കുവാന്‍ സാദ്ധ്യമല്ല. ആത്‌മാവിന്‍െറ സത്തയെപ്പററി
ഭഗവദ്‌ഗീതയില്‍ ഭഗവാന്‍ അജ്ജുനനോട് ഇങ്ങിനെ പറയുന്ന:
“ “മമൈവാംശോ ജീവലോകെ
ജീവഭൂത: സനാതനഃ
മനഃഷഷ്യാനീന്ദ്രിയാണി
പ്രകൃതിസ്ഥാനി കഷ്തി' 1/7
അത്ഥം: ' “ഈ ജീവാത്‌മാവു”് എന്‍െറ തന്നെ സനാതനമായ
അംശമാകുന്നു. അതാകട്ടെ പ്രകൃതിയില്‍ ലയിച്ചുകിടക്കുന്ന മന
സ്സ്, ഇന്ദ്രിയങ്ങഠം എന്നീ ആറെണ്ണുത്തെയും (മനസ്സ്, കണ്ണ്,
മക്ക”, ചെവി, ത്വക്ക്, നാക്കു) ഈ ലോകത്തിലേയഷ്ക്കാകര്‍ഷി
ക്കുന്നു".
ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന മഹത്തായ “ഞാന്‍ ' എന്ന
പരമസത്യത്തിന്‍െറ ഒരു അംശം മാത്രമാണു” ജീവരാശികളില്‍
കളിയാടുന്ന “ഞാന്‍ ' എന്ന ചേതന. ഈ ഭവനത്തിലെ ബ്ബഹ
ത്തായ ആ പരമസത്യമാണു” ഭഗവദ്ഗീതയിലെ “അഹം'
എന്ന ശ്രീകൃഷ്ണഭഗവദ് കഥാപാത്രം. ആ വിരാഠംപുരുഷന്‍െറ
ഒരംശമാണു് അജ്ജുനന്‍ എന്ന ചേതനയും. നമ്മുടെ നിരീശ്വര
ന്മാരെപ്പോലെതന്നെ അജ്ജുനനും സ്വന്തം ശക്തിയെ അറിയാ
തെ വ്യാകലപ്പെടുന്നു. അയാളെ നോക്കി ഭഗവാന്‍ ഇങ്ങിനെ പ
റയുന്നു: “ “ഒരു ശരീരത്തെ വിട്ടപോകുന്നതും അഥവാ ആ ശരീര
ത്തില്‍ത്തന്നെ സ്ഥിതിചെയ്ത്ുകൊണ്ടു” വിഷയങ്ങളെ അനുഭവി
ക്കുന്നവനുമായ, ആതമചൈതന്യത്തെ അജ്‌ഞരായ മൂഡന്മാര്‍
അറിയുന്നില്ല. അറിവാകുന്ന കണ്ണുള്ളവര്‍ അതായതു” ജ്ഞാനി
കഠം ആ ആത്‌മാവിനെ അറിയുന്നു".
ഈ ആത്‌മീയതത്വത്തെ ശരിക്കും മനസ്സിലാക്കിയ ഒരു
മഹാശാസ്ത്രജ്‌ഞനായിരുന്നു വില്യം ജെയിംസ്. അദ്ദേഹം
തന്‍െറ “സൈക്കോളജി” എന്ന ഗ്രന്ഥത്തിലെ 176൦ പേജില്‍
ഇങ്ങിനെ പറയുന്നു:
“* “ഞാന്‍ എന്തു കാരൃത്തെപ്പററി വിചാരിച്ചാലും അതോ
ടൊപ്പംതന്നെ എന്‍െറ വ്യക്തിഗതമായ, അതായതു” എന്നെപ്പ
ററിത്തന്നെയുള്ള ഒരു ബോധം എനിക്കുണ്ടാകുന്നുണ്ട്. അതോ
ടൊപ്പം ഇങ്ങിനെ ചിന്തിക്കുന്നവന്‍ “ഞാന്‍' ആണെന്ന ഒരു
6
പ്രതീതിയും എനിക്കുണ്ടാകുന്നു. അങ്ങിനെ നോക്കുമ്പോഠം ഈ
“ഞാന്‍” എന്നതിനു രണ്ടു ഭാഗങ്ങളണ്ടെന്ന് തെളിയുന്നു. ഒന്നു്
അറിയേണ്ടവന്‍, രണ്ടാമതു” അറിയയന്നവന്‍. ഒന്നു” വിഷയം,
മറേറതു” വിഷയി, ഇതില്‍ രഞ്ടുപക്ഷങ്ങഠം സ്തുഷ്യമായി നമു
ക്ക് തിരിച്ചറിയാന്‍ കഴിയുന്നു. “എന്നെ' എന്നു ഒന്നാമത്തേതി
നേയും "ഞാന്‍ ' എന്നു” രണ്ടാമത്തേതിനേയ്യം വിളിക്കാം. ഇതു
ഒന്നിന്‍െറ രണ്ടു വശങ്ങളാണെന്നു" ാന്‍ മന:പൂര്‍വ്വം പറഞ്ഞ
താണു“. ഇവ രണ്ടും രണ്ടല്പ. എന്തുകൊണ്ടെന്നാല്‍ ഈ ചേതന
യെ തിരിച്ചറിയുന്ന ശ്രമത്തില്‍തന്നെ “ഞാന്‍ ' “എന്നെ' എന്നി
വയുടെ അഭിന്നത സ്വയം തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. സാ
മാന്യ ബുദ്ധിക്ക്” ഈ വസ്തമൃത നിഷേധിക്കുവാന്‍ സാദ്ധ്യമല്ല".
വില്യം ജെയിംസ് പറഞ്ഞതിനത്ഥം മറെറാന്നുമല്പ. നാം
എന്തു വിഷയത്തെപ്പററി ചിന്തിച്ചാലും ഞാനാണ് ചിന്തിക്കു
ന്നതു” എന്ന ബോധം നമുക്കുണ്ടാകുന്നു. ഈര്‍ജ്ജമാണ് ചിന്തി
ക്കുന്നതെന്നു” ഗീത പറയുന്നതായി വിമൂഡന്മാരേ പറയയകയുള്ള.
ഈയൊരു വസ്തുത പാശ്ചാത്യ യുക്തിവാദത്തിന്‍െറ പിതാവായ
ഡേഷ്ണ്ണാര്‍ട്ടെ ഇങ്ങിനെ വെളിപ്പെടുത്തിയിട്ടുണ്ടു:
00൨170__ഞാന്‍ ചിന്തിക്കുന്നു.
1-130__അതുകൊണ്ട്
ടി “ഞാന്‍” ഉണ്ടു”.
ഗീതയില്‍ പറഞ്ഞ “വിരാട്ടായ ഞാന്‍” എന്ന സത്തയെ,
ശ്രീകൃഷ്ണഭഗവാന്‍െറ പരമാത്‌മ സത്തയെപ്പററി അമേരിക്കന്‍
തത്വചിന്തകനായ എമേഴ്‌സന്‍ “ഉപര്യാത്‌മാവ്” (൨൦൧-ടഠഡി)
എന്നാണ് അഭിസംബോധന ചെയ്തിട്ടുള്ളതു”. അദ്ദേഹം ആത്മാ
വിനെപ്പററി പറയുന്നതിങ്ങനെയാണ്:
“ ൦൦15 ൨൦ 50] ഡാ ഉില്മ"" (ആത്‌മാവു് മഹത്തും എ
ന്നാല്‍ സരളവുമാകുന്നു.) (൯൦ ഗ-ടഠധി)
ഗീതയില്‍ ഭഗവാന്‍ പറഞ്ഞ ആത്‌മതത്വംതന്നെ എമേഴ്
സനും പറയുന്നു: "൩൦ ട1ന൬൬165 09750൩ യ 12 ബട 1൧0
൬0725116 ൨00, 000൩65 ൭00". (11൨൦ ൨൪൦൧-50)
" “ഈശ്വരനെ സ്വഭാവവൈശിഷ്യ്യത്തോടെ ഉപാസിക്കുന്ന
ഏററവും ലളിതസ്വഭാവിയായ മനുഷ്യന്‍ ഈശ്വരനായിത്തീരു
ന്നു."
ആത്‌മജ്ഞാനമില്പാത്ത ഈശ്വരനിഷേധികളെ വിമൂഡ
ന്മാര്‍ എന്നാണ് ഗീത പറയുന്നതു”. പക്ഷെ, എമേഴ്‌സന്‍ പറ
യൃന്നതു” അവര്‍ ഭിരുക്കളാണെന്നാകുന്നു. ഈശ്വരന്‍ അവര്‍ക്കു്
പ്രത്യ്യക്ഷമാകുന്നില്ല.;
77
“ഠി ന നമര നട് നബ 0 ഠോഖദ്ഥഠിട””
(ന്നം ഠം”)
ഭീരുക്കളുടെ മുമ്പില്‍ ദൈവം സ്വയം പ്രകടമാകുന്നില്പ.
(പരമാത്‌മാവു")
ചിലക്ക് ഈശ്വരവിശ്വാസമില്പ. കാരണം ഈശ്വരന്‍
അവക്കു” പ്രത്ൃക്ഷമായിട്ടില്ല. മററു ചിലക്ക് ആത്‌മവിശ്വാ
സമില്പ. കാരണം അവര്‍ ആത്‌മാവിനെ കണ്ടിട്ടില്ല. കാ
ണാത്തതൊക്കെ ഇല്പാത്തതാണെന്നു”് വിശ്വസിക്കല്‍ യുക്തിയല്ല,
അന്ധവിശ്വാസമാകുന്നു, ഒരുവനു” അവന്‍െറ മസ്‌തിഷ്കത്തില്‍
എത്ര സെല്ലൂകഠം ഉണ്ടെന്നറിയില്പ. അവന്‍ ആ സ്പെല്ലുകഠം
കണ്ടിട്ടില്ല. അതിനാല്‍ തനിഷ്ക്” മസതിഷ്ണമോ, അതില്‍ സെ
ലൂകളോ ഇല്ലെന്നു വിശ്വസിച്ചാല്‍ അതൊരു അത്ഭൂുതമല്പ. ഈ
ശ്വരവിശ്വാസവും, ആത്മജ്ഞാനവും ഇല്പാത്തവരെപ്പഹി ഗീത
സ്ക്ക പറയുവാനുള്ളതു തന്നെയാണ് എമേഴ്‌സനും പറഞ്ഞിട്ടുള്ള
തു”. ഗീത ഒരു മഹത്തായ ഗ്രന്ഥമാണെന്നു”് അദ്ദേഹം പ്രസ്
താവിച്ചിട്ടുമുണ്ടു.
* “എല്ലാം ഈശ്വരനാണുണ്ടാക്കിയതെങ്കില്‍ ഈശ്വരനെ
ആരുണ്ടാക്കി? "" എന്നു” ചിലര്‍ ചോദിക്കുന്നു. ഇതു" ശാസ്്ര്യ
ജ്ഞാനം ഒട്ടുമിപ്പാത്തവരുടെ ചോദ്യമാണു. രണ്ടുവിധം പദാർ
ത്ഥഞ്ങഠം പ്രപഞ്ചത്തിലുണ്ടെന്നു” ശാസ്ത്രം പറയുന്നു. ശാശ്വത
മായ വസ്തുക്കളും, താല്‍ക്കാലിക വസ്തുക്കളും. പരമാണക്കഠം
എന്നും നിലനില്‍ക്കുന്നു. അവയെ ആരും ഉണ്ടാക്കേണ്ട. എന്നാല്‍
അവയില്‍നിന്നും വസ്ത്രക്കളെ ഉണ്ടാക്കുവാന്‍ ഒരു മഹാപ്രതിഭ വേ
ണം. ഹൈഡ്രജന്‍ അണുക്കളും, ഓക്ട്രിജന്‍ അണുക്കളും ഒരളവില്‍
ഒത്തുചേരുമ്പോഠം വെള്ളമുണ്ടാകുന്നു. ഇവിടെ “ “ വെള്ളമുണ്ടാക്കി
യതു” ഹൈഡ്രജന്‍ അണുക്കളം, ഓക്സിജന്‍ അഞക്കളമാണെങ്കില്‍,
അവയെ ഉണ്ടാക്കിയതാരാ? എന്നു ചോദിഷ്ക്കുന്നതു” മണ്ടത്തമാ
ണ്. അതിലും മുഴുത്ത മണ്ടത്തരമാണു” ഈശ്വരനെ ആരുണ്ടാ
ക്കി എന്നു” ചോദിക്കുന്നതു”. ഈശ്വരന്‍ ശാശ്വനാമാണു”.
എറിക്ക്? ഫ്രോമുപ ആത്മാവും
ആത്മാവിന്‍െറ അസ്തിത്വത്തെ നിഷേധിച്ചുകൊണ്ട്” ഇട
മറുകവര്‍കരം ഇങ്ങിനെ ചോദിക്കുന്നു: * ആത്മാവാണു” ജീവ
നെങ്കില്‍ അതിനു” ഓക്ലിജന്‍െറ ആവശ്യമെന്ത്? ആത്‌മാവി
നു” എന്തുകൊണ്ടു വായയവില്പാത്തിടത്തു” ജീവിച്ചുകൂടാ?"'
(ഭ. വി. പ. പേജ്. 158)
ഈ ചോദ്യങ്ങളില്‍നിന്നും ആത്‌മാവില്ലെന്നു” എങ്ങിനെ
തെളിയും? ആത്‌മാവെന്നുപറഞ്ഞാല്‍ എല്ലാവരിലും ഉള്ള
“ഞാന്‍ ' എന്ന ചൈതന്യമാണു്. അപ്പോഠം ആ ചൈതന്യം
ചോദ്യകര്‍ത്താവിലുമുണ്ടു്. ഈ ചോദ്യങ്ങഠം അദ്ദേഹം ആത്‌മ
നിഷ്കമായി തിരിച്ചുപിടിഷ്ക്കുട്ടെ. “ “ഞാനാണ് ജീവനെങ്കില്‍
എനിഷ്ക്കു” ഓക്റിജന്‍െറ ആവശ്യമെന്തു്? എനിക്കെനത്തുകൊണ്ട്
വായുവില്ലാത്തിടത്തു ജീവിച്ചുകൂടാ?"' എന്നു ശ്രീമാന്‍ ഇടമറുക
വര്‍കഠം തന്നോടുതന്നെ ചോദിച്ചാല്‍ ഈ ചോദ്യങ്ങാഠംക്കുത്തരം
കിട്ടുമല്ലൊ.
ആക്ഷേപകന്‍ തുടര്‍ന്നു പറയുന്നു; “ “നമ്മുടെ ശരീരത്തിലെ
കോശകങ്ങാം ഓക്സിജനെ സ്വീകരിക്കുകയും, സാവധാനത്തിലുള്ള
ദഹനം നടക്കുകയും ചെയ്യുന്നു. ഇതാണു” ശ്വാസോച്ഛുവാസമെന്ന
ശാരീരിക പ്രവര്‍ത്തനം" (ഭ. വി. പഠനം പേജ്. 158)
ഇവിടെ വിമര്‍ശകന്‍ ഒരു യുക്തിഹീനതയില്‍ചെന്നു ചാ
ടിയിരിഗ്ക്ശൂന്നു. നമ്മുടെ ശരീരത്തിലെ കോശങ്ങഠം ഓക്ണിജനെ
സ്വീകരിക്കുന്നതെപ്പോഴാണു”? ഏകവചനത്തില്‍ പറയാം. ന
മ്മുടെ എന്നതിന്‍െറ ഏകവചനം എന്‍െറ എന്നാകുന്നു. എന്‍െറ
ശരീരത്തിലെ കോശങ്ങഠം ഓക്റിജനെ സ്വീകരിക്കുന്നതെപ്പോ
ഓണ? '' “ഞാന്‍ എന്ന ചൈതന്യം എന്‍െറ ദേഹത്തില്‍ നില
നില്‍ക്കുമ്പോഠംമാത്രം. ശ്രീമാന്‍ ഇടമറുകിന്‍െറ ശരീരത്തിലെ
കോശങ്ങഠം ഓക്കിജനെ സ്വീകരിക്കുന്നതു” എപ്പോഴാണ്? അദ്ദേ
ഹത്തിലെ “ഞാന്‍? എന്ന ചൈതന്യം അദ്ദേഹത്തിന്‍െറ ശരീര
ത്തില്‍ നിലനില്‍ക്കുമ്പോഠംമാത്രം, അതായതു“ ആ “ഞാന്‍ ' എന്ന
ചൈതന്യം അദ്ദേഹത്തിന്‍െറ ശരീരത്തെ നിയന്ത്രിക്കുമ്പോഠം
മാത്രമേ അദ്ദേഹത്തിന്‍െറ ശരീരത്തിലെ കോശങ്ങഠം ഓക്ടിജനെ
സ്വീകരിക്കൂ. “ഞാന്‍' എന്ന ചൈതന്യം ദേഹം വിട്ടപോയാല്‍
പിന്നെ കോശങ്ങഠം പ്രവര്‍ത്തിക്കില്ല. അവഷ്ക്കു” ഓക്ണിജന്‍
സ്വീകരിക്കാന്‍ സാദ്ധ്യമല്പ. ഡോക്ടര്‍മാര്‍ ഓക്ണിജനേഷന്‍ ചെ
ത്ക്രിട്ടും ഇതുവരെ കോശങ്ങഠംക്ക്” അതുകൊണ്ടു” യാതൊരു പ്രയോ
ജനവുമുണ്ടായിട്ടില്ല. ഇതില്‍നിന്നെന്താണ് തെളിയുന്നതു"?
ഇടമറുക് പറയന്ന കോശങ്ങളേയും മററും പ്രവര്‍ത്തിപ്പിയ്ക്ുണ
79
മെങ്കില്‍ ശരീരത്തില്‍ “ഞാന്‍ ' എന്ന ചൈതന്യം അത്യന്താപേ
ക്ഷിതമാകുന്നു എന്നല്ലേ? അതു” പോയാല്‍ ശരീരം ജഡമാകും.
ഒരു രക്ഷയുമില്പ. പിന്നെ ആക്ഷേപകന്‍ പാരാട്ടുന്ന ശാസ്സ്ത്രീയ
പ്രക്രിയകളൊക്കെ വ്ൃത്ഥമാകും. അപ്പോഠം കോശങ്ങഠം ഓക്സി
ജനെ സ്വീകരിക്കുന്നില്പ. മേല്പറഞ്ഞ “ഞാന്‍” എന്ന ചൈത
നൃത്തിനാണല്ലോ ആത്‌മാവെന്നു” പറയുന്നതു”. ആത്‌മാവെ
ന്നൊന്നില്ലെന്നും, ആത്‌മജ്‌ഞാനം പ്രാകൃതവിശ്വാസമാണെ
ന്നും ഗീതാവിമര്‍ശകന്‍ പറയുന്നു. എന്നാല്‍ ആതമാവുണ്ടെ
ന്നുള്ളതിനെപ്പററി മഹാനായ മറെറാരു പ്രശസ്പനായ നവീന
ശാസ്ധ്രജ്‌ഞന്‍ പ്രസ്താവിച്ചതു” നിരീശ്വരന്മാര്‍ക്കുവേണ്ടിയല്ല,
ഈശ്വരവിശ്വാസികഠംക്കുവേണ്ടി ഞാനിവിടെ ഉദ്ധരിക്കട്ടെ.
ആ ശാസ്ത്രജ“ഞനന്‍െറ പേര്‍ എറിക്ക് ഫ്രരോം എന്നാകുന്നു.
അദ്ദേഹം മാനസികാപഗ്രഥനത്തില്‍ നിഷ്ണാതനായ ഒരു ശാസ്ത്ര
ജഞനാണ്. തന്‍െറ “സൈക്കോ അനാലിസീസ് ആന്‍റ്
റിലിജ്യന്‍” ' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഇങ്ങിനെ പറയുന്നു:
* “കലാശാല മനശ്ശാസ്ത്രം (മനശ്ശാസ്ത്രജ“ഞന്മാര്‍) പ്രകൃതി
ശാസ്ത്രത്തേയും, ഗവേഷണശാലാ സസ്പ്ൃദായങ്ങളേയും അനുകരി
ക്കാന്‍ ശ്രമിച്ചുകൊണ്ട്” ആതമാവിനെ ഒഴിച്ചു” മററു എല്ലാററി
നേയും അളന്നു”, എണ്ണ്ിയെടുക്കുകയാണ് ചെയ്യുന്നതു”.
(മാനസികാപഗ്രഥനവും, മതവും)
തുടര്‍ന്നുകൊണ്ടു” അദ്ദേഹം ഇങ്ങിനെ പറയുന്നു:
““ഗവേഷണശാലയില്‍വെച്ച” പരീക്ഷിക്കാവുന്ന മനു
ഷൃന്‍െറ വശങ്ങളെപ്പററി മനസ്സ്സിലാക്കുവാനാണ് അതു” (മന
ശാസ്ര്രം) ശ്രമിച്ചതു”. മനസ്സാക്ഷി, മൂല്യനിര്‍ണ്ണയങ്ങഠം, നന്മ
തിന്മകളുടെ അറിവു“ എന്നിവയൊക്കെ മനശ്ശാസ്ര്രത്തിന്‍െറ
പരിധിക്കപ്പുറമുള്ള പ്രശ്ങ്ങളാണെന്നും, അവയൊക്കെ ആത്‌മീ
യധാരണകളാണെന്നും അതു” അവകാശപ്പെട്ട '". (അതേ പുസ്തകം)
ആ മനശ്ശാസ്രരജ്‌ഞന്‍ ഇങ്ങിനെ തുടരുന്നു:
"* മനശ്ശാസ്ര്രം അതിന്‍െറ പ്രധാന ചര്‍ച്ചാവിഷയമാകേ
ണ്ടിയിരുന്ന ആത്‌മവിനെപ്പററി അറിവില്ലാത്ത ഒരു ശാസ്ത്ര
മായിത്തീര്‍ന്നു'' (അതേ പുസ്തകം)
പക്ഷെ എന്തൊരനായാസമായിട്ടാണ് ആത്‌മാവിനെ
ഇടമറുക് നിഷേധിക്കുന്നതു?
* “ഇതൊക്കെ തെളിയിക്കുന്നതു” ജിവന്‍ എന്നു പറയുന്നതു"
ശരീരത്തില്‍നിന്നു ഭിന്നമല്ലെന്നാണ്. രാസപ്രവര്‍ത്തനഫല
മായയണ്ടാകുന്ന ഒരു പ്രത്യേകതരം ഈര്‍ജ്ജമാണ് ജീവന്‍ ''
(ഭ. വി. പ. പേ. 158)
൫0
ജീവനെപ്പററി അനുസന്ധാനങ്ങാഠം നടത്തിയ ശ
ജാാഞന്‍ അന്ധാളിച്ചുനില്‍ക്കുന്നു. ഇടമറുക്” ഒററവാക്ൃത്തില്‍
ജീവന്‍െറ ഉല്പത്തി കണ്ടുപിടിച്ചു. പക്ഷെ, നമുക്കു” ആക്ഷേപ
കന്‍െറ ഈ നൂതന വിജ്‌ഞാനം ആവശ്യമില്പ. കാരണം, ശാ
സ്റ്രജ്‌ഞന്‍ പറയുന്നതു” അതു” വിജഞാനമല്ല, അജ”ഞാനമാ
ണെന്നാണ്. നിരീശ്വരവാദികളം അന്ധവിശ്വാസികാംതന്നെ.
മനശ്ശാസ്ധ്രജ്‌ഞനായ എറിക്ക്* ഫ്രരോം ജീവനെപ്പററി ഇങ്ങിനെ
യാണ് പറയുന്നതു്
* “ജീവന്‍ അതിന്‍െറ ജീവശ്ശാസ്ര്പരമായ വശങ്ങളിലൂടെ
നോക്കുമ്പോഠം ഒരത്ഭുത സംഭവവും രഹസ്യവുമാകുന്നു. മനുഷ്യ
നോ? അവന്‍െറ മാനുഷികവശങ്ങഠംവെച്ചു നോക്കുമ്പോഠം അ
വനും ആഴം കാണാത്ത ഒരു രഹസ്യമാകുന്നു."'
(മനുഷ്യന്‍ ഒരു വസ്തുവല്ല)
മഹാനായ ഫ്രരോം ആത്‌മാവിപ്പുററി പറഞ്ഞിട്ടുള്ള സത്യം
ഭഗവദ്ഗീതയില്‍ ഗീതാകാരന്‍ ഉപദേശിച്ചിട്ടുള്ളതില്‍നിന്നും
ഒട്ടും ഭിന്നമല്പ. അദ്ദേഹം ഇങ്ങിനെ പറയുന്നു: “മനുഷ്യന്‍െറ
ആതമാവു*, ഓരോ വ്ൃക”തിയുടേയും അനുപമമായ അന്തസ്സത്ത
യാകുന്നു' അതു” ദുരൂഹവും, വണ്ണിക്കുവാന്‍ കഴിയാത്തതുമാ
കുന്നു". (അതേ പുസ്പകം)
ആ ആതമമാവു“ അച്ചേദ്യവും, അദാഹ്യവുമാണെന്നു” ഗീത
പറയുന്നു. (2/2) അതായതു” ആതമാവിനെ മുറിക്കുവാനോ,
ചുട്ടെരിക്കവാനോ സാദ്ധ്യമല്ലെന്നാണു് ഗീത പറയുന്നതു”.
ആതമാവില്ലെന്നു” പറയന്ന നിരീശ്വരവാദിയുടെ യക്‌തി
വാദത്തിന്‍െറ നട്ടെല്ലൊടിക്കുവാന്‍ ഒരു വിദ്യയേയുള്ള. ആത്‌മാ
വിനെപ്പററി ആധുനിക ശാസ്സ്രരജ“ഞന്മാര്‍ എനതഞ്ചെല്പാം പറഞ്ഞി
ട്ടുണ്ടോ അതെല്ലാം പുറത്തു” കൊണ്ടുവരിക. എങ്കില്‍, ശാസ്ത്ര
ത്തിന്‍െറ പേരില്‍ നിരീശ്വരന്മാര്‍ ബഹളം കൂട്ടുകയില്ല.
ഡോ. ഗുസ്താഫ് സ്്പോംബെര്‍ഗ്ഗ്" വാഷിങ്ട്ടണിലെ കാര്‍
ണേയ് ഇന്‍സ്റ്റിററൃട്ടിലെ ഒരു ജ്യോതിശ്ശാസ്ത്രജഞനാണു. അദ്ദേ
ഹം * 'പ്രപഞ്ചത്തിന്‍െറ ആത്‌മാവു"' 1൧൦ 5ഠധി പ് ൦ സട
എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. അതു” നിരീശ്വരവാദികഠം
ഒരു തവണ വായിച്ചാല്‍ ആത്‌മാവെന്താണെന്നു* മനസ്സിലാകും,
തീര്‍ച്ച.
തആത്മാവെന്നതു* കെട്ടുകഥയോ?
1933ല്‍ ഭാതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടി
യ ഭാതികശാസ്സ്രജ്ഞനാണ് എര്‍വിന്‍ ഷ്രോഡിംഗര്‍. 1961-ല്‍
അദ്ദേഹം അന്തരിച്ചു. അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
ആത്മനിഷേധികളായ നാസ്ത്ികന്മാര്‍ ആധുനിക ശാസ്ത്രത്തോട്
അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ ആ പുസ്തകം ഒന്നു വായിച്ചു
പഠിക്കണം. ലട 110൦" എന്നാണു” അതിന്‍െറ പേര്‍. ശ്രി
മാന്‍ ഇടമറുക് അതു കണ്ടിരുന്നുവെങ്കില്‍ “ ആത്മാവെന്ന കെട്ടു
കഥ" എന്നു കൊട്ടിഘോഷിക്കാന്‍ ധൈയ്ൃയപ്പെടുമായിരുന്നില.
ആത്മാവിനെപ്പററിയുള്ള പ്രഷാഡിംഗറുടെ സുപ്രധാനമായ ഒര
ഭിപ്രായം നിമ്മത്സരബുദ്ധികളായ ധമ്മബന്ധുക്കളുടെ ശ്രദ്ധക്കാ
യി ഇവിടെ രേഖപ്പെടുത്തട്ടെ.
* * മഹത്തായ പ്രാചീന ഉപനിഷത്തുക്കളില്‍ (വ്യക്തിയുടെ
ആത്മാവു“ സര്‍വ്വജ്ഞനും, സര്‍വ്വവ്യാപകനും, ശാശ്വതനുമായ
പരമാത്മാവിനു' തുല്യമാണ്) ആത്‌മാവു“ ബ്രഹ്മത്തിന് തുല്യ
മാണെന്ന അംഗീകാരം ഭാരതീയ ചിന്തയില്‍ ഒരിക്കലും ഈശ്വ
രനിന്ദയെയല്ല, മറിച്ച് ഈ ലോകത്തില്‍ നടന്നിട്ടുള്ള സംഭവ
ങ്ങാഠംക്കുള്ളിലേക്കുള്ള അഗാധമായ ചുഴിഞ്ഞുനോട്ടത്തെയാണ്
പ്രതിനിധീകരിഗ്ക്കുന്നതു”. വേദാന്തപണ്ഡിതന്മാരെല്പാം തന്നെ
എല്ലാ ചിന്തകളിലും വെച്ചേററവും ഉത്തമമായ ചിന്തകളെ തങ്ങ
ളടെ മനസ്സില്‍ സത്യമായും സാക്ഷാല്‍ക്കരിഴ്ത്കൂുന്നതിനായിട്ടാണ
പരിശ്രമിച്ചിട്ടുള്ളതു”"'. (വാട്ട് ഈസ് ലൈഫ്)
നിത്യനായ “ഞാന്‍' എന്ന ചൈതന്യത്തെപ്പററി അതേ
പുസ്തകത്തില്‍ ശ്രോഡിംഗര്‍ ഇങ്ങിനെ പറയുന്നു:
“ “ഈ “ഞാന്‍' എന്ന ചൈതന്യത്തെ നിങ്ങഠം സൂക്ഷ്മമായി
അപഗ്രഥിച്ചാല്‍, എനിയ്ക്കു” തോന്നുന്നതു”, അനുഭവങ്ങളും, ഓമ്മ
കളം എന്ന ഏകതത്വങ്ങളുടെ സമാഹാരത്തേക്കാഠം അല്ലം കൂടുത
ലായിട്ടുള്ള, അവ സമാഹരിച്ചു” വെച്ചിട്ടുള്ള അടിസ്ഥാന വസ്തു
വേക്കാഠം ഉപരിയായിട്ടുള്ള, ഒന്നാണെന്നു” വ്യക്തമാകും. അ
പ്പ്യോഠം ഒരു വിമൂരദേശത്തെത്തിയ അനുഭൂതി നിങ്ങഠംക്കുണ്ടാകും.
അവിടെ സ്വന്തം സ്നേഹിതരെ നിങ്ങഠം കാണുകയില്ല, പുതിയ
കൂട്ടുകാരെ കിട്ടുകയും ചെയ്യും”. (അതേ പുസ്തകം)
ഈ അപഗ്രഥനപഠനമാണു” പല യുക്‌തിവാദിഗുരുക്ക
ന്മാര്‍ക്കുമില്പാത്തതു”. അവരിലെ “ഞാന്‍” എന്ന ചൈതന്യ
ത്തെ അപഗ്രഥിച്ചാല്‍, മറെറാരു ആധുനികലോകത്തില്‍ അവര്‍
എത്തിച്ചേരുമെന്നാണു” സൂര്യപുരുഷനായ മഹാശാസ്സ്രജഞന്‍
പറയുന്നതു”. ആനന്ദസന്ദായകമായ ആ ലോകത്തിന്‍െറ അനു
82
ഭൂതി ശരീരം തന്നെയാണു” ആതമമാവെന്നു പറയയന്നവര്‍ക്ക?
ഒരിക്കലും കിട്ടുകയില്ല. ഭഗവദ്‌ഗീതാ വിമര്‍ശനപഠനം എഴു
തന്നതിനു” മുമ്പായി ശ്രീമാന്‍ ഇടമറുക്” മഹാന്മാരായ ആധുനി
ശാസ്ത്രജ്‌ഞന്മാരുടെ ചിന്താഗതികഠം പഠിക്കേണ്ടതായിരുന്നു.
അങ്ങിനെ ചെയ്യാതിരുന്നതുകൊണ്ടു്” അദ്ദേഹത്തിന്‍െറ വിമര്‍
ശനപഠനം അതൃന്തം ബാലിശവും വ്ൃത്ഥവുമായിത്തീര്‍ന്നിരി
ക്കുന്നു.
ഭഗവദ്‌ഗീതാവിമര്‍ശനപാഠകന്‍ “ഞാന്‍” എന്ന ചൈത
നൃമായ ആത്‌മാവു” എന്നൊന്നില്ലെന്നു” സമര്‍ത്ഥിക്കുവാന്‍
തന്‍െറ ഗീതാവിമര്‍ശനത്തില്‍ ശ്രീശങ്കരാചാര്യരുടെ “വിവേ
കചുഡാമണി'യിലെ ശ്ലോകത്തിന്‍െറ അത്ഥം ഇങ്ങിനെ ഉദ്ധരി
ച്ചിരിക്കുന്നു;
* “സ്വസ്വരൂപംകൊണ്ടു” നിത്യനായും, ഞാന്‍ എന്ന വൃവ
ഹാരത്തിനു” ആശ്രയമായുയം ഒരു ചൈതന്യഭാവം ഉണ്ടു”. അവന്‍
ജാഗ്രത്, സ്വപ്ലം, സുഷുപ്‌തി എന്നീ മൂന്നവസ്ഥകഠംക്ക്” സാ
ക്ഷിയും, അന്നമയം, പ്രാണമയം, മനോമയും, വിജ്‌ഞാനമയം,
ആനന്ദമയം എന്നു പറയപ്പെടുന്ന അഞ്ചു കോശമങ്ങളില്‍നിന്നു”*
ഭിന്നനുമാകുന്നു.
വിവേകചചുഡാമണിയിലെ ആത്‌മനിരൂപണമെന്ന പ്രക
രണത്തിലെ 12/7പാം ശ്ലോകത്തിന്‍െറ അത്ഥം മാത്രമേ ഇടമറുക്
കൊടുത്തിട്ടുള്ള. ആ ശ്ലോകം അനുവാചകരുടെ ശ്രദ്ധക്കായി
ഇവിടെ ഉദ്ധരിക്കട്ടെ:
അസ്‌തി കശ്ചിത് സ്വയംനിത്ൃമഹം
പ്രത്യയലംബനഃ
അവസ്/ഥാത്രയസാക്ഷീ സന്‍പഞ്ച
കോശവിലക്ഷണഃ
ഈ ശ്രോകത്തില്‍ പറഞ്ഞ “ഞാന്‍ ' എന്ന ചൈതന്യം ഇ
ലാത്ത ഒന്നാണെന്നു” തെളിയിക്കുവാന്‍ വിമര്‍ശകനു* കഴിഞ്ഞി
ട്ടില്ല. അതിനുള്ള യുക൦തിശരങ്ങാം അദ്ദേഹത്തിന്‍െറ യുക്‌തി
തൂണീരത്തിലില്ലതന്നെ. ജാഗ്രത്, സ്വപ്പം, സുഷൃഫ്ഠി എന്നീ
അവസ്‌ഥകരംക്ക് സാക്ഷിയായി 'ഞാന്‍” എന്ന ആത്‌മാവു്
എന്നൊന്നില്ല എന്നു” യക൦തിയുക്‌തം സമത്ഥിഷ്ക്കുണ്ടതു” ഇടമ
റുകിന്‍െറ കടമയായിരുന്നു. അന്നമയം, പ്രാണമയം, മനോ
മയം, വിജ്‌ഞാനമയം, ആനന്ദമയം എന്ന അഞ്ചു കോശങ്ങള
ണ്ടോ, ഇല്പയോ എന്നും, ഉണ്ടെങ്കില്‍ അവയില്‍നിന്നു ആത്‌മാ
വു” വൃതിരിക്‌തനല്ലെന്നും സ്‌ഥാപിക്കാന്‍ കഴിയാതെ അദ്ദേ
ഹം ഇങ്ങിനെ സമര്‍ത്ഥമായി തടിതപ്പുന്നതു” നോക്കുക: “ “ഇ
തില്‍നിന്നെല്പാം വ്ൃക്‌തമാകുന്നതു” മനുഷ്യരുടെ ശരീരത്തില്‍
നിന്നു” ഭിന്നമാണ് ആതമാവെന്നും, ഒരാഠം മരിക്കുമ്പോഠം
83
ആതമാവു-” പുതിയ ശരീരത്തെ പ്രാപിക്കുമെന്നുമാണല്ലോ.
ഒരാഠം വസ്ത്രം മാറുന്നതുപോലെയാണു” ആത്‌മാവു൦ ശരീരങ്ങളെ
മാറുന്നതെന്നു” ഒരു ഭാഗത്തു” പറഞ്ഞിരിക്കുന്നതും നാം കാണുക
യൃണ്ടായി”? (ട. വി. പ. പേജ് 194)
ഇവിടെ ഇടമറുകവര്‍കഠം ഗീതാവചനത്തെ ബലമായി
കോട്ടിവളച്ചിരിക്കുന്നു. മരിക്കുന്ന വ്യക്തി ശരീരം വിട്ടുകഴി
ഞ്ഞാല്‍, റെഡീമെയ്‌ഡായി ഉണ്ടാക്കിവെച്ച ശരീരത്തില്‍ ചെ
നനുകയറുന്നു എന്നായിരിക്കാം അദ്ദേഹത്തിന്‍െറ ധാരണ. അതു്
ശരിയല്ല.
ഒരു കുരങ്ങു” ഒരു മരത്തില്‍നിന്നും മറെറാരുമരത്തില്‍ ചാടും
പോലെ" ആത്മാവു“ ഉണ്ടാക്കിവെച്ച ശരീരത്തില്‍ കയറിക്കൂടു
ന്നു എന്നു യാതൊരു വിവരമില്ലാത്തവര്‍ പറയാറുണ്ടു്. ആ
അത്ഥം വരത്തക്കവിധത്തിലാണ് വിമശകന്‍െറ വ്യാഖ്യാനം.
ജീവാത്മാവു' ഉണ്ടാക്കിവെച്ച ശരീരത്തില്‍ കയറുകയല്ല, സ്വയ
മേവ ശരീരം ഉണ്ടാക്കുകയാണ് ചെയ്യുന്നതു”. പുരുഷന്‍െറ വീ
രൃയവും, സ്ര്രീയുടെ അണ്ഡവും വന്നുചേരുമ്പോഠം സൃഷ്ടിയുടെ പ്ര
ക്രിയ നടക്കുന്നു. ആ സന്ദര്‍ഭത്തില്‍ ജിവാത്‌മാവു“് ആ വീര്യാ
ണ്ഡമിശ്രത്തില്‍ ചെന്നുചേരുന്നു. അതു” ടഭ്രൂണമായിത്തീരുന്നു.
എന്നാല്‍, വീര്യവും അണ്ഡവും ഒത്തുചേരുന്ന എല്ലാ സമയത്തും
വീര്യാണ്ഡമിശ്രത്തില്‍ ജീവാത്‌മാവു“” വരികയില്ല. കമ്മക്ശേശ
ചോദിതനായ ജീവാത്‌മാവു* ഇന്ന സമയത്തു” ഇന്ന ഗര്‍ഭത്തില്‍
വന്നുചേരണമെന്ന നിയമം പ്രകൃതിയിലുണ്ടു്. ആ നിയമം
കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ശാസ്സ്രജ്ഞനും ശരീരധാരികളെ ഉണ്ടാ
ക്കുവാന്‍ കളമൊരുക്കുവാന്‍ സാധിന്ക്ും. ടെസ്റ്റ്ട്യൂബ് ശിശുക്കഠം
അങ്ങിനെയാണ് ഉണ്ടാകുവാനിടയാകുന്നതു'. നൂററാണ്ടുകളാ
യിട്ട് ടെസ്റ്റ്ട്യൂബ് ശിശുക്കളെ ഉണ്ടാക്കുവാനായി എത്രയോ
ശാസ്ത്രജ്ഞന്മാര കോടിക്കണക്കിനു” ഡോളര്‍ ചിലവഴിച്ചിട്ടണ്ടു”.
ഇരുപതാം നൂററാണ്ടില്‍ അവര്‍ പ്രസവിഷ്ണ്കാത്ത മച്ചിയുടെ ഗര്‍ഭ
ത്തില്‍ വീര്യാണ്ഡമിശ്രം കുത്തിക്കയററി, ജീവാതമാവിനു"
വരാന്‍ കളമൊരുക്കി. ഇവിടുത്തെ ശുനകനും, ശുനക്‌യുയം മററു
ഇതു് ചെയ്യുന്നുണ്ടു”. പ്രകൃതിദത്തമായ ററ്യബൂകരം കൊണ്ടു” അ
വരും കുഞ്ഞുങ്ങളുണ്ടാകുവാന്‍ കളമൊരുക്കുന്നു. എവിടെയോ
ശരീരം വെടിയുന്ന ജീവാതമാവുതന്നെയാണ” അതിനു് ആഗ
മി്ണ്കുവാനുള്ള കളമൊരുക്കുമ്പോഠം സമുചിതസമയത്തു” ഗര്‍ഭ
ത്തില്‍ വന്നുചേരുന്നതു”. അതു നിരാകരിഷ്ക്കുവാന്‍ ഒരു യൃക്തി
ക്കാരനും സാദ്ധ്യമല്ല, കാരണം അയാളും അയാളുടെ അമ്മയുടെ
ഗര്‍ഭത്തില്‍ അങ്ങിനെ വന്നുചേന്നവനാണ്. എന്നാല്‍, എങ്ങി
നെ വന്നുചേന്നു എന്നയാഠം അജ“ഞനാണെന്നു മാത്രം.
൫൭.
* “ ഒരാഠം വം മാററുന്നതുപോലെയാണ് ആതമാവു?
ശരീരങ്ങളെ മാററുന്നതെന്നു”"' ഇടമറുക്” പറയുന്നു.
ഗീ. വി. പ. പേജ്)?
അതു് ശരിയല്ല, ഗീതയില്‍ അങ്ങിനെയല്ല പറഞ്ഞിട്ടുള്ള
തു്. വനം മലിനമാകുമ്പോഠം അതു നമ്മരം അലക്കി വൃത്തി
യാക്കി വീണ്ടും ധരിഷ്ണുാറുണ്ടു”. പക്ഷെ, വന്്രുങ്ങഠം കീറര്‍പ്പറഞ്ഞു
പോകുമ്പോഴാണ് നാം ആ വ്യ്ര്രങ്ങളെ വലിച്ചെറിഞ്ഞു”, പുതി
യ വസ്ത്രങ്ങളെ അണിയുന്നതു“”. അങ്ങിനെ ശരീരം ജീണ്ണുമായി
ത്തീരുമ്പോഠം മാത്രമാണ് നാം പുതിയ ജന്മമെടുക്കുന്നതു”. പുന
ജ്ജന്മം തികച്ചും ശാസ്ത്ര്രീയമാകുന്നു. ഗീതാവചനം ശ്രദ്ധിക്കുക:
വാസാംസി ജീണ്ണാനി യഥാവിഹായ
നവാനി ഗൃഹ്‌ണാതി നരോ്പരാണി
തഥാ ശരീരാണി വിഹായ ജീണ്ണാ
നൃന്യാനി സംയാതി നവാനി ദേഹീ (-24)
“മനുഷ്യന്‍ ജീണ്ണിച്ച വ്യ്്ങ്ങളെ ഉപേക്ഷിച്ചു” പുതിയ
വ്ര്ര്രങ്ങഠം എടുക്കുന്നതുപോലെ, ആതമമാവു” പുതിയ ശരീരങ്ങ
ളെ പ്രാപിക്കുന്നു".
ഏതൊരു യുക്തിവാദിയും, ഏതൊരു ഈശ്വര_യയക്‌തിവാ
ദിയയം, തന്‍െറ ജീവിതത്തില്‍ നാലുതരം ഉടുപ്പുകളിടുന്നു. ശൈ
ശവം, കൌമാരം, യാവ൮൮നം, വാദ്ധക്യം എന്നിവയാണ് ആ ഉടുപ്പ
കഠം. സര്‍വ്വജ്‌ഞനെന്നു” ഭാവിഷ്ക്കുന്ന നിരീശ്വരനോടട” ചോദി
യക്കൂ, “ *താങ്കഠംം ശൈശവത്തില്‍നിന്നു” കൌമാരത്തിലേക്കും,
കൌമാരത്തില്‍നിന്നു് യരവ്വനത്തിലേക്കും കടന്ന നിമിഷം
ഓമ്മയയണ്ടോ? അറിഞ്ഞിട്ട്” വേണ്ടേ ഓമ്മയുണ്ടാകാന്‍ ?
പാവം, യരവ്വനത്തില്‍നിന്നും വാദ്ധകൃത്തിലേഷ്ണ്ൂു” ഏതു്
സെക്കന്‍റിലാണ് കടന്നതു” എന്നു” പറയാന്‍ അയാഠാകക്കൊക്കു
മോ? എന്തൊരു അസംബന്ധമായ ചോദ്യം എന്നു” പാമരന്
തോന്നാം. എന്നാല്‍ ഡ്രഷോഡിംഗര്‍ പറഞ്ഞതുപോലെ ഈയ പ്ര
ക്രിയയെ ഒന്നു് അപഗ്രഥിച്ചു” നോക്കൂ. അപ്പോം പല രഹസ്യ
ങ്ങളം മനസ്സിലാകും. ഈ രഹസ്യതഞ്ങഠം മനസ്സ്സിലാകാത്തവനു*
ഗീതയിലെ ശ്ലോകത്തിന്‍െറ അത്ഥം ഒട്ടം മനസ്സിലാവുകയില്ല.
ജീണ്ണുമായ ശരീരത്തേയാണ് ജീവാത്‌മാവു് വെടിയുയന്നതു"
അതു" ഉടന്‍ നൂതനമായ ജന്മമെടുക്കുന്ന. ഗീതാവിരോധിയായ
നാസ്‌തികനും, ഗീതാഭക് തനായ ഈ ലേഖകനും ശരീരം വെ
ടിയയമ്പോഠം പുതിയ ജന്മമെടുക്കും. ഒരു പ്രാവശ്യം ജനിച്ചു
പിന്നീട ജനിക്കില്പ എന്നു പറയുന്നതിനു” യാതൊരു യുക്തി
യൃമില്പ. ആതഃമാവിനു' മാത്രമേ പുനജ്ജന്മമുണ്ടാകൂ. അതായ
തു“ ദേഹാന്തര പ്രാപ്ലിയുണ്ടാകൂ. ആ ആതമാവാണ് “ഞാന്‍ '
എന്ന ചൈതന്യം.
പുനര്‍ജജന്മവിശ്വാസം
വ൮നര്‍ജ്ജന്മ സിദ്ധാന്തം അശാസ്ധ്രീയമാണെന്നു” സ്ഥാ
പിക്കുവാന്‍ ശ്രീമാന്‍ ഇടമറുക്” തന്‍െറ വിമര്‍ശനപഠനത്തിലെ
11൦ അദഭ്ധ്യ-യത്തില്‍ ഒരു ഭഗീരഥ പ്രയത്നം നടത്തുന്നു. ഈ
പരിശ്രമത്തില്‍നിന്നും ഒരു സത്യം വ്യക്തമായിട്ടുണ്ടു്.
ഭഗവദ്‌ഗീതയില്‍ പ്രതിപാദിച്ചിട്ടുള്ള പുനര്‍ജ്ജന്മ സിദ്ധാ
ന്തത്തെപ്പുററി അദ്ദേഹത്തിനു” ഒന്നുംതന്നെ മനസ്സ്ിലായിട്ടില്പ.
ആത്മാവെന്താണെന്നു” മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു
വ്യക്തി പുനര്‍ജ്ജന്മ സിദ്ധാന്തത്തെ പുച്ഛുിച്ചുതള്ളന്നു. ഈ പുച്ഛ
ത്തിന്‍െറ പുറകില്‍ കൊഴുത്ത അജ്ഞതയും, മുഴുത്ത അഹങ്കാരവു
മാണുള്ളതു”. നിരീശ്വരവാദികഠം എല്ലായ്‌പോഴും പുനര്‍ജ്ജന്മ
സിദ്ധാന്തം, അശാസ്സ്ര്രീയമാണെന്നു” പറഞ്ഞു?” യൃക്തിവാദം നട
ത്തുന്നു. അതിനാല്‍, എനിക്കിവിടെ കരണീയമായിട്ടുള്ളതു”
ആധുനിക ശാസ്ധ്രജ്ഞന്മാരാരെങ്കിലും പുനര്‍ജ്ജന്മസിദ്ധാന്തത്തെ
സാധുകരിച്ചിട്ടുണ്ടോ എന്നുള്ളതു” തെളിയിക്കുകയാണു്.
പാമരന്മാരെ കബളിപ്പിക്കാനായി ചില വിദ്വാന്മാര്‍ പു
നര്‍ജ്ജന്മ സിദ്ധാന്തം അശാസ്സ്മരീയമാണെന്നു* പറയുന്നു, ശാസ്ത്രം
എന്താണെന്നറിയാത്തവര്‍ അതു” കണ്ണടച്ച്” വിശ്വസിക്കുകയും
ചെയ്യുന്നു.
ആധുനിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നതുകൊണ്ടല്പല ഞാന്‍ പു
നര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നതു”. ഞാന്‍ ഈ ലോകത്തില്‍
ജനിച്ചവനാണു”. അതിനാന്‍ ഞാന്‍ ഇതിനുമുമ്പും ജനിച്ചിട്ടണ്ടെ
ന്നു” അടിയുറച്ച് വിശ്വസിക്കുന്നു. ഞാന്‍ എന്‍െറ ജീവിതത്തില്‍
ചെയ്തിട്ടുള്ള എല്പാ പ്രവൃത്തികളും ആവര്‍ത്തിച്ചിട്ടണ്ടു്. ജനനം
എന്ന ക്രിയയും എത്രയോ തവണ ഞാന്‍ ആവര്‍ത്തിച്ചിട്ടണ്ടു്.
ഇനി ആവര്‍ത്തിക്കുകയും ചെയ്യുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
എന്‍െറ പൂര്‍വ്വജന്മത്തെപ്പററി എനിക്ക് ഓര്‍മ്മയില്ല. അല്ലെ
കില്‍ ഒന്നും അറിയുന്നില്ല. അതുകൊണ്ടു” എനിക്ക് പൂര്‍വ്വജജന്മ
മില്ലെന്നു” വരുന്നില്ല. ഒരു കാര്യത്തെപ്പററി എനിക്ക്” അറി
യാം, അതുകൊണ്ടു” അതുണ്ട്” എന്നു” പറയയന്നതു” ശരിയാണു.
എനിക്ക് പല കാര്യങ്ങളെപ്പററിയും അറിയില്ല. അതുകൊണ്ടു്
അവയൊന്നും ഇല്ലാത്തതാണു” എന്നു” പറയുന്നതു” യൃക്തിയല്ല,
യുക്ത്യാഭാസമാണു്. ഏതു നിരീശ്വരനും ജനിച്ചിട്ടുള്ള വ്ൃക്തി
യാണല്ലോ. അയാഠം വീണ്ടും ജനിക്കും എന്നതിനു് യുക്തിയുണ്ട്”.
വീണ്ടും ജനിക്കില്പ എന്നതിനാണു"” യുക്തിയില്പാത്തതു”. യു
ക്തിവാദിയയം ഈ ലോകത്തില്‍ ജനിച്ചവനാണ്. അതിനാല്‍
ഇതിനു് മുമ്പും അയാഠം ജനിച്ചിട്ടുണ്ട്. പിന്നെയെന്താണു” നിരീ
86
ശ്വരവാദിക്ക്” തന്‍െറ പൂര്‍വ്വജന്മത്തെപ്പുററി അറിയാത്തതു”?
അതിനു” കാരണമണ്ടു. ആ നിരീശ്വരവാദിയയുടെ ഓമ്മശക്തി
ക്കുറവു൦തന്നെ. ഓമ്മശക്തിക്കുറവു൦ നിരീശ്വരവാദിക്കു മാത്രമല്ല,
ഇരശ്വരവിശ്വാസികരംക്കുമുണ്ടു. ഈ ബലഹീനതകൊണ്ടാണു
പൂര്‍വ്വകാലത്തെപ്പറഹി ഭൂരിപക്ഷം മനുഷ്യര്‍ക്കും ഓര്‍മ്മവരാത്ത
തു”. ഓമ്മയില്ലാത്തതുകൊണ്ടും, അറിവില്പാത്തതുകൊണ്ടും, ഒരു
വസ്തുത ഇല്ലാത്തതാണു” എന്ന്‌് പറയുന്നതു” യ്യക്തിയല്പ, അയയ
ക്തിയാകുന്നു. ഈ ജന്മത്തില്‍ ജനിച്ച ദിവസംതൊട്ടുള്ള കാര്യ
ങ്ങഠം ഒരാഠംക്കും ഓമ്മവെക്കുവാന്‍ സാദ്ധ്യമല്പ. അതുകൊണ്ടു്
ജനിച്ച നാഴഠംതൊട്ട് നടന്ന കാര്യങ്ങളൊന്നും ഇല്പാത്തതാണെ
ന്നു” പറയ്യന്നതു” യുക്തിയല്ല.
ഭാരതീയരായ ജ്ടഷീശ്വരന്മാര്‍ ഈശ്വരവിശ്വാസികളായ യു
ക്തിവാദികളായിരുന്നു. അവര്‍ നിരീശ്വരവാദികളായിരുന്നില്ല.
ചാര്‍വ്വാകന്‍ യൃക്തിവാദിയായിരുന്നില്ല, യൃക്ത്യാഭാസവാദിയാ
യിരുന്നു. വസിഷ്ടമഹര്‍ഷി യുക“ തിയെ പാരാട്ടുന്നതു“നോക്കുകു:
* “ഒരു കൊച്ചുകുട്ടി പറഞ്ഞാലും യൃക്തി അംഗീകരിക്കണം.
യുക൦തിയല്ലാത്തതു” ബ്രഹ്മാവു” പറഞ്ഞാലും അംഗീകരിക്കാന്‍
പാടില. അതു” പുല്ലുപോലെ തള്ളിക്കളയണം" '.
ആ പഴയ ദ്ല്ോകമിതാണു”.
* “യയക”തിയയകതമുപാദേയം
വചനം ബാലകാദപി
അനൃത്തൃണമിവ ത്യാജ്യം
അപ്യൃക”തം പത്മജന്മനാ. "'
പക്ഷെ, അവരുടെ യുക്‌തിവാദമല്പ അത്യാധുനിക
യയക'്‌തിവാദം. യൃക൦തിവാദത്തിന്‍െറ പേരില്‍ ഹേത്വാഭാസ
ങ്ങളാണ് ചിലര്‍ പ്രചരിപ്പിച്ചു വരുന്നതു“. ശ്രീ. ഇടമറുകും ഇ
ത്തരം ഒരു ഹേത്വാഭാസ പ്രചാരകനാണെന്നു” അദ്ദേഹത്തിന്‍െറ
പുനജ്ജന്മ നിരസന പ്രചരണങ്ങഠം തെളിയിക്കുന്നു. അദ്ദേഹം
കരുതിയപോലെ ഭാരതീയ ഉ്ടുഷിമാര്‍ പ്രതിപാദിച്ച പുനജ്ജന്മ
സിദ്ധാന്തം, പ്രാകൃതമല്പ, തികച്ചും ശാസ്ത്്രീയമാകുന്നു. മോക്ഷാ
വസ്ഥ എന്നു പറയുന്നതു” ആത്മഹത്യയാണെന്നാണു” ഇടമറുക്
പഠിച്ചുവെച്ചിട്ടുള്ളതു”. സര്‍വ്വദുഃഖങ്ങളില്‍നിന്നുമുള്ള വിമോച
നമാണല്ലോ മോക്ഷം എന്നു പറയുന്നതു”. വിശപ്പപില്‍നിന്നുള്ള
മോക്ഷം മാത്രമെ നമ്മുടെ നിരീശ്വരന്മാര്‍ക്കറിയാവു. പുനര്‍
ജന്മസിദ്ധാന്തവും, മോക്ഷസിദ്ധാന്തവും കര്‍മ്മതത്വചിന്തയില്‍
അടിയുറച്ചു” നില്‍ക്കുന്നവയാണു:.
പുനര്‍ജ്ജന്മസിദ്ധാന്തത്തെപ്പററി കൂടതല്‍ ഉപന്യസിക്കുന്ന
തിനു മുമ്പായി പുനര്‍ജന്മത്തെപ്പററി ആധുനിക ശാസ്ത്രജ്ഞന്മാര്‍
പറഞ്ഞ അഭിപ്രായങ്ങഠം ഞാന്‍ ഉദ്ധരിക്കട്ടെ.
87
ജര്‍മ്മന്‍ ഭൌതിക ശാസ്ത്രജ്ഞനായിരുന്ന “ “ജോര്‍ജ് ക്രി
സ്റ്റഫ് ലിച്ചെന്‍ബെര്‍ഗ്'" തന്‍െറ “ “സെല്‍ ബശ്ചാര ക്‌ററരി
സ്റ്റിക്” "' എന്ന രചനയില്‍ തന്‍െറ ജന്മത്തെപ്പററി ഇങ്ങിനെ
പറയുന്നു:
* “ഞാന്‍ ജനിക്കുന്നതിന൯ുമുമ്പു” മരിച്ചിരുന്നു എന്ന ചിന്ത
മനസ്സില്‍നിന്നും അകററുവാന്‍ എനിക്കു് കഴിയുന്നില്ല” "
പ്രസിദ്ധ മനശ്ലാസ്ര്രജ്ഞയായ മിസ്റസ്റിസ് സി. എ. എഫ്.
റൈസ് ഡേവിഡ്‌സ് “ബുദ്ധിസ്റ്റ് സൈക്കോളജി'” (ബുദ്ധമത
മനശ്ശാസ്ര്രം) എന്ന ഗ്രന്ഥത്തില്‍ പുനര്‍ജ്ജന്മത്തെപ്പുററി ഇങ്ങിനെ
പറയുന്നു:
* “കഴിഞ്ഞ കാലത്തിലെ വര്‍ഗ്ഗമനസ്സില്‍നിന്നും വ്ൃയക”തി
യുടെ മനസ്സിനെ പണിതെടുക്കുവാന്‍ മനശ്ശാസ്ത്രം ഇന്നു” പരിശ്ര
മിക്കുകയാണു്. സമൂഹങ്ങളെയാണു് അതു കൈകാര്യം ചെയ്യ
ന്നതു”. കാരണം, പുനര്‍ജ്ജന്മത്തെപ്പുററി ബുദ്ധമതക്കാര്‍ക്കറിയു
ന്ന രഹസ്യം മനശ്ശാസ്രത്തിന്നറിയില്ല. വ്ൃകതിയുടെ ഭൂതകാ
ലത്തെപ്പുററി നാളത്തെ മനശ്ശാസ്ത്രം അനുസന്ധാനം ചെയ്യാതി
രിക്കില്പ. വൃക തിയുടെ ഭൂതകാലത്തിലെ അല്ലസ്വല്പകാര്യ
്ങളെപ്പററിയെങ്കിലും അതു” നിരീക്ഷണപരീക്ഷണം ചെയ്യം;
അപ്പ്യോഴതിന് ബുദ്ധമതത്തിലെ പുനര്‍ജ്ജന്മസിദ്ധാന്തവുമായി
നേരിടേണ്ടിവരും. അടുത്തപടി, നമ്മുടെ ഭാവിയുടെ മനശ്ശാസ്ത്ര
ത്തിലേക്കുള്ള അന്വേഷണമായിരിക്കും. നാം ഈ ശരീരം വിട്ട
മ്പോഠം ഏതൊന്നിലാണു” ഉണര്‍ന്നയരുക, ആ പുതിയ ശരീരം
എവിടെനിന്നു വരുന്നു, അതിനെ പ്രകൃതിയെന്തു” എന്നുള്ള കാ
ര്യങ്ങളിലേക്കു” ഭാവിയിലെ മനശ്ശാസ്ത്രം കടന്നന്വേഷണം നട
ത്തും. അതൊരു അലസമായ അന്വേഷണമാകില്ല. മറിച്ചു്
അതു” അതൃശ്രമായ പ്രായോഗിക പ്രാധാന്യം അര്‍ഹിക്കുന്ന ഒരു
ഗവേഷണമായിരിക്കും. നാമെല്ലാം മരിക്കും, അതും ഏറെതാ
മസിയാതെതന്നെ. വിശ്വാസങ്ങളെക്കൊണ്ടുമാത്രം, ശാസ്രൂങ്ങ
ളെക്കൊണ്ടുമാത്രം നാം സംതൃഫ്ലിയടഞ്ഞിരിക്കാനാണോ ഭാവം?
ശാസ്്രങ്ങഠം മരണത്തെപ്പററിയുള്ള അജ്ഞതയിലും, അതുപോ
ലെതന്നെ ഭയത്തിലും നമ്മെ തള്ളിവിടുകയാണ് ചെയ്യുന്നതു"
(ബൃഭ്ധിസ്സറ് സൈക്കോളജി)
മീഡ്ത്റിസ് സി. എ. എഫ്. റൈസ് ഡേവിഡ്‌സ് പറ
ഞ്ഞ ഈ പരമാര്‍ത്ഥമാണു' വേദങ്ങളിലും, ഉപനിഷത്തുകളിലും
സഹസ്രാബുങ്ങാഠംക്കു മുമ്പ്” വെളിവാക്കപ്പെടിട്ടുള്ളതു”. ഗീതാ
രഹസ്യം ഈ മരണനാന്തരജീവിതത്തെപ്പററിയും ഗഹനമായി
നമ്മെ പഠിപിക്കുന്നുണ്ടു്. പുനര്‍ജന്മസിദ്ധാന്തം കര്‍മ്മസിദ്ധാ
ന്തത്തില്‍ അടിയുറച്ചുനില്‍ക്കുന്നു. കര്‍മ്മവും, ജീവരാശികളുടെ
വാസനകളമായി അഭേദ്യമായ ബന്ധമുണ്ട്. വാസനകളാകട്ടെ
88
ജീവരാശികളുടെ സൂക്ഷ്ൃശരീരവും, കാരണശരീരവുമായി ബന്ധ
പ്പെട്ടിരിക്കുന്നു. സൂക്ഷൃശരീരം, കാരണശരീരം, കര്‍മ്മസിദ്ധാ
ന്തം, വാസനകഠം എന്നിവയൊന്നും നിരീശ്വരവാദികരംക്കു
അത്രവേഗം മനസ്സിലാവുന്ന കാര്യങ്ങളല്ലെന്നു” ഇടമറുകിന്‍െറ
വിമര്‍ശനപഠനം ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുണ്ടു”.
സൂക്ഷൃശരീരം, കാരണശരീരം എന്നിവയെപ്പററി കര്‍മ്മ
സിദ്ധാന്തപ്രതിപാദനത്തിലേ വിശദീകരിക്കാന്‍ പററൂ. ഇവി
ടെ ശാസ്രരൂജ്ഞന്മാര്‍ പുനര്‍ജന്മത്തെപ്പുററി പറഞ്ഞതു“ ഉദ്ധരിക്കുക
മാത്രമാണു” ഞാന്‍ ചെയ്യുന്നതു”. പുനര്‍ജന്മസിദ്ധാന്ത നിഷേധി
കളടെ യയക്‌തിശുൂന്ൃയമായ ഛലത്തെ അനുവാചകരുടെ മുമ്പില്‍
അനാവരണം ചെയ്യുവാനാണ് ഞാന്‍ ഇപ്രകാരം ശാസ്ധ്രജഞരെ
ഉദ്ധരിക്കുന്നതു”.
1918_ല്‍ ജനിച്ച “ഇയാന്‍സ്‌ററീവന്‍സണ്‍ ' “വിര്‍ജിനിയ
ത്ത്ുഠം ഓഫ് മെഡിസിന്‍ യൂനിവേര്‍സിററി"യിലെ മനോരോഗ
ശുശ്രൂഷകനായ പ്രൊഫസറാകുന്നു. അവിടുത്തെ മനോരോഗ
ചികിത്സാവിഭാഗത്തിന്‍െറ അഭ്ധ്യക്ഷനുമാണു് അദ്ദേഹം. ജൂലാ
യ് 1959_ലെ “ഹാര്‍പ്പേര്‍സ് മേഗസീനി"ല്‍ ഡോക്ടര്‍ സ്റ്റീവന്‍
സണ്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍െറ ശീര്‍
ഷകം ഇതാണു“: “ “ അതീന്ദ്രിയദര്‍ശനത്തെക്കുറിച്ചുളള അലോ
സരപ്പെടുത്തുന്ന വസ്ത്ുതകരം'" 1960-ല്‍ അദ്ദേഹം 44 പേജുകളോ
ളം വരുന്ന മറെറാരു ലേഖനമെഴുതി. അതിന്‍െറ പേരും നിരീ
ശ്വരന്മാരെ അലോസരപ്പെടുത്തുന്ന ഒന്നാണു്. " * പൂര്‍വ്വജന്മത്തി
ലേതെന്നു അവകാശപ്പെട്ട ഓര്‍മ്മകളില്‍നിന്നും അതിജീവിക്കു
ന്നതിനുള്ള തെളിവു" എന്നാണു” ആ ഉപന്യാസത്തിന്‍െറ പേര്‍.
നം 4൦൦ 7൦ 5ഡയ്ഷി 7൦൩ ലീപച്ന൦ഠ /ഗ്ണഠല്ടേ ൨ 10൩൦
10 മണലഥിഠനട). അമേരിക്കന്‍ സൊസൈററി ഫോര്‍ സൈക്കി
ക്കല്‍ റിസര്‍ച്ച്” എന്ന സ്ഥാപനം പ്രഖ്യാപിച്ച മത്സരത്തിനു
വേണ്ടി അയച്ച ആ ഉപന്യാസത്തിനു ഒന്നാം സമ്മാനം കിട്ടുക
യയണ്ടായി. മനശ്ശ്ാസ്ത്രജ്‌ഞനായ വില്യം ജെയിംസായിരുന്നു ആ
സ്ഥാപനം ആദ്യമായി രൂപം പുണ്ടപ്പേോഠം അദ്ധ്യക്ഷന്‍. ആ
മനശ്ശാസ്ര്രമഹാഗുരുവിനെ ആദരിക്കുവാനും, അനുസ്രിക്കുവാനും
വേണ്ടി പ്രഖ്യാപിഷ്ക്കുപ്പെട്ടതായിരുന്നു ആ സമ്മാനം.
പ്രസ്തുത സ്ഥാപനം പ്രസിദ്ധീകരിച്ച ജേണലില്‍ ആ ഉപ
ന്യാസത്തിന്‍െറ ഒന്നും രണ്ടും ഭാഗങ്ങഠം അച്ചടിച്ചിരുന്നു. പൂര്‍വ്വ
ജന്മത്തിലെ ജീവിതത്തെപ്പററി ഓര്‍മ്മിച്ച അസാധാരണമായ
ഓര്‍മ്മശക്‌തിയുള്ള കുട്ടികളേയും, പ്രായപൂര്‍ത്തി എത്തിയവരേ
യും പരിശോധിച്ചു” രേഖപ്പെടുത്തിയ വസ്‌തുതകഴം ഉപന്യാസ
ത്തില്‍ ഡോക്ടര്‍ സ്റ്റീവന്‍സണ്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അദ്ദേഹ
89
ഹത്തിന്‍െറ ഒരു വാക്യം ഞാന്‍ അനുവാചകരുടെ ശ്രദ്ധക്കായി
ഇവിടെ ഉദ്ധരിക്കട്ടെ:
* “ഇത്തരം സംഭവപരമ്പരകളെ മനസ്സ്ിലാക്കുന്നതിനു്* സ
ഹായിക്കുന്ന ഏററവും ഉചിതമായ ഒരു സിദ്ധാന്തമാകുന്നു പുനര്‍
ജന്മസിദ്ധാന്തം എന്നു” ഞാന്‍ കരുതുന്നു. അതുകൊണ്ടു് പുനര്‍
ജന്മമുണ്ടെന്നു” ഞാന്‍ ഈന്നിപ്പറയും''.
ഒരുപാട സംഭവങ്ങളില്‍ പുനര്‍ജന്മത്തെപ്പററി യഥാര്‍ത്ഥ
ഓര്‍മ്മകളള്ളതായി തെളിയിക്കുന്ന ന്യായമായ വിവരങ്ങഠം പു
നര്‍ജ്ജന്മസിദ്ധാന്തത്തെപ്പററി ശ്രദ്ധിച്ചു പഠിക്കുന്നതിനു” ഗവേ
ഷകരായ ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിക്കുന്നുവെന്ന് ഇയാന്‍
സ്റ്റീവന്‍സണ്‍ വീണ്ടും പറയുന്നു;
അദ്ദേഹത്തിന്‍െറ വാക്കുകളിതാ:__
* *“പുര്‍വ്വജ്ജന്മത്തെപ്പുററി യഥാര്‍ഥമായ ഓര്‍മ്മകളുള്ള നിര
വധി കേസ്സ്കളണ്ടു്. പുനര്‍ജന്മസിദ്ധാന്തം ന്യായമായ ഒരു
സിദ്ധാന്തമാണെന്നതുകൊണ്ടു” അവ ശ്രദ്ധയര്‍ഹിക്കുന്നു ''.
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന മറെറാരു ശാസ്ധ്രുജ്ഞനാ
ണു“ ഡോക്ടര്‍ ജെ. ബി. റൈന്‍.
ഡ്ൃക്ക് യയനിവേര്‍സിററിയിലെ പാരാ സൈക്കോളജി
ഗവേഷണശാലയിലെ ഡയറക്ടറാണ് അദ്ദേഹം. മഹാനായ
ആ ശാസ്ത്രജ്ഞന്‍ റൂത്ത” സിമ്മണ്‍സ് എന്ന യുവതിയായ ഒരു
ഗൃഹസ്ഥയുടെ പൂര്‍വ്വജന്മസൂരണകളെ പരീക്ഷിച്ചതിനുശേഷം
* “ നിങ്ങാം മുമ്പ” ജീവിച്ചിരുന്നിട്ടുണ്ടോ?"' എന്നൊരു ലേഖനം
പ്രസിദ്ധീകരിച്ചിട്ടുണ്ടു?. അതില്‍ അദ്ദേഹം ഇങ്ങിനെ പറയുന്നു:
* പുനര്‍ജന്മസിദ്ധാന്തപ്രശ്ശത്തെ ഗുരുതരമായി നാം പരി
ഗണിക്കേണമെന്നുണ്ടോ? ദേഹകാന്തമയക്കത്തിലൂടെ ഒരു വ്യ
ക്‌തിയെ ഭൂതകാലത്തിന്‍െറ മറവിലേഷ്ണ്ു്, പുനര്‍ജന്മത്തിന്‍െറ
തെളിവിനായി നയിക്കുവാന്‍ ശ്രമിക്കുന്നുണ്ടോ? എങ്കില്‍ ഈ
വ്ൃയക൦തിയുടെ കാര്യത്തില്‍ ചെയ്തതുപോലെ ചെയ്താല്‍ അതൊരു
തെററായ മാര്‍ഗ്ഗമാകും. ശാസ്ത്രം ആദ്യമായി കണ്ടുപിടിക്കേണ്ട
തു് ആത്‌മാവു് എന്ന വൃക്‌തിത്വം ഉണ്ടോ എന്നുള്ളതാകുന്നു.
അതിനു” അതിന്‍െറ ശരീരം വിട്ടനില്‍ക്കുവാന്‍ കഴിയുമോ എന്നു
ള്ളതുകൂടി ശാസ്ര്രം ഗവേഷണംചെയ്ത്ക കണ്ടുപിടിക്കേണ്ടിയിരി
ക്കുന്നു. ''
പുനര്‍ജന്മവിശ്വാസം അശാസ്ര്രീയമോ$?
1939ലെ എറോനോസ് മീററിങ്ങില്‍വെച്ചു” കാറല്‍ ജി.
ജുങ്ങ് എന്ന പ്രസിദ്ധനായ പാശ്ചാത്യ മനശ്ശാസ്രൂുജ്ഞന്‍ നട
ത്തിയ പ്രഭാഷണം യൂറോപ്പിലെ പുനര്‍ജന്മ നിഷേധികളെ
അമ്പരപ്പിച്ചു. " “പുനര്‍ജന്മത്തെപ്പുററി”' എന്ന അദ്ദേഹത്തിന്‍െറ
പ്രഭാഷണം 1950ല്‍ പുനഃപരിശോധിച്ചു” പ്രസിദ്ധീകരിക്ക
പ്പെട്ട. ജുങ്ങിന്‍െറ തെരഞ്ഞെടുത്ത പ്രബന്ധങ്ങളില്‍ 90൦
വോളൃത്തിലാണ് ഈ പ്രഭാഷണം പ്രസിദ്ധീകരിച്ചിട്ടുള്ളതു”.
ആത്മാവിനെപ്പററി പ്രസ്ലാവിക്കവെ ഫ്രോയിഡിനെ
ഞാന്‍ അന്യത്ര ഉദ്ധരിക്കുകയുണ്ടായി. അതു വായിച്ച ഒരു രസി
കന്‍ ഇങ്ങിനെ ചോദിച്ചു: “ "ഭാരതീയ വേദാന്തത്തില്‍ പറഞ്ഞ
ആത്മാവല്ലല്ലോ ഫ്രോയിഡ് പറഞ്ഞ ആത്മാവു“. പിന്നെ എ
ന്തിനാണു് ഭാരതീയ ആതമാവും, ശ്ചോത്യ ആത്‌മാവും ഒ
ന്നാണെന്നമട്ടില്‍ എടുത്തു ചര്‍ച്ച ചെയുന്നത്?"
രസകരമായ ചോദ്യമാണു”. ഞാന്‍ എന്‍െറ ലേഖനത്തില്‍
ഭാരതീയമായ ആത്‌മാവിനേയും, പാശ്ചാതൃചിന്തകനായ
ഫ്രോയിഡ് പറഞ്ഞ സോം (80) എന്ന ആത്‌മാവിനേയും
താരതമ്യപഠനം ന-ത്തിയതല്ല. ഫ്രോയിഡ് പോലും ആത്‌മാ
വിനെ അംഗീകരിച്ചിരുന്നു എന്നു് തെളിയിക്കുകയായിരുന്നു
എന്‍െറ ലക്ഷ്യം. അതാകട്ടെ ആത്‌മാവു” എന്നൊന്നില്ല എന്നു
പറയ്യന്ന കുയയക്തിയയടെ അന്തസ്സാരഹീനതയെ വെളിപ്പെടുത്തു
വാന്‍ വേണ്ടിയായിരുന്നുതാനും. ആത് മാവിറനെപ്പററി വിഭി
ന്നരായ ശാസ്ധ്രജ്ഞന്മാര്‍ക്കു്” വിഭിന്നമായ അഭിപ്രായങ്ങളണ്ടു്.
ഇടമറുകിനുപോലും ആത്‌മാവിനെപ്പററി പറയുവാനുണ്ടു”. അതു"
ഉജ്ജമാണെന്നാണു“ അദ്ദേഹത്തിന്‍െറ വിശ്വാസം. പ്പേറേറാ,
അരിസ്റ്റോട്ടില്‍, സെയിന്‍റു” അഗസ്സ്സിന്‍, സെയിന്‍റു് തോമസ്
അക്വിനാസ് തുടങ്ങിയ പ്രാചീന പാശ്ചാത്യ തത്വചിന്തകരും
ആതമാവില്‍ വിശ്വസിച്ചവരാണ്. അവരുടെ അഭിപ്രായങ്ങ
ളെടുത്തു” താരതമ്യപഠനം നടത്തുകയല്പ ഞാന്‍ ഈ ഖണ്ഡന
പരമ്പരയില്‍ ചെയ്യുന്നതെന്നു” നിരീശ്വരവാദികളെ ഓര്‍മ്മിപ്പി
ക്കട്ടെ. ആത് മാവുണ്ടെന്നു” ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞ വചന
ങ്ങഠം ഉദ്ധരിക്കുക മാത്രമാണു” ഞാന്‍ ചെയ്തിട്ടുള്ളതു്. അതുവഴി
ആതമാവില്പ എന്നു പറയുന്ന വ്യക്‌തിയുടെ ശാസ്ര്രബോധരാ
ഹിത്യവും അജ്‌ഞതയും വെളിയില്‍ കൊണ്ടുവരിക എന്നുള്ള
താണു“ എന്‍െറ ലക്ഷ്യം.
ഡ്രോയിഡ് പറഞ്ഞ ആത്‌മാവിനു” വേറെയാണര്‍ഥം
എന്നു പറയയന്നവരോട്ട്” എനിക്കൊന്നും പറയുവാനില്ല. ഡ്രോയി
ഡിന്‍െറ ശാസ്്രപദങ്ങളടെ അര്‍ഥബോധമോ, അതു“ ഗ്രഹി
91
ശ്ക്രാനുള്ള ശേഷിയോ ഇല്ലാതെ പംഗു ന്യായം പറയുന്ന അത്തരം
വൃകതികളെ ബ്രഹ്മാവിനുപോലും പറഞ്ഞു ധരിപ്പിക്കാന്‍ സാ.
ധ്യമല്പ. ഭര്‍ത്തൃഹരി പറഞ്ഞതെത്ര ശരിയാണ്;
* അജ?ഞഃസുഖമാരാധ്യഃ സുഖതര_
മാരാദ്ധൃതെ വിശേഷജ്‌ഞഃ
ജ൦ഞാനലവ ദുര്‍വിദഗ'ധം
ബ്രഹ്മാപിതം നരം ന രഞ്ജയതി"'
* "അതായത് അജ്‌ഞനായവനെ എളപ്പത്തില്‍ സന്തോ
ഷിപ്പിക്കാം. അറിവുള്ളവനെ അതിലും എളുപ്പത്തില്‍ സന്തോ
ഷിപ്പിക്കാം. അല്ലസ്വല്ലജ്‌ഞാനിയായവനെ സന്തോഷിപ്പി
ക്കുവാന്‍ ബ്രഹ്മാവിനുപോലും സാദ്ധ്യമല്പ. "'
ഫ്രോയിഡ് ൭0൮] (ആത്മാവു്) എന്നൊരു പദം ഉപയോ
ഗിച്ചിട്ടണ്ടെന്നു” താങ്കഠം അംഗീകരിക്കുന്നുണ്ടോ? എന്നു മാത്രമേ
അത്തരം ജ൦ഞാനലവദുര്‍വിദശ്ധന്മാരോടു” ചോദിക്കുവാനൊക്കൂ.
പുനര്‍ജ്ജന്മമെന്നു” പറയുമ്പോഠം നിരീശ്വരവാദികളം ഉപ
രിപ്പവബുദ്ധികളം ധരിക്കുന്നതു” ശരീരമാണു“ വീണ്ടും ജനിക്കു
ന്നതെന്നാണു“്, ശരീരമല്ല, ആത്‌മാവാണു' വീണ്ടും ജനിക്കു
ന്നതു”. അതും കമ്മബദ്ധമായ ആത്‌മാവു, അതായതു” എല്ലാ
ജീവികളിലുമുള്ള “ഞാന്‍ '. കര്‍മ്മവിമുക തമായ ആത്‌മാവു*
മോക്ഷാവസ്ഥയിലെത്തുന്നു. വിശന്നുവലയുന്ന ഒരു തൊഴിലു
മില്ലാത്ത പാവത്തിനു“ ഒരു നേരത്തെ ഭക്ഷണം കിട്ടിയാല്‍ വി
ശപ്പെന്ന ദുഃഖത്തില്‍നിന്നും അയാഠക്കു” താല്ാലിക മോക്ഷം
കിട്ടുന്നു. അതുപോലെ ജനനമരണങ്ങളാല്‍ വലയുന്ന ആത്‌മാ
വിനു“ കര്‍മ്മമുക?തി കിട്ടിയാല്‍ ശാശ്വതമായ മോക്ഷം കൈവ
രുന്നു. ഇടമറുക്” പറയുന്നതുപോലെ അതു” ആത്‌മഹത്യൃയല്ല,
അനശ്വരമായ ആനന്ദമാണു',
ആ അനശ്വരമായ ആനന്ദം ആസ്വദിക്കാനുള്ള സൌഭാഗ്യ
മില്ലാതെ ഞാനും ഇടമറുകും സംസാരചക്രത്തില്‍ കിടന്നു വലയ)
കയാണു“. ഞങ്ങളിലെ ആത്‌മാവിനെപ്പററിയറിയണമെങ്കില്‍
ആത്‌മാവിന്‍െറ പുനര്‍ജ്ജന്മത്തെപ്പററി അറിയണമെങ്കില്‍ നി
രീശ്വരവാദികളോടു” ചോദിച്ചിട്ട് പ്രയോജനമില്പ. കാരണം
അവര്‍ ഭാരതീയ തത്വചിന്തകരോ, പാശ്ചാത്യ ശാസ്സ്രജ“ഞരോ
അല്പ. അതിനാല്‍ തത്വചിന്തകനും, മനശ്ലാസ്രരജ്‌ഞനുമായ
കാറല്‍ ജി. ജുങ്ങിനോടുതന്നെ ചോദിക്കാം. ഈ ലേഖനത്തിന്‍െറ
ആരംഭത്തില്‍ ഞാന്‍ പറഞ്ഞ *“പുനര്‍ജ്ജന്മത്തെപ്പററി" എന്ന
ജുങ്ങിന്‍െറ പ്രഭാഷണത്തില്‍ അദ്ദേഹം ഇങ്ങിനെ പറയുന്നു:
* അതായതു“, നമുക്കു ദര്‍ശിക്കുവാന്‍ കഴിയുന്ന ഒരു പ്രക്രിയയല്പ
പുനര്‍ജ്ജന്മം എന്നു പറയുന്നതു”. നമുക്കതിനെ അളക്കുവാനോ,
രൂക്കിനോക്കുവാനോ, അതിന്‍െറ പടമെടുക്കുവാനോ സാധ്യമല്ല.
അതു” ഇന്ദ്രിയസംവേദനത്തിനു* തികച്ചും അതീതമാണു'. ''
92
കാറല്‍ ജി. ജൂങ്ങ് എന്ന മഹാനായ ആധുനിക മനശ്ശാസ്രു
ജാഞന്‍ കേവലപ്രത്ൃയക്ഷത്തില്‍ മാത്രം വിശ്വസിക്കുന്ന പാമര
ന്മാരെ സുൂരിച്ചുകൊണ്ടാണു് ഇതെഴുതിയതു”. പാമരന്മാര്‍ പ്ര
തൃക്ഷത്തില്‍ മാത്രം വിശ്വസിക്കുന്നവരാണു്. ഇന്ദ്രിയസംവേ
ദനങ്ങളില്‍ മാത്രം വിശ്വസിക്കുന്ന ഒരു വൃക൦തിയായിരുന്നില്ല
അദ്ദേഹം. പുനര്‍ജ്ജന്മമുണ്ടെന്നു” അദ്ദേഹം മനസ്സിലാക്കി. യോ
ഗിയെപ്പോലെ മഹാനായ ഒരു ആത്‌മാവായിരുന്നു ആ മഹാ
നായ ശാസ്ര്രൂജ്‌ഞന്‍. പാമരനായ അര്‍ജുനന്” തന്‍െറ പൂര്‍വ്വ
ജന്മത്തെപ്പററി ഒന്നും അറിയില്ലെന്നും, മറിച്ചു് ശ്രീകൃഷ്ണ്ഭഗവാനു"
അതെല്ലാം അറിയാമായിരുന്നു എന്നും ഗീരയില്‍നിന്നും നാം
മനസ്സിലാക്കുന്നു. ഭഗവാന്‍ അര്‍തുനനോട് ഇങ്ങിനെ പറയുന്നു:
" “ബഫഹ്ൂനിമേ വൃതീതാനി
ജന്മാനി തവചാര്‍ജുന
താനയൃഹം വേദസര്‍വ്വാണി
നത്വം വേത്ഥ പരന്തപ. '” 4/5)
അല്ലയോ അര്‍ജുനാ! ഞാനും നീയും വളരെ ജന്മങ്ങഠം എട
ത്തവരാണു്. അതൊക്കെ എനിക്കറിയാം. പക്ഷെ, പരന്തപ!
നീ അതൊന്നും അറിയുന്നില്ല.
ജ൦ഞാനികരം ജന്മങ്ങളെപ്പററി അറിയുന്നു, അജ്‌ഞാനികഠം
അറിയുന്നില്ല എന്നു” ഭഗവാന്‍ പറയുന്നു. അതുതന്നെയാണു മഹാ
മനശ്ശാസ്ധ്രജ“ഞനായ കാറല്‍ ജി. ജൂങ്ങും പറയുന്നതു“. ഇടമറുക
വര്‍കഠം പറയുന്നതുപോലെ പുനര്‍ജ്ജന്മസിദ്ധാന്തം പ്രകൃതമല്പ.
ഈ ദേഹാന്തരപ്രാപ്‌തിയെപ്പററി കാറല്‍ ജി. ജൂങ്ങ” ഇ
ങ്ങിനെ പറയുന്നു:
* പുനര്‍ജ്ജന്മത്തെപ്പററി ജനങ്ങഠം സംസാരിക്കുന്നു എന്ന
കേവലമായ വസ്തൃതതന്നേയും, അത്തരം ഒരു ധാരണ ഉണ്ടെന്നു
ഒ്ളതുതന്നേയും, പുനര്‍ജ്ജന്മം എന്ന ആ പേരുകൊണ്ടു" അറിയപ്പെ
ടന്ന മാനസികാനുഭവങ്ങളുടെ ഒരു ഭണ്ഡാഗാരം സത്യമായും നി
ലനില്‍ക്കുന്നുണ്ടു” എന്നര്‍ത്ഥമാക്കുന്നു, ''
ഈ മഹാനായ ശാസ്സ്രുകാരന്‍െറ അഭിപ്രായം അതിസുന്ദര
മായി ഗീതയില്‍ വണ്ണിക്കപ്പെട്ടതു” നോക്കുക:
ദേഹിനോ ; സ്മിന്‍യഥാദേഹേ
കൌമാരം യൌവനം ജരാ
തഥാ ദേഹാന്തരപ്രാഷ്ലിര്‍_
ധീരസ്പത്ര ന മുഹൃതി. (2/1)
ഈ ദേഹത്തില്‍ ആത്‌മാവിനു” കുട്ടിക്കാലം, യൌവനം,
വൃദ്ധാവസ്ഥ എന്നിവ വന്നുചേരുന്നതുപോലെതന്നെ, മററു ദേ
ഹവും ആത്‌മാവിനു” കിട്ടുന്നു. ഇതറിയുന്ന ധീരനായ മനുഷ്യന്‍
മുശ്ധനാക്ന്നില്ല.
ചാതുര്‍വ്ൃവണ്ണ്യം
ഭഗവദാഗീതയിലെ നാലാം അദ്ധ്യായത്തില്‍ ഒരു ദ്രോക
മുണ്ടു”. ശ്രീമാന്‍ ഇടമറുകു"” ഉദ്ധരിച്ച ആ ശ്ലോകം ഇതാണ്:
" 'ചാതുര്‍വ്വര്‍ണ്ണ്യംമയാസൃഷ്ടം
ഗുണകര്‍മ്മവിഭാഗശഃ
തസ്യ, കത്താരമപിമാം.
വിദ്ധ്യകര്‍ത്താരമവ്യയം'' 413
" ഗുണങ്ങരംക്കും, കമ്മഞ്ങാഠംക്കുമനുസരിച്ചു് ഞാന്‍ തന്നെ
യാണു“ നാലു ജാതികളെ സൃഷ്ടിച്ചതു”. ഞാനിതിന്‍െറ കത്താ
വുതന്നെയാണെങ്കിലും, കര്‍ത്തൃത്വാഭിമാനം തീരെ എനിക്കില്ലാ
ത്തതിനാല്‍, സൂക്ഷ്ൃത്തില്‍ ഞാന്‍ അകത്താവും നാശരഹിതനു
മാകുന്നു. ''
ഈ ശ്രോകത്തില്‍ പ്രയോഗിക്കപ്പെട്ട ചാതുര്‍വ്വണ്ണ്യം എന്ന
വാക്കിനു” വിമര്‍ശനപാഠകന്‍ “നാലു ജാതികയം'” എന്നാണു്
അത്ഥം കല്ലിച്ചിട്ടള്ളതു". ഈ അത്ഥം അദ്ദേഹത്തിന്‍െറ സ്വന്ത
വുമല്പ. പിന്നേയോ? പി. എം. നാരായണന്‍നായരുടെ വ്യാ
ഖ്യാനമാണതു”. അപ്പ്ോഠം, വിമര്‍ശകനെ പഴിച്ചിട്ടെത്തുകാര്യം?
വള്ണും എന്നു പറയുന്നതു” ജാതിയല്ല. വണ്ണമെന്നതു” ഗുണ
ങ്ങളേയും, പ്രവൃത്തികളേയും അടിസാഥാനമാക്കിയുള്ള ഒരു വിഭ
ജനമാകുന്നു. ഒരു ഡോക്ടര്‍ രോഗികളെ ശുശ്രുഷിക്കുന്നു. സ
ത്വഗുണപ്രധാനിയായ അദ്ദേഹം രോഗികളെ ചൂഷണം ചെയ്യു
ന്നില്ല. അദ്ദേഹത്തിന്‍െറ കര്‍മ്മം അനാസക്തമായി രോഗി
കളെ ശുശ്രൂഷിക്കുക എന്നുള്ളതാണ്. (ഇവിടെ ധനാസക്‌ത
രായ ഡോക്ടര്‍മാരുണ്ടല്ലോ എന്നു” ഹേത്വാഭാസകന്മാര്‍ ചോദി
ച്ചേഷ്ണുാം. അത്തരം ഡോക്ടര്‍മാരെയല്പ ഇവിടെ ഉദ്ദേശിച്ചിട്ടുള്ള
തു”. അപ്പോം സത്വവാനായ ആ ഡോക്ടറുടെ ഗുണങ്ങളും, കര്‍മ്മ
വുമനുസരിച്ചു", അദ്ദേഹത്തെയും അദ്ദേഹത്തെപ്പോലുള്ളവരേയും
ഒരു വര്‍ണ്ണുമായി വേര്‍തിരിക്കാം. ഇവിടെ ഡോക്ടര്‍ ജാതി
എന്നു വ്യാഖ്യാനിക്കുന്നതു” വ്യാമൂഡതയാണ്. ഇതുപോലെ
തന്നെ, പഠിക്കുക, പഠിപ്പിക്കുക, കൃഷി ചെയ്യുക, വ്യാപാരം നട
ത്തുക, ശത്രുക്കളില്‍നിന്നും രാഷ്ട്രത്തെ രക്ഷിക്കുക, സമൂഹത്തിലെ
മററു മനുഷ്യരെ ശുശ്രൂഷിക്കുക തുടങ്ങിയ അനേകായിരം കമ്മ
ങ്ങളെ അടിസ്ഥാനമാക്കി മനുഷ്യസമൂഹത്തിന് നല്‍ചപ്പെട്ട
നാലു് വിഭാഗങ്ങളാണ് വര്‍ണ്ണുമെന്നു” പറയ്യന്നതു”. അതു” പു
ലയന്‍, ചെറുമന്‍, തിയയന്‍, നായര്‍, നമ്പ്യാര്‍, നമ്പൂതിരി എന്നി
ത്യാദി ജാതികളാണെന്ന് തെററിദ്ധരിച്ചു” ഗീതാവിമര്‍ശകന്‍
എന്തെല്പാം അബദ്ധങ്ങളാണ് എഴുതിക്കൂട്ടിയിരിക്കുന്നതു”.
94
അദ്ദേഹം പറയുന്നു; “ “ഇന്ത്യയുടെ അധഃപതനത്തിനു വഴി
തെളിയിച്ചത് ജാതി സമ്പ്ൃദായമാണെന്ന കാര്യത്തില്‍ ആക്കം
സംശയമുണ്ടെന്നു” തോന്നുന്നില്ല. "” (ഭ. വി. പ. പേജ് 90
തന്‍െറ വിശ്വാസത്തെ യുക്‌തിയയക്‌തം സമത്ഥിക്കാതെ ഇടമ
റുകു് ഒരു മുന്‍വിധിയോടെയാണ് ഈ അദ്ധ്യായം തുടങ്ങുന്നതു്.
ഇതു” യുകതിയല്ല, അന്ധവിശ്വാസം മാത്രമാകുന്നു. ഇന്ത്യയുടെ
അധഃപതനത്തിന് കാരണം ജാതിയല്ല. വിദേശീയരായ ആത
തായികളടെ ആക്രമണവും അവരുടെ സംസ്റ്റാരവിദ്ധ്വംസന
പ്രവര്‍ത്തനങ്ങളം കുചേഷ്ടിതങ്ങളുമാണു* ഇന്ത്യയെ അധഃപതി
പ്പിച്ചതെന്നതിനു” ചരിത്രം സാക്ഷി നില്‍ക്കുന്നു. അതിനെ
യൊക്കെ അതിജീവിച്ചു” നില്‍ക്കുന്ന ഒന്നാണ് ഇന്ത്യന്‍ സംസ്റ്റാ
രം. ആ സംസ്കാരത്തിന്‍െറ അടിവേരുകഠം ചതുര്‍വ്വേദങ്ങളാ
കുന്നു. ആ വേദക്ഷീരസാഗരത്തില്‍നിന്നും കടഞ്ഞെടുത്ത അമു
തമാണു ഭഗവദ്‌ഗീത. ഇന്ത്യയെ രക്ഷിക്കുവാനുള്ള സുദര്‍ശന
ചക്രവും ഭഗവദ്‌ഗീതതന്നെ.
ചതുര്‍വ്വണ്ണധര്‍മ്മത്തിനാണു് ചാതുര്‍വ്വണ്ണ്്യം എന്നു പറയു
ന്നതു്. അതു” ഇന്നു് ഹിന്ദുക്കളുടെ ഇടയില്‍ കാണുന്ന ജാതിയേ
യല്ല.
വണ്ണം ജാതിയല്ല. വണ്ണം ജാതിയാണെന്ന് കുററിപ്പുഴ പ
റഞ്ഞിട്ടുണ്ടു”. വണ്ണം ജാതിയാണെന്നു” സമത്ഥിക്കുന്നതില്‍ അ
ദ്ദേഹത്തിനു” ഒരു ദുരുദ്ദേശമുണ്ടു. ഹിന്ദുമതം ഹീനമാണെന്നു്
ചിത്രീകരിച്ചു" ഹിന്ദുമതവിശ്വാസികളെ നിരീശ്വരമതത്തിലേ
ക്കാകര്‍ഷിക്കുക എന്നുള്ളതാണു“ ആ ലക്ഷ്യം. ഇതുതന്നെയായി
രുന്നു ക്രിസ്ത്യന്‍ ഫണ്ടമെന്‍റലിസ്റ്റുകളുടേയും ഉദ്ദേശം.
ചാതുര്‍വണ്ണ്യവം ഇഈാതിയും
ചാതര്‍വവര്‍ണ്ണ്യവും, ജാതിയ്യം ഒന്നല്പ. ജാതി ഒരു സമ്പ്പ
ദായവും, ചാതുര്‍വ്വരണ്ണ്യം ധര്‍മ്മവുമാകുന്നു. ജാതി ഹിന്ദുമത
ത്തില്‍ അനവധി ബന്ധനങ്ങളുണ്ടാക്കി. ഹിന്ദുമതത്തിന്‍െറ പു
രോഗതിക്കു ജാതിസമ്പ്യദായം എത്രയെത്ര പ്രതിബന്ധങ്ങളുണ്ടാ
ക്കി. ഈ പ്രതിബന്ധങ്ങളണ്ടാക്കിയ ജാതിയല്ല ചാതുര്‍വ്വ
4൦.
ചാതുര്‍വര്‍ബണ്ണയയം ജാതിയാണെന്ന് തറപ്പിച്ചു പറഞ്ഞുകൊ
ണ്ട ഹിന്ദുമതത്തെ ആക്ഷേപിക്കുന്നവരുണ്ട്. ഈ ആക്ഷേപ
ത്തിന്‍െറ പുറകില്‍ പല നിക്ഷിപ്‌ത താല്പര്യങ്ങളും കാണാം.
ചിലര്‍ കൊഴുത്ത അജ്ഞതകൊണ്ട് ജാതിഭേദംതന്നെ ചാതുര്‍
വര്‍ണ്ണ്യം എന്നു പറയുന്നു, മററുള്ളവരെ പഠിപ്പിക്കുകയും ചെ
യ്യുന്നു. ചില ഹിന്ദുമത വിരോധികഠം ഹിന്ദുമതത്തിലെ അഭി
ശപ്‌തമായ ഒരു വഴക്കമാണ് ചഠതുര്‍വ്വണ്ണ്യം എന്നു” പാടിനട
ക്കുന്ന. ചാതുര്‍വ്വള്ണ്്യത്തെപ്പററി മഹര്‍ഷി അരവിന്ദഘോഷ്
ഇങ്ങിനെ പറയുന്നു:
പം ഡണ്ടടേ ൩൩൦ വദ ൫൭൭5 നം ൨ഫ്േള 0൩ ൫൦ ഓട
5൦ ഒരണ, 0ദേധടം 2൨൧ 15 2 ൦ ൦൧% ബ്ന 170൩ 01൨6
ഖഖബ ടഠല്ലി 102 0 ദല, ൩൦ ഠഥ ഠിദ്ധേ ലേ 000൦25 വ്
0൨൦ ൧൦൭൧ ഠേസസ്ധല്ല, ൧0൪ 0൨ ൩൦ നമ 076005 ൯൧ 1൨൦
ഠടേനല൦൩ ൨ ൨൦ ൨൮൨." (14൮0൦൩ ൩൦ വം. ലം, 32)
ഇതിന്‍െറ പൊരുഠം മറെറാന്നുമല്പ. “ “ഇന്നത്തെ ജാതി
സമ്പ്ദായത്തിനു” ഗീതയില്‍ പറയുന്ന ചാതുര്‍വ്വണ്ണ്യവുമായി
യാതൊരു ബന്ധവുമില്ല. കാരണം അതു“ പ്രാചീനമായ ചാ
തുര്‍വ്വണ്ണ്യമെന്ന സാമൂഹ്യ ആദര്‍ശത്തില്‍നിന്നും തുലോം വിഭി
ന്നമാകുന്നു. പ്രസ്പുഷ്യവും, സംശുദ്ധവുമായ ആദര്‍ശം ആര്യ ജന
തതിയുടെ ജീവിതക്രമമായിരുന്നു. ഗീതയില്‍ വിവരിച്ച ഈ
ജീവിതക്രമവുമായി ജാതിഷ്ക്ണ്” യാതൊരു ചേര്‍ച്ചയുമില്പ.””
ചാതുര്‍വ്വണ്ണ്യമെന്ന ആദര്‍ശത്തിനു അതിഗഹനമായ അര്‍
ത്ഥവൃം, ഉദ്ദേശ്യവുമുണ്ട്. അതിന്റെറ സാര്‍വ്വലൌകികമായ
വ്യാപ” തിയെപ്പുററി മഹര്‍ഷി അരവിന്ദഘോഷ് പറയുന്നതു്
ശ്രദ്ധേയമാണു”;
“ “ഈ നാലു“ വ്യക് തിത്വങ്ങളുടെ, ഏതെങ്കിലും ഒരു ഗുണം
(അതായതു” ബ്രാഹ്മണത്വം, ക്ഷത്രിയത്വം, വൈശൃത്വം, ശുദ്ര
ത്വം എന്നിവയുടെ ഏതെങ്കിലും ഒരു ഗുണം) മനുഷ്യപ്രകൃതി
യില്‍ വികസിതമായും, അവികസിതമായും, വിശാലമായും
96
സങ്മചിതമായുയം, മര്‍ദ്ദിതമായും ഉപരിതലത്തിലേക്കു” ഉയര്‍ന്നു
വരുന്നതായും നമുക്കു കാണുവാന്‍ കഴിയുന്നു. എന്നാല്‍ ഈ
നാലില്‍ ഏതെങ്കിലും ഒരു ഗുണം അതിസ്വാധീനം ചെലുത്തി,
ഒരു വ്ൃക൦തിയയടെ പ്രവൃത്തിയെ ആകമാനം ഉടംക്കൊള്ളന്നതാ
യി കാണുന്നു." (ഗീതാപ്രകാശം പേ. 34)
മനുഷ്യരാശിയില്‍ ചാതുര്‍വ്വണ്ണ്യമെന്ന ആദര്‍ശം അവിഭാ
ജ്യഘടകമായി വര്‍ത്തിക്കുന്നുവെന്ന പരമാത്ഥത്തെ വ്ൃയക്‌ത
മാക്കിക്കൊണ്ടു” അരവിന്ദഘോഷ് തുടര്‍ന്നു പറയുന്നു:
* “ഏതു” സമൂഹത്തിലായാലും ഈ നാലു മാതൃകകളും നമു
ക്കു” കാണുവാന്‍ കഴിയുന്നു. ആധുനിക ലോകം സൃഷ്ടിക്കുവാന്‍
ശ്രമിച്ച വെറും ഉപല്ലാദനക്ഷമവും, വ്യാപാരനിരതവുമായ ഒരു
സമൂഹത്തെത്തന്നെ നമുക്കു സൃഷ്ടിക്കുവാന്‍ കഴിഞ്ഞാലും അവി
ടേയും നമുക്കു ഈ മാതൃകകഠം കാണുവാന്‍ കഴിയും.”' തൊഴി
ലെടുക്കുന്ന ശുദ്രസമൂഹവും, അത്യാധുനികന്മാരെ ആകര്‍ഷിക്കു
ന്നതും യ്യറോപ്പിലെ ഒരു ഭാഗത്തു” സൃഷ്ടിക്കുവാന്‍ പരിശ്രമിച്ചു
കൊണ്ടിരിക്കുന്നതുമായ പ്രോളിറേററിയററു” (തൊഴിലാളിവഗ്ലം)
എന്ന സമൂഹത്തിലും ഈ നാലു മാതൃകളം കാണുവാന്‍ കഴിയുന്നു
എന്നാണു” മഹഷി അരവിന്ദഘോഷ്” പറയുന്നതു്. അതിനാല്‍
ചാതുര്‍വ്വര്‍ണ്ണ്യം എന്ന ആദര്‍ശം ഹിന്ദുക്കളുടെ സമൂഹത്തിലെ
മാത്രമല്പ, ലോകത്തിലെ ഏതു” സമൂഹവും ഉഴംക്കൊള്ളന്ന
ശാസ്ത്രീയമായ ഒരു ഘടകമാകുന്നു. അതൊഴിച്ചു" സമൂഹത്തിന്
നിലനില്ലില്ല. അതു് മനുഷ്ൃസമൂഹത്തിന്‍െറ അവിഭാജൃയഘട
കമാകുന്നു, ചാതുര്‍വ്വണ്ണ്യം ജാതിയല്ലെന്ന് മഹാമതികളായ
ഭാരതീയ മഹാപുരുഷന്മാര്‍ പറഞ്ഞിട്ടുണ്ട്. അതാണ് നമുക്ക്
ശിരോധാര്യം. അല്ലാതെ ഹിന്ദുമത തത്വങ്ങഠം പഠിക്കുകയോ,
പഠിക്കുവാന്‍ ശ്രമിക്കുകയോ ച്െചെയ്യാതെ മുന്‍ വിധികളം മുന്‍
വിരോധവും പുലര്‍ത്തിയ മതമൌലികരും, യുക൦തിഹീനരായ
നിരീശ്വരന്മാരും പറയുന്നതുകേട്ട്: ജാതിതന്നെ ചാതുര്‍വ്വര്‍ണ്ണ്യം
എന്നാരും ധരിക്കരുതെന്ന” മാത്രമെ എനിക്കഭ്ൃത്ഥിക്കുവാനുള്ള .
വേദങ്ങളും, വഭ്ല്ദുവ്യവസ്ഥയും
സമൂഹപരുഷന്‍െറ സങ്കല്‍പമാണ് പുരുഷസൂക൦തത്തില്‍
നാം കാണുന്നതു“. ജ്ഗ്വേദത്തലെ പത്താം മണ്ഡലത്തിലെ
ആ മന്ത്രത്തിലെ ആദ്യഭാഗം ഒന്നു നോക്കുക:
ബ്രാഹ്മണോസ്യ മുഖമാസീദ
ബാഹൂ രാജനൃയഃകൃതഃ
ഈരൂതദന്ധ്യയല്വൈശ്ൃഃ.
പദ്ഭ്യാം. ശൂദ്രോ അജായത
(ജഭഗ്വേദം 10-90-12)
ആലങ്കാരികമായ ഈ വചനത്തിനത്ഥം ബ്രാഹ്മണന്‍, ഈ
സമൂഹപുരുഷന്‍െറ ശിരസ്സ്ാകുന്നു. അതിന്റെ കൈകഠം ക്ഷത്രി
യരാകുന്നു, അതിന്‍െറ ഉഈരുക്കഠം വൈശ്യരാകുന്നു, അതിന്‍െറ
പാദങ്ങഠം ശുദ്രരാകുന്നു"'.
ഇതിന്‍െറ മുമ്പിലുള്ള 9ാം മന്ത്രത്തില്‍ മരഷ്സ്മൂഹത്തെ
ഒരു പുരുഷനാഷ്മിട്ടാണ സങ്കല്‍പപിച്ചിട്ടുള്ളതു”. അതിനാല്‍ ആ
അനുവൃത്തിയനുസരിച്ചു പേണം പത്താം മന്ത്രമായ “ “ ബ്രാഹ്മണോ
സ്യ മുഖമാസീദ്*'” എന്ന വചനം വ്യാഖ്യാനിക്കുവാന്‍.
പത്താം മന്ത്രത്തില്‍, സമൂഹപുരുഷന്‍െറ മുഖമെന്തായിരു
ന്നു? ബാഹഗൃക്കളും ഈരുക്കളും എന്തായിരുന്നു? പാദങ്ങഠം എന്താ
യിരുന്നു?” എന്നും ചോദിക്കപ്പെട്ടിരിക്കയാണ. അതിരതുത്തര
മാണ് ' ബ്രാഹ്മണോസ്യമുഖമാസീദ*' എന്ന മന്ത്രം.
ബ്രാഹ്മണന്‍ സമൂഹപുരുഷന്‍െറ മുഖമാണ് എന്നാണ് ഈ
മ്രന്തത്തിന്നത്ഥമെങ്കിലും ചില നവീനന്മാര്‍ ഒരു പുതിയ അത്ഥ
മാണ് ഇതിനു* നല്ലിയിട്ടുള്ളതു”. “ ബ്രാഹ്മണര്‍ ബ്രഹ്മാവിന്‍െറ
മുഖത്തില്‍നിന്നുണ്ടായി”"” എന്നവര്‍ വ്യാഖ്യാനിച്ചിരിക്കുന്നു.
അതു” ചില പണ്ഡിതമാനികഠം ശരിയാണെന്നു കണ്ണുമടച്ചു"
വിശ്വസിക്കുന്നു. അത്തരം ഒരു അന്ധവിശ്വാസത്തിന്‍െറ പക്വ
ഫലമാണ് ഗീതാവിമശകന്‍െറ ' “ചാതുര്‍വ്വണ്ണ്യവും ഗീതയ്യം""
എന്ന കൊച്ചുലേഖനം.
ഈ മന്ത്രം ഇന്നു നിലവിലുള്ള ജാതിഭേദത്തെ സാധുകരി
ക്കുന്നുണ്ടോ? മനുഷ്ൃസമൂഹത്തെ ഒരു. പുരുഷനായി രൂപണം
ചെയ്തു ആ പുരുഷന്‍െറ മുഖമായി ബ്രാഹ്മണനേയും ബാഫക്ക
ളായി ക്ഷത്രിയനേയും ഉരരുക്കളായി (തുടകളായി വൈശ്യനേ
യും, പാദങ്ങളായി ശൂദ്ദനേയയം സജംല്‍പിച്ചാല്‍ .അതു” ജാതിയാ
വുന്നതെത്ിനെ? സമൂഹത്തില്‍ വിദ്യ. അഭ്യസിച്ചിരുന്ന വൃ
ക.“തിയെ ബ്രാഹ്മണന്‍ എന്നു വിളിച്ചിരുന്നു. ധര്‍മ്മോപദേശം
88
നല്ലി നല്ല വഴിയിലൂടെ സഞ്ചരിച്ച സജ്ജനങ്ങളെ പണ്ടുള്ളവര്‍
ബ്രാഹ്മണര്‍ എന്നു വിളിച്ചിരുന്നു. ശകതരും, ജനങ്ങളെ രക്ഷി
ക്കുന്നവരും ക്ഷത്രിയന്മാര്‍ എന്നറിയപ്പെട്ടിരുന്നു. അവരെ വേദ
കവി, സമൂഹത്തിന്‍െറ ബാഫുക്കളെന്നു വിളിച്ചു. വ്യാപാരം
നടത്തിയവരായിരുന്നു വൈശ്യന്മാര്‍. അവര്‍ വ്യാപാരഭിവ്വ
ഭ്ഥിക്കുവേണ്ടി ദേശാടനം ചെയ്തിരുന്നു. എത്ര പഠിപ്പിച്ചാലും
പഠിക്കാന്‍ കഴിയാത്തവരെ ശുദ്രരെന്നു വിളിച്ചു. ഇന്നും വിദ്യാ
ഭ്യാസത്തിനു” എല്ലാ സാകര്യമുണ്ടായീരുന്നാല്‍ പോലും പഠി
ക്കാന്‍ മനസ്സ്സില്പാത്തവരെ നാം കണ്ടുവരുന്നുണ്ടു”. ഈ നാലുത
രം വിഭജനം ഇന്നും നമ്മുടെ സമൂഹത്തിലുണ്ടു”. എല്ലാ ജാതി
ക്കാരും ഇത്തരം വണ്ണങ്ങളില്‍ ഉഠംപ്പെടുന്നു.
വൈദിക കാലഘട്ടത്തിലെ വണ്ണുവിഭജനം ജാതിഭേദമല്പ.
പ്രവൃത്തികളടെ വിഭജനമനുസരിച്ചുണ്ടായ ഒരു വ്യവസ്ഥയായി
രുന്നു ചാതുര്‍വ്വണ്ണ്രം.
ഈ വിഭജനം വംശത്തേയും, ഉന്നതകുലത്തേയും ആശ്രയി
ചുള്ളതായിരുന്നില്ല. മനുഷ്യസമൂഹത്തെ വെറും തൊഴിലാളി
കാം മാത്രമായി കാണുന്നതു” മുൂഡത്വമാണ്. ബ്രാഹ്മണന്‍, അ
തായത്ു”് അറിവുള്ളവന്‍, വിദ്വാന്‍; ക്ഷത്രിയര്‍, അതായതു” ശ
ക൦തിയേറിയവര്‍, ഭടന്മാര്‍; വൈശ്യന്മാര്‍, അതായതു“ വ്യാപാ
രം, വ്യവസായം എന്നിവ നടത്തുന്നവര്‍; ശൂദ്രര്‍, മനുഷ്യരെ ശാ
രീരികമായി ശുശ്രൂഷിക്കുന്നവര്‍, എന്നിങ്ങിനെയുള്ള വിഭജന
ത്തേക്കാഠം കൂടതല്‍ ഉത്തമമായ ഒരു സാമൂഹൃക്രമം ഒരു ചിന്തക
നും ആവിഷ്കരിക്കുവാന്‍ സാദ്ധ്യമല്പ. ചാതുര്‍വ്വര്‍ണ്യത്തില്‍
ഒന്നാംസ്ഥാനം വിദ്യാഭ്യാസമുള്ളവനും, സ്വഭാവസംസ്ററരണമുള്ള
വനും; രണ്ടാംസ്ഥാനം ശക്‌തിയുള്ള സൈനികര്‍ക്കും, മൂന്നാം
സ്ഥാനം ധനമുള്ളവര്‍ക്കും, നാലാംസ്ഥാനം സമൂഹശുശ്രൂഷകര്‍
ക്കുമാണു”. സൃഷ്ടികര്‍ത്താവായ ഈശ്വരന്‍ മനുഷ്യശരീരത്തില്‍,
ജ്ഞാനത്തിന്‍െറ കേന്ദ്രമായ മസ്തിഷ്ണം തലയിലും; ശക്തിയുടെ
പ്രതീകങ്ങളായ കൈകരം ശിരസ്സിനു താഴേയും; കൃഷി, ധനം
എന്നിവയെ ആശ്രയിക്കുന്ന വയറും, ഉരുക്കളം, അതിനു് കീഴേ
യം; എല്ലാററിനും താഴെയായി പാദങ്ങളേയും സൃഷ്ടിച്ചിരി
ത്തൂന്നു.
ജനനം അനുസരിച്ചുള്ള ജാതിവ്യത്യാസമല്പ വണ്ണവ്യവ
സ്ഥ. ഏതു കുടുംബത്തില്‍പ്പ്പെട്ടവര്‍ക്കും ബ്രാഹ്മണനും, ക്ഷത്രി
യനും, വൈശ്യനും, ശൂദ്രനുമാകാം. വേദങ്ങളില്‍ ഒരിടത്തും ജാതി
വൃത്യാസത്തെപ്പററി പറഞ്ഞിട്ടില്ല. വേദാത്ഥപ്രതിപാദകമായ
ഭഗവദ്‌ഗീതയില്‍ ജാതിഭേദത്തെപ്പററി ഒന്നും പറഞ്ഞിട്ടില്ല.
വണ്ണം എന്ന പദം കണ്ടപ്പ്പോഠം, അതു് ജാതിയായിരിക്കും എന്നു
കരുതി ചില വിദ്വാന്മാര്‍ തങ്ങാംക്കു” തോന്നിയതെല്ലാം എഴ
99
തിവെച്ചിട്ടുണ്ട്. ഛലത്തിനുവേണ്ടി ആ അഭിപ്രായങ്ങളെ
ആശ്രയിഷ്ക്കുഠമെന്നല്പാതെ, അവയും പരമാത്ഥവുമായി യാതൊരു
ബന്ധവുമില്ല.
ഒരേ കുടുംബത്തിലെ അംഗങ്ങഠം തങ്ങളുടെ. അഭിരുചിയും
വാസനയ്യമനുസരിച്ചു” പല ജോലികളം സ്വീകരിച്ചിരുന്നു എ
ന്നതിനു” വേദങ്ങളില്‍ തെളിവുകളുണ്ട്. ജ്ടഗ്വേദത്തിലെ ഒരു
മന്ത്രം നോക്കുക:
* * കാരുരഹം താതോ ഭിഷഗ് ഉപല
പ്രക്ഷിണീ നനാ. നാനാധിയൊ
വസൂയവോരനുഗാ ഇവ തസ്ഥി
മെന്ദ്രായെന്ദൊ പരിസ്സ്വ.”'
(ജഗ്വേദം 9_112-3)
“ “ഞാനൊരു ശില്പിയാണ്, എന്‍െറ അച്ഛന്‍ വൈദ്യനാ
ണു, അമ്മ അരകല്ലുകൊണ്ടു” ഗോതമ്പ്യ പൊടിക്കുന്നു. പശു
ക്കഠം പല മേച്ചില്‍സ്ഥലങ്ങളിലു-, തെണ്ടുന്നതുപോലെ ഞങ്ങ
ഉം പല ജോലികളമെടുത്തു് ധനവും, സൌഖ്യവും സമ്പാദിക്കുന്നു.
ഹേ സര്‍വ്വേശ്വരാ, ഞങ്ങളെ സുഖത്തിന്നായി അങ്ങ് അനുഗ്ര
ഹിഷ്ണ്കാറാകേണമേ!”'
വൈദികകാലത്തു” വംശാര൯ുക്രമമായ ജാതിവൃത്യ്യാസം
ഉണ്ടായിരുന്നില്ല. പ്രൊഫസ്സര്‍ മാക്സ്‌മുള്ളള്‍ ഈ വിഷയത്തെ
പ്പററി ഇങ്ങിനെ പറയുന്നു: * “ഈ ലക്ഷ്ൃയങ്ങളെയെല്പാം മുന്‍
നിത്തി മനുസ്‌മൃതിയില്‍ പറഞ്ഞിട്ടുള്ളതും ഇപ്പേോഠം കണ്ടുവരു
ന്നതുമായ ജാതിഭേദം പുരാതനമായ വേദധര്‍മ്മത്തില്‍ ഉാപ്പെട്ട
താണോ എന്നു” ചോദിക്കുന്നപക്ഷം, നമുക്ക്” ഖണ്ഡിച്ച് നിഷേ
ധത്തില്‍ ഉത്തരം പറയാവുന്നതാണു”"'. (വട ദഠാ൩ ൭ ഠന്നേധസ
70൯൪1൨0൬. “7൦1 11, 2. 357)
വെബര്‍ എന്ന പാശ്ചാതൃപണ്ഡിതന്‍ തന്‍െറ “ ' ഭാരതീയ
സാഹിത്യം” (10 14: പേജ് 938) എന്ന ഗ്രന്ഥത്തില്‍
ഇങ്ങിനെ പറയുന്നു:
* “ഇതുവരേയും ജാതിഭേദമില്പ; ജനങ്ങളെല്ലാവരും ഒത്തൊ
രമിച്ചു ജീവിഷ്ക്കൂന്നു. എല്ലാവര്‍ക്കും ' “വിശര്‍"'' എന്ന ഒരു പേര്‍
മാത്രമേയുള്ള'".
ഈ ആശയമാണു ഡോക്ടര്‍ രാധാകൃഷ്‌ണനും അംഗീകരി
ച്ിട്ടുള്ളതു”.
മറെറാരു വൈദികപണ്ഡിതനാണുു' ആര്‍. സി.. ദത്ത്.
അദ്ദേഹവും ജാതിയെപ്പററി ഇങ്ങിനെ പറയുന്നു:
** വേദങ്ങഠം ആദ്യം മുതല്‍ അവസാനംവരെ പരിശോധി
ച്ചാലും ജനസമുദായത്തെ വംശാന്ക്രമ ജാതികളായി ഭാഗിച്ചിരു
ന്നുവെന്നുള്ളതിനു” തെളിവായി ഒരൊററ വരിയെങ്കിലും കാണു
കയില്ല."
സാമൃതികളും ചാതുര്‍വ്വണ്ണ്യവം
മുനുസ്‌മൃതിയും ജന്മത്തെ ആസ്സൂദമാക്കി ഏര്‍പ്പെടുത്തിയ
താണു? വര്‍ണ്ണ്ണ്ഭേദം എന്നു പറഞ്ഞിട്ടില്ല.
ബ്രാഹ്മണരുടെ മാഹാത്മൃത്തെപ്പററി മനുസ്‌മൃതികാരന്‍
പറയുന്നതു" ശ്രദ്ധിക്കുക:
വിപ്രാണാം ജഞാനതോ ജ്മൈഷ്ണ്യം
ക്ഷത്രിയാണാം തൂ വീര്യതഃ
വൈശ്യാനാം ധാനൃധനതഃ
ശുദ്രാണാമേവ ജന്മതഃ (മനുസ്മൃതി)
ബ്രാഹ്മണരുടെ വലിപ്പം അറിവിലും, ക്ഷത്രിയരുടേതു്
ശക്തിയിലും, വൈശ്യരുടേതു” ധനത്തിലും, ശൂദ്രന്മാരുടേതു” മാ
ത്രം ജനത്തിലുമാണു” വര്‍ത്തിക്കുന്നതു”. ദ്വിജനായിരുന്നവനേ
ക്കൂടി വീണ്ടും ബ്രാഹ്മണധര്‍മ്മം അനുഷ്ടിക്കാതിരുന്നപ്പ്യോഠം ശൂദ്ര
നായി തരംതാഴ്‌ത്തിയിരുന്നു എന്നു മനുസ്മൃതി പറയുന്നതും
ശ്രദ്ധിക്കേണ്ടതുതന്നെ.
യോനധീത്യ ദ്വിജോവേദ_
മനൃത്ര കുരുതേ ശ്രമം
സജീവന്നേവ ശുദ്രത്വ_
മാശ്ുഗച്ഛുതി സാന്വയഃ (൭. അ. 2-168)
വേദം പഠിക്കാതെ ഏതൊരു ബ്രാഹ്മണനാണോ മററിട
ത്തു” ജോലി ചെയ്യുന്നതു” അവന്‍ ജീവിക്കുമ്പോഠത്തെന്നെ കുടും
ബസമേതം ഉടന്‍ ശൂദ്രനായി മാറുന്നു.
താണ ജാതികളില്‍ ജനിച്ചിരുന്നവരും ഗുണകര്‍മ്മ വിഭാ
ഗങ്ങടംകൊണ്ടു” സവര്‍ണ്ണൂരായി മാറിയിരുന്നു. ഭാരതീയചരി
തൂത്തിന്‍െറ താളകഠം അതിനു” സാക്ഷ്ൃംവഹിക്കുന്നുണ്ടു. മനു
തന്നെ തന്‍െറ സ്‌മൃതിയില്‍ ഒരിടത്തു” ഇങ്ങിനെ പറയുന്നു:
ശൂദ്രോ ബ്രാഹ്മണതാമേതി
ബ്രാഹ്മണശ്ചൈതി ശൂദ്രതാം
ക്ഷത്രിയാജ്ജാതമേവത്തു
വിദ്യാദ്വൈശ്യാത്തഥൈവച (മനുസ്‌മുതി)
കര്‍മ്മഗുണംകൊണ്ടു” ശ്ളദ്രന്‍ ബ്രാഹ്മണനായിത്തീരുന്നു.
കര്‍മ്മദോഷത്താല്‍ ബ്രാഹ്മണന്‍ ശുൂദ്രനുമാകുന്നു. കര്‍മ്മങ്ങളുടെ
ഗുണദോഷങ്ങളാല്‍ ക്ഷത്രിയരും വൈശ്യരും ഉയരുകയും താഴു
കയ്യം ചെയ്യന്നു.
ആനക്ഷംഗികമായി ആപസ്തംബസുൂത്രകാരനേയും, വണ്ണം
ജാതിയല്ല എന്നു സമര്‍ത്ഥിക്കുവാന്‍ ഞാന്‍ കൂട്ടുപിടീയ്ക്കുട്ടെ.
101
സ്‌മൃതികാരനായ ആ ജഷിയേയും “ഇടമറുക* . അധ്രിച്ചര്‍ട്ടണ്ടു്.
അദ്ദേഹത്തിന്‍െറ വാദത്തെ “ഖണ്ഡിസദ്ത്റുവനോണു” “ഞാന്‍ ആപ
സ്തംബഷിയെ ഉദ്ധരിക്കുന്നതു”. അദ്ദേഹം ജങ്ങിനെ പറയുന്നു:
) അധര്‍മ്മചരയയാ പൂര്‍വ്വോ
വണ്ണ്ണോജഘന്യം
ജഘന്യം വര്‍ണ്ണുമാപദൃയതെ
ജാതി പരിവ്ൃത്തൌ
മേല്‍വര്‍ണ്ണത്തില്‍ ജനിച്ച .ഒര്വന്‍ ഭഷകരെമ്മംകൊണ്ടു്
താഴന്ന വര്‍ണ്ണത്തിലേക്കു” പ്തിക്ന്നേ. തഴ്‌ന്ന വര്‍ണ്ണത്തി
ലുള്ള പിതാവിന്നു” ജനിച്ചവന്‍ “സല്‍ക്കര്‍മ്മ ക്കൊണ്ടു” ഉന്നത
വണ്ണത്തിലേക്കുയരുന്നു.
ഇനി നമുക്കു് ഭാഗവതത്തിലേക്ക് പ്രവേശിക്കാം. നാലു
വര്‍ണ്ണുങ്ങളുടേയും ഗുണകര്‍മ്മങ്ങളെ വിവരിഗ്ക്കുമ്പോഠം ഭാഗവത
കര്‍ത്താവു ഇങ്ങിനെ പറയുന്നു:
യസ്യയഖ്ക്ഷണം ജപ്രദക്തം
പുംസോ വര്‍ണ്ണാഭിവ്യഞ്ജകം
യദനൃത്രാപി ദൃശ്യത
തത്തേനൈവ വിനിര്‍ദിശേത്.
ഒരു വര്‍ണ്ണത്തില്‍ ജനിച്ച . അവനു” “മ്റെറാരു “വ
ത്തിന്‍െറ ഗുണങ്ങളുണ്ടാകുന്നപക്ഷം അവനെ ആ വര്‍ണ്ണത്തില്‍
പ്പെട്ടവനായി കരുതേണ്ടതാണു'.
ശ്രീ മഹാഭാഗവതത്തില്‍ത്തന്നെ ബ്രാഹ്മണരുടെ .ഗുണങ്ങ
ളെല്പാം പറഞ്ഞതിന് ശേഷം വൈശമ്പായനൻ .യൃധിഷ്കിര
നോട” ഇങ്ങിനെ പറയ്യന്നു:
പഞ്ചലക്ഷണ സമ്പന്ന
ഈദ്ദശോ യോഭവേദ് ദ്വിജഃ
തമഹം ബ്രാഹ്മണബ്ര്യൂയാം
ശേഷാഃ ശുദ്രാഃ യൃധിഷ്റിര.
അല്പയോ ധര്‍മ്മപുത്ര, പഞ്ചലക്ഷണസമ്പന്നരായ ഇത്തര
ക്കാരനാണു” ബ്രാഹ്മണന്‍; മററുള്ളവരെല്പാം ശ്ദ്രരാണു്.
കുലവൈഭവംകൊണ്ടല്പ ഒരു വ്യക്തി ബ്രാഹ്മണനാകുന്നതു”.
ജന്മമഹിമകൊണ്ടും ഒരുവന്‍ ബ്രാഹ“മണനാകുന്നില്ല. കത്മഗുണം
ഒന്നുകൊണ്ടു മാത്രമാണു് ഒരുവന്‍ ബ്രാഹ്മണനായിത്തീരുന്നതു”.
വൈശമ്പായനന്‍ പറയുന്നു:
നകുലേന ന ജാത്യാവാ
ക്രിയാഭിര്‍ ബ്രാഹ്മണോ ഭവേത്
ചാണ്ഡാലോപി ഹി വൃത്തസ്ഥൊ
ബ്രാഹ്മണഃ സ യൃധിഷ്ഠിര
102
അതായതു“, ബ്രാഹ്മണകലത്തില്‍ ജനിച്ചതുകൊണ്ടോ, ജാ
തിയാലോ ഒരുവന്‍ ബ്രാഹ്മണനാകുന്നില്ല. ബ്രാഹ്മണനു ചേന്ന
ഗുണകമ്മങ്ങഠം ചെയ്ലാല്‍ മാത്രമെ ഒരുവന്‍ ബ്രാഹ്മണനാകൂ.
അല്പയോ ധര്‍മ്മപുത്ര” ഒരു ചണ്ഡാലന്‍ സദ്‌വ്ൃത്തനാണെങ്കില്‍
അദ്ദേഹം ബ്രാഹ്മണനാണു്‌്. വൈശമ്പായനന്‍ തുടര്‍ന്നു” പറ
യൂന്നു:
ന ജാതിര്‍ദ്ൃശ്യതെ രാജന്‍
ഗുണാഃ കല്യാണകാരകാഃ
ജീവിതം യസ്യ്യധര്‍മ്മാര്‍ത്ഥം
പരാത്ഥെ യസ്ൃജീവിതം
അഹോരാത്രം ചരേത്‌കാന്തിം
തം ദേവാഃ ബ്രാഹ്മണം വിദുഃ
അല്ലയോ രാജാവേ! ജനനംകൊണ്ടുള്ള വൈശിഷ്ട്യം എവി
ടെയയം കാണ്മാനില്ല. ഓരോരുത്തന്നും അഭിവ്ൃദ്ധിയുണ്ടാക്കുന്നതു്
ഓരോരുത്തന്‍ ചെയ്യുന്ന ഗുണകര്‍മ്മങ്ങളാണു്. ധര്‍മ്മതല്‍പര
മായ ജീവിതം ആര്‍ നയിക്കുന്നുവോ, പരോപകാരത്തിന്നായി
ആര്‍ തന്‍െറ ജീവിതം ചിലവഴിക്കുന്നുവോ, ആര്‍ രാപ്പകല്‍ ശുഭ
കമ്മങ്ങഠം ചെയ്തുകൊണ്ടിരിക്കുന്ുനുവോ അവനെയാണ് വിദ്വാ
ന്മാര്‍ ബ്രാഹ്മണനെന്നു” വിളിക്കുന്നതു്.
ജനനംകൊണ്ടു” ഒരുവന്‍ ബ്രാഹ്മണനാകുന്നില്ലെന്നും, മറി
ച്ചു” ഗുണകര്‍മ്മവിഭാഗംകൊണ്ടാണു” അവന്‍ ബ്രാഹ്മണനാകുന്ന
തെന്നും തെളിയിക്കുവാന്‍ അനേകം പ്രുമാണങ്ങടം ഉദ്ധരിക്കാനു
ണ്ടു. വിസ്പരഭയത്താല്‍ അങ്ങിനെ ചെയ്യാന്‍ സാദ്ധ്യമല്പാതെ
വന്നിരിക്കുകയാണു”. ശാങ്കരനീതിയില്‍ ശങ്കരാചാര്യരും ജാ
ത്യാ ആരും ബ്രാഹമണനാകന്നില്ലെന്നു” പറയുന്നു. നോക്കുക:
ന ജാത്യാ ബ്രാഹ്‌മണതശ്ചാത്ര
ക്ഷത്രിയൊ വൈശ്ൃഏവന
ന ശൂദ്രോ നൈവ മ്ദേച്ചോ
ഭേദിതാഃ ഗുഞണകര്‍മ്മഭിഃ
അത്ഥം; ജന്മംകൊഞ്ടല്പ ഒരുവന്‍ ബ്രാഹ“ണനോ, ക്ഷത്രി
യനോ, വൈശ്യനോ, ശൂദ്രനോ, മ്ദേച്ചനോ ആയിത്തിരുന്നതു”.
ഗുണകര്‍മ്മങ്ങളെ ആസ്ത്രദമാക്കിയിട്ടള്ളതാണ് വണ്ണുവിഭജനം.
മഹാഭാരതവം ചാതുര്‍വ്വണ്ണ (വും
മുഹാഭാരതത്തെപ്പുററ്. ഇടമറുക്” പറയുന്നു: * “പരസ്റുരവിരു
ങ്ങളം, പ്രതിലോമപരവുമായ ആശയങ്ങാം ഉരംക്കൊള്ളന്ന ഈ
ഗ്രന്ഥം ഇന്‍ഡ്യാ ചരിത്രത്തില്‍ ഒരു അന്ധകാരയൃയഗം സൃഷ്ടിക്കു
വാന്‍ പ്രേരണ നല്‍കി. സ്വേച്ഛാധിപതികളം ക്രൃരന്മാരുമായ
ഭരണാധികാരികഠം, ഈ ഗ്രന്ഥത്തിനു പ്രചരണം നല്‍കിയതു”
അവരുടെ ചൂഷണങ്ങളെ അതു ന്യായീകരിക്കുന്ന എന്നുള്ളതു
കൊണ്ടു” മാത്രമാണു”? (ഭ. വി. പ. പേ. 204)
ഇതാണു” മഹാഭാരതം മുഴുക്കെ വായിച്ചപ്പ്ോം നമ്മുടെ
നവീന വിമര്‍ശക ധുരന്ധരനുണ്ടായ അനുഭൂതി. ഈ അനുഭൂതി
യെ ആസ്തദമാക്കി രചിച്ചതാണു” അദ്ദേഹത്തിന്‍െറ വിമര്‍ശന
പഠനം.
എന്നാല്‍ മലയാളസാഹിത്യ നിരൂപണത്തില്‍ വിപ്പവം
സൃഷ്ടിച്ച വിമര്‍ശകശാര്‍ദൂലമായ മുണ്ടശ്ശേരി, മഹാഭാരതത്തെ
ററി പറഞ്ഞതു” അനുവാചകര്‍ അറിയുന്നത് നന്നായിരിക്കും.
അജഗജാന്തരമുണ്ടെങ്കിലും താരതമ്യ വിമര്‍ശനപഠനം നടത്തുന്ന
തു” രസാവഹമാണല്ലോ. സാഹിതൃ_വിദ്യാഭ്യാസ൩_രാഷ്ട്രീയ
മണ്ഡലങ്ങളിലാകമാനം പവ്യാപിച്ചുനിന്ന ആ വൃക്തിത്വ
ത്തിന്‍െറ ഉടമ, മുണ്ടശ്ശേരി അവര്‍കഠം, മഹാഭാരതത്തെപ്പററി
ഇങ്ങിനെ പറയുന്നു:
* “ ലക്ഷത്തിരുപതിനായിരം ശ്ശോകമടങ്ങ്‌യ ഒരു മഹാ
ഗ്രന്ഥമാണു“ മഹാഭാരതം. വലുപ്പത്തില്‍ അതിനെ ജയിക്ക
ന്നൊരു കൃതി വേറെയില്ല. പല കാലങ്ങളിലായി പ്രക്ഷിപ്
ങ്ങളായ ഭാഗങ്ങളഠംപ്പെടെ ഇന്നു കാണുന്ന രൂപത്തിലുള്ള മഹാ
ഭാരതത്തിനു” കണിശമായി എന്തു പഴക്കമുണ്ടെന്നറിയാന്‍ പ്രയാ
സമാണെന്നിരുന്നാലും "'.
മുണ്ടശ്ശേരി മഹാഭാരതത്തിന്‍െറ മഹനീയവും ജീവിതഗ
ന്ധിയയമായ സന്ദേശത്തെ മുന്‍നിര്‍ത്തി ഇങ്ങിനെ പറയുന്നു:
“ആ ബ്രഹ'മാണ്ഡകൃതിയില്‍ പൊതുവെ വലിയ വലിയ വസ്തു
തകയംക്കാണ് പ്രാധാന്യം അധികം. എത്രയെത്ര ജനപദങ്ങഠം
എത്രയെത്ര നായികാനായകന്മാര്‍! എത്രയെത്ര സംഭവവികാസ
ങ്ങഠം! എത്രയെത്ര ജയാപജയങ്ങഠം! എത്രയെത്ര തത്വോപദേ
ശങ്ങഠം_ഓരോന്നിനുമുണ്ടു” കൈ നീട്ടിക്കെട്ടി പിടിക്കാവുന്ന വ
ലുപ്പം. തൊട്ടുതൊട്ടങ്ങനെ പോവുന്ന നെടിയൊരു പര്‍വ്വതപം
ക്തിയടെ പാര്‍ശ്വങ്ങളില്‍ ഉരുത്തിരിഞ്ഞു കിടക്കുന്ന കൊടും
പാഠറക്കെട്ടുകഠം കണക്കാണു മഹാഭാരതത്തിലെ ആ വലിയ വ
ലിയ വസ്ത്ുതകഠം"" (മുണ്ടശ്ശേരി കൃതികടം പേജ് 322)
104
എണ്ണല്‍ .ഇഭമറ്ട് പറയുന്നു ചൂഷണങ്ങളെ ന്യായീകരി
ക്കുന്ന ഒരു ഗ്രന്ഥമാണു” മഹാഭാരതം എന്നു്. ആനയും അണ്ണാന്‍
കുഞ്ഞും തമ്മിലുള്ള വൃത്യാസമാണിവിടെ.
ഇവിടെ ഞാന്‍ പറഞ്ഞുകൊണ്ടുവന്നതു” മഹാഭാരതമഹി
മയല്. പാശ്ചാത്യരും, പൌരസ്ത്യരുമായ നിരവധി പണ്ഡി
തമ്മാര്‍ മുക്തകണ്ഠം പുകഴാത്തിയ ആ മഹാഗ്രന്ഥത്തിനു” ഇനി
ഒരു.സ്തൃതിപാഠകന്‍േറയും പ്രശംസ ആവശ്യമില്ല. യൃഗയൃഗാന്ത
രങ്ങളിലൂടെ പ്രവഹിച്ചു” വരുന്ന ജീവിതസാഗരത്തില്‍ ഹതാശ
രായ നാവികര്‍ക്കു* അനശ്വര പ്രകാശത്തിലൂടെ മാര്‍ഗ്ഗദര്‍ശനം
ചെയ്യുന്ന മഹാര്‍ഘമായ ഒരു ദീപസ്തംഭമാണു” മഹാഭാരതം.
അതിലെ തത്വചചിന്താരതങ്ങളെ വിലമതിക്കാന്‍ കഴിയാത്തവ
രുടെ കയ്കതീില്‍ ഭഗവദ്‌ഗീതയെന്ന പത്മരാഗം കിട്ടിയിട്ടെന്ത
ഫലം?
ചാതുര്‍വ്വണ്ണ്്യം ഗുണകമ്മങ്ങളെ അവംലബിച്ചുള്ളതാണ്
എന്നാണു” മഹാഭാരതത്തിലെ സിദ്ധാന്തപക്ഷം. ഭാരതത്തിലെ
ശാന്തിപര്‍വ്വത്തില്‍ കാണുന്ന, ഭൃഗുമഹര്‍ഷിയും, ഭരദ്വാജനും ത
മ്മിലുള്ള സംഭാഷണം ഇതിനു തെളിവാകുന്നു.
സംശയം ചോദിച്ച ഭരദ്വാജനോടു* ഭൃഗുമഹര്‍ഷാ ഇങ്ങിനെ
പറയുന്നു:
* “ജാതിഭേദം എന്നൊന്നില്ല. ഈ ലേകമെല്പാം ഈശ്വ
രന്‍ സൃഷ്ടിച്ചതാണ്. ഈശ്വരന്‍ സൃഷ്ടിച്ചതിനു” ശേഷം കര്‍
മ്മമനുസസരിച്ചു്” മനുഷ്യര്‍ നാലു“ വര്‍ണ്ണങ്ങളെ പ്രാപിച്ചു."
ഭഹഗുവിന്‍െറ സംസ്‌കൃത വാക്കുകളിതാ:
" നവിശേഷേസ്തി വര്‍ണ്ണാനാം
സര്‍പ്പം ബ്രാഹ്‌മമാിദം ജഗത്,
ബ്രഹ്“മണാ പൂര്‍വ്വസ്ൃഷ്ം ഹി
കര്‍മ്മണാ .വണ്ണൂതാം ഗതം.
ഭൃഗു ഇങ്ങിനെ തൂടരുന്നു:
കാമഭോഗപ്രിയന്മാരും, ക്രൂരന്മാരും, ക്രോധസ്വഭറവികളം,
പരാക്രമപ്രിയന്മാരും, സ്വധര്‍മ്മങ്ങളെ. ഉപേക്ഷിച്ചവരും, ര
ക്താംഗന്മതരുമായ-.്ബാഹത്മണര്‍ ക്ഷത്രിയരായിത്തീന്നു.
ഭഹുവിന്‍െറ വാക്കുകളില്‍തന്നെ ഈ വസ്തുത വായിക്കുക:
" “കാമടഭേഗപ്പിയാസ്തിഷ്യ്ണഃ-
ക്രോധന3േ.പ്രുിയസാഹസ്ഠഃ
ആക്തസ്വധര്‍മ്മ :രക്താംഗാ_
സ്നേദ്വിജാഃ ക്ഷത്രതാം ഗതാഃ"
105
ഭൃഗുമഹഷി തുടന്നു പറയുന്നു:
“പശുക്കളെ പാലിച്ചും, കൃഷി ചെയ്തും അഹോവൃത്തി
നേടി കാലയാപനം ചെയ്തു പ്രാഹ“മണര്‍ സത്വഗുണവും,
രജോഗുണവുമുള്ള വൈശ്യരായിത്തീര്‍ന്നു.
ഭ്ൃഗുവിന്‍െറ സ്വന്തം വാക്കുകളിതാ:
ഗോഭ്യോവ്ൃത്തിം സമാസ്ഥായ
പീതാ കൃഷ്യോപജീവിനഃ
സ്വധര്‍മ്മാന്നാനുതിഷ്ടന്തി
തേ ദ്വിജാ വൈശൃതാം ഗതാഃ
ആദ്യം ബാഹ“മണത്വമുണ്ടായിരുന്നവര്‍ പിന്നീടെങ്ങിനെ
ശൂദ്രരായിത്തീര്‍ന്നുവെന്നു” ഭൃഗുമഹര്‍ഷി ഭരദ്വാജനോട്” പറയു
ന്നതു ശ്രദ്ധിക്കേണ്ടതാണു,
ഹിംസാന്റത പ്രിയാലുബ്‌ധാഃ
സര്‍വ്വകമ്മോപജീവിനഃ
കൃഷ്‌ണാ ശൌച പരിര്‍ൂഷ്യാ..
സ്നേദ്വിജാഃ ശുദ്രതാംഗതാടഃ
കൊല ചെയ്യുകയും, കളവു പറയുകയും അത്യഠഗ്രഹികളാ
വുകയും, എന്തു ഹീനപ്രവൃത്തിയും ചെയ്യുകയും, ശുദ്ധിയായി ന
ടക്കാതിരിക്കുകയും, തമോഗുണപുണ്ണരുമായി ജീവിക്കുകയും ചെ
ശു ദ്വിജര്‍ ശുദ്രരായിത്തീര്‍ന്നു.
എന്നാല്‍ ഈ ശുദ്രന്മാക്കും ധമ്മാനുഷ്യാനവും, യജ്ഞാനുഷ്കാ
നവും നിഷേധിക്കപ്പെടിട്ടില്ല. ഈ നാലു വര്‍ണ്ണങ്ങഠംക്കും വേ
ണ്ടിയാണ് ഈശ്വരനാല്‍ വേദങ്ങഠം ഉപദേശിക്കപ്പെട്ടിട്ടുള്ളതു”
എന്നു” ജ്ടഷിമാര്‍ പറയുന്നു.
ഭൃഗുമഹര്‍ഷിയയടെ വാകൃങ്ങഠംതന്നെ വായിക്കുക:
* “ഇത്യേതെ കര്‍മ്മഭിര്‍വ്യസ്താ
ദ്വിജാ വര്‍ണ്ണാന്തരം ഗതാഃ
ധര്‍മ്മോയജ്‌ഞക്രിയാതേഷാം
നിത്യം ന പ്രതിഷിധ്യതെ.
ഇത്രയേതേ ചതുരോ വര്‍ണ്ണാ
യേഷാം പ്രാഹ്‌മീ സരസ്വതീ
വിഹിതാ ബ്രഹ്‌മണാ പൂര്‍വ്വം
ലോഭാത് ത്വജ്‌ഞാനതാംഗതാഃ
ചില പ്രാഹ്‌ണന്മാര്‍ ലോഭംകൊണ്ടു്”് അജ്‌ഞാനികളാ
യിത്തീര്‍ന്നു എന്നാണു ഭഗു പറയുന്നതു.
ഗീതാകാരന്‍ ജാതിക്കുശുമ്പനോ?
ശേ ൫൯ എന്ന പദത്തിനുപോലും തീണ്ടല്‍ കല്‍പ്പിക്കുന്ന
ഗീതാകാരനേക്കാഠം ജാതിക്കുശുമ്പന്‍ വേറെയാരാഞുള്ളതു""
(ഭ. വി. പ. പേജ് 100)
എന്നു” ഗീതാവിമര്‍ശനപാഠകന്‍ ചോദിക്കുന്നു. ഗീതാകാരന്‍
എന്നു്” പറയുമ്പോഠം കൃഷ്‌ണഭഗവാനേയാണോ നമ്മുടെ പാഠ
കന്‍ വിവക്ഷിക്കുന്നതു”. എങ്കില്‍ അദ്ദേഹത്തിനു്” അജ്ഞതാ
തിമിരം ബാധിച്ചിരിക്കുന്നു എന്നു പറയാതെ നിവൃത്തിയില്ല.
ആ. തിമിര ബാധയെ ശ്ര്തൂരക്രീയ ചെയ്യാതെ തരമില്ല. കൃഷണ
ഭഗവാന്‍ യാദവനായിരുന്നു.
ഇടയവര്‍ഗ്ലത്തില്‍ ജനിച്ച ഭഗവാനെങ്ങിനെ ഇടമറുകു തെ
ററിദ്ധരിച്ചതൃപോലെ ജാതിക്കുശുമ്പനാകും? ദാസീപുത്രനായ
വിദുരന്‍ നല്‍കിയ ഭക്ഷണംപോലും ആനന്ദപൂര്‍വ്വം അശിച്ച ആ
മഹാപുരുഷന്‍ ഇടമറുകിനെപ്പോലെ നിരീശ്വരവാദിക്കുശുമ്പനാ
യിരുന്നില്ല. അതല്ല, ഗീതാകാരന്‍ എന്നു പറഞ്ഞപ്പ്യോരം, വേ
ദവ്യാസനെയാണു” ചുണ്ടിക്കാട്ടിയതെങ്കില്‍ അതും വിമര്‍ശ
കന്‍െറ പാമരത്വത്തെ വിളിച്ചുപറയുന്നു. വേദവ്യാസമഹര്‍ഷി
മുക്കുവക്കിടാത്തിയായ സത്യവതിയയടേയും, പരാശരമഹര്‍ഷിയു
ടേയും പുത്രനായിരുന്നു. പരാശരനോ, പറയിപെററ വൃക്തിയ്യം.
ഇവരൊക്കെ ജാതിക്കുശുമ്പരാണെന്നു ധരിച്ചതു” വല്ല പാശ്ചാത്യ
മതമൌലികനും എഴുതിവെച്ച പുസ്തുകങ്ങഠം ഉരുവിട്ടതുകൊണ്ടു
തന്നെ.
വിമര്‍ശകന്‍െറ വാദങ്ങളൊക്കെ അദ്ദേഹത്തിന്‍െറ സ്വന്ത
മല്ലെന്നുള്ളതും, അതൊക്കെ ചില മതമൌലികര്‍ പണ്ടേ എഴുന്ന
ഒളിച്ച കാലഹരണപ്പെട്ട വിതണ്ഡകളാണെന്നും അത്തരം പാ
ശ്ചാത്ൃയ പണ്ഡിതന്മാരുടെ വേദവ്യാഖ്യാനങ്ങളും, മററു ഗ്രന്ഥ
ങ്ങളും വായിച്ചാല്‍ മനസ്സിലാകുന്നതാണു'.
ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ താഴ്‌ന്ന ജാതിയില്‍ ജനിച്ചിരുന്ന
വ്ൃക്‌തിയാണെന്നു മാത്രമല്ല, താഴ്‌ന്ന ജാതിയില്‍പ്പെട്ടവരെ
വിവാഹം ചെയ്തിരുന്നുവെന്നും ഇടമറുകുതന്നെ ഒരിടത്തു പറയു
ന്നു. നോക്കുക: “ ശ്രീകൃഷ്ണനു” പതിനാറായിരത്തിയെട്ട
ഭാരൃമാരുണ്ടായിരുന്നു എന്നാണല്ലോ പുരാണം. അതില്‍ 16000
പേര്‍ പ്രാഗ”ജ്യോതിഷത്തിലെ നരകാസുരന്‍െറ പുത്രിമാരായി
രുന്നുവത്രെ. ഈ കഥ അപ്പാടെ നടന്നതല്ലെങ്കിലും അസുരജാ
തിയില്‍പ്പെട്ട സ്ര്രീകളെ വിവാഹം ചെയ്യുന്നതു” തെററാണെന്നു്
മഹാഭാരതകര്‍ത്താവു“” കരുതിയില്ലെന്നാണല്ലോ അത്ഥം. ശ്രീകൃ
107
ഷ൦ണന്‍െറ മററു എട്ടു ഭാരൃമാരില്‍ ഒരാളായ ജാംബവതി ഒരു
കാട്ടുരാജാവിന്‍െറ മകളായിരുന്നു എന്നാണു് കഥ.
ഇങ്ങനെയുള്ള ഒരാഠം വര്‍ണ്ണസങ്കരത്തിനെതിരായിരുന്നു
വെന്നു വരാന്‍ നിവ്ൃത്തിയില്ലല്ലപോ'. (ഭ.വി.പ.പേജ് 1 12
ഇങ്ങിനെ നോക്കുമ്പോഠം പരസ്ററുരവൈരുദ്ധ്യങ്ങഠം വിളംബരം
ചെയ്യുന്ന ഒരു പരസ്യപുസ്പുകമായി ഇടമറുകിന്‍െറ ഈ ഭഗവദ്
ഗീതാ വിമര്‍ശനത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു.
ചാതുര്‍വ്വണ്ണ്യത്തെപ്പററി അദ്ദേഹത്തിനുള്ള അറിവും രണ്ടാം
തരംതന്നെ. ചാതുര്‍വ്വണ്ണ്യത്തെപ്പററി ആധികാരികമായി പറ
ഞ്ഞവര്‍ ഭാരതീയ ജൂുഷിമാരും തത്വചിന്തകന്മാരുമാണു്, വര്‍
വും, ജാതിയ്യം ഒന്നല്ലെന്ന്” അവര്‍ വൃകതമായി വിളംബരം
ചെയ്തിട്ടുണ്ട്. മനുസ്‌മൃുതിയില്‍, മനു ഇങ്ങിനെ പറയുന്നു:
* ഒരുവന്‍ ശ്ൂദ്കുലത്തില്‍ ജനിച്ചവനാണെങ്കിലും ബ്രാഹ്മ
ണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നിവരുടെ ഗുണകര്‍മ്മസ്വഭാവ
ങ്ങളോടുകൂടിയവനാണെങ്കില്‍ അവന്‍ ബ്രാഹ്മണനോ ക്ഷത്രിയ
നോ വൈശ്യനോ ആയിത്തീരുന്നതാണു*. അതുപോലെതന്നെ
ക്ഷത്രിയന്‍േറയോ, വൈശ്യനന്‍േറയോ കുലത്തില്‍ ജനിച്ചിട്ടുള്ള
വര്‍ ബ്രാഹ്മണന്‍േേറയോ, ശരദ്രന്‍േറയോ ഗുണകര്‍മ്മസ്വഭാവമുള്ള
വരാണെങ്കില്‍ അവര്‍ ബ്രാഹ്മണരോ, ശ്രദ്രരോ ആയിത്തീരുന്ന
തുമാണു?. നാലു കുലങ്ങളില്‍ ജനിച്ചിട്ടള്ള സ്ര്രീകളം പുരുഷ
ന്മാരും ഏതു വര്‍ഞണ്ണുത്തിന്‍െറ ഗുണാദികളോടുകൂടിയവരാണോ,
ആ വര്‍ബണ്ണത്തിലാണ് അവരെ ഗണിക്കേണ്ടതു” എന്നാണു് മനു
പറഞ്ഞിട്ടുള്ളതു”. മനുവിന്‍െറ സംസ്‌കൃതശ്ശോകമിതാ:
ശൂദ്രോ ബ്രാഹ്മണതാമേതി
ബാഹ“മണശ്ചൈതി ശൂദ്രതാം
ക്ഷത്രിയാജ്ജാത മേവം തു
വിദ്യാദ്വൈശ്യാത്ത ഥൈവച്.
(മനു. അ. 10. ഗ്രോ. 65)
ബാഹ“മണന്‍ എന്നു പറഞ്ഞാല്‍ ആരാണു്? അറിയേ
ണ്ടവര്‍ മനുവിനെത്തന്നെ സമീപിയ്യ്േണം. രാണ് ബാ
[
ഹ൦മണന്‍? [ബരാഹ“മണന്‍െറ കര്‍മ്മമെന്തര”? എന്നും മററുമുള്ള
ചോദ്യങ്ങഠംക്കു്” മനു ഇങ്ങിനെ മറുപടി പറയുന്നു:
അധ്യാപനമദ്ധ്യയനം
യജനം യാജനം തഥാ
ഭാനം പ്രതിഗ്രഹശ്തചൈവ
ബാഹ“മണാനാമകല്പയത് .
(മരു. അ. 1. ശ്രോ.. 88)
108
അതായതു“ പഠിയ്ക്കുക, പഠിപ്പിഴ്ണുക, യാഗം ചെയ്യുക, ചെയ്യി
പ്പിക്കുക, ദാനം നല്‍കുക, പ്രതിഗ്രഹം വാങ്ങുക എന്നിവ ബ്രാ
ഹ“മണനു" വിധിക്കപ്പെട്ട കര്‍മ്മങ്ങളാകുന്നു.
ബാഹ“മണന്‍െറ സ്വഭാവജമായ കര്‍മ്മമെന്താണെന്നും ഭഗ
വദ്‌ഗീതയ്യം പറയുന്നു.
ശമോ ദമസ്പുപഃ ശൌചം
ക്ഷാന്തിരാര്‍ജ്ജവ മേവച
ജ്ഞാനം വിജ്ഞാനമാസ്തികൃം
ബഹ മകര്‍മ്മ സ്വഭാവജം 18/42
ശമം, ദമം, തപം, ശൌചം, ക്ഷാന്തി, ആര്‍ജ്ജവം, ജഞാ
നം, വിജ്ഞാനം, ആസ്തിക്യം ഇവയാണു ്രഹ്‌മണന്‍െറ
സ്വഭാവജമായ കര്‍മ്മങ്ങാം.
ക്ഷത്രിയകര്‍മ്മമെന്താണു"? ഉത്തരം മനുതന്നെ പറയുന്നു:
പ്രജാനാം രക്ഷണം ദാനം
ഇജ്യാധ്യയന മേവ ച
വിഷയേഷ്ച പ്രസക്തിശ്ച
ക്ഷത്രിയസ്യ സമാസതഃ (മനു. അ. 1. ശ്ശോ. 69)
ന്യായമായ വിധത്തില്‍ പ്രജകളെ സംരക്ഷിക്കുക, വിദ്യാ
ധര്‍മ്മങ്ങളെ പ്രചരിപ്പിക്കുക, അഗ്നിഹോത്രാദികരം നടത്തിക്കു
ക, വേദാദിശാസ്ത്രുങ്ങഠം പഠിക്കുക, പഠിപ്പിക്കുക. വിഷയ സുഖ
ങ്ങളില്‍ ആസക്‌തനാകാതിരിക്കുക ചുരുക്കത്തില്‍ ഇതൊക്കെ
യാണു” ക്ഷത്രിയന്‍െറ സ്വഭാവജകമായ കര്‍മ്മങ്ങാം.
വിമര്‍ശകനു* ഇതൊന്നും അറിഞ്ഞുകൂടാ, കാരണം അദ്ദേഹ
ത്തിന്‍െറ ഗുരുനാഥന്മാരും ഈ വിഷയത്തില്‍ അജ്ഞരായിരു
രുന്നു. ചാതുര്‍വ്വര്‍ണ്ണ്യം ജാതിയാണെന്ന്" അവര്‍ കണ്ണുംപൂട്ടി
വിശ്വസിച്ചു. അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവ
രുടെ നവീനസുവിശേഷം ഗീതാഭക്തന്മാര്‍ക്കെന്തിനു്? ഗീത
തന്നെ ക്ഷത്രിയകര്‍മ്മത്തെപ്പററി ഇങ്ങിനെ പറയുന്നു;
ശൌര്യം തേജോധ്ൃതിര്‍ദാക്ഷ്യം
യുദ്ധേ ചാപ്യപലായനം
ദാനമീശ്വര ഭാവശ്ച
ക്ഷാത്രം കര്‍മ്മ സ്വഭാവജം
(ഭഗവദ്‌ഗീത അ. 18 ശ്ലോ. 33)
ശെരര്യം, തേജസ്സ്, ധൈര്യം, ദാക്ഷ്യം യുദ്ധത്തില്‍ ഭയന്നു”
തിരിച്ചോടാതിരിക്കുക, ദാനംചെയുക, ഈശ്വരഭാവം എന്നിവ
യൊക്കെയാണു് ക്ഷത്രിയവര്‍ജ്ണുത്തിന്‍െറ ഗുണകര്‍മ്മങ്ങാം.
109
വൈശ്യന്‍െറ ഗുണകമ്മങ്ങളെന്തൊക്കെയാണു”? മനുസ്‌മുൂ
തിയിലേക്കു് കടക്കുക;
കന്നുകാലികളേയും മററും പോററിവളര്‍ത്തുക, ദാനം ചെ
യ്ക്ക, അഗ്നിഹോത്രാദികം ചെയ്യക, വേദാദിശാസ്ധ്രങ്ങടം പഠി
ക്ക, കച്ചവടം നടത്തുക, ന്യായമായ പലിശശ്കണു” പണം കടം
കൊടുക്കുക, കൃഷിചെയ്തു വിളവെടുക്കുക ഇതൊക്കെയാണ് വൈ
ശ്യണ്‍ന്‍െറ കര്‍മ്മങ്ങഠം.
മനുവിനന്‍െറ സ്വന്തം വാക്കുകഠം നോക്കുക:
പശൂനാം രക്ഷണം ദാനാ
ഇജ്യാധ്യയന മേവച
വണികപഥം കുസീദംച
വൈശ്യസ്യ കൃഷിമേവച (മനു. അ. 1. ദ്രോ. 90)
എന്നാല്‍, നിരീശ്വരവാദികളായ മഹാപണ്ഡിതന്മാര്‍ ചാ
തുര്‍വ്വണ്ണ്യം തന്നെ ജാതി എന്നു മുദ്രാവാക്യം വിളിഷ്ണ്കുകയും, അനു
യായികളെക്കൊണ്ടു വിളിപ്പിക്കുകയും ചെയുകയാണു്. ആ വ്യാ
ഖ്യാനം വിലപ്പോവുകയില്ല.
ശൂദ്രനന്‍െറ കര്‍മ്മങ്ങളെന്തെന്ന് ചാതുര്‍വ്വണ്ണ്യത്തെപ്പററി സ
തൃമായും ഉല്‍ബോധനം ചെയ്തു മനു തന്നെ ഇങ്ങിനെ പറയുന്നു:
ഏകമേവതു ശുദ്രസ്യ
പ്രഭഃ കര്‍മ്മ സമാദിശത്
ഏതേഷാമേവ വര്‍ണ്ണാനാം
ശുശ്രൂഷാമനസൂയയാ. (മനു അ. 1. ഗ്ലോ. 92)
നിന്ദ ഈര്‍ഷ്യ, അഹങ്കാരം തുടങ്ങിയ മനോദോഷങ്ങഠം
വെടിഞ്ഞു“, ബ്രാഹ“മണ ക്ഷത്രിയ വൈശ്യന്മാരെ വേണ്ടുംവണ്ണം
ശുശ്രൂഷിക്കുകയും, അതുകൊണ്ടുതന്നെ ജീവിതം കഴിച്ചുകൂട്ടുകയും
ചെയ്യുക; ഇതൊന്നു മാത്രമാണു് ശൂദ്രനന്‍െറ ഗുണകര്‍മ്മങ്ങളായിട്ടു
ള്ളതെന്നാണു*് ഭഗവാന്‍ ആദേശിച്ചിട്ടുള്ളതു”.
ഇത്തരം ശദ്രവ്ൃത്തികഠം ചെയ്യുന്ന ആളകഠം എന്നും മനുഷ്യ
സമുഹത്തിലുണ്ടായിട്ടുണ്ടു്, ഇന്നും ഉണ്ടു്, എന്നുമുണ്ടാവുകയും
ചെയ്യും. ഇതു” സനാതനമായ സത്യമാകുന്നു. അതെങ്ങിനെ
നിരീശ്വരവാദിഷ്ക്കു” മനസ്സിലാകും? ലോകമൊട്ടുക്കും തൊഴിലാ
ളികളംയി മാറണമെന്നും, ഒരു കൈപ്പിടി രാഷ്ട്രീയനേതാക്ക
ന്മാര്‍ മാത്രം ്രാഹ്‌മണരായി രാജ്യം ഭരിക്കേണമെന്നും കണ്ണും
മൂക്കുമടച്ചു" വിശ്വസിക്കുന്ന നിരീശ്വരവാദിക്കു” ചാതുര്‍വ്വര്‍ണ്ണ്യ
ത്തിന്‍െറ മാഹാത്മ്യവും, സാര്‍വ്വലൌകികതയും എങ്ങിനെ മന
സ്സിലാകും?
ശമംരാചാര്യരും, ചാതുര്‍വ്വണ്ണ്യവം
നമുക്ക് മയാസൃഷ്ടം എന്ന പ്രയോഗത്തെപ്പുററി ചിന്തി
ക്കാം. “മയാ' എന്നതു” അഹം എന്ന പദത്തിന്‍െറ തൃതീയാ
ഏകവചനമാകുന്നു. അഹം എന്നു പറഞ്ഞാല്‍ ഞാന്‍” എന്ന
ത്ഥം. എന്‍െറ ശരീരമാകുന്ന പ്രപഞ്ചത്തെ നിയന്ത്രിഷ്ക്കുന്നതു"
ഞാനാണു“. ഈ പ്രപഞ്ചമാകുന്ന ശരീരത്തിലെ “ഞാന്‍'
പരമാത്ഥികമായി ആ പരമാത്മാവിന്‍െറ അംശംതന്നെ,
ഇവിടെ ധ്വനിയ്ക്കുന്ന ആത്മവിദ്യയെപ്പററി പറയാന്‍ വഷ
ങ്ങഠംതന്നെ വേണ്ടിവരും. ഇവിടെ മയാസ്ൃഷ്ടം എന്നതിനത്ഥം
എന്നാല്‍ ഉണ്ടാക്കപ്പെട്ടതു” എന്നാകുന്നു. എങ്ങിനെ? ഗുണകമ്മ
വിഭാഗങ്ങളനുസരിച്ചു”. ഇവിടെ കുററിപ്പുഴ യുക്തിഹീനനായി
കരണംമറിയുന്നതു” കാണുവാന്‍ ബഹുരസമുണ്ടു”. * “ഗുണകമ്മ
വിഭാഗശഃ എന്ന പ്രയോഗത്തിനു” പുതിയ വ്യാഖ്യാനം കൊട
ത്തു” ജന്മത്തിനു" ജാതീയമായ പ്രാധാന്യമില്ലെന്നു” കാണിപ്പാന്‍
ചില നവീനന്മാര്‍ പണിപ്പെട്ടിട്ടണ്ടു”. എന്നാല്‍, ശാങ്കരഭാഷ്യ
ത്തില്‍ അങ്ങനെയൊരു സൂചനപോലുമില്ല.”” |
(കൂററിപ്പുഴ തി. ഉ.പേ. 3493)
ഇതെന്തൊരു ഛലവാദമാണു”? കുററിപ്പുഴയല്പല ഇതു പറ
ഞ്ഞിരുന്നതെങ്കില്‍ പുക്ഛിച്ചുതള്ളാമായിരുന്നു. * “ചാതുര്‍വ്വര്‍
ണ്ണം മയാസൃഷ്ടം'' എന്ന ഭ്ര്രോകത്തിനു” ജഗദ്ഗുരു ശങ്കരാചാ
ര്യര്‍ നല്‍കിയ ഭാഷ്യം ഞാനിവിടെ ഉദ്ധരിക്കട്ടെ.
ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന നാലു
വണ്ണങ്ങളടെ പേരാണു ചാതുര്‍വണ്ണ്യം എന്നതു”.
(്രത്വാര ഏവ വണ്ണാഃ ചാതുര്‍വ്വണ്ണ്യം)
' “സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളുടെ വിഭാ
ഗത്താലും കര്‍മ്മങ്ങളുടെ ഭേദങ്ങളാലും ഈ നാലു വൃണ്ണങ്ങളും
ഈശ്വരനായ എന്നാല്‍ ഉണ്ടാക്കപ്പെട്ടതാകുന്നു. ' “ബ്രാഹ്മണന്‍
ഇതിന്‍െറ മുഖമായിരുന്നു'' എന്നു തുടങ്ങിയ ശ്രുതിവചനങ്ങ
ളാല്‍ അതു തെളിയിക്കപ്പെട്ടിരിഴ്ക്മുന്നു'".
ഇതിന്‍െറ ശാങ്കരസംസ്‌കൃതമിതാ- “ “ചാതുര്‍വ്വണ്ണ്യം മയാ
ഈശ്വരേണ സൃഷ്ടം ഉത്‌പാദിതമ, ബ്രാഹ്മണോസ്യ മുഖമാസി
ത് ഇതിശ്രൃതേഃ ഗുണകമ്മ വിഭാഗശഃ, ഗുണവിഭാഗശഃ, കര്‍മ്മ
വിഭാഗശഃ ച, ഗുണാ ച സത്വരജസ്തപമാംസി''
ഇവിടംവരെ അത്ഥം പറയുവാനേ കുററിപ്പുഴ ധൈര്യപ്പെട്ടി
ട്ടുള്ള. ഇനിയങ്ങോട്ടുള്ള ജഗദ*ഗുരുവിന്‍െറ ചാതുര്‍വ്വര്‍ണ്ണ്യ വയ്യാ
111
ഖ്യാനം കുററിപ്പുഴയുടെ ഛലവ്യാഖ്യാനത്തേ അനാവരണം ചെ
യ്യുന്നതു” നോക്കുക:
* *മേല്പറഞ്ഞവയില്‍, സാത്വികനായ അതായതു” സത്വ
ഗുണപ്രധാനിയായ ബ്രാഹ്മണന്‍െറ കര്‍മ്മങ്ങഠം ശമം, ദമം, തപ
സ്റ്റ് തുടങ്ങിയവയാകുന്നു''.
ഇതിന്‍െറ ശങ്കരാചാരൃവചനമിതാ:
“തത്ര സാത്വികസ്യ്യ സത്വ പ്രധാനസ്ധ്യ ബ്രാഹ്മണസ്യ
ശമോ ദമഃ തപ ഇത്യാദീനി കര്‍മ്മാണി '"
സത്വഗുണം കുറഞ്ഞതും, രജോഗുണം പ്രധാനമായതുമായ
ക്ഷത്രിയന്‍െറ കമ്മങ്ങഠം ശുരവീരത, തേജസ്സ് തുടങ്ങിയ ഗുണ
കര്‍മ്മങ്ങളാകുന്നു.
സംസ്‌കൃതം: “ “സത്വോപസര്‍ജ്ജന രജഃ പ്രധാനസ്യ്യ
ക്ഷത്രിയസ്യശൌര്യ തേജഃ പ്രഭ്ൃതീനി കമ്മാണി. "?
തമോഗുണം കുറഞ്ഞവനും, രജോഗുണം പ്രധാനമായവനും
വൈശ്യയനാകുന്നു. അയാളടെ കമ്മം കൃഷി തുടങ്ങിയവയാണ്.
ഇതിന്‍െറ ശാങ്കരസംസ്‌കൃതം കോംംക്കേണ്ടെ?
* “തമ ഉപസര്‍ജ്ജന രജഃ പ്രധാനസ്യ വൈശ്യസ്ധ്യ കൃഷ്യയാ
ദീനി കര്‍മ്മാണി.'"
ശങ്കരാചാര്യന്‍ തുടര്‍ന്നു ശൂദ്രന്‍െറ കര്‍മ്മത്തെപ്പററി ഇങ്ങി
നെ പറയുന്നു: “രജോഗുണം കുറഞ്ഞതും തമോഗുണം പ്രധാന
വുമായവന്‍ ശ്ൂദ്രനാകുന്നു. ശുശ്രുഷിക്കുക എന്നുള്ളതു“ ശൂദ്രന്‍െറ
കര്‍മ്മമാകുന്നു. '”
ഇതിന്‍െറ സംസ്‌കൃതംമൂലം ഇതാ:
* “രജ ഉപസജ്ജന തമഃ
പ്രധാനസ്യ ശൂദ്രസ്യ തുശ്രൃഷാ
എവ കര്‍മ്മ".
ശാങ്കരഭാഷ്യം തുടരുന്നു,
ഇങ്ങിനെ ഗുണങ്ങളുടേയും വിഭാഗത്താല്‍ നാഥമു വര്‍
ഞ്ങഠം എന്നാല്‍ ഉണ്ടാക്കപ്പെട്ടവയാകുന്നു, എന്നര്‍ത്ഥം വ്യക്തമാ
കുന്നു.
സംസ്‌കൃതം;
* “ഇതി ഏവ ഗുണകര്‍മ്മവിഭാഗശഃ
ചാതുര്‍പ്പര്‍ണ്ണ്്യം മയാസ്ൃഷ്ടും ഇത്ൃര്‍ത്ഥഃ
ശങ്കരാചാര്യപാദര്‍ തുടരുന്നു:
112
അങ്ങിനെയുള്ള ഈ നാലു വണ്ണങ്ങളുടേയും പ്രത്യേക വ്യവ
സ്ഥകഠം അന്യലോകങ്ങളിലില്ല. അതുകൊണ്ടു്” (പൂര്‍വ്ൃവശ്തോക
ത്തില്‍ മനുഷ്യലോകത്തില്‍ എന്ന വിശേഷണം ചേര്‍ത്തിരി
ക്കുകയാണ്.
സംസ്‌കൃതമൂലം നോക്കുക:
“തത് ച ഇദം ചാതുര്‍വ്വഞ്ജ്യം
ന അന്യഷു ലോകേഷ്യ അതോ
* മാനുഷേ ലോകെ' ഇതി വിശേഷണമ""
ഇവിടെ കുററിപ്പുഴയേയും ഇടമറുകിനേയും പോലുള്ള യുക്തി
വാദികളെ മുന്‍നിറുത്തി ഒരു പൂര്‍വ്വപക്ഷയുക്തി ശങ്കരാചാര്യര്‍
ഉന്നയിന്റ്സുന്നു:
ഹന്ത തർഹി ചാതുര്‍വ്വണ്ണ്യ-
സര്‍ഗ്ലാദേഃ കര്‍മ്മണഃ കര്‍ത്തൃത്വാദ്
തത് ഫലേന യുജ്യസെ
അതോനത്വം നിത്ൃമുക്തൊ
നിതേൃശ്ചവര ഇതി ഉച്യതെ.
അര്‍ത്ഥം: അല്ല, അങ്ങിനെയാണെങ്കില്‍ ചാതുര്‍വ്വണൃ
സഗ്ലാദികര്‍മ്മം ചെയ്തതിനാല്‍ നിനക്കു അതിന്‍െറ ഫലം കിട്ടേ
ണ്ടതാണ്. അതിനാല്‍ നീ നിത്ൃമുക്തനല്പ, നിത്യ ഈശ്വരനു
മല്ല, എന്ന ആക്ഷേപത്തിനു” മറുപടി പറയാം.
* യദ്യപി മായാസംവ്ൃയവഹാരേണ തസ്യ്യ കര്‍മ്മണഃ കര്‍
ത്താരം അപിസന്തം മാം പരമാര്‍ത്ഥതോ വിദ്ധി അകര്‍ത്താരം
അത ഏവ അവ്യയം അസംസാരിണം ച മാം വിദ്ധി"
അര്‍ത്ഥം: “മായാ വ്ൃയവഹാരംകൊണ്ടു" ഞാന്‍ ആ കര്‍മ്മ
ത്തിന്‍െറ കര്‍ത്താവാണെങ്കിലും, വാസ്തവത്തില്‍ എന്നെ കത്താ
വല്ലെന്നു” നീ മനസ്സിലാക്കുക. അതിനാല്‍ എന്നെ അവ്യയന്‍
എന്നും, അലാകികനെന്നും നീ അറിഞ്ഞുകൊഠംക. "
മഹാനായ ശങ്കരാചാര്യരുടെ ഈ വാകൃങ്ങഠം മറച്ചുപിടി
കുകൊണ്ടു കുററിപ്പുഴ പ്രസ്താവിഷ്ക്കുന്നതു” നോക്കുക:
* “എന്നാല്‍ ശാങ്കരഭാഷ്യത്തില്‍ അങ്ങനെയൊരു സൂചന
പോലുമില്ല. “ “ബ്രാഹ്മണോസ്യ, മുഖമാസീത്” ' എന്ന പുരുഷസൂ
ക്തമുദ്ധരിച്ച” ബ്രാഹ്മണ പ്രാമാണ്യത്തെ സപ്രമാണമാക്കുകയും,
ഓരോ ജാതിക്കും ഇന്നിന്ന ഗുണങ്ങളാണെന്നു” വീതംവെച്ചു” കാ
ണിക്കുകയുമാണ് ഭാഷ്യകാരന്‍ ചെയ്തിരിഷ്ണകുന്നതു”.”"
(കരററിപ്പുഴ. പേ. 342)
പക്ഷെ, വള്ണുമെന്നതു” ജാതിയാണെന്നു” വ്യാഖ്യാനിച്ച
കുററിപ്പുഴ, താന്‍ ജനിച്ച നായരു” ജാതിയുടെ കര്‍മ്മമെന്താണെ
113
ന്നു” ഭഗവാന്‍ വീതംവെഴഷ്കുാഞ്ഞതെന്തുകൊണ്ടു” എന്നു പറഞ്ഞി
ല്. അങ്ങിനെയൊരു വീതംവെയ്തുല്‍ ഭഗവാനോ, വ്യാസനോ,
ശങ്കരാചാര്യരോ സങ്കല്പിച്ചിട്ടപോലുമുണ്ടാവില്ല. ഭഗവാന്‍ പ
റഞ്ഞതും ശങ്കരാചാര്യര്‍ ഭാഷ്യമെഴുതിയതുമായ വർണ്ണവ്യവസ്ഥ
യുടെ യഥാത്ഥമായ അര്‍ത്ഥം ഇടമറുകിനു് മനസ്സിലായിട്ടില്ലെ
കിലും, കുററിപ്പുഴഷ്ക്ക്” മനസ്സിലായിട്ടില്ല എന്നു് പറയുന്നതു്
ഓദ്ധത്ൃയമായിരിക്കും. മനസ്സ്സിലായിട്ടില്ലെങ്കില്‍ പിന്നെ എ
ന്തിന7 വണ്ണത്തിന് ജാതി എന്നു” കററിപ്പുഴ അര്‍ത്ഥം കൊടുത്തു?
അദ്ദേഹത്തിന്‍െറ ഉദ്ദേശം മറെറാന്നുമല്പ, ഗീതാകാരന്‍ ജാതിവ്യ
വസ്ഥയുണ്ടാക്കിയ ആളായിരുന്നുവെന്നും, അതിനു ഭാഷ്യമെഴുതി
യ ശങ്കരാചാര്ൃയപാദര്‍ ജാതിയുടെ വൈതാളികനാണെന്നും വിത
ണ്ഡയിലൂടെ സ്ഥാപിക്കുക, അതുവഴി നിരീശ്വരരായ അനവ
ധി അനുയായികളെ സൃഷ്ടിക്കുക അതായിരുന്നു അദ്ദേഹത്തിന്‍െറ
ലക്ഷ്യമെന്നു” തോന്നുന്നു. കുററിപ്പുഴയുടെ വാദങ്ങഠം യുക്തി
വാദങ്ങളല്പ, വിതണ്ഡകളാണു'. ഭാരതീയ യുക്തിവാദിയായ
ഗൌതമന്‍ തന്‍െറ ന്യായദര്‍ശനത്തില്‍ വിതണ്ഡയെപ്പററി ഇ
ങ്ങിനെ പറയുന്നു:
* *സ്വപ്രതിപക്ഷസ്ഥാപനാ_
ഹീനോ വിതണ്ഡാ''. (ന്യായദശനം 12.3)
വാദപ്രതിവാദം നടത്തുമ്പോഠം പ്രതിപക്ഷക്കാരന്‍ തന്‍െറ
വാദത്തെ യുക്തിയുക്തം സമത്ഥിയഷ്ക്കാതെ, അഥവാ സമര്‍ത്ഥി
ക്കാന്‍ കഴിയാതെ ബഹളം കൂട്ടുന്നതിനു” വിതണ്ഡ എന്നു പറ
യുന്നു.
വാസ്തവത്തില്‍ യൂക്‌തിയെന്നും പറഞ്ഞു” ഈ വിതണ്ഡ
യാണു കുററിപ്പുഴയും കൂട്ടരും മുഴക്കിയിട്ടുള്ളതു്.
' ബ്രാഹ്മണോ (സ്ൃമുഖമാസീദ്' എന്ന പുരുഷസൂക്തത്തി
ന്‍െറ ആശയം ഞാന്‍ ആദ്യമെ വിവരിച്ചതാണ്. യജ്കൂര്‍വ്വേദ
ത്തിലെ മുപ്പത്തൊന്നാമദ്ധ്യായത്തിലും ഇതേ മന്ത്രം വന്നിട്ടുണ്ട്.
ഈ മന്ത്രത്തിന്ന് വിതണ്ഡാവാദിയായ കുററിപ്പുഴ കൊടുത്ത അര്‍
ത്ഥം ഒന്നുകൂടി വ്യക്തമാക്കട്ടെ. “ “ബ്രാഹ്മണന്‍ ഈശ്വരനൊ മു
ഖത്തില്‍നിന്നുണ്ടായി'", അതിനാല്‍ കൈകളില്‍നിന്നുണ്ടായ ക്ഷ
ത്രിയനും, ഈരുക്കളില്‍നിന്നുണ്ടായ വൈശ്യനും, പാദങ്ങളില്‍
നിന്നുണ്ടായ ശ്രൂദ്രനും ഒരിക്കലും ബ്രാഹ്മണരാകുവാന്‍ പററില്ല
എന്നും വണ്ണധമ്മം മാറുവാന്‍ പററില്ല എന്നുമാണല്ലോ കുററിപ്പ
ഴയുടെ വിതണ്ഡ. ഇതൊരു നവീനവിതണ്ഡയല്ല. ജ്ടഗ്വേദ
ത്തില്‍ സമൂഹപുരുഷനെയാണു” രൂപണം ചെയ്തിട്ടുള്ളതു”. പക്ഷെ
യജ്കൂര്‍വ്വേദത്തില്‍ പരമാത്മാവിനെയാണ് പുരുഷനായി കല്ലി
ച്ചിട്ടുള്ളതു”. കുററിപ്പുഴയുടെ” ഈ വിതണ്ഡ മഹാവൈയാകാര
114
ണനും. വൈദികപണ്ഡിതന്തമായ. മഹര്‍ഷി ദയാനന്ദ സര്‍സ്വ'
തി സത്യ്യാത്ഥപ്രക്ാശത്തില്‍: ഉന്നയിച്ചിട്ട്, അതിന്നു സുന്ദര
മായി മറുപടി പറഞ്ഞിട്ടണ്ടു്”. ഈ വിതണ്ഡന്ത്ു് ദയാനന്ദജ്ടഷി
ഇങ്ങിനെ മറുപടി പറയ്യന്നു:__
ഉത്തരം: ഈ മന്ത്രത്തിനു* നിങ്ങാം കല്പിച്ചിട്ടുള്ള അത്ഥം
ശരിയായിട്ടുള്ളതല്പ. എന്തെന്നാല്‍, ഇവിടെ പുരുഷന്‍ അതാ
യതു” നിരാകാരനും, സര്‍വ്വവ്യാപിയ്യമായ പരമാത്മാവാണു്
പ്രതിപാദ്യവിഷയം. പരമാത്‌മാവ് നിരാകാരനാണെങ്കില്‍
അവന്നു മുഖം തുടങ്ങിയ അംഗങ്ങളൊന്നും ഉണ്ടാവാന്‍ ത്രമില്ല;
മുഖം മുതലായ അംഗങ്ങളള്ളവനാണെങ്കില്‍' അവന്‍ എങ്ങും നിറ
ഞ്ഞവനായിരിഷ്ക്കുകയില്പല. സര്‍വ്വവ്യാപിയല്ലെങ്കില്‍, സര്‍വ്വ
ശക്തന്‍, ജഗത്തിന്‍െറ സൃൂഷ്‌ടിസ്ഥിതിസംഹാരകന്‍, ജീവാ
ത്മാക്കളടെ പുണൃപാപങ്ങളെ അറിഞ്ഞു ഫലവ്യവസ്ഥകളെ
ചെയ്യുന്നവന്‍, സര്‍വ്വജ്ഞന്‍, ജനനമരണങ്ങളില്ലാത്തവന്‍ മുത
ലായ വിശേഷണങ്ങാംക്കു” അര്‍ഹതയുള്ളവനായിരിക്കുകയുമി
ല്. അതിനാല്‍ ഈ മന്ത്രത്തിന്‍െറ് അത്ഥം ഇപ്രകാരമാണ്ഞ്;
ഏതൊരുവന്‍ (അസ്യ) സര്‍വ്വവ്യാപിയായിരിക്കുന്ന പരമാ
ത്‌മാവിന്‍െറ സൃഷ്‌ടിയില്‍ (മുഖം) മുഖമെന്നപോലെ എല്ലാ
ററിലും വെച്ചു” മുഖ്യന്‍ ഉത്തമന്‍ _ആയിരിക്കുന്നുവോ അവന്‍
(ബ്രാഹ്മണഃ) ബ്രാഹ്മണനും, (ബാഹു) “ ബാഹുര്‍വ്വൈബലം;
ബാഹുര്‍വൈവിര്യം” ബലം വീര്യം എന്നിവയുടെ നാമാന്തരമാ
ണു് ബാഹു എന്നു് ശതപഥബ്രാഹ്മണത്തില്‍ പറഞ്ഞിട്ടുള്ളതു
കൊണ്ടു” ബലവീര്യങ്ങഠം ഏതൊരുവനിലാണോ അധികമുള്ള
തു” അവന്‍. (രാജന്യഃ) ക്ഷത്രിയനും, (രു) അരക്കെട്ടിന്‍െറ ചു
വട്ടിലും, മുട്ടിന്‍െറ മുകളിലുമായിട്ടുള്ള ഉരുവിന്‍െഥ ബലംകൊ
ണ്ടു” എല്ലായിടത്തും സഞ്ചരിക്കുന്നവന്‍ ഏതൊരുവനോ, അവന്‍
(വൈശ്യ) വൈശ്യനും, (പദ്‌ഭ്യാം) ഏതൊരുവന്‍' ശരീരത്തി
ന്‍െറ: അധമാവയവമായ രണ്ടു കാലുകരം പോലെ മുഡത്വം. മുത;
ലായ നീചഗുണങ്ങളോടുകൂടിയവനാണോ അവന്‍' (ശൂദ്ര) ശൂദ.
നം ആകുന്നു. ശതപഥബ്ബാഹ്മണം മുതലായ മററു: ഗ്രന്ഥങ്ങളി
ലൂടെ ഈ മന്ദ്രത്തിന്‍െറ അത്ഥമം ഇപ്രകാരംതന്നെയാണു? വ്യാ
ഖ്യാനിഷ്ക്കുപ്പെടിട്ടുള്ളതു്, അതിനാല്‍ ജാതിവര്‍ണ്ണവ്യവസ്ഥയല്ല.
(സത്യാത്ഥപ്രകാശം ചതുത്ഥോല്ലപാസം പേജ് 140)
ചാതുരവ്ൃണ്ണ്യവം ഉപനിഷത്തുകളും
(പരാചിനകാലത്തു"” ചാതുര്‍വ്വര്‍ണ്ണ്യം ജനനത്തെ ആസ്ത്റദി
ച്ചായിരുന്നില്ല നിലനിന്നിരുന്നതു” എന്നു” ഞാനുദ്ധരിച്ച .ആഘഏ
വാകൃതള്ങാം തെളിയിക്കുന്നുണ്ടു”. ക്ഷത്രിയരും, വൈശ്യരും ഗു
ണകര്‍മ്മ്ങാം ചെയ്തു" ബ്രാഹ്മണരായിത്തീര്‍ന്നിരുന്നുവെന്നുള്ള
തു” പാരാണിക ചരിത്രം പഠിച്ചാല്‍ വ്യക്‌തമാകും. പലരും
അതൊന്നും വായിച്ചു പഠിക്കാതേയയം, മനസ്സ്സിലാക്കാതേയും പ്ല
അന്ധവിശ്വാസങ്ങളും പുലര്‍ത്തുന്നു, പരത്തുന്നു.
നിരീശ്വരവാദികളം. ഹിന്ദുമതത്തെ എതിര്‍ക്കുന്ന മതമെൌ
ലികരുമാണു' അത്തരം അന്ധവിശ്വാസികഠം. ക്ഷത്രിയരും,
വൈശ്യരും, ശൂദ്രരും ബ്രാഹ്മണരായതും മറിച്ചു” ബ്രാഹ്മണര്‍ ക്ഷ
ത്രിയരും, വൈശ്യരും ശൂഭൂരുമായ സംഭവങ്ങളും പുരാണങ്ങളില്‍
എത്രയോ കാണുന്നണ്ടു”. ഉപനിഷത്തുകളിലും അത്തരം ചരി
ത്രങ്ങഠം കാണുന്നു. ഛാന്ദോഗ്യോപനിഷത്തിലെ സത്യൃൃകാമ
ജാബാലമെറ ചരിത്രം ഈ വസ്ത്ത്ത്മ്ു് നേരെ വിരല്‍ ചൂണ്ടുന്നു.
കവഷന്‍െറ ചരിത്രം അനുവാചകരുടെ ശ്രദ്ധഷ്്കായി ഇവി
ടെ ഉദ്ധരിക്കട്ടെ. ഐതരേയ ബ്രാഹ്മണത്തില്‍ പ്രതിപാദിഷ്ക്കു
പ്പെട്ട ചരിത്രമാണത്. പണ്ട്” ബ്രാഹ്മണരായ ജൂഷ മാര്‍ ഒരു
വിപുലമായ യജ്ഞം നടത്തി. സരസ്വതീ നദിയയടെ തീരത്തു
വെച്ചാണു” അവര്‍ ആ യജ്ഞം നടത്തിയതു”. കവഷന്‍ എന്ന
ബാലനും അവിടെ എത്തിച്ചേര്‍ന്നു. കവഷന്‍ ദാസീപുത്രനാ
യിരുന്നു. ആ ബാലന്‍ ആ യജ്ഞത്തില്‍ പങ്കുകൊണ്ടു” ദീക്ഷ
നേടുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ ആ ബ്രാഹ്മണര്‍ ബ്രാഹ്മണ
നല്പാത്ത കവഷനു“ ദീക്ഷ നല്‍കാന്‍ തയ്യാറായില്ല. അവരില്‍
ഒരാഠം പറഞ്ഞു: “ഈ ദാസീപുത്രന്‍ ബ്രാഹ്മണനല്പ. പിന്നെ
യെങ്ങിനെയാണ് ഇയാഠം നമ്മുടെയിടയിലിരുന്നു” ദീക്ഷ ആച
രിക്കുക?” ഐതരേയ വച്ചനംതന്നെ ഉദ്ധരിക്കട്ടെ. “ദാസ്യാ
പുത്രഃ കിതവൊ ബ്രാഹ്മണാഃ കഥം നോ മദ്ധ്യെ ദീക്ഷിഷ്യേതി.
ആ ബ്രാഹ്മണര്‍ കവഷന്മ് സോമം .കൊടുത്തില്ല. എ
ന്നാല്‍ കവഷനുമായി സംസാരിച്ചപ്പേഴോണു” അദ്ദേഹം ഗുണക
മ്മങ്ങളാലും, ജ്ഞാനത്തദലും മഹാബ്രാഹ്മണനാണെന്നു” ആ
ബ്രാഹ്മണര്‍ക്ക് മനസ്സിലായതു്. അവര്‍ അദ്ദേഹത്തെ മഹഷി
യായി അംഗീകരിച്ചു.
ഇതരയയടെ മകനായിരുന്നു ഐതരേയ മഹര്‍ഷി. അദ്ദേ
ഹമാണു് ഐതരേയ ബ്രാഹ്മണം എഴുതിയതു”. അദ്ദേഹത്തി
൭ന്‍റ അമ്മ “ഇതര” ഒരു ശുദ്രസ്ത്രീ ആയിരുന്നു. ഐതരേയന്റെറ
116
ശരിയായ പേര്‍ മഹീദാസന്‍ എന്നായിരുന്നു. അതെങ്ങിനെ
അറിഞ്ഞു എന്നു ചോദിച്ചാല്‍, അതു” ഐതരേയ ബ്രാഹ്മണ
ത്തില്‍ അദ്ദേഹം തന്നെ പറഞ്ഞുവച്ചിട്ടണ്ടു” എന്നു പറയാം.
ഇതാ നോക്കുക ആ വചനം: “ ഏതദ്ധസൂവൈ വിദ്വാനാഹ
മഹീദാസ ഐതരേയം. ഐതരേയശബ്ദത്തിനു”*, “ഇതരയുടെ
പുത്രനാണു” ഐതരേയന്‍ എന്നു ശങ്കരാചാര്യര്‍ വ്യല്ൃത്തി പറ
ഞ്ഞിട്ടണ്ടു. “ “ഇതരായാ അപത്യംപുമാന്‍ ഐതരേയഃ'' എന്നാ
ണു് ആചാരൃപാദര്‍ പറഞ്ഞിട്ടുള്ളതു”.
മഹാഭാരതത്തില്‍ത്തന്നെ എത്രയോ സംഭവങ്ങഠം, ജാതിയ
ല്ല വര്‍ണ്ണം എന്നു വൃക്തമാക്കുവാനായി പറഞ്ഞിട്ടുണ്ട്.
മഹാഭാരതം വനപര്‍വ്വത്തിലുള്ള ഒരു ശ്ലോകം ഇവിടെ ഉ
ദ്ധരിഷ്ക്കുടെ:
ജാതൊ വ്യാസസ്ത്ു കൈവത്ത്യാഃ
ശ്വ പാക്യാസ്തു പരാശരഃ
ബഹവോ / നോേപി വിപ്രത്വം
പ്രാപ്താ യേ പൂര്‍വ്വമദ്വിജാഃ
അത്ഥം: വ്യാസന്‍ ഒരു മുക്കുവത്തിയുടെ മകനായി ജനിച്ചു.
ശ്വപാകീ അതായതു" ചണ്ഡാളസ്സ്ര്രീയുടെ മകനായി പരാശരനും
ജനിച്ചു. അങ്ങിനെതന്നെ ജന്മനാ ദ്വിജന്മാരല്പാതിരുന്ന നിര
വധി പേര്‍ ബ്രാഹ്മണാരിത്തീര്‍ന്നിരുന്നു.
ഈ മഹാഭാരത വചനമാണല്ലോ ചാതുര്‍വ്വണ്ണ്യത്തെ സം
ബന്ധിച്ചേടത്തോളം ആഫ്എ്വാകൃയമായി അംഗികരിക്കേണ്ടതു'.
ചാതുര്‍വ്വ൪ണ്ണ്യയമെന്താണെന്നു” പഠിക്കാതെ, പഠിക്കാന്‍ മിനക്കെ
ടാതെ, ആരോ എന്തോ പറഞ്ഞുകേട്ട വിമര്‍ശനശാര്‍ദ്ദൂലങ്ങളുടെ
അഭിപ്രായം അനുവാചകര്‍ ശബൂപ്രമാണമായി എങ്ങിനെ അം
ഗീകരിക്കും?
ചാതുര്‍വ്വര്‍ണ്ണ്യം ജാതിയല്ല. ബ്രാഹ്മനല്പാതിരുന്ന വസി
വ്യമഹര്‍ഷി എങ്ങിനെയാണു ബ്രാഹ്മണനായിത്തീര്‍ന്നതു”? നി
ര"ശ്വരവാദിയോട്ട” ചോദിക്കേണ്ട. അദ്ദേഹത്തിനു്” അതേ
പററി വലിയ പിടിപാടൊന്നുമില്ല. വ്യാസഭഗവാനോട ചോ
ദിക്കാം. ഇതാ മഹാഭാരതവചനം:
ഗണികാ ഗര്‍ഭസംഭൂതോ
വസിഷ്ടശ്ച മഹാമുനി:
തപസാ ബ്രാഹ്മണോ ജാത:
സംസ്‌ക്കാരസ്പത്ര കാരണം.
എന്താണത്ഥം? വസിഷ്ഠന്‍ ഒരു ഗണികയുടെ മകനായിരു
ന്നു. എങ്കിലും തപസ്സാകുന്ന ഗുണകമ്മംകൊണ്ടു” അദ്ദേഹം ബ്രാഹ്മ
ണനായിത്തീര്‍ന്നു. സംസ്‌ക്കാരമാണ് അതിനൊക്കെകാരതണം.
സംസ്‌ക്കാരം എന്നു” പറയുന്നതു” ഗുണകര്‍മ്മങ്ങടം ചെയ്തു
ണ്ടാകുന്ന സദവാസനകളടെ ബീജമാകുന്നു. ജനനം മുതല്‍ മര
117
ണംവരെ അനഷ്കിക്കേണ്ട പതിനാറു ധാര്‍മ്മികകൃത്യങ്ങഠംക്കും
സംസ്‌ക്കാരമെന്നു” പറയുന്നു. ഇവിടെ ഉദ്ദേശിച്ചതു കാംച്ചര്‍
(റധിഡ൧൭൦) എന്ന വാക്കല്ല. സംസ്‌ക്കാരംകൊണ്ടു് ഏതു മനുഷ്യനും
ബ്രാഹ്മണനാകാം. സല്‍കമ്മങ്ങഠം അനുഡ്യിച്ചാല്‍ ഏതു് നിരീ
ശ്വരനും താനറിയാതെ ബ്രാഹ്മണനായിത്തിരുന്നു എന്നുള്ളതാ
ണ് സത്യം. വിമര്‍ശനപാഠകനായ ശ്രീമാന്‍ ഇടമറുകവരകളം
സല്‍കമ്മം ചെയ്യുമ്പോഠം ബ്രാഹ്മണനായിമാറും എന്നതാണു് പ
രമസത്യം. പിന്നെയെന്തിനു” അദ്ദേഹത്തിനു” ഈ ബ്രാഹ്‌മണ
വിരോധം? പൂണൂല്‍ ധരിച്ചതുകൊണ്ട് മാത്രം ആരും ബ്രാ
ഹ്‌ണരാകുന്നില്ല ഇഡാ, സുഷ്ുമ്മാ, പിംഗളാ എന്നീ മുന്നു” പ്ര
ധാന നാഡികളെ സ്‌മരിപ്പിക്കുന്ന ഈ ബ്രഹ്‌മസൂത്രമെന്താ
ണെന്നറിയാത്തവന്‍ ഉപനയനം ചെയ്തിട്ടെന്ത്” പ്രയോജനം?
ജനനംകൊണ്ടു ആരും സത്യത്തില്‍ വണ്ണബ്ബാഹ“മണനായി
ത്തിരുന്നില്ല. ജാതിബ്രാഹമണനല്ലല്ലോ വള്്ബ്രാഹ്‌മണന്‍.
സല്‍കല്‍ര്‍മ്മംകൊണ്ട് ജാതിബ്രാഹ്‌മണനും വര്‍ണ്ണ്ബ്ബാഹ്‌മണ
നാകാം. അപ്രകാരംതന്നെ ക്ഷത്രിയനും വര്‍ണ്ണബ്രാഹ്‌മണനാ
കാം. മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തില്‍ വിശ്വാമി
ത്ൂരന്‍ ബ്രാഹ“മണനായ സംഭവം ഇങ്ങിനെ പറയുന്നു;
തതോ ബ്രാഹ“മണതാം ജാതോ
വീശ്വാമിത്രോ മഹാതപാഃ
ക്ഷത്രിയഃ സോപൃഥ തഥാ
ബ്രഹ്‌മവംശസ്യ കാരക$ഃ,
അതായത്, തപശ്ശുക്തികെ൦ണ്ട്” വിശ്വാമിത്രന്‍ ബ്രാഹ്മ
ണനായിത്തീര്‍ന്നു. ജന്മംകൊണ്ട് ക്ഷത്രിയനായിരുന്നുവെങ്കിലും
അദ്ദേഹം കാശിക ഗോത്രം എന്ന ബ്രാഹ്‌മണ വംശത്തിനു
കാരണ്ഭൂതനായിത്തീര്‍ന്നു.
വിശ്വാമിത്രന്‍ തുടങ്ങിയ ജാതിക്ഷത്രിയന്മാരെപ്പോലെ
ബ്രാഹ്‌മണത്വം കിട്ടിയ മഹാന്മാരെപ്പററി മഹാഭാരതത്തിലെ
ശാന്തിപര്‍വ്വത്തില്‍ ഇങ്ങിനെ പറയുന്നു:
ക്ഷത്രിയേഭൃശ്ചയേ ജാതാ:
ബ്രാഹ്“മണാസ്‌തേച്ച ശ്രുതാഃ
വിശ്വാമിത്ര പ്രഭൂതയ:
പ്രാഘഏാഃ ബ്രഹ"മത്വമവ്യയം.
അതായത് ' “ക്ഷത്രിയവംശത്തില്‍ ജനിച്ച വിശ്വാമിത്രന്‍
തുടങ്ങിയവര്‍ക്ക് അനശ്വരമായ ബ്രഹ“മത്വമെന്ന ബ്രാഹ്‌മണ
ത്വം കിട്ടിയ കാര്യത്തെപ്പുററി അങ്ങ് പറഞ്ഞുവല്ലോ". ഇതില്‍
നിന്നും വ്യക്തമാകുന്നത് മറെറാന്നുമല്പ. ഗുണകര്‍മ്മംകൊണ്ട
മാത്രമാണു: ബ്രാഹ“മണത്വം കിട്ടന്നത്. ആര്‍ക്കും ഗുണകര്‍മ്മം
ചെയ്ത് ബ്രബാഹ“മണനായിത്തീരാമെന്നു” രരം പറയന്നു.
ബ്രാഹ്‌മണത്വം ജാതിയല്ല.
യജ്ഞം മഹത്തായ കമ്മു
യജ്ഞം എന്നു പറയുന്നതു” ഉല്‍കൃഷ്ടമായ ഒരു കമ്മമാകുന്നു.
അതു” ധാമ്മീകമായ ഒരു ഉപാസനയയമാകുന്നു. അതു” കര്‍മ്മമാ
ണെന്നു” പറയവാന്‍ കാരണമണ്ടു”്. മനസാ, വാചാ, ശരീരേണ
മനുഷ്യന്‍ ചെയ്യുന്ന കമ്മങ്ങഠം യജ്ഞത്തില്‍ ഉഴാംക്കൊള്ളന്നു.
ആശകളേയും ബാഹേനയന്ദ്രിയങ്ങളേയും നിയന്ത്രിക്കുന്നതിനു്
സഹായിക്കുന്ന ഒരു പ്രാത്ഥനയാണതു”. അതു” ആത്മസംശോധ
നത്തിനുള്ള ഒരു കര്‍മ്മവുമാകുന്നു. യജ്ഞത്തിന്‍െറ ലക്ഷ്യവും,
അതു” നിര്‍വ്വഹിക്കുമ്പോഠം ഉച്ചരിക്കുന്ന മന്ത്രത്തിന്‍െറ അര്‍ത്ഥ
വും അറിയാതെ യജ്ഞം നടത്തുന്നതു” ഒരു പാഴ്‌വേലയാണു്..
മാത്രമല്ല അര്‍ത്ഥം തെററിദ്ധരിച്ചാല്‍ യജ്ഞമെന്ന കര്‍മ്മത്തി
ന്‍െറ ഫലം അശുഭമായിത്തീരുകയും ചെയ്യുന്നു. ശുഭകമ്മത്തി
ലേക്ക് മനുഷ്യനെ നയിക്കുന്നതാണ് യജ്ഞം. യജ്ഞംതന്നെ
യാഗം. യജ്ഞത്തിന്‍െറ ഒരപാസ്യദേവനാണു” അഗ്നി. യാ
സ്കുമഹര്‍ഷിയുടെ ആദ്ധ്യാത്മിക പ്രക്രിയയനുസരിച്ചു്* “അഗ്നി”
പരമാത്മാവാകുന്നു. ആ അഗ്നിയെ ബാഹൃമായി കത്തിയെ
രിയയന്ന തീയാണെന്നു' കരുതി ഉപാസിച്ചാല്‍ ആ യജ്‌ഞം സ
ഫലമാവുകയില്ല.
യജ“ഞത്തില്‍ ജൂഷിമാര്‍ എന്താണു ചെയ്തതു” ആശക
ളെയും മററു ദുഷിച്ച വാസനകളെയും, ഭസ്മ്ീകരിക്കുവാനുള്ള പരി
ശ്രമമാണു” അവര്‍ നടത്തിയതു”. ബാഹ്യമായ അഗ്നി, ചമത
കളേയും മററു സാമഗ്രികളേയും കത്തിയെരിയിഷ്ക്കുന്നു. അതു
വഴി അന്തരീക്ഷത്തിലെ അശുദ്ധവായു ശുദ്ധീകരിഷ്കകുപ്പെടുന്നു.
ഓഷധവീര്യമുള്ള യജ“ഞസാമഗ്രികഠം സുൂക്ഷ്യമായ അണുക്കളാ
യി മാറി അന്തരീക്ഷത്തില്‍ അതിശക്തമായി വ്യാപിക്കുന്നു.
മേഘമാലകളില്‍ ഇഴുകിച്ചേര്‍ന്നു”, അവ മഴയോടൊപ്പം ഭൂമിയി
ലേയ്ക്ക് തിരിച്ചുവരുന്നു. സസ്യങ്ങളെ ഓഷധവീര്യമുള്ളതാക്കുന്നു.
ജീവജാലങ്ങളെ അരോഗദ്ദഡ്ധഗാത്രമാക്കിത്തീക്കുന്നു. ഫാക്ടറി
കളില്‍നിന്നും, മോട്ടോര്‍ വാഹനങ്ങളില്‍നിന്നും മററും വ്യാപി
ത്തുന്ന വിഷം കലര്‍ന്ന വായുവെ വിമലീകരിഴ്ക്േുണമെങ്കില്‍
യജ്‌ഞം ചെയ്യേ മനുഷ്യരാശിക്ക്" ഇനി രക്ഷയയള്ള. യജ്‌ഞ
ത്തിന്‍െറ പേരില്‍ കാട്ടിക്കൂട്ടന്ന കൊടൂരങ്ങഠം യജ൦ഞാഭാസ
ഞ്ങഠം മാത്രമാണു്. വൈദിക കാലഘട്ടം ദുഷിച്ചുപോയപ്പോടം
ബുദ്ധന്‍ ആഗതനായി. അദ്ദേഹം എതിത്തതു” യജ൦ഞത്ഭാസ
ത്തെയാണു”, യജ്“ഞത്തെയല്ല.
“യജാഞംകെൊണ്ടു് അന്തരീക്ഷം ശുദ്ധമാകുന്നതുപോലെ,
ആദ്യന്തരശുദ്ധിയും ഉണ്ടാകുന്നു. യജ്‌ഞം ചെയ്യുന്ന . കുടുംബ്വം
119
എന്താണു” ചെയ്യുന്നതു”? ഇന്ദ്രിയങ്ങളെ വഴിപിഴപ്പിക്കുന്ന വിഷ
യങ്ങളോടുള്ള പ്രതിപത്തിയെ ചുട്ടുചാമ്പലാക്കുവാനാണു" ആ
കുടുംബാംഗങ്ങാം ശ്രമിക്കുന്നതു”. യജ്‌ഞം ചെയുന്നവര്‍, അങ്ങി
നെ” പരിശുദ്ധരും, പാപരഹിതരുമായിത്തീര്ന്നു. യജ്‌ഞം
ചെയ്യിച്ചിരുന്ന രാജാക്കന്മാര്‍ സമ്പത്തുകഠം ദാനം ചെയ്തിരുന്നു,
എന്നാല്‍ തന്‍െറ ശക്‌തിപ്രകടനത്തിനുവേണ്ടി, ഭക്‌തിയില്ലാ
തെ, ആദ്ധ്യാത്‌മികരഹസ്യം മനസ്സിലാക്കാതെ യജ്ഞം. ചെ
യ്ക്ന്നതു” പാഴ്‌വേലയാകുന്നു.
ഈ വസ്തുത എത്ര സുന്ദരമായിട്ടാണ് ഭഗവാന്‍ അജ്ജുന
നോട്ട പറഞ്ഞതു”:
* യജാഞത്തിനുവേണ്ടി കമ്മങ്ങാഠം ചെയ്യാതെ മററു- കര്‍മ്മ
ങ്ങളില്‍ മുഴുകിയ ഈ മനുഷ്യസമൂഹത്തിനു” കര്‍മ്മത്തില്‍നിന്നു്
മുക്‌തി കിട്ടാതെ, അതില്‍ ബന്ധനസ്ഥരാകേണ്ടിവരുന്നു.
അല്പയോ അര്‍ജ്ജുന! അതുകൊണ്ടു് ഒന്നിലും ആസ്ക്‌തി കാ
ണിക്കാതെ ആ യജ൦ഞത്തിനുവേണ്ടി നീ ആത്മാര്‍ത്ഥമായി ശ്ര
മിക്കുക”".
ഭഗവദ൦വചനംതന്നെ- ഇവിടെ ഉദ്ധരിക്കട്ടെ.
യജ് ഞാത്ഥകര്‍മ്മണോ/ നൃത്ര
ലോകോയറയം കര്‍മ്മബന്ധനഃ
തദത്ഥം കര്‍മ്മ കൌന്തേയ
മുകതസംഗ സമാചര 8/9.
ആസകതിയയം, വിനയവും, ഭക൦തിയയമാണു് യജ്‌ഞത്തി
ന്‍െറ. അടിസ്ഥാനം. പണ്ടൊക്കെ, ചില രാജാക്കന്മാരും പ്ര
മാണിമാരും, ലൌകിക ഐശ്വര്ൃത്തിന്നും., സ്വര്‍ഗ്ഗീയസുഖ
ങ്ങഠാക്കും വേണ്ടി യജ്‌ഞം നടത്തിയിരുന്നു. അവരുടെ അറി
വും, പാണ്ഡിത്യവും വ്യാമോഹങ്ങളില്‍. കുരുങ്ങിയിരുന്നു. യജ്ഞ
ത്തിന്‍െറ ആത്മീയവശത്തെപ്പറ റി അവര്‍ക്കൊന്നും അറിയൃയമായി
രുന്നില്പ. അതിനാല്‍ മഹത്തായ യജ്‌ഞം നഷ്ടപ്രായമായി.
കര്‍മ്മസിദ്ധാന്തം
ഹിന്ദുമതത്തിലെ കര്‍മ്മസിദ്ധാന്തത്തെ പലരും ആക്ഷേ
പിച്ചിട്ടണ്ടു്. പരിഹസിച്ചവര്‍ പലരാണു“. ചിലര്‍ നിരീശ്വ
രന്മാരാണെങ്കില്‍, മററുചിലര്‍ അന്യമതസ്ഥരാണു'”. ഹിന്ദുമത
വിശ്വാസികളില്‍ത്തന്നെ പലര്‍ക്കും ഈ മഹത്തായ സാിദ്ധാന്ത
ത്തിന്‍െറ രഹസ്യൃമറിഞ്ഞുകൂട.
ഭഗവദ്‌ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ അര്‍ജ്ജുനനോട്ട്
അതു” തുറന്നു” പറഞ്ഞിട്ടുണ്ടു്. ഗീതയിലെ 4ാം അദ്ധ്യായത്തി
ലെ 160൦ ശ്ലോകം ഉദ്ധരിക്കട്ടെ:
കിം കര്‍മ്മ കിമകര്‍മ്മേതി_
കവയോ[പ്യത്രമോഹിതാ:
തത്‌തേ കര്‍മ്മ പ്രവക്ഷ്യറമി_
യജജ്ഞാത്വാമോക്ഷ്യ._
സെ[ശൂഭാത്
അര്‍ത്ഥം: “ “കര്‍മ്മം എന്താണു” ? അകര്‍മ്മം എന്താണു" ?
ഈ വിഷയത്തില്‍ ബുദ്ധിമാന്മാര്‍ പോലും ബോധമില്ലാത്തവ
രാകുന്നു. അതിനാല്‍ ആ കര്‍മ്മത്തെപ്പററി അര്‍ജ്ജുനാ! നിന
ക്ക” ഞാന്‍ പറഞ്ഞുതരാം, അതറിഞ്ഞാല്‍ നീ അശുഭത്തില്‍നി
ന്നും മുക്തനാകും."
ഭഗവാന്‍ പറഞ്ഞ “ ' അശുൂഭ'' ശബ്ദത്തിന് ജനനമരണങ്ങ
ളാകുന്ന സംസാരബന്ധനം എന്നാണര്‍ത്ഥം. ആദ്യം കര്‍മ്മരഹ
സ്ൃയത്തെപ്പററി നമുക്ക്” ആലോചിക്കേണ്ടതുണ്ട്. * ഗഹനാ
കര്‍മ്മണോ ഗതി;”” എന്നാണു” ഭഗവദ് വചനം. കര്‍മ്മം
എന്നുപറഞ്ഞാല്‍ ഇംഗ്ലീഷ്” തത്വചിന്തയില്‍ പറഞ്ഞിട്ടുള്ള
൭00൨ ആണെന്നു” ഹൈന്ദവരായ പല അഭ്യസ്പവിദ്യരും മററു
മത വിഭാഗക്കാരും കരുതുന്നു. പാശ്ചാത്യ തത്വചിന്തകനായ
അരിസ്റ്സോട്ടിലിന്‍െറ തത്വചിന്തയില്‍ പത്തു ഇനങ്ങളെപ്പററി
(൦ലളേബടേ) പറയുന്നുണ്ട്. 1) ഡാം, (ദ്രവ്യം) 2) യന
(പരിമാണം), 3) വചി (ഗുണം), 4) പിന (സംബന്ധം),
൭) 1൦ (ദിക്ക്), 6) വന൦ (കാലം), 7) 2051110൩ (നിലു, 5) ൦
(ഭാവം), 9) മബി൩ (കര്‍മ്മം), 10) ൦0൦ (ധര്‍മ്മം) എന്നിവ
യാണു” ആ പത്തു കാററഗറികരം.
കേററഗറി എന്ന വാക്കിനു പ്രസിദ്ധമായ ഒരു ഇംഗ്ലീഷ്
മലയാളനിഘണ്ടുവില്‍, വകുപ്പ്, വിഭാഗം, വര്‍ഗ്ഗം എന്നൊ
ക്കെ അര്‍ത്ഥം പറണഞ്ഞുക൦ണുന്നു. ഭാരതീയ തത്വചിന്തയില്‍
121
ഈ പദത്തിനു” പദാര്‍ത്ഥം എന്നാണര്‍ത്ഥം. വൈശേഷിക
ദര്‍ശനത്തില്‍ സപ്ഏ്പദാര്‍ത്ഥങ്ങളെപ്പുററി പറഞ്ഞിട്ടുണ്ടു്.
അവ ദ്രവ്യം, ഗുണം, കര്‍മ്മം, സാമാന്യം, വിശേഷം, സമവാ
യം, അഭാവം എന്നിവയാണു്. ഇവ വേദങ്ങളിലെ പ്രതിപാദ്യ
പദാര്‍ത്ഥങ്ങളാകുന്നു. വേദങ്ങളുടെ ഉപാംഗങ്ങളാണല്ലോ ന്യായം,
വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നീ
ഷഡ'ദര്‍ശനങ്ങഠം. ന്യായദര്‍ശനത്തില്‍ പതിനാറു പദാര്‍ത്ഥ
ങ്ങളെപ്പററിയാണു* പറഞ്ഞാിട്ടുകൂളതു്. അതായതു പതിനാറു കേ
ററഗറികരം. പക്ഷെ, വൈശേഷികത്തില്‍ ലേദങ്ങളില്‍ പറ
ഞ്ഞിട്ടുള്ള മററ ഏഴ്" പദാരത്ഥങ്ങളെപ്പററി പ്രതിപാദിക്കുന്നു.
അവയിലൊന്നാണു* കര്‍മ്മം. ഈ പദാര്‍ത്ഥങ്ങളും, അരിസ്റ്റോ
ട്ടിലിന്‍െറ കേററഗറികളും തമ്മില്‍ സാദൃശ്യംവന്നതെങ്ങിനെ
എന്നു പറയ്യക പ്രയാസമാണു”. കപോല കല്‍പനകഠം സത്യ
മാകാറില്പ. അരിസ്റ്റോട്ടില്‍ പറഞ്ഞ ഥേ തന്നെയാണ് വൈ
ശേഷികകാരനായ കണാദമുനി “ 'ഏകരദ്രവ്യമഗുണം സംയോഗ
വിഭാഗേഷ്വ നപേക്ഷകാരണമിതി കര്‍മ്മ ലക്ഷണം"
(21-17) എന്നു” തന്‍െറ വൈശേഷിക ദര്‍ശനത്തില്‍ പറഞ്ഞ
തു”. എന്താണെന്നല്ലേ അര്‍ത്ഥം? പറയാം.
* “കര്‍മ്മം എന്നു പായുന്നതു” ദ്രവ്യത്തെ ആശ്രയിച്ചിരിക്കു
നനു. അതു ഗുണമല്ല. അതാകട്ടെ ചേര്‍ച്ച, വേര്‍പാട് എന്നി
വക്കു” അനപേക്ഷ (സ്വത്തായ കാരണവുമാകന്നു.'"
പിന വൈശേഷികകാരന്‍ അഞ്ചു കര്‍മ ങ്ങളെപ്തുറി
ഇങ്ങിനെ പറയുന്നു: “ 'മേലോട്ടുയരല്‍ (ഉത്‌ക്ഷേപണ), താ
ോട്ടിഠങ്ങല്‍ (്അവക്ഷേപണടകു, ചുളങ്ങല്‍ (ആകഞ്ചനംും പര
ക്കല്‍ പ്രസാരണം), ചലിക്കല്‍ ഗമന), എന്നിവയണു് ആ
കര്‍മ്മഞ്ങഠം. തര്‍ക്ക സംഗ്രഹ കര്‍ത്താവ.യ അന്നം ഭട്ടന്‍, അവ
യെ ഇങ്ങിനെ എടുത്തുപറയുന്നു;
ഉതെ”ക്ഷേപണാപക്ഷേപണാ_
കഞ്ചന
പ്രസാരണ ഗമനാനി_
പഞ്ചകര്‍മ്മാണി.
വിശ്വനാഥന്യയ.. പഞ്ചാനന്‍ അതു” തന്‍െറ "ഭാഷാ പരി
ച്ഛേദ' "ത്തില്‍ ഇങ്ങിനെ കാരികയാക്കി _
ഉത്‌ക്ഷേപണം തതോപ്പക്ഷേ.
പണമാകുഞ്ചനം തഥാ,
പ്രസാരണം ച ഗമനം
കര്‍മ്മാണോയതാനി പഞ്ചച"'
ഭാഷാ പരിച്ചേദ:
സിദ്ധാന്തമുക്താവലി. (കരാരിക 6)
122
* അരിസ്സ്സോട്ടിലിന്‍െറ ഗ്രന്ഥത്തിലായാലും, കെന്‍റിന്‍േറ
തിലായാലും, ഹീഗലിന്‍േറതിലായാലും കേററഗറി എന്നു പറ
യന്ന പദം കൊണ്ടുദ്ദേശിച്ചതു”, എന്താണെന്നു്, ഞാന്‍ ഏററുപറ
യട്ടെ, എനിക്കറിഞ്ഞുകൂട. തത്വചിന്തയില്‍, ഈ കേററഗറി
(്രദാര്‍ത്ഥം) എന്ന വാക്കുകൊണ്ട് വല്പ പ്രയോജനവുമുണ്ടോ
എന്നും, അതു” ഏതെങ്കിലും ഒരാശയത്തെ പ്രതിനിധാനം ച്ചെയ്യു
ന്നുണ്ടോ എന്നും ഞാന്‍ വിശ്വസിക്കുന്നില്ല'', എന്നു” റസ്സറല്‍പ്രഭ
പറയുന്നു. (പാശ്ചാതൃതത്വചിന്താ ചരിത്രം പേ. 222)
അരിസ്റ്റോട്ടില്‍ പറഞ്ഞ പദാര്‍ത്ഥങ്ങളെന്താണെന്നു” തനി
ക്കൊട്ടും മനസ്സ്സിലായിട്ടില്ല എന്നൊരു ബുഭ്ധിരാക്ഷസന്‍ പറ
ഞ്ഞാല്‍ നാം അത്ഭുതപ്പെടും. പാശ്ചാത്യ യൃക്തിവാദിയും, ആധു
നിക തത്വചിന്തകനുമായ ബര്‍ട്രാണ്ടു? റസ്സ്റല്‍ അങ്ങിനെ പറ
ഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍െറ അഭിപ്രായമിതാ: സല ശേ
15 ൬൧2൧ ൧൮ ൨൦ യാ "ചള, ൩0൦ ൩ ൧൦൦൦ 02 ൩ 12%
02 12 11൦൦. 7 സ്വ റേസ് ടടട 11൨൧ 1 9൦൦ നല ഗേ ലാ1൦ 0 ൮൧0൦2-
59൧0. 100 ൯0% സുട് ൧ ൨൭ ൨൫൦ (ന്നേ “ലേസ്” 15 12
നനു ധടല്ധി ൧൨ ഉട, 5 7നേ7ടേണ്സ മസ ഠിലേ 1062.
(1115 പ് സെ ന്വിംടഠമാ) നം 222)
ഇവിടെ ഞാന്‍ റസ്സ്റലിനെ ഉദ്ധരിക്കുവാന്‍ കാരണമുണ്ടു”. ഭഗ
വാന്‍ പറഞ്ഞ, "കിം കര്‍മ്മ കിമകര്‍മ്മേതി കവയോപ്യത്ര
മോഹിതാഃ'' എന്ന ഉപദേശത്തിന്‍െറ പരമാര്‍ത്ഥവും, ഭൂരദര്‍ശി
ത്വവും തെകിയിക്കു വാന്‍വേണ്ടി മാത്രമാണ് അങ്ങിനെ ചെ
ത്തു”.
റസ്സ്റിലിനും അദ്ദേഹത്തേപ്പോലുള്ള ചിന്തകന്മാര്‍ക്കും പദാർ
ത്ഥങ്ങളെപ്പുററി മനസ്സ്സിലായില്ലെന്ന് പറഞ്ഞാല്‍ ആശ്ചര്യപ്പെ
ടാതെ തരമില്ല. തത്വചിന്തയില്‍ പ്രസ്റുഷ്ടമായ ഒരാശയ പ്രതീ
തി ഉളവാക്കാന്‍ കഴിയാത്ത, ഈ പദാര്‍ത്ഥമെന്ന പദംതന്നെ
ഉപയോഗശുൂളന്യമാണെന്നു” അദ്ദേഹം പറയുമ്പോഠം, അദ്ദേഹ
ത്തിന്‍െറ തത്വചിന്തയുടെ ഉപയോഗശൂനൃത നമുക്കു സ്ററഷ്ടമാ
കുന്നു. തത്വചിന്ത പാശ്ചാതൃര്‍ക്കു? ഒരു നേരമ്പോക്കായിരി
ക്കാം. പക്ഷെ, ഭാരതീയന്നു” അതൊരു ജീവിതാദര്‍ശമാകുന്നു.
എന്താണീ കര്‍മ്മം? നമുക്കു പ്രസിദ്ധ തത്വചിന്തകനായ
ഡോ. രാധാകൃഷ്ണനെ സമീപിക്കാം. അദ്ദേഹം തന്‍െറ “ഭാര
തീയ തത്വചിന്ത" എന്ന ഗ്രന്ഥത്തില്‍ കര്‍മ്മത്തെപ്പുററി ഇങ്ങി
നെ പറയുന്നു:
" “ കര്‍മ്മത്തിന്‍െറ ശക്‌തിയില്‍, അല്ലെങ്കില്‍, പ്രവ്ൃത്തിയു
ടെ വിധിവിഹിതത്വത്തില്‍ മഹാഭാരതം വിശ്വസിക്കുന്നു, ജീ
വരാശികളൊക്കെ കര്‍മ്മപാശത്താല്‍ ബദ്ധമാണെന്നും, വിദ്യ
123
യാല്‍ മുക്‌തമാകുന്നു എന്നുള്ള ഉപനിഷദ് സിദ്ധാന്തത്തെ
അതു” അംഗീകരിക്കുകയും ചെയ്യുന്നു. "'
അദ്ദേഹത്തിന്‍െറ വാക്ൃയങ്ങഠംതന്നെ ഉദ്ധരിക്കട്ടെ:
“നം ഗ്ചാദ്വല ടിഴടെ ൨ ൨൦൦7ടേഠ് 1൧൧0, 07 0൨൦
പല വ് ൩൦ 30. 2 ഫോ 2൦ ഗഗ0ബ്ട൦0 ൩൧0൧ ൨ ൨൧ ച]
ഗേദേഡ്ഥടേ ൦൦ 0ഠവറഠ ൧ 1൨൩൬൨, ൭൩0 ൦ ന൦ിമെടഠോ ൧൭ “റ്ടഠിഠന."”
(ഥമ വിട ഉ. 508)
അദ്ദേഹം മഹാഭാത വചനം ഇങ്ങിനെ ഉദ്ധരിക്കുന്നു:
' “കര്‍മ്മണാവിമുച്യതെ ജന്തുര്‍വ്വിദ്യയാ ച പ്രമുച്ൃതെ.””
(്രാന്തിപര്‍വ്വം, 2407)
കര്‍മ്മം എന്താണെന്നു” പറയാതെ, ഡോ: രാധാകൃഷ്ണന്‍ ഇ
ങ്ങിനെ പ്രവചിക്കുന്നു: * 'മനുഷ്യപ്രയത്തത്തിനു” കര്‍മ്മത്തെ
രൂപാന്തരപ്പെടുത്തുവാന്‍ സാധിക്കും (!1യന൩ ൨07 ഹേ ന
14൧൬൭).
' “ഭഗവഭ്“ഗീതയിലെ ഇരശ്വരചിന്ത”” എന്ന അദ്ധ്യായ
ത്തിലും ഡോ; രാധാകൃഷ്ണന്‍ കര്‍മ്മത്തെപ്പുററി പറയുന്നു. കര്‍മ്മം
എന്താണെന്നോ? “4൩2 15 ൭0 000, സഡെ൩ 22 ൧ ജ്വ്സ
൩൪൦ 1ന്0ാണേന൩ധി 000൩൦ ഉടേടഠമലി'" (104൧ ബ്ഖിംട൦ ഉമ 65)
* “കര്‍മ്മം എന്നു പറയുന്നതു" പ്രവൃത്തി അഥവാ ചേഷ്ടയാ
കുന്നു. അതിനാല്‍ അമുര്‍ത്തമായതുപോലും മൂത്തമായിത്തീരു
ന്നു'' ഡോ: രാധാകൃഷ്ണന്‍െറ കര്‍മ്മപ്രവചനം ഇങ്ങിനെ പോ
കുന്നു. ക്ഷമിക്കണം, ഗീതയില്‍ ഭഗവാന്‍ പറഞ്ഞ സത്യമാ
ണ്. എന്നെപ്പോലുള്ള ഒരു സാധാരണ വായനക്കാരനു “ “ഇ
ന്ത്യന്‍ തത്വചിന്ത” ' എന്ന ആ ഗ്രന്ഥം വായിക്കുമ്പോഠം അനുഭ
വപ്പെടുന്നതു്. പല പാശ്ചാത്യ ചിന്തകരും ഈ ഗ്രന്ഥം വായി
ച്ചിട്ടാണ് കര്‍മ്മസിദ്ധാന്തത്തെ മനസ്സിലാക്കിയിട്ടുള്ളതു്. സി.
ഇ. എം. ജോഡിനേപ്പോലുള്ള പല പാശ്ചാത്യ പണ്ഡിതന്മാരും
അതിനാല്‍ കര്‍മ്മസിദ്ധാന്തം നിരര്‍ത്ഥകമാണെന്നു” സമര്‍ത്ഥി
ക്കാന്‍ ശ്രമിച്ചിട്ടണ്ടു'. കര്‍മ്മസിദ്ധാന്തം ഹിന്ദുമത തത്വചിന്ത
യയടെ കാതലാകയാല്‍ അതേപ്പററി ഗഹനമായി ചിന്തിക്കുവാന്‍
നാം ബാദ്ധ്യസ്ഥരാണ്.
വേദങ്ങളിലെ കര്‍മ്മസിദ്ധാന്തത്തെപ്പുററി നാം പഠിക്കുന്ന
തൂ” ഉപനിഷത്തുകളിലൂടെയാണ്. ഉപനിഷത്തുകളില്‍ ഒന്നാമ
ത്തേതും ഏററവും ആധികാരികമായതും ഈശോവാസ്യമാകുന്നു.
കാരണം അതു” യജൂര്‍വ്വേദത്തിലെ അവസാനത്തെ അതായതു”
40ാമത്തെ അദ്ധ്യായത്തിലുള്ളതുമാകുന്നു. വേദം ഈശ്വരീയ
വചനങ്ങളായിട്ടാണ് ഭാരതീയര്‍ അംഗീകരിച്ചിട്ടുള്ളതു”. ഈശാ
വ൮വാസ്യം മനുഷ്യനെ ഉപദേശിക്കുന്നതു” ഇങ്ങനെയാണ്;
124
* “ഈശാവാസ്ൃമിദം സരവ്വം
യത്‌കിഞ്ച ജഗത്യാം ജഗത്,
തേനതൃക് തേന ഉഞ്ജിഥാ മാ
ഗൃധഃ കസ്ൃസ്വിദ്ധനമ്”__
ഹേ മനുഷ്യ! നീ കാണുകയും, കോംക്കുകയും ചെയ്യുന്ന ഈ
ജഗത്തിലെ, ഈ ബ്രഹ്മബ്ഡത്തിലെ ചരാചരങ്ങളായ സര്‍വ്വ
പദാർത്ഥങ്ങളിലും സര്‍വ്വ-ധാരവും, സര്‍വ്വജ്ഞനുമായ ഈശ്വരന്‍
വ്യാപിച്ചിട്ടുണ്ടു”. സദാ സര്‍വ്വത്ര ആ പരമാത്മാവു” പരിപൂർ
ള്ഇനായി പരിലസിക്കുന്നു. ഒരു പദാത്ഥവും ഈശ്വരരഹിതമ
പ്പ എന്നു മനസ്സ്സിലാക്കി, ഈശ്വരനെ സദാ സൂരിക്കുക. ഈ ലോ
കത്തില്‍ യാതൊരു മമതയയം ആസക്‌തിയുമില്പതെ സ്വന്തം
കര്‍ത്തവ്യം നിറവേററുക. ഇതൊക്കെ ഈശ്വരന്‍േറതാണെന്നു*
അറിഞ്ഞ് ത്ൃാഗത്തേ:ടെ കര്‍മ്മം ച്ചെയ്യുക എന്നാണു” ഈ
ഈശാവാസ്യ, മന്ത്രത്തിനര്‍ത്ഥം. രണ്ടാത്തെ മന്്രം നമ്മെ ഇ
ങ്ങിനെ ഉപദേശിക്കുന്നു:
* “കര്‍വ്വന്നേവേഹ കര്‍മ്മാണി
ജിജീവിഷേച്ചുതം സമാഃ ഏവം
ത്വയി നാനയഥേതോസ്തി
ന കര്‍മ്മ ലിപ്യതെ നരെ”' (ഈ. വാ. ഉ. മന്ത്രം_2)
ഇഹലോകത്തില്‍ ശാസ്ത്രനിയതമായ കര്‍മ്മങ്ങളെ അനു
ഡ്രിക്കുക, അതോടൊപ്പം നൂറു വര്‍ഷം ജീവിക്കുവാന്‍ ഇച്ഛിക്കുക.
അങ്ങിനെ കര്‍മ്മം ചെയ്യുന്ന മനുഷ്യനായ നിന്നില്‍, കര്‍മ്മം വാ
സനകളെ ലേപനം ചെയ്യുന്നില്ല. കര്‍മ്മബന്ധനങ്ങളില്‍നിന്നും
മോചനം നേടുവാന്‍ ഇതില്‍പ്പരം ഉത്തമമായ മറെറാരു മാര്‍ഗ്ഗവും
നിനക്കില്ല."
ഈ ഉപനിഷല്‍ കര്‍മ്മസിദ്ധാന്തത്തിന്‍െറ ഉള്ളറയിലേക്കു്
നമുക്കു” പ്രവേശിക്കാം. അരിസ്സ്സോട്ടില്‍ പറഞ്ഞ (൭൦00൩) ഏ
കഷനും വൈശേഷികകാരന്‍ പറഞ്ഞ കര്‍മ്മവും കര്‍മ്മസിദ്ധാ
ന്തത്തെ വെളിവാക്കുന്ന പദങ്ങളല്പ. അവ പദാത്ഥങ്ങളുടെ ച
ലനത്തെമാത്രം കുറിക്കുന്നു. അതു” ബാഹ്യലോകവുമായി ബന്ധ
പ്പെട്ടവയാകുന്നു. എന്നാല്‍, കര്‍മ്മസിദ്ധാന്തം മനുഷ്യന്‍ ബാ
ഹൃവും ആന്തരികവുമായ ലോകവുമായി അടുത്തുകിടക്കുന്നു. അ
തിന്നു” മനുഷ്യന്‍െറ ഉള്ളകത്തേക്ക് കടക്കേണ്ടിയിരിക്കുന്നു.
കമ്മം വെറും പ്രവൃത്തിയല്ല. പ്രവര്‍ത്തിക്കാനും. പ്രവര്‍
ത്തിക്കാതിരിക്കാനും, മറിച്ചു് പ്രവര്‍ത്തിക്കുവാനും സ്വാതന്ത്ര്യ
മുള്ള പ്രവൃത്തിയാണു” കര്‍മ്മം.
ഒരാഠം ഒരു ഗവണ്‍്മന്‍റു ഉദ്യോഗസ്ഥനാണെന്ന് കരുതുക.
അയാഠം ഒരു ക്ലാക്കാണ്. ഇവിടെ കഷ്യാക്ക” ജോലി അയാളടെ
126
കര്‍മ്മമല്ല, മറിച്ച" പ്രവൃത്തിമാത്രമാകുന്നു. അയാഠക്കു” പ്രവര്‍
ത്തിക്കുവാന്‍ മാത്രമെ അവിടെ അവകാശമുള്ള. ആ പ്രവൃത്തി
ചെയ്യാതിരിക്കുവാന്‍ അയാഠംക്കധികാരമില്ല, സ്വാതന്ത്രയമില്ല.
അതു മാററിമറിച്ച്, ഡയറക്ടറുടെ കസേരയില്‍ കയറിയിരുന്നു
പ്രവര്‍ത്തിക്കുവാനും അയാഠംക്ക്” സ്വാതന്ത്രമില്ല. അങ്ങിനെ
ചെയ്താല്‍, അയാഠം ജോലിയില്‍നിന്നും പുറന്തള്ളപ്പെടുന്നു. അ
തിനാല്‍ നാം ചെയ്യുന്ന പ്രവൃത്തി കര്‍മ്മമല്പ. അതാണ് കമ്മ
മെന്നു” കരുതി പലരും ഹിന്ദുമതത്തെ ആക്ഷേപിക്കാറുണ്ടു്. ക
മ്മസിദ്ധാന്തം എന്താണെന്നു് അവര്‍ പഠിക്കുന്നതു” നന്നായി
രിഷ്ണും.
വാസനയും കമ്മവം
ഒരു ഉദാഹരണംകൊണ്ടു” കര്‍മ്മത്തെ വിശദമാക്കാന്‍ ശ്ര
മിക്കാം. ഒരു പാവം മനുഷ്യന്‍ ബോധരഹിതനായി റോട്ടില്‍
വീഴുന്നുവെന്നു് കരുതുക. ആ വഴിഷ്ണു്” പലരും പോകുന്നു. അ
വര്‍ക്കു” ആ മനുഷ്യനെ സഹായിക്കുവാനും, സഹായിക്കാതിരി
ക്കാനും, വേണമെങ്കില്‍ അയാളെ ഉപദ്രവിക്കാനും (അയാളടെ
കൈവശമുള്ള പണം തട്ടിയെടുത്തും മററും) സ്വാതന്ത്രൃയമുണ്ടു”. നി
ങ്ങളും ആ വഴിക്ക്” പോകുന്നു. നിഞ്ങഠംക്കും ആ മനുഷ്യനെ സ
ഹായിക്കുവാനും, സഹായിക്കാതിരിക്കുവാനും, ഉപ്ദ്രവിക്കുവാ
നും സ്വാതന്ത്രയമുണ്ടു”. പക്ഷെ, നിങ്ങഠം അയാളെ സഹായിക്കു
ന്നു. അയാളടെ മുഖത്തു” വെള്ളം തളിക്കുന്നു, ബോധം വന്ന
അയാഠംക്കു” കുടിക്കുവാന്‍ വെള്ളമോ, കാപ്പിയോ മറേറാ വരു
ത്തിക്കൊടുക്കുന്നു. ഒടുവില്‍ അയാളെ അയാളടെ വീട്ടില്‍ എ
ത്തിക്കുന്നു. നിങ്ങഠം ഇവിടെ ഒരു കര്‍മ്മം ചെയ്തു. അതാണു്
യഥാത്ഥ കര്‍മ്മം. അതിനെ പുണ്യകര്‍മ്മമെന്നും, അയാളെ
ദ്രോഹിച്ചിരുന്നുവെങ്കില്‍ അതിനെ പാപകര്‍മ്മമെന്നും നാം പറ
യുന്നു. ഇതൊരുദാഹരണം മാത്രം.
കര്‍മ്മത്തെ വിശദീകരിക്കാന്‍ ഇത്തരം പതിനായിരക്കണ
ക്കിന് ഉദാഹരണങ്ങം ഉദ്ധരിക്കാം. നമുക്കു” നല്ല പ്രവൃത്തി
കഠം ചെയ്യുവാനും, ചെയ്യാതിരിക്കുവാനും, മറിച്ചു് ചെയ്യുവാനും
സ്വാതന്ത്രയമുണ്ടു്. ഈ സ്വാതന്ത്രയമുള്ള പ്രവൃത്തിക്കാണു” കര്‍മ്മ
മെന്ന് പറയുന്നതു”. എന്നാല്‍ ഫലം അനുഭവിക്കുവാന്‍ നാം
തയ്യാറായി നില്‍ക്കണം. ശാസ്്രകോടികളില്‍ പറഞ്ഞിട്ടുള്ള
കര്‍മ്മതത്വം ഒരു പകുതി ശ്ലോകംകൊണ്ടു” വേദവ്യാസര്‍ മഹാ
ഭാരതത്തില്‍ പറഞ്ഞിട്ടുണ്ടു്:
“* ശ്ലോകാഭ്ധേന പ്രവക്ഷ്യാമി
യദുക്‌തം ശാസ്ത്രരകോടിഭിഃ
പരോപകാര പുണ്യായ
പാപായ പരപീഡനം"'.
* “പരോപകാരം ചെയ്യുന്നതു” പുണ്ൃത്തിനും, പരപീഡനം
ചെയ്യുന്നതു” പാപത്തിന്നും വേണ്ടിയാകുന്നു '". സല്‍കര്‍മ്മം പു
ണൃത്തേയും, ദുഷ്‌ക്കര്‍മ്മം പാപത്തേയും രേഖപ്പെടുത്തുന്നു. എ
വിടെ രേഖപ്പെടുത്തുന്ന? നിങ്ങളുടെ അന്ത:കരണത്തില്‍. എങ്ങി
നെ രേഖപ്പെടുത്തുന്നു? നാം ചെയ്യുന്ന കര്‍മ്മങ്ങളുടെ അവശേഷ
മായ വാസനകഠംകൊണ്ടു” രേഖപ്പെടത്തുന്നു. കര്‍മ്മങ്ങടം വാ
സനകളാകുന്ന മഷിക്കൊണ്ടു” നമ്മുടെ മാനസപടലത്തില്‍ ലേ
പനം ചെയ്യുന്നു. ഈ ലേപനത്തെയാണു് “ന കമ്മലിപ്ൃതെ''
127
എന്നു പറയുമ്പോഠം ഈശാവാസ്യം സൂചിപ്പിച്ചതു”.” നിഷ്കാമ
മായി കര്‍മ്മം ചെയ്യുമ്പോഠം വാസനകരം അകലുന്നു.
ഞാന്‍ ആദ്യം പറഞ്ഞ ഉദാഹരണം ഒന്നുകൂടി അവതരി
പ്പിക്കട്ടെ. മോഹാലസ്ുപ്പെട്ട മനുഷ്യനെ നിങ്ങഠം സഹായി
ച്ചു. നിങ്ങഠം അറിയാതെ ഒരു മനുഷ്യനെ സഹായിച്ചുപോയി.
അവിടെ നിങ്ങളുടെ ഉള്ളില്‍ എന്തെല്ലാമാണ് പ്രവര്‍ത്തിച്ചിട്ടു
ള്ളതെന്നു” നിങ്ങഠം അന്വേഷിച്ചാല്‍ അറിയാം. ഖിതനായ
മനുഷ്യനെ കണ്ടപ്പോഠം നിങ്ങളുടെ ഹൃദയം അലിഞ്ഞു. ഹൃദയം
അലിഞ്ഞു എന്നു പറഞ്ഞാല്‍ നിങ്ങളുടെ അന്ത:കരണത്തിലെ
പുണ്യവ:സനകഠം ഉണര്‍ന്നുവെന്നത്ഥം. വാസനകളുടെ ഈ
ഉണര്‍വ്വു . നിങ്ങളുടെ കമ്മവുമായി അഭേദ്യമായ ബന്ധമുണ്ട്.
സല്‍ക്കമ്മങ്ങഠം ചെയ്യാത്ത ഒരു മനുഷ്യന്‍െറ അന്ത:കരണം, പര
ദുഃഖം കാണുമ്പോഠം ഉരുകുകയില്ല. കര്‍മ്മസിദ്ധാന്തത്തെപ്പുററി
മനസ്സിലാക്കാന്‍ വാസനകളെപ്പററി പഠിക്കേണ്ടതുണ്ട്. എന്താ
ണു വാസന? നമുക്കു” പരിണാമവാദിയായ ഡാര്‍വ്വനില്‍ നി
ന്നു” തുടങ്ങാം. പരിണാമത്തിന്‍െറ കാഹളമൂുതിയ ചാഠംസ്
ഡാര്‍വ്വിന്‍ പറയുന്നു:
" * അനുഭവമുണ്ടായിക്കഴിഞ്ഞാല്‍ അതനുസരിച്ചു” നാം പ്രവ
ത്തിക്കുന്ന. എന്നാല്‍, ഒരു മൃഗം, വിശിഷ്യ ഒരു മൃഗക്കുഞ്ഞു”,
അനുഭവമില്ലാതെ പലതും പ്രവത്തിക്കുന്ന. അതിന്‍െറ വര്‍ഗ്ഗ
ത്തില്‍പ്പെട്ട അനേകം മൃഗങ്ങളും അതുതന്നെ ചെയ്യുന്നു. എന്നാല്‍
എന്തു” പ്രയോജനത്തിനു* വേണ്ടിയാണു തങ്ങഠം അതു” ചെ
ന്നതെന്ന് അവക്കറിയില്ലപ. അത്തരം പ്രവര്‍ത്തനത്തിന്നാണു്
വാസന എന്നു” പറയുന്നതു” '.
(ഠലല്ഥ വല് ഥപേടേ ൧ നച, ന ഡ)
ഇതൊന്നുകൂടി വ്യക്തമാക്കാം. പശുക്കുട്ടി ജനിച്ചുവീണ
ഉടനെ തുള്ളിച്ചാടി അമ്മയുടെ അകിടില്‍ത്തന്നെ കടിച്ചു” പാല്‍
കുടിക്കുന്നു. ഈ ജീവിതത്തില്‍ ആദ്യമായിട്ടാണു” അതങ്ങിനെ
ചെയ്യുന്നതു”, അനുഭവമില്പാതെ ചെയ്യുന്നു. അതിന്ന് വാസന
എന്നു പറയുന്നു. ഒരു തയ്യല്‍പ്പക്ഷിയുടെ കുഞ്ഞു" വലുതാകു
മ്പോഠം ആരും പഠിപ്പിക്കാതെ തന്നെ ഭംഗിയായി കൂഴുണ്ടാക്കു
ന്നു. ഉറുമ്പുകാം സുന്ദരമായ പുററുകാം ഉയര്‍ത്തുന്നു. തേനീച്ച
കഠം ബുദ്ധിമാന്മാരെന്നു” കരുതുന്ന ഇഞ്ചിനീയര്‍മാരെപ്പോലും
ലജ്ജിപ്പിക്കുന്ന വിധത്തില്‍ കൂടുണ്ടാക്കുന്നു. ഈ ജീവികളൊക്കെ
ആരും പഠിപ്പിക്കാതെ തന്നെയാണു” അതൊക്കെ ചെയ്യുന്നതു്.
സാധാരണ മനുഷ്യനോ? ആരെങ്കിലും പഠിപ്പിക്കാതെ അ
വനൊന്നും ചെയ്യുവാനറിഞ്ഞുകൂട. ഒരു വീടുണ്ടാക്കണമെങ്കില്‍
അവനു്” ആശാരിയേയും, കല്പാശാരിയേയും ആശ്രയിക്കേണ്ടി
128
വരുന്നു. വാസ്തവിദ്യ പഠിക്കണമെങ്കില്‍ അവരെത്തന്നെ ശര
ണം പ്രാപിക്കണം. അപ്പ്പോഠം നാം വീടുണ്ടാക്കുന്ന കല, വാസ്ത്ക
വിദ്യ, ജ്ഞാനംനിറഞ്ഞ ഒരു കര്‍മ്മമാണു” എന്നു പറയാം.
ഇതുപോലെ സാധാരണ മനുഷ്യന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തി
കളും പരിശോധിക്കൂ. ആരെങ്കിലും പഠിപ്പിക്കാതെ അയാഠക്കു
അതു” ചെയ്യാന്‍ സാദ്ധ്യമല്ല. എന്നാല്‍ മുഗം ചെയ്യുമ്പോഠം
ആരും പഠിപ്പിക്കാതെ ചെയ്യുന്നു. ഇതാണ് വാസന.
പക്ഷെ, മനുഷ്യരിലും ഇത്തരം വാസനകളണ്ടു്. അവ
ഖെപ്പററി ഡാര്‍വ്വിന്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നാല്‍, ഷ
ഡാഭര്‍ശനങ്ങളില്‍ ഒന്നായ സന്യായദര്‍ശനവും, അതിന്‍െറ വ്യാ
ഖ്യാനമായ വാത്സ്യായനഭാഷ്യവും വാസനകളെപ്പററി സുന്ദര
മായി നമ്മെ പഠിപ്പിക്കുന്നു. വാസനാബലം എന്നും വാസനാ
വൈഭവം എന്നും പറയുമ്പോഴം മുജ്ജന്മത്തിലെ അറിവും സ്വഭാ
വവുമാണ് നാം ഉദ്ദേശിക്കുന്നതു”. എന്നാല്‍ ഈ വാസന ഈ
ജന്മത്തിലുമുണ്ടാകുന്നുണ്ടു”.
അനുഭവം സൂരണയായിത്തിരുന്നു, വളരെക്കാലത്തിനുശേ
ഷം ഈ സ്മരണ, വാസനയായി മാറുന്നു. നിങ്ങഠം ജീവിത
ത്തില്‍ ആദ്യമായി ലഡ്ഡു തിന്നുന്നു എന്നു കരുതുക. അപ്പോം
ലഡ്ഡു മധുരമുള്ളതാണെന്നു* നിങ്ങഠം അനുഭവിച്ചറിയുന്നു. പത്തു
ദിവസം കഴിഞ്ഞപ്പോഠം നിങ്ങഠം ഓര്‍മ്മിക്കുന്നു. '“ലസ്ണു മധുര
മുള്ളതായിരുന്നു'' എന്നു”. ഒരു കൊല്ലം കഴിഞ്ഞാല്‍ അഥവാ
ഒരു ദീര്‍ഘകാലം കഴിഞ്ഞ:ല്‍, ആ ഓര്‍മ്മ ഒരു വാസനയായി
മാറി നിങ്ങളുടെ അന്ത:ക്കരണത്തില്‍ വിത്തുപോലെ കിടക്കുന്നു.
പിന്നീട്ട് ഒരു കടയില്‍ ലഡ്‌ഡു കാണുമ്പോഠം നിങ്ങളുടെ വാ
യയില്‍ വ്വെള്ളം വരുന്നു. അതിനു” കാരണം, നിങ്ങളുടെ വാസ
നയാണ്. ഇത്തരം ആയിരമായിരം അനുഭവങ്ങഠം ഓര്‍മ്മകളാ
യി, വിത്തുകളായി, വാസനകളായി നിങ്ങളുടെ മനസ്സില്‍ കിട
ക്കുന്നു. നിങ്ങഠം ചെയുന്ന കമ്മങ്ങഠം വാസനകളായി നിങ്ങള
ടെ ഉള്ളില്‍ നിറയുന്നു. ഈ വാസനകരം നമ്മുടെ ജീവിതത്തില്‍
വരുത്തുന്ന വസ്തുതകളെ പ്രതിപാദിക്കുന്ന തത്വമാണ് കമ്മസി
ദ്ധാന്തം. ഈ വാസനകരം നമ്മെ ദേവന്മാരും, രാക്ഷസ
ന്മാരുമാക്കുന്നു. സാക്ഷാല്‍ സുരന്മാരും, അസുരന്മാരും ഈ വാ
സനകാംതന്നെ. ഈ വാസനകഠം ഒരു നീണ്ട കയറുപോലെ,
നമ്മുടെ പൂര്‍വ്വജന്മങ്ങളിലേക്കു് നീണ്ടു നിണ്ടുകിടക്കുന്നു. ജനന
മരണങ്ങാഠംക്കു” ആ പാശബന്ധം കാരണമായിരിക്കുന്നു. ആ
ബന്ധത്തെ മനസ്സിലാക്കിയവര്‍ക്കേ, പൂര്‍വ്വജന്മത്തെപ്പററിയും,
പുനജ്ജന്മത്തെപ്പററിയും മനസ്സിലാകൂ. പൂര്‍വ്വജന്മങ്ങളില്‍നിന്നും
നാം കൊണ്ടുവരുന്ന വാസനകളാണ് നമ്മുടെ കമ്മങ്ങളെ നിയ
ന്ത്രിക്കുന്നതും, അവയെ വീണ്ടും ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതും.
129
എന്നാല്‍ ആ വാസനകളെ നിരോധിക്കുന്നതിനും ദുര്‍വ്വാസനക
ളെ ഭസ്മ്രീകരിക്കുന്നതിനും മാശ്ുമുണ്ടു്.
കര്‍മ്മസിദ്ധാന്തവും, ഈശ്വരവിശ്വാസവും തമ്മില്‍ വല്ല
ബന്ധവുമുണ്ടോ? നാം ചെയ്യുന്ന കര്‍മ്മങ്ങഠംക്ക് ഫലം തരുന്ന
ത് ഇരശ്വരനാണോ? എന്നൊക്കെ നാം സംശയിക്കുന്നു. നമ്മുടെ
പൂര്‍വ്വികന്മാരായ ഒ്ടഷിമാര്‍ ഇതിന്നൊക്കെ മറുപടി നല്‍കിയി
ണ്ട്;
ഭൌതികവാദിയായാലും, ആത്മീയചിന്തകനായാലും നാ
സ്ത്റികനായാലും, ആസ്തികനായാലും എല്ലാവരും പ്രവൃത്തികളുടെ
ഫലങ്ങളില്‍ വിശ്വസിഷ്ക്കുന്നവരാണ്. “450 50%, 50 1/0൮
ലോ"" “വിതച്ചത് കൊയ്യും” എന്ന പഴമൊഴി ഇന്നും പുതു
മൊഴിയായി നമ്മെ പഠഠം പഠിപ്പിക്കുന്നു. സ്വാതന്ത്രയമുള്ള പ്രവൃ
ത്തിയായ കര്‍മ്മത്തെപ്പററി ചിന്തിക്കുമ്പോഠം ഫലത്തെപ്പററി
യും പരിചിന്തനം ച്െചെയ്യേണ്ടതുണ്ടു്. “എല്ലാം കര്‍മ്മഫലം?
എന്നു പറയ്യുമ്പോഠം, അതു പലായനവാദമാണെന്നു് പറഞ്ഞ"
ആക്ഷേപിക്കുന്നവരുണ്ടു”. കര്‍മ്മസിദ്ധാന്തം തൊഴിലാളികളെ
അലസരാക്കുന്ന ഒരു സിദ്ധാന്തമാണെന്ന് വാദിക്കുന്നരാഷ്ട്രീയ
ക്കാരുമുണ്ടു്. അതാകട്ടെ, * “ അഞ്ജനമെന്നത് ഞാനറിയും,
മഞ്ഞളപോലെ വെളത്തിട്ടാണെന്നു”"” പറയുന്ന അജ്ഞതാവി.
ലാസംകൊണ്ട് മാത്രമാണു്. കര്‍മ്മപാശം തൊഴിലാളികളെ
മാത്രമല്പ, സര്‍വ്വ മുതലാളിമാരേയും, സര്‍വ്വ ജീവജാലങ്ങളേയും
ബാധിക്കുന്നുണ്ട്. അതുകൊണ്ടാണു, മഹാഭാരതത്തിലെ ശാന്തി
പര്‍വ്വത്തില്‍, * ' കര്‍മ്മണാബദ്ധ്യതെ ജന്തു" എന്നു” വ്യാസന്‍
പറഞ്ഞതു”.
കര്‍മ്മമെന്താണെന്നു” വിദ്യയിലൂടെ അറിയുമ്പോഠം ജീവി
കഠം ദുഃഖവിമുക്തരാകുന്നു.
ഒരു കള്ളന്‍ മോഷണം ചെയ്യുന്നു. പോലീസ് അയാളെ
പിടികൂടുന്നു. കോടതി അയാളെ ശിക്ഷിക്കുന്നു. അയാഠം 6
മാസത്തെ തടവിനു“ കാരാഗാരത്തിലെത്തുന്നു. ഇതാണ് കമ്മ
വും, ഫലവുമെന്ന് നാം പറയാറുണ്ടു്. ഇതല്ല വേദാന്തത്തിലെ,
ഭഗവദ-“ഗീതയിലെ കര്‍മ്മഫലസിദ്ധാന്തം. മോഷണം, കര്‍മ്മ
മാണെന്നും, ജയില്‍വാസം ഫലമാണെന്നും നാം വിശ്വസി
ക്കുന്നു. മോഷണം കര്‍മ്മമാണെന്ന് കരുതാന്‍ നമുക്കുള്ള യൃക്തി
യെന്ത്? ജയില്‍വാസം ഫലമാണെന്ന് പറയുവാന്‍ കാരണ
മെന്തു്? ഈ ചോദ്യങ്ങഠം പലപ്പോഴും നമ്മുടെ മനസ്സ്സില്‍ ഉദി
ക്കാറില്ല!
ഒരു തൊഴിലാളി ദിവസത്തൊഴില്‍ ചെയ്യുന്നു. അന്ന്,
ജോലി തീര്‍ന്നാല്‍ അയാഠക്കു” കൂലി കിട്ടന്നു. തൊഴിലാളി
190
യുടെ തൊഴിലിനെ നാം കര്‍മ്മമയി കരുതുന്നു, കൂലിയെ ഫല
മായിട്ടും. പക്ഷെ, ഉപനിഷത്തിലും ഗീതയിലും പറഞ്ഞ കര്‍
മ്മവും ഫലവും അതല്ല. ഇവിടെ ഞാന്‍ വീണ്ടും ശ്രീകൃഷ്ണഭഗ
വാനെ സ്ൃരിക്കുന്നു. കര്‍മ്മത്തിന്‍െറ ഗതി എത്ര ഗഹനം!
കര്‍മ്മം എന്നു പറയുന്നതു” ശാരീരികവും മാനസികവുമായ
ഒരു പ്രവൃത്തിയാകുന്നു. അതു് ചെയ്തുകഴിഞ്ഞാല്‍, ചെയ്യുന്ന
വന്‍ അതിനു ൯൬൨൮ ശതമാനം ഉത്തരവാദിയായിത്തീരുന്നു. അ
തിന്‍െറ ഫലമായി സുഖദുഃഖങ്ങളെന്ന ഫലം അവന്‍ അനുഭവി
ഷ്ര്നേണ്ടിവരുന്നു.
മോഷണം, കൂലിപ്പണി എന്നീ രണ്ട ഉദാഹരണങ്ങഠം ഞാന്‍
അന്യത്ര പറയുകയുണ്ടായി. അവ രണ്ടിലും, അവ ചെയ്യുന്നവര്‍
ആ പ്രവ്ൃത്തികഠംക്ക്” ഉത്തരവാദികളാണ്. പക്ഷെ ഈ പ്രവൃ
ത്തികഠം കര്‍മ്മകോടിയില്‍ ഉരംപ്പെടന്നില്ല. കാരണം, അതി
ന്‍െറ ഫലങ്ങളായി നാം കരുതുന്ന “ജയില്‍വാസം”, * “കൂലി”
എന്നിവ കിട്ടുന്നതില്‍ അവര്‍ക്കു” രണ്ടുപേര്‍ക്കും സ്വാതന്ത്ര്യമില്ല.
കള്ളനെ പലപ്പോഴും പിടികൂടാറില്പ. അങ്ങിനെ ജയില്‍വാസ
മെന്ന ഫലം കിട്ടാതെയുമാകുന്നു. കൂലിക്കാരന്‍െറ കാര്യവും
അങ്ങിനെതന്നെ. യഥാത്ഥ തൊഴില്‍ക്കൂലി പലപ്പോഴും തൊ
ഴിലാളിസ്ക്കൂു് കിട്ടന്നില്ല എന്നതാണ് സത്യം.
പാപപ്പണ്യങ്ങളുടെ ആരംഭം
കര്‍മ്മസിദ്ധാന്തത്തെക്കുറിച്ചു” ഞാന്‍ ആദ്യമേ പറയുകയു
ണ്ടായി. എന്നാല്‍ അതു“ ആവര്‍ത്തിക്കുന്നതു” വായനക്കാര്‍ക്ക്
കര്‍മ്മരഹസ്യം നല്പപോലെ മനസ്സ്ിലാക്കുന്നതിനു”വേണ്ടിയാ
ണു. കര്‍മ്മസിദ്ധാന്തമനുസരിച്ച” കര്‍മ്മംചെയ്യുവാന്‍ അതു ചെയ്യു
ന്നവനു' സ്വാതന്ത്ര്യം വേണം. ഒരു പ്രവൃത്തി ചെയ്യുവാന്‍ ഒരാഠം
ക്ക സ്വാതന്ത്ര്യമില്ലെങ്കില്‍, ആ പ്രവൃത്തി കര്‍മ്മമല്പ, ജോലി
യാകുന്നു.
നാം ശ്വാസംകഴിക്കുന്നു_ഉച്ച്ചസിക്കുന്നു. എന്നാല്‍ ഈ പ്രവൃ
ത്തി ചെയ്യാതിരിക്കാനും, മറിച്ചു ചെയ്യാനും നമുക്കു” സ്വാതന്ത്ര്യ
മില്ല. അങ്ങിനെ ചെയതാല്‍ നാം മരണമടയുന്നു. അതുക്കൊ
ണ്ടു” അതു” നാം ചെയ്യുന്ന കര്‍മ്മമല്പ. മോഷണം എന്ന പ്രവൃ
ത്തി ഒരാളടെ സ്വാതന്ത്ര്യത്തെ ആശ്രയിച്ചു രിക്കുന്നു. അതു“വേ
ണമെങ്കില്‍ ചെയ്യാം, അല്ലെങ്കില്‍ ചെയ്യാതിരിഷ്ക്കുാം. ഒന്നു കൂടി
സ്സുഷ്യമായി പറഞ്ഞാല്‍, ഈ സ്വാതന്ത്ര്യത്തെ ആശ്രയിയ്‌ക്കുന്ന
തിനാണ് കര്‍മ്മം എന്നുപറയുന്നതു”.
ഒരു കള്ളന്‍ പണം കിട്ടാന്‍വേണ്ടി മോഷണം നടത്തുന്നു.
പണം കിട്ടുന്നു, അതു” മോഷണം എന്ന കര്‍മ്മത്തിന്‍െറ പ്രയോജ
നമാണ്. ഈ പ്രയോജനത്തെ ..അന്ത്യം' എന്നും വിളിക്കാം.
ഈ പ്രയോജനം അല്ലെങ്കില്‍ ലാഭം കര്‍മ്മഫലമല്ല. പല കള്ളന്‍
മാരും പലപ്പോഴും മോഷണം നടത്തുന്നു. അപ്പോഴൊക്കെ അ
വരെ വിദശ്ധരായ പോലീസുകാര്‍ തൊണ്ടിസഹിതം പിടികൂട
ന്നു. എന്താണിത് തെളിയിക്കുന്നതു”? അവരുടെ കര്‍മ്മത്തി
ന്‍െറ ഫലം പണമല്ലെന്നു” ഇതു“ സൂചിപ്പിക്കുന്നു. കര്‍മ്മത്തി
ന്‍െറ അന്ത്യവും ഫലമല്ല. ചിലപ്പ്ോോടം പണം കിട്ടുന്നു, ചില
പ്പോഠം പിടികൂടപ്പെടുന്നു. രണ്ടുതരം ഫലങ്ങഠം ഒരു പ്രവൃത്തി
ക്കുണ്ടായികൂടാ. അങ്ങിനെ വന്നാല്‍ അതു” കമ്മഫലമല്ല, മറി
ച്ച കര്‍മ്മത്തിന്‍െറ പ്രയോജനമൊ, അന്ത്യമോ ആകാം അതു”.
"പ്രയോജനം" ” എന്ന വാക്ക് ശ്രദ്ധിക്കുക. അതിന് കര്‍
മ്മവുമായി അഭേദ്യമായ ബന്ധമുണ്ട്. പ്രയോജനം ചിലപ്പോരം,
നല്പതായയം ചിലപ്പം ചീത്തയായ്യം കാണപ്പെടുന്നു. നന്മ
യുള്ള പ്രയോജനം, നന്മയായി നമ്മുടെ ഉള്ളില്‍ സ്വാധീനം ചെ
ലുത്തുന്നു. ചീത്ത പ്രയോജനം തിന്മയായി നമ്മുടെ മനസ്സില്‍
പതിയുന്നു. ഇവിടെനിന്നാണ് കര്‍മ്മം ആരംഭിക്കുന്നതു”. ആ
ദൃമായി പ്രയോജനത്തെ മുന്‍നിര്‍ത്തി കര്‍മ്മത്തെ വിശകലനം
ചെയ്യാം. നല്ല പ്രയോജനത്തെ മുന്‍നിര്‍ത്തി ചെയ്യുന്ന കര്‍മ്മം
നമ്മുടെ മനസ്സ്സില്‍ പുണ്യത്തെ വിളയിക്കുന്നു. ചീത്ത പ്രയോജ
132
നത്തെ മാനിച്ചുകൊണ്ട് ചെയ്യുന്ന കര്‍മ്മം നമ്മുടെ ഉള്ളില്‍ തിന്മ
കളെ, അതായത് പാപങ്ങളെ നിറക്കുന്നു.
നിരീശ്വരവാദി ഇവിടെ ചോദ്യങ്ങഠം ഉയര്‍ത്തുന്നു ' “ഏതു”
പ്രയോജനമാണ് നല്ലതു”? ഏതു“ പ്രയോജനമാണ് ചീത്ത?
ചില പ്രദേശങ്ങളില്‍ ചീത്തയായതു് നമ്മുടെ പ്രദേശങ്ങ
ളില്‍ നന്നായിരിക്കും. നമ്മുടെ പ്രദേശത്തെ തിന്മ അവിടുത്തെ
നന്മയും. അതുകൊണ്ട്" എങ്ങിനെ നന്മതിന്മകളെ വേര്‍തിരി
ക്കും? പാപപുണ്യങ്ങളെ മനസ്സിലാക്കാന്‍ കഴിയും?" ശരിയാണ്
രസികന്‍ ചോദ്യങ്ങഠംതന്നെ. പ്രയോജനങ്ങഠം ചീത്തയായാല്‍
കര്‍മ്മവും ചീത്തയായി, ഫലവും ചീത്തയായി. പാപവുമായി.
പ്രയോജനങ്ങഠം നന്നായാല്‍ കര്‍മ്മവും നന്നായി, പുണൃഫലവു
മായി. അന്യപ്രദേശത്തെ നന്മതിന്മകളെടുക്കുന്നതിന് മുമ്പ്,
നമുക്കു” നമ്മുടെ പ്രദേശത്തിലെ നന്മതിന്മകളെ, പാപപുണൃതങ്ങ
ളെ വേര്‍തിരിക്കാം.
പ്രയോജനം നല്പതാണെന്ന് എങ്ങിനെ തീരുമാനിക്കാം?
ചീത്തയാണെന്ന് എങ്ങിനെ മനസ്സിലാക്കാം? അതിന് ഉത്തരം
പറഞ്ഞുതരുന്നതു” നമ്മുടെ അമ്മയാണ്, അഭിവന്ദ്യയായ പ്രകൃ
തി മാതാവാണ്. വാഗ'ഭടാനന്ദ ഗുരുദേവര്‍ പ്രാര്‍ത്ഥനാഞ്ജലി
യില്‍ പറഞ്ഞതുപോലെ
“” മാഹാത്‌മ്ൃം പെടുംമംബരത്തളി_
കവെച്ചചൊന്നായ്‌ജഗത'പ്രാണനാ
മാഹാരത്തെ വിളമ്പിയാര്‍_
തനയരെത്തീററുന്നുപോററുന്നുവോ
ഹാ ഹാ നിമ്മലയാകുമാ
പ്രകൃതിയാം
മാതാവിനെ കൂപ്പിയയഠം.
സ്‌നേഹാലൊത്തൊരുമിക്കുവിന്‍!
സഹജരെ
ന്നന്യോന്യമോര്‍ത്തീടടവിന്‍ '"
(പ്രാത്ഥനാഞ്ജലി_പേജ്_3 ക്ലര്രോകം 3)
നമ്മെ രക്ഷിക്കുവാനായിട്ട്” പ്രകൃതി മാതാവ് ഓക്ണിജന്‍ അന്തരീ
ക്ഷത്തില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അന്തരീക്ഷത്തിന്‍െറ ഘനപ
രിമാണത്തിന്‍െറ അഞ്ചിലൊരുഭാഗം പ്രാണവായു ഉരംക്കൊള്ള
ന്നുവെന്നു” ആധനികശാസ്ത്രം പറയുന്നു. ഈ പ്രാണവായുവെ
അന്തരീക്ഷത്തില്‍ നിന്നും അകററിയാല്‍ എല്ലാ ജീവരാശികളും
മരിക്കുന്നു. പ്രകൃതി അങ്ങിനെചെയ്‌താല്‍ അതു് പാപത്തെയും,
1353
അങ്ങിനെ ചെയ്യാതിരുന്നാല്‍ അതു“ പുണ്യത്തേയും രേഖപ്പെടുത്ത
ലാണ്.
പാപപുണ്യങ്ങളടെ മാതൃകാപാഠം നമുക്ക് പ്രകൃതിയില്‍
നിന്ന് കിട്ടുന്നു.
പ്രകൃതിയെ നോക്കുക, സൃഷ്ടി ക്രമത്തെ നോക്കുക. എവി
ടെ നോക്കിയാലും സൃഷ്ട്രിനിയമങ്ങഠം കളിയാടുന്നു. ഈ നിയ
മത്ങഠം ക്ടുപിടിക്കുമ്പോഠം, ഒരാഠം ശാസ്ധ്രുജ്ഞനായിത്തീരുന്നു,
സൃഷ്ട്ടി നിയമങ്ങാം പ്രത്യേകമായ ലക്ഷ്യങ്ങഠം നിറവേററുന്നതി
ന്നായിട്ടാന്നു” പ്രവര്‍ത്തിക്കുന്നതു്. ഈ വ്യാവഹാരികജീവിത
ത്തില്‍ സൃഷ്ടിനിയമത്ങഠംക്ക്” പല ലക്ഷ്യങ്ങളും നാം കാണുന്നു.
അവയിലൊന്നു” ജീവരാശികളടെ നന്മയാണ്. പ്രകൃതിയുടെ
നിയമങ്ങഠം പരിപാലിക്കുമ്പോഠം നാം ജീവിക്കുന്നു, അവയെ
ലംഘിക്കുമ്പോഠം നാം മരിക്കുന്നു.
ഇവിടെ വ്യാവഹാരിക ജീവിതം എന്നു, പറയുമ്പവേറഠം ഒ
രുകാര്യം വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്തകഠം
അതായത് ഉണ്ടെന്നുള്ള അവസ്ഥ മൂന്നു വിധത്തിലാകുന്നു.
1) വ്യാവഹാരികം -- ഈ വര്‍ത്തമാനകാലത്തു” ഉണ്ടെന്നു
ള്ള അവസ്ഥ.
അതിനെ കുറിക്കുന്ന സത്യം വ്യാവഹരികം.
2) പ്രാതിഭാസികം .- ഒന്നിനെ മറെറാന്നായി തോന്നുന്ന അ
വസ്ഥ_കയറില്‍ പാമ്പണ്ടെന്ന് തോന്നുന്നതുപോലെ. ഇതു്
പ്രാതിഭാസിക സത്യം.
3) പാരമാത്ഥികം . ശാശ്വതമായി നിലനില്‍ക്കുന്ന അവ
സ്ഥ_യോഗികരം സാക്ഷാല്‍ക്കരിക്കുന്ന അവസ്ഥ. ഇതു” പാര
മാത്ഥിക സത്യം.
ഇപ്പ്യോഠം നാം ജീവിക്കുന്നതു” വ്യാവഹാരിക ദശയിലാണ്:
അതിനാല്‍ ഈ ദശയില്‍ എല്ലാം ഉള്ളതായിത്തന്നെ അംഗീകരി
ക്കണം. പ്രാതിഭാസികം പാമരന്മാരുടെ അവസ്ഥയാണ്. പാ
രമാത്ഥികസത്ത യോഗികഠം അനുഭവിക്കുന്ന സത്തയാണ്; അ
തില്‍ മാത്രമാണ് ഈ പ്രപഞ്ചം മായയായി അനുഭവപ്പെടുന്ന
തു്, അവിടെയാണ് മായാവാദം അന്വര്‍ത്ഥമാകുന്നതു”. ഇ
വിടെ എല്ലാം മായയാണ്, സൃഷ്ടി എന്നൊന്നില്ലല്ലൊ”" എന്നു
വാദിക്കുന്ന പാമരന്മാരുണ്ടു”, അവരുടെ ശ്രഭ്ധക്കുവേണ്ടി മാത്രമാ
ണ് അദ്വൈതസിദ്ധാന്തത്തെപ്പററി അല്‍പ്പമൊന്ന് പറഞ്ഞതു”.
ഞാന്‍ പറഞ്ഞുവന്നതു* വ്യാവഹാരിക സത്തയിലെ സൃഷ്ടി
നിയമങ്ങളെപ്പററിയാണ്. അവയുടെ ഒരു ലക്ഷ്യം ജീവരാശി
കളുടെ മംഗളമാണ്, നന്മയാണ്. ജീവരാശികളില്‍ ഉല്‍കൃഷ്ട
134.
നെന്ന് കരുതപ്പെടുന്ന മനുഷ്യനു" സ്വന്തം കര്‍മ്മം ചെയ്യുന്നതി
നു“ സ്വാതന്ത്ര്യമമുണ്ട”. എന്നാല്‍ ഈ സ്വാതന്ത്രൃയത്തിന്ന് ഒരതി
ത്തിയയണ്ട്. ഈ സ്വാതന്ത്ര്യം ആപേക്ഷികമാണ്. തുറന്നുപറ
ഞ്ഞാല്‍ ജീവരാശികഠംക്ക്” കര്‍മ്മം ചെയ്യുന്നതിന് സ്വാതന്ത്രയവു
മുണ്ട്, പാരതന്ത്രൃവുമുണ്ട് എന്നത്ഥം. ഈ പ്രപഞ്ചത്തില്‍ നമു
ക്ക് ജീവിക്കുവാന്‍ കഴിയുന്നേടത്തുമാത്രമെ ഈ സ്വാതന്ത്ര്യം
നമുക്ക് നല്‍കപ്പെട്ടിട്ടുള്ള. ഭൂമിയിലെ പ്രാണവായു ഉഴംക്കൊള്ള
ന്ന ഈ ചുററുപാടില്‍ മാത്രമേ മനുഷ്യനു" പ്രവര്‍ത്തിക്കുവാനോ,
പ്രവര്‍ത്തിക്കാതിരിക്കുവാനോ, മറിച്ചു പ്രവര്‍ത്തിക്കുവാനോ
സ്വാതന്ത്ര്യമുള്ള. ഈ ചുററുപാട്* അതിസമത്ഥനായ മനുഷ്യനു
ണ്ടാക്കിയതാണോ? അല്ല, സൃഷ്ടി രചിച്ച ആത്മാവാണ് അതു
ണ്ടാക്കിയതു'. അതു സൃഷ്ട്ികര്‍ത്താവല്ല ഉണ്ടാക്കിയതു", സ്വ
ഭാവേന ഉണ്ടായതാണെന്നു” ചാര്‍വ്വാകന്മാര്‍ പറയുന്നു. മററു
ചിലര്‍ കാലമാണ് അതിന് കാരണമെന്നു പറയുന്നു.
ശ്വേതാശ്വതരോപനിഷത്തു” ഈ ലോക്ചക്രം തിരിക്കുന്ന
ദേവന്‍െറ മഹിമകൊണ്ടാണതുണ്ടായതെന്നു് പറയുന്നു. നോ
ക്ക;
: * സ്വഭാവമേകേ കവയോവദന്തി
കാലം തഥാന്നയേ പരിമുഹൃമാനാഃ
ദേവസൈഷ മഹിമാതുലോകേ,
യേനേദം ഭ്രാമൃയതെലോകചക്രം
(ശ്വേതാശ്വതരം. 62)
മനുഷ്യനു, മററു ജീവരാശികഠംക്കും കര്‍മ്മം ചെയ്യുവാനുപ
കരിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചതു” ഈശ്വരന്‍തന്നെ. മനുഷ്യനു്
കമ്മം ചെയ്യുവാനും, അതുവഴി അവസാനം മംഗളം നേടുവാനും
ഉതകുന്ന വിധത്തിലാണ് ഇവിടെ സൃഷ്ട്ടി രചന നടക്കുന്ന
തെന്ന് കണ്ണുള്ളവനു” കാണുവാന്‍ കഴിയും.
പ്രയോജനങ്ങളെ മുന്‍നിത്തിയാണു് നാം കര്‍മ്മം ച്ചെയ്യ
ന്നതെന്ന് ആദ്യമേ പറഞ്ഞുവല്ലൊ. സൃഷ്ടിയിലെ നിയമങ്ങളെ
പരിപാലിക്കുന്ന പ്രയോജനത്തിന്ന് പുണ്യമെന്ന” പറയുന്നു.
സൃഷ്ടിയടെ നിയമങ്ങളെ ലംഘിക്കുന്ന പ്രയോജനത്തിനു"”
പംപമെന്നും പറയുന്നു. ഇവിടെ നിന്നാണ് നാം പുണ്ൃപാ
പങ്ങളുടെ ഹരിശ്രീ പഠിക്കുന്നതു”. സൃഷ്ടി നിയമങ്ങഠം സര്‍വ്വ
വ്യാപകമാണ്. അതു“ ഒരു പ്രദേശത്തു മാത്രമല്പ നിലനില്ലുന്ന
തു”. അതിനാല്‍, നിരീശ്വരവാദി പറയുന്ന ഒരു പ്രദേശത്തിലെ
പുണ്യം മറെറാരു പ്രദേശത്തെ പാപമാകുന്നു എന്ന യുക്തി,
യുക്തിയല്ല യൃക്ത്യാഭാസം മാത്രമാകുന്നു.
ആചാര്യന്മാരെ ആശ്രയിയ്ക്കുക
നാം ചെയുന്ന കര്‍മ്മങ്ങളുടെ പ്രയോജനങ്ങടം, സൃഷ്ടി
നിയമത്തെ പരിപാലിക്കുമ്പോഠം അവ പുണ്യങ്ങളാകുന്നു; ആ
പ്രയോജനങ്ങാം സൃഷ്ടിനിയമത്തെ ലംഘിക്കുമ്പോഠം പാപങ്ങ
ളാകുന്നു.
ഇത് നമ്മെ പഠിപ്പിച്ചതു” നമ്മുടെ പൂര്‍വ്വികരായ ജൂഷിമാ
രാകുന്നു. സൃഷ്‌ടിനിയമങ്ങളെ ആധാരമാക്കിയാണു” മുനിമാ
രം, ആചാര്യന്മാരും പാപപുണൃവിവേചനം ചെയ്തിട്ടുള്ളതു”.
സാധാരണക്കാരനു” സൃഷ്‌ടിനിയമങ്ങളെ മനസ്സിലാക്കുവാന്‍
സാദ്ധ്യമല്പ. “ “ഏതാണ് പാപം? ഏതാണു് പുണ്യം" " എന്നു”
അവനു“ തീരുമാനിക്കാന്‍ സാധിക്കുന്നില്ല. കാരണം സൃഷ്ടി
നിയമമങ്ങാംക്ക്” അനുകൂലമായ പ്രവൃത്തികഠം എന്താണെന്നും
വിരുദ്ധമായ കമ്മങ്ങാഠം എന്താണെന്നും അയാഠാക്ക്” അറിയില്ല.
അതിനാല്‍ അറിവുള്ളവര്‍, ജഞാനികം അവരെ നയിക്കണം.
അവര്‍ക്കു് ബുദ്ധി ഉപദേശിച്ചുകൊടുക്കണം. പാപമെന്താണ്
പുണ്യമെന്താണെന്ന് അറിയാത്തതിനാല്‍, അവര്‍ക്കു” വേണ്ടി
വേദങ്ങഠം നിയമങ്ങഠം അനുശാസിക്കുന്നു:
* “സത്യം വദ, ധര്‍മ്മം ചര,
സ്വാഭ്ധ്യായാന്മാപ്രമദഃ''
എന്നും മററുമുള്ള അനുശാസനങ്ങഠം പാമരന്മാരും പണ്ഡിതന്മാ
രും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്.
സത്യം പറയുക, ധര്‍മ്മത്തെ അനുഫ്തിക്കുക, വേദാദ്ധ്യയനം
മുടങ്ങാതെ ചെയ്യുക എന്നാണ് മേല്പറഞ്ഞ ആപ്ലവാക്ൃയതങ്ങഠംക്കു'
അത്ഥം.
എന്നാല്‍, സാധാരണക്കാരായ ഹിന്ദുക്കഠം ഈ അനുശാസ
നങ്ങളൊന്നും ശ്രദ്ധിക്കുന്നില്പ. മുമ്പേ പോയവന്‍െറ പിന്‍പേ
പോകുന്ന സ്വഭാവമാണല്ലോ. ഭൂരിപക്ഷവും കാണിക്കുന്നതു”. അ
തുകൊണ്ടാണ് മഹാത്മാക്കഠം പറഞ്ഞിട്ടുള്ളതു”,
* ഗതാനുഗതികാലോകാഃ
നാ ലോകാ പാരമാര്‍ത്ഥിക$ '"
എന്നു്. ഒരാളെങ്കിലും നമ്മുടെ വേദങ്ങളിലെ ആദര്‍ശങ്ങളേയും,
വ്യാസഭഗവാന്‍െറ വചനങ്ങളേയും, ശ്രീകൃഷ“ണഭഗവാനുപദേ
ശിച്ച വാക്യങ്ങളേയും അനുസ്‌മരിച്ചിരുന്നുവെങ്കില്‍ എന്നാശി
കുപോവുകയാണ്. വേദഞ്ങഠം എന്നു പറയുമ്പോഠം ക്രിസ്ത്യന്‍
മതമൌലികരുടെ ഇംഗ്ലീഷ് പരിഭാഷയല്പ ഞാനുദ്ദേശിച്ചതു”.
136
പണം മോഹിച്ചു” പല വിദ്വാന്മാരും പാവങ്ങളെ വഴിപി
ഴച്ച കര്‍മ്മങ്ങളിലേഷ്ണ്കു” നയിക്കുന്നതായി കാണുന്നു. താമസ്ഥഗു
ണത്തില്‍ മുഴുകിയ അത്തരം വ്ൃക൦തികളെ ഭഗവാന്‍ സമ്മൂഡ
ന്മാര്‍ എന്നു” വിളിക്കുന്നു. ബോധംകെട്ടവരെയാണു് സമ്മൂഡ
ന്മാര്‍ എന്നു” പറയുന്നതു്.
സമ്മൂഡന്മാര്‍ മന്ദബൃദ്ധികളാണു“, ആ മന്ദബുദ്ധികളെ വഴി
പിഴപ്പിക്കുന്ന ജ്ഞാനികളെ നോക്കി കൃഷ“ണഭഗവാന്‍ ഇങ്ങി
നെ ശാസിക്കുന്നു:
പ്രകൃതേര്‍ഗുണസമ്മൃഡ്ധാഃ
സജ്ജന്തേ ഗുണകര്‍മ്മസു
താനകൃത്സ്‌നവിദോ മന്ദാന്‍.
കൃത്സ്‌നവിന്ന വിചാലയേത്
(ഗീത_329)
ഭഗവാനുപദേശിച്ച മാശ്ശുത്തെ കൈവിട്ട” അനാചാരവി
ചാരങ്ങളിലൂടെ സഞ്ചരിച്ച” ദുഷ്ടര്‍മ്മങ്ങഠം ചെയ്യുന്നവര്‍ ശഘഏരും
ഭൂഷ്രുമാണെന്നു” ഭഗവാന്‍തന്നെ പറയുന്നു. ശ്രദ്ധിക്കുക:
യേ ത്വേതദഭ്യ സൂയന്തൊ
നാനുതിഷ്ഠന്തി മേ മതം
സര്‍വ്വജ്ഞാന വിമുഡ്ധാം.
സ്കാമ്പിദ്ധി നഷ്‌ടാനചേതസഃ (ഗീത_3_32)
ദോഷദ്ദക്കുകളായ മഠയന്മാര്‍ ഞാനീ പറഞ്ഞതനുസരിച്ചു നടക്കു
ന്നില്ല. സര്‍വ്വജ്ഞാനങ്ങളിലും മോഹിതരായി, മനസ്സ്സിന്
അന്ധകാരം പിടിപെട്ടവരായി, ഒരിക്കലും മംഗളം കൈവരാ
തെ അവര്‍ സ്വയം നശിക്കുന്നു.
എല്ലാ കമ്മങ്ങളേയും പരമാത്മാവില്‍ സമര്‍പ്പിച്ചുകൊണ്ടു*
ആശയും മമതയുമില്പാതെ ജീവിതസംഘട്ടനത്തെ നേരിടുവാനാ
ണു ഭഗവാന്‍ ഉപദേശിക്കുന്നതു”. കര്‍മ്മവാസനകളില്‍നിന്നും
മോചനം കിട്ടുവാന്‍ അതേ മാശ്ശമുള്ള. ഇത്തരം വചനങ്ങളാണു
എല്ലാവരും അനുസരിക്കേണ്ടതു'.
ചിലപ്പോഠം മനുഷ്യന്‍ എന്തുചെയ്യേണ്ടു എന്നറിയാതെ
വലയുന്നു. അയാഠക്കു" പുണ്യം ചെയ്യേണമെന്നുണ്ടു്. പാപ
ങ്ങളില്‍നിന്നും രക്ഷ നേടേണമെന്നുണ്ടു്. അങ്ങിനെയുള്ള അവ
സരങ്ങളില്‍ സ്വന്തം ആത്‌മാവിന്‍െറ ശബ'ദമാണു” നാം ശ്രദ്ധി
ക്കേണ്ടതു” എന്നു” ഭഗവാന്‍ പറയുന്നു. താന്‍ ചെയ്യുന്നത് ശരി
യാണോ എന്നു” തന്നോടുതന്നെ ചോദിക്കുക. ഹൃദയത്തില്‍
നിന്നും ശരിയായ ഉത്തരം ലഭിക്കും. അതിനു കഴിയയന്നില്ലെ
അകില്‍. ആപ്‌തന്മാരായ ആളകളടെ ഉപദേശം തേടുക. ആപ്‌ത
137
ന്മാര്‍ ഒരിക്കലും കളവു പറയുകയില്ല. പണത്തിനും പേരിനും
വേണ്ടി അവര്‍ ആരെയും വഞ്ചിക്കില്ല. അവരേയും വിശ്വസി
ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗീതയ്േയും, ഉപനിഷത്തുകളേയും
ആശ്രരയിക്കുവാന്‍ ശ്രമിക്കുക. വേദങ്ങളിലും, ഉപനിഷത്തുകളി
ലും അവയുടെ സാരസര്‍വ്വസ്വമായ ഭഗവദഗീതയിലും കര്‍മ്മ
ങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു, സകാമകര്‍മ്മം, നിഷ്കാമ
കമ്മം എന്നിങ്ങനെ അവ അറിയപ്പെടുന്നു. എന്നാല്‍ ഇവയെ
ഇനിയും മൂന്നായി ഭാഗിക്കാം. സകാമപുണ്യകര്‍മ്മമെന്നും,
നിഷ്യാമപുണ്യകര്‍മ്മമെന്നുംം, സകാമപാപകര്‍മ്മമെന്നും. പാ
പം എന്നും സകാമകര്‍മ്മംതന്നെ. ഇവയില്‍ ഏററവും ശ്രേഷ്ഠ
മായ കര്‍മ്മം നിഷ്ക്രാമപുണൃകര്‍മ്മമാകുന്നു. പാപകര്‍മ്മം ഏററ
വും നീചവുമാകുന്നു. അകാമപുണ്യകര്‍മ്മം ഉത്തമമാണു". പ്രതി
ഫലം ആഗ്രഹിക്കാതെ ചെയ്യുന്ന കര്‍മ്മമാണ് നിഷ്ക്ാമകര്‍മ്മം.
അനൃയത്ര പ്രസ്താവിച്ച ഉദാഹരണം നിഷ്ണ്ാമപുണ്യകര്‍മ്മ
ത്തിനുദാഹരണമാകുന്നു.
ഒരാഠം റോട്ടില്‍ വീണുകിടന്നപ്പോഠം നിങ്ങഠം അയാളെ ര
ക്ഷിച്ചു, വീട്ടിലെത്തിച്ചു. യാതൊരു പ്രതിഫലവും ഇച്ഛിച്ചല
നിങ്ങളതു” ചെയ്തതു". അതൊരു പുണ്യകര്‍മ്മമാണു'്. അതാ
കട്ടെ, അത്ൃല്‍കൃഷ്ടമായ നിഷ്കാമകര്‍മ്മമാകുന്നു. ഈ കര്‍മ്മ
ത്താല്‍ നിങ്ങളുടെ ഉള്ളില്‍ പരോപകാരം ചെയ്യുവാനുള്ള വാസ
ന വര്‍ദ്ധിക്കുന്നു. പരദ്രോഹം ചെയ്യുവാനുള്ള വാസന ഭസ്മമാ
കുന്നു. ആ സല്‍ക്കര്‍മ്മത്തില്‍, സ്വാര്‍ത്ഥത്തിന്‍െറ കണികപോ
ലുമില്പ. അതിനാല്‍, ആ പുണൃകര്‍മ്മത്തിന്‍െറ പ്രയോജന
ത്തെപ്പുററി നാം ഒട്ടും സംശയിക്കേണ്ടതില്ല.
നാം പലപ്പോഴും ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്? “അതു
കൊണ്ടെന്താണു” പ്രയോജനം"? ഇവിടെ സ്വാര്‍ത്ഥത്തിന്‍െറ
കാളിമ നാം കാണുന്നു. തന്‍കാര്യത്തിലുള്ള ശ്രദ്ധയാണു“ നമ്മെ
ഇത്തരം ചോദ്യഞ്ങഠം ചോദിഷ്ണണുാന്‍ പ്രേരിപ്പിക്കുന്നതു്, അല്ലാ
തെ പ്രയോജനത്തിന്‍െറ ഗുണഗണങ്ങളല്പ. സ്വന്തം നന്മ കൈ
വെടിഞ്ഞ ഒരു സല്‍പ്പുരുഷന്‍ നിഷ്ണാമകര്‍മ്മയോഗിയാകുന്നു.
അത്തരം നിഷ്കാമകര്‍മ്മയോഗികഠംക്കു മാത്രമേ ഇനി ഭാരത
ത്തെ രക്ഷിക്കുവാന്‍ കഴിയയകയുള്ള.
മോക്ഷപ്പാഫ്സിയ്കു” ജ്ഞാനംനേടക
സ്രകാമകമ്മം എന്നു പറയുന്നതു് പ്രതിഫലത്തെ ഇച്ഛിച്ചു
കൊണ്ടുള്ള കമ്മമാകന്നു എന്നു പറഞ്ഞുവല്ലോ. ഒരാഠം ഒരു ധമ്മ
സ്ഥാപനത്തിനു” തന്‍െറ സമ്പാദ്യത്തില്‍ ഒരു ഭാഗം നല്‍കുന്നു.
പരസ്യപ്പെടുത്താതെ അയാഠം അതു” രഹസ്യമായി ചെയ്‌താല്‍
അതൊരു നിഷ 'ക്കാമകമ്മമാണ്. അയാഠം അതു” കൊടുത്തശേ
ഷം പത്രങ്ങളില്‍ വാത്ത കൊടുക്കുകയും, ചെക്ക്‌ദാനം ചെയ്യുന്ന
അയാളടെ പടം പത്രങ്ങളില്‍ വരികയും ചെയ്‌താല്‍ അതു"
സകാമപുണ്യമാകുന്നു.
എന്നാല്‍, ഒരാഠം തന്‍െറ കാരൃത്തിന്നു” വേണ്ടി ഒരാളെ
കൊല്ലുന്നു എന്നു വെക്കുക. അതു” സകാമപാപമാകുന്നു. നല്ല
കര്‍മ്മങ്ങഠം ചെയ്യുമ്പോഴും അവയുടെ പ്രയോജനങ്ങളില്‍, സ്വാ
ത്ഥം വന്നുചേരുന്നു. ഞാന്‍ ദാനം ചെയ്യുന്നതു” നാലാഠം അറി
യണം, അവരെന്നെ പുകഴാത്തണം എന്ന ഉദ്ദേശത്തോടെ ദാനക
മ്മം ചെയ്യുമ്പോഠം, അതിന്‍െറ പ്രയോജനത്തെ തന്‍കാര്യമെന്ന
പാപം പങ്കിലമാക്കുന്നു. പലരും ദാനം ചെയ്യുന്നതു” പേരു
കേഴകക്കാനും, ആദായനിക്തിക്കാരെ വെട്ടിക്കാനുമാണ്. ഇവ
രണ്ടിലും പാപമുണ്ട്. അതിനാല്‍ അത്തരം ദാനകര്‍മ്മങ്ങഠം
ഉത്തമങ്ങളല്പ. പലപ്പോഴും അത്തരം ദാനങ്ങഠം അര്‍ഹിക്കുന്നവര്‍
ക്ക് കിട്ടുന്നില്ല. അനര്‍ഹരായവര്‍ വന്‍തുക തട്ടിക്കൊണ്ടുപോ
കുകയ്യം ചെയ്യുന്നു. അതുകൊണ്ടു” യാതൊരു ഗുണവുമില്ല. നി
്ല്ാമകര്‍മ്മം ചെയ്യണം. യശസ്സിനുവേണ്ടിയോ, മററുദ്ദേശങ്ങഠം
ക്ക്” വേണ്ടിയോ, ദാനാദികരം ചെയ്യുമ്പോഠം അവ അനുചിതമാ,
യ കര്‍മ്മങ്ങളായി മാറുന്നു. നിഷ്‌കാമകര്‍മ്മം എന്നുപറയുന്ന
തു” സൃഷ്ട്ടി നിയമങ്ങളെ അനുസരിക്കലാകുന്നു. പ്രകൃതി മാതാ
വും കര്‍മ്മം ചെയ്യുന്നതായി നാം കാണുന്നു. ഒന്നിനെയും അ
ഭിലഷിച്ചല്പ ആ ജനനി കര്‍മ്മം ചെയ്യുന്നതു”. സൃഷ്ടി കത്താവാ
യ ഈശ്വരനും കര്‍മ്മഫലങ്ങളില്‍ ഇകച്ഛിച്ചിട്ടപ്പ സൃഷ്ടികര്‍മ്മം
ചെയ്യുന്നതു”, ജീവാത്മാക്കളടെ നന്മക്കുവേണ്ടിയാണ്. അതു
കൊണ്ടാണ് ഗീതാചാര്യന്‍ ഇങ്ങിനെ പറയുന്നതു*;_
* “നമാം കര്‍മ്മാണി ലിമ്പന്തി
നമേ കര്‍മ്മഫലേ സ്‌പൃഹാ
ഇതി മാം യോ/ഭി ജാനാതി
കര൪മ്മഭിന്ന സ ബദ്ധ്യതെ.
ഞാന്‍ കര്‍മ്മങ്ങളുടെ ഫലത്തില്‍ ഇകച്ചുിക്കുന്നവനല്പ. അ
തിനാല്‍ കര്‍മ്മങ്ങഠം എന്നില്‍ വാസനകഠം പൂശുന്നില്ല. എന്നെ
199
ഇങ്ങിനെ തത്വത്തില്‍ അറിയയന്നവനെ കര്‍മ്മങ്ങാം കെട്ടിയിടു
ന്നില.
* “തത്വത്തില്‍ അറിയുക" എന്നു ഭഗവാന്‍ പറഞ്ഞതിന
ത്ഥം ഈശ്വരന്‍ അനുഫ്കിക്കുന്ന കര്‍മ്മ രഹസ്യം മനസ്സിലാക്കി
അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നുള്ളതാകുന്നു.
ഈശ്വരന്‍െറ നിയമങ്ങളാണ് സൃഷ്ടിയില്‍ നാം കാന്നുന്ന
തു”. ആ നിയമങ്ങളെ നമുക്കൊരിക്കലും ലംഘിക്കുവാന്‍ സാ
ദ്ധൃമല്പ. ആനിയമങ്ങാംക്ക് മനുഷ്യ രാശിയില്‍ അപാരമായ
സ്വാധീനം കാണുനുണ്ടു്. ആ നിയമങ്ങളെ അനുകരിച്ചുകൊ
ണ്ടു മനുഷ്യന്‍ നിയമമുണ്ടാക്കുന്നു. മനുഷ്ൃനുണ്ടാക്കിയ നിയമ
ങ്ങഠം ലംഘിക്കാം. എന്നാല്‍ സൃഷ്ടി നിയമങ്ങാം അലംഘനീ
യമാണ്. നാം പലപ്പോഴചം നിയമങ്ങളെ ഭഞ്ജിക്കുവാന്‍ ശ്രമി
ക്കാറുണ്ട്. പക്ഷെ, സൃഷ്ടിനിയമങ്ങം കരുണാപൂര്‍വ്വം നമ്മെ
നേര്‍വഴിക്ക് കൊണ്ടുവരുന്നു.
കര്‍മ്മങ്ങളും ഫലങ്ങളും പ്രപഞ്ചത്തില്‍ നൂലാമാലപോലെ
കൂടിപ്പിണഞ്ഞു കിടക്കുന്നതായി നമുക്ക് തോന്നുന്നു. അതിനാല്‍
പല കര്‍മ്മങ്ങഠംക്കും ഫലം നല്‍കുന്നത് നാമാണെന്നു” നാം തെ
ററിദ്ധരിക്കുന്നു. ഒരാളെ കൊല്ലുവാന്‍ മറെറാരാഠം ശ്രമിച്ചാല്‍ ആ
ഒരാഠാം മരിക്കുകയില്ല. ഏതൊരു ജീവിയും മരിക്കേണ്ട സമയം
നിശ്ചിതമാണു”്. ആ സമയം വരുമ്പോഠം കൊല്ലുന്നവന്‍ ഒരു
ഉപാധി മാത്രമായി പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് ഭഗ
വാന്‍ അജ്ജുനനോട് പറഞ്ഞതു”, “ കൌരവന്മാര്‍ മരിച്ചു കഴി
ഞ്ഞു. അജ്ജു നാ! നീ അതിനു” നിമിത്തം മാത്രമായിത്തീരുക.
എന്നു്.
മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങഠം ആദ്യം അനുഭവമായും, പി
ന്നീട് ഓര്‍മ്മയായയം, ഒടുവില്‍ വാസനയായ്ുയം മാറുന്നു. വാസന
യുടെ തന്മാത്രക്കു്” സംസ്ക്കാരം എന്നു” ഭാരതീയ തക്കശാസ്സ്രത്തില്‍
പറയുന്നു. വിധ്ധം എന്ന അത്ഥത്തിലല്ല സംസ്റ്റാരപദം ഇവിടെ
ഉപയോഗിക്കുന്നതു".
മെഴുകുകൊണ്ടു” ഒരു പലകയുണ്ടാക്കുക. അതില്‍ കൊച്ചു
കൊച്ചു ദ്വാരങ്ങഠം ഉണ്ടാക്കി പല രൂപങ്ങളും കൊത്തിയുണ്ടാ
ക്കാം. അതുപോലെ നമ്മുടെ വാസനകഠം, അഥവാ സംസ്കാര
ഞ്ങഠം നമ്മുടെ മനസ്സാകുന്ന മെഴുകുപല.കയില്‍ നിരവധി ചിഹ്ന
ഞങ്ങളണ്ടാക്കുന്നു. മനസ്സില്‍ വീഴുന്ന വാസനകംംക്കു്” രൂപമില്ല.
അതിനാല്‍ അവയെ നമുക്കു കാണുവാന്‍ സാദ്ധ്യമല്ല. എന്നാല്‍
പലപ്പോഴും അവയെ അനുഭവിഗ്ണൂവാന്‍ സാധിയ്ക്കുന്നു. ഈ സംസ്കാ
രങ്ങഠം മനസ്സിലൂടെ ഇറങ്ങിച്ചെന്നു” ആത്മാവിനെ വലയം ചെ
യ്യുന്നു. ആത്മാവെന്നു് പറഞ്ഞാല്‍ ഞാനെന്നത്ഥം. എന്‍െറ
140
വാസനകരം എന്നെ വലയം ചെയ്യുന്നു. നിങ്ങളുടെ വാസനകൌയം
നിങ്ങളുടെ ആത്മാവിനെ, അഥവാ നിങ്ങളെത്തന്നെ വലയംചെ
യ്യുന്നു. ശുദ്ധ ആത്മവസ്തുവെ മനസ്സിലാക്കാതെ, ഞാന്‍ എന്‍െറ
ശരീരമാണെണ? കരുതി പ്രവത്തിസ്ക്കുന്നതിനു” പ്രേരിപ്പിഴ്ക്കുന്നതു
പ്രബലമായ അനാദിവാസനയാണെന്നു” ശങ്കരാചാര്യര്‍ “ “വി
വേകചചുഡാമണി"' യില്‍ പറയുന്നു. അദ്ദേഹം പറയുന്നു; ആ
ത്മവസ്തുവെ ററി അറിഞ്ഞിട്ടും, “ “ഞാന്‍ കര്‍ത്താവാണ്, ഭോ
ക്താവാണു”"” എന്നിങ്ങിനെ ദ്ൂഡ്ധഥമായി മനുഷ്യനു്, ജനനമരണ
ങ്ങഠംക്കു” (സംസാരത്തിനും കാരണമാക്കിത്തീക്കുന്നതു” വാസന
യാണു“. ആന്തരികമായ (പ്രത്ൃക്ക്) ദൃഷ്ടിയിലൂടെ, ആത്മസ്വരൂ
പത്തില്‍ ഉറച്ചുനിന്നുകൊണ്ടു്” ആ വാസനയെ ഭൂരീകരിയ്ക്കുവാന്‍
ശ്രമിക്കണം. എന്തുകൊണ്ടെന്നാല്‍, വാസനകരം ക്ഷയിഷ്ക്കുന്ന
തിനാണു' മുനിമാര്‍ മോക്ഷം എന്നു പറയുന്നതു്. ശങ്കരാചാര്യ
രുടെ വാക്കുകഠം തന്നെ ഉദ്ധരിഷ്ക്കുട്ടെ:_
* “ജ്ഞാതേവനസ്തുന്യപി ബലവതീ,
വാസനാനാദിരേഷാ
കത്താ ഭോക്താപ്ൃഹമിതി ദ്ൂഡ്ധാ
യാസ്യ സംസാരഹേതുഃ
പ്രതൃഗാദുഷ്യ്യാത്മനി നിവസതാ
സാപനേയാ പ്രയത്നാത്
മുക്തിംപ്രാഹുസ്ൂദിഹ മുനയോ
വാസനാതാനവം യത്"
(്വിവേക്ചുഡാമണി. ശ്ലോ (268)
വാസനകളെ ദുരീകരിഷ്ക്കുക എളപ്പമല്പ. കമ്മങ്ങഠം ശുദ്ധ
മാക്കിയാല്‍, നിഷ്ണരാമകര്‍മ്മംചെയ്യുവാന്‍ സാധിക്ക്സും. അപ്പോം
വാസനാത്യാഗം സാദ്ധ്യമാകും. അതിനു് ജ്ഞാനം കൂടിയേ
കഴിയ്യ.
വേദാന്തതത്വമനുസരിച്ച്” നമുക്കേവക്കും മുമ്മൂന്ന് ശരീര
ങ്ങളണ്ടു”. സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം എന്നി
വയാണവ. ഏതാണു സ്ഥൂലശരീരം? നമുക്കു” ജഗദ്‌ഗുരു ശജം
രാചാര്യരോട്” ചോദിഷ്ണാം. അദ്ദേഹം ഇങ്ങിനെ പറയുന്നു.
* * ത്വങ്‌മാംസരുധിരസ്ധായയമേദോ
മജ്ജാസ്ഥി സങ്കലം
പൂണ്ണം മൂതൂപുരീഷാഭ്യാം
സ്ഥൂലം നിന്ദ്യമിദം വപ;
(വി. ചു. ശ്ലോ. 89)
അത്ഥം: ത്വക്ക്, മാംസം, രക്തം, സ്മായു (ഞരമ്പുകഠം) മേ
സ്സ്, മജ്ജ, അസ്ഥിക്കൂടം എന്നിവയോടുകൂടിയതും മലമുത്രങ്ങ
14.1
ളാല്‍ നിറഞ്ഞതുമാണു സ്ഥൂലശരീരം. അതാകട്ടെ നിന്ദ്യവുമാ
കുന്നു. '' എങ്കിലും ജാഗ്രദവസ്ഥയില്‍ വ്യാവഹാരികദശയില്‍
ഈ സ്ഥൂലശരീരത്തിനു” പ്രാധാനൃയമുണ്ടെന്നു” ജഗദ്‌ഗുരു പറ
യുന്നു;
ബാഹേന്ദ്രിയൈ: സ്ഥൂലപദാത്ഥസേവാം
സ്രക്ചന്ദന്്ര്യാദി വിചിത്രരൂപാം
കരോതി ജീവ :സ്വയമേദതാത്മനാ
തസ്മാത് പ്രശസ്മിര്‍ വപുഷോസ്യ ജാഗരേ
(വി. ച്ചു. 91)
സാരം; സ്ഥുലശരീരവുമായി താദാത്മ്യം പ്രാപിച്ചുകൊ
ണ്ടാണ് ജീവാത്മാവു* മാല, ചന്ദനം, സ്ത്രീ തുടങ്ങിയ നാനാ തര
ത്തിലുള്ള സ്ഥൂലപദാത്ഥങ്ങളെ ബാഹേന്ദ്രിയങ്ങളാല്‍ ആശ്ര
യിഴ്ണ്കുന്നതു്. അതിനാല്‍ ജാഗ്രദവസ്ഥയില്‍ ഈ സ്ഥൂല
ശരീരത്തിന്ന്” പ്രാധാന്യമുണ്ടു”. ഈ ശരീരത്തില്‍ 72000 ഞര
മ്പുകളണ്ടെന്നാണു* വിദശ്ധര്‍ പറയുന്നതു്. ഈ സ്ഥൂലശരീര
ത്തെ ശ്രീകൃഷ്ണഭഗവാന്‍ ക്ഷേത്രമെന്നാണു വിളിഴ്ക്കുന്നതു”. ഭഗവ
ദാഗീതയിലെ 19൦ അദ്ധ്യായത്തിലെ ഒന്നാം ശ്ര്രോകം
നോക്കുക.
ഇദം ശരീരം കൌന്തേയ
ക്ഷേത്രമിത്ൃഭിധീയതേ
ഏതങദ്യോ വേത്തി തം പ്രാഹുഃ
ക്ഷേത്രജ്ഞ ഇതി തദ്വിദഃ
അല്ലയോ അജ്ജുനാ! ഈ ശരീരം ക്ഷേത്രമാണെന്നു” പറയപ്പെടു
ന്നു. ഈ തത്വമറിയുന്നവന്‍ ക്ഷേത്രജ്ഞനാകുന്നുവെന്നു, ക്ഷേത്ര
തത്വജ്ഞാനം അറിയുന്ന പണ്ഡിതന്മാര്‍ പറയുന്നു.
ഭഗവാന്‍ ഈ അരുളിച്ചെയ്തതു” പരമസത്യമാണു'. ശരീര
മാകുന്ന ക്ഷേത്രത്തിലെ ഗര്‍ഭഗൃഹം മനുഷ്യഹൃദയമാകുന്നു. ഹൃദയ
ത്തിലാണ് ഭഗവാന്‍ പള്ളിക്കുറുപ്പ്” കൊള്ളന്നതു”. അതുകൊണ്ടു
തന്നെയാണു അദ്ദേഹം ' “ഇപശ്വരസര്‍വ്വഭൂതാനാം ഹുദ്ദേശ്രജ്ജു
നതിഷ്ടതി'" എന്നു പറഞ്ഞതു”. അപ്പോം മൂന്നു് ശരീരങ്ങളില്‍
ഒന്നാമത്തേതു” ഈ സ്ഥൂലശരീരമാകുന്നു. ഈ സ്ഥൂലശരീരം
തന്നെ അമ്പലവയല്‍. ക്ഷേത്രത്തിനു” വയല്‍, ശരീരം, പുണ്യ
സ്ഥലം എന്നുമര്‍ത്ഥമുണ്ടു”.
സ്ര്രീസ്വാതന്ത്ര്യവം മനുസ്‌മൃതിയും
സദ്രതീകളെ ഹിന്ദുമതം അടിമകളാക്കി എന്നു” കുഞ്ഞാ
ടകം ധരിക്കേണ്ടതുണ്ടു്. എങ്കിലേ അവര്‍ ഗീതയെ നിന്ദിക്കു
കയുള്ളൂ. കൂട്ടത്തില്‍ വിമര്‍ശകന്‍ മനുവിനേയും വെറുതെ വിടു
ന്നില്പ. ' “മനുവും മററു ഹൈന്ദവ നിയമകാരന്മാരും കൂടുതല്‍
കര്‍ക്കശതങ്ങളായ നിയമങ്ങംം അവരുടെ മേല്‍ അടിച്ചേല്പിച്ച.
കഠം ശൈശവകാലത്തു” പിതാവിന്‍േറയും, യൌവനകാല
ത്തു” ഭര്‍ത്താവിനന്‍േറയും, വാര്‍ദ്ധകൃയകാലത്തു” പുത്രന്‍േറയും സം
രക്ഷണയിലായിരിക്കണമെന്നും അവര്‍ സ്വാതന്ത്ര്യം അര്‍രഹിക്കു
ന്നില്ലെന്നും മനു വിധിച്ചു. നൂററാണ്ടുകളോളം ആ നിയമമാണു"
ഇന്‍ഡ്യയില്‍ നിലനിന്നിരുന്നതു.”"
(ഭ. വി. പ. പേ. 119)
മനുസ്‌മൃതികാരനെ ഇങ്ങിനെ താറടിച്ചു” കാണിക്കുന്ന ഛ
ലം ഇടമറുകിന്‍െറ സ്വന്തമല്പ. ഇതു” അദ്ദേഹവും തന്‍െറ ആചാ
രൃന്മാരില്‍നിന്നും കടം വാങ്ങിയതുതന്നെ. സ്വാതന്ത്യശബൂത്തി
നു” ഇന്നു നാം ഉപയോഗിക്കുന്ന അര്‍ത്ഥം മാത്രമല്ല നൂററാണ്ടുകഠം
ക്കു മുമ്പണ്ടായിരുന്നതു”. സ്വാതന്ത്ര്യം എന്ന വാക്കിന് ഇടമറു
കുദ്ദേശിച്ച അത്ഥമല്പ മനുസ്‌മൃതിയിലുള്ളതു്. സ്വതന്ത്രശ്ശൂബു
ത്തില്‍നിന്നുണ്ടായ ഭാവനാമമാണു സ്വാതന്ത്ര്യം എന്നത്. സ്വത
നര: എന്നതിനു്” അമരകോശകാരന്‍ ഇങ്ങനെ അര്‍ത്ഥം പറയു
ന്നു:__
സ്വതന്ര്യോ ; പാവ്ൃതഃ
സ്വൈര, സ്വച്ഛന്ദോ നിരവഗ്രഹഃ
അപാവ്ൃതന്‍, സ്വൈര, സ്വച്ചുന്ദന്‍, നിരവഗ്രഹന്‍ എന്നൊ
ക്കെയാണു” സ്വത്രന്ര ശബ്ദത്തിനര്‍ത്ഥം. പ്രാചീനകാലത്തു”
സംസ്‌കൃതവാക്കുകരംക്കുണ്ടായിരുന്ന അര്‍ത്ഥം ഇന്നു” തികച്ചും
ലുപ്പ്രചാരമായിത്തീര്‍ന്നിരിക്കുന്നു. മാത്രമല്പം പല വിദ്വാ
ന്മാരും സംസ്‌കൃതവാക്കുകഠംക്കു” മലയാളത്തില്‍ പ്രചാരമുള്ള
അര്‍ത്ഥമാണ് കല്പിക്കുന്നതു”. മനുസ്മൃതിയില്‍ പറഞ്ഞ സ്വാ
ത്നത്ര്യം എന്ന വാക്കിനു” നാമിന്നു” കൈയാളുന്ന പാരത്രുന്ത്രയമി
ല്യായമ എന്നല്ല അര്‍ത്ഥം. സ്വച്ഛുന്ദത, അതായതു” താന്തോ
ന്നിത്വം എന്നാണര്‍ത്ഥം. സ്ര്രീകളെ അവരുടെ തന്നിഷ്‌ടത്തിനു?
വിടരുതു- എന്നേ “ 'നസ്്ത്രീ സ്വാത്രനത്രമര്‍ഹതി"' എന്ന മാനവ
ധര്‍മ്മശാസ്സ്രകാരന്‍െറ വാകൃത്തിനര്‍ത്ഥമുള്ള. അതുതന്നെയല്ലെ
ഇന്നും ഭാരതത്തില്‍ നമ്മളൊക്കെ അനുവര്‍ത്തിക്കുന്ന നിയമം.
സ്്രീകളെ അടിമകളാക്കിവെക്കണം എന്നു” മനു ഒരിക്കലും പറ
ഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെന്നു” ധരിക്കുന്നതു” മനുസ്മൃതി
143
വായിക്കുകയോ, പഠിക്കുകയോ ചെയ്യാത്ത അജ്ഞതാവിലാസം
കൊണ്ടാണു". “സ്ത്രീയെ ഏതുവീട്ടിലാണോ ഗൃഹസ്ഥന്‍ പൂജി
ക്കുന്നതു” ആ വീട്ടില്‍ സര്‍വ്വ ഐശ്വചരൃയദേവതകളും കളിയാടുന്നു
എന്നാണു” മനു പറഞ്ഞതു്. നോക്കുക:
"യത്ര നാര്യസ്തു പുജ്യന്തെ
രമന്തെ തത്രദേവതാഃ (മനുസ്‌മൃതി)
ഇതുപോലെ സ്ത്രീക്കു” സത്യമായ സ്വാതന്ത്ര്യവും, ആദ
രവും നല്‍കുവാന്‍ വിധിക്കുന്ന എത്രയോ നിയമങ്ങഠം മനുസ്‌മു
തിയിലുണ്ടു്. നോക്കുക;
* “ധനം നശിക്കാതിരിക്കാന്‍ അതിനെ കാത്തുരക്ഷിഷ്ണാനും,
ചിലവഴിഷ്ക്കാനും, വൃത്തിയും വെടിപ്പുമുണ്ടാക്കാനും, ധര്‍മ്മം അനു
്ലിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും, വീട്ടിലെ ഉപ
കരണങ്ങാം സ്മക്ഷിക്കുന്നതിന്നും സ്ര്ീഷ്കാണു” സ്വാത്രന്ത്യമുള്ളതു”.
അതിനു" ഭാര്യയെ ഏല്ലിച്ചുകൊള്ളണം."”
* “അത്ഥസ്യ സംഗ്രഹേ ചൈനാം
വ്യയെ ചൈവം നിയോജയേത്
ശെരച്െ ധമ്മെ (ന്നപക്ത്യാം
ച പാരിണാഹ്യസ്യ്യ വേക്ഷണെ. (മനുസ്മൃതി)
ഭാര്യഴ്ണു” ഇക്കാര്ൃയങ്ങഠംക്കൊക്കെ മനു സ്വാതന്ത്ര്യവും, അധി
കാരവും നല്‍കുന്നു. എന്നിട്ടു്” ഇടമറുകും അദ്ദേഹത്തിന്‍െറ ഗുരു
ക്കന്മാരും പറയുന്നു, മനു സ്ര്്രീസ്വാതന്ത്രയ വിരോധിയായിരുന്നു
എന്നു്. അതും ഒരുതരം ഛലംതന്നെ. മനു മറൊാരിടത്തു” പ
റയുന്നു;
സല്‍സന്താനങ്ങളെ പ്രസവിക്കുന്നതിനു് ഹേതുമതികളായ
സ്ര്രീകഠം മഹാഭാഗൃശാലിനികളം, പൂജാര്‍ഹരുമാകുന്നു. ഗൃഹ
ദീപങ്ങളായ അവര്‍ മഹാലക്ഷ്യിയില്‍നിന്നും ഭിന്നരല്ല.
സ്റ്രീയാണു" ഈ ലോകയാത്രക്ക് പ്രത്ൃയക്ഷരൂപത്തില്‍ കാ
രണവും, സത്താനോല്‍പാദനത്തിനും, സന്താനങ്ങളെ രക്ഷി
ക്കുന്നതിനും കാരണക്കാരിയും. സ്ര്രരീയാക്യാല്‍ അവര്‍ സര്‍വ്വ
ലോക സമാരാഭ്ധ്യയയമാകുന്നു എന്നാണു് മനു പറഞ്ഞിട്ടുള്ളതു”.
അതു” മറച്ചുപിടിക്കുന്നതു്” കൊലപാതകത്തിനു തുല്യമാണു.
മനു പറയുന്നു;
* “ഉത്‌പാദനമപത്യസ്ൃയ
ജാതസ്യ പരിപാലനമഃ,
പ്രതൃഹം ലോകയാത്രായാഃ
പ്രത്യക്ഷം സ്ര്രീനിബന്ധനമ*
മനു സ്ര്രീമാഹാത്മൃത്തെപ്പററി വീണ്ടും പറയുന്നു:
244
പുരുഷന്‍ വ്യാപകനാകുന്നു. അതിനാല്‍ ഭാര്യയും സന്താ
നങ്ങളും അവനില്‍ ഉഴംക്കൊള്ളന്നു, എന്നു്” പണ്ഡിതന്മാരായ
ബ്രാഹ്മണര്‍ പറയുന്നു. പതിയില്‍നിന്നും പത്നി ഭിന്നയല്ല.
മനുവിന്‍െറ ശ്ലോകമിതാ:
* “ഏതാവാനേവ പുരുഷോ
യജ്ജായാത്മാ പ്രജേതി ഹ
വിപ്രാഃ പ്രാഹുസ്ത്ഥാ ചൈതദ്യോ
ഭത്താ സാസ്‌മൃതാംഗനാ.”" (മനുസ്‌മുതി)
ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധമെന്ത്" ഇടമറുക് പറയു
ന്നതുപോലെ ഭര്‍ത്താവു“ ഉടമയും, ഭാര്യ അടിമയയമാണോ? അല്ല
തന്നെ. മനുവിന്‍െറ നിയമങ്ങഠം പഠിതഷ്ക്കാത്ത ഏതോ അജ്ഞ
ന്മാരില്‍നിന്നും കടമെടുത്ത അറിവാണു വിമര്‍ശന പഠനക്കാ
രനെ വഴിപിഴപ്പിച്ചതെന്നു” തോന്നുന്നു. ഭാര്യാഭര്‍ത്തു ബന്ധ
ത്തെപ്പററി മനു ഇങ്ങിനെ പറയുന്നു:
അന്യോനയസ്ധ്യാവൃഭിചാരോ
ഭവേദാമരണാന്തികഃ
ഏഷധര്‍മ്മഃ സമാസേന
ജേഞയഃ സ്്്രീപുംസയോഃ പരഃ (മനുസ്‌മതി)
മരണംവരെ ഭാര്യയും, ഭര്‍ത്താവും പരസ്ററരം സാത്വികമാ
യി പെരുമാറണം. ഇതാണു് ഭാര്യാഭര്‍ത്താക്കന്മാരുടെ പരമ
മായ ധര്‍മ്മമെന്നു” ചുരുക്കത്തില്‍ പറയാം. മനു ഇങ്ങിനെയൊ
ക്കെ പറയുന്നതു” ലൈംഗികമായ ലക്ഷ്യത്തോടെയാണെന്നു പ
റയുന്നലമ്പടന്മാരുമുണ്ടു.
സ്്്രീകഠം പരതന്ത്രകളല്ല, മറിച്ച് ആദരണീയരും സ്വതന്ത്ര
രുമാണെന്നു” തെളിയിനഗ്ക്ശൂന്ന നിരവധി ശ്ലോകങ്ങാഠം മനുസ്മൃതി
യിലുണ്ടു. അതൊന്നും, ഇടമറുകോ, തല്‍ഗുരുക്കന്മാരോ കണ്ടി
ട്ടണ്ടോ, കേട്ടിട്ടുണ്ടോ? ഇല്ല. “സു' എന്നാരോ പറഞ്ഞു. അതു
കേട്ട് നിരീശ്വരവാദികരം * “സുബ്രഹ്മണ്യന്‍” എന്നാക്കി വിപു
ലീകരിച്ചു. വായ്ക്കു" തോന്നിയ യുക്തികളം ഉന്നയിച്ചു. അ
തിനുള്ള ഒരു മകുടോദാഹരണമാണു ഇടമറുകിന്‍െറ ഗീതാ വിമ
ശനത്തിലെ നാലര പേജുള്ള, സ്റ്രീകളുടെ അടിമത്തവും ഭഗ
വദ്‌ഗീതയും "' എന്ന കൊച്ചദ്ധ്യായം.
' “ഭഗവദ്‌ഗീത” ഇപ്പോഴുള്ള പ്രശസ്തിയുടെ പ്രധാന കാര
ണം ബ്രിട്ടീഷുകാരാണെന്നുള്ളതു” ഗീതാഭക്തന്മാരില്‍ പലര്‍ക്കും
അറിയില്ല ''. എന്നു” ഇടമറുക് തമ്പോറടിന്ത്കുന്നു, ഇവിടെ ഇന്ത്യ
യോടുള്ള വെറുപ്പും, ബ്രിട്ടനോടുള്ള അമിതമായ ആരാധനയും
വിമശകന്‍െറ ഉപബോധ മനസ്സില്‍ വെട്ടിത്തിളങ്ങുന്നതായി
146
കാണുന്നു. ഇടമറുകിന്‍െറ തത്വശാസ്ത്രം കാണണ്ടെ? “ “1789ല്‍
ഫ്രാന്‍സില്‍ വിപ്പവം ആരംഭിക്കുകയും തുടര്‍ന്നു” ഫ്രഞ്ച് ചക്ര
വര്‍ത്തി വധിഷ്ക്കുപ്പെടുകയും ചെയ്തു. ഇതിന്‍െറ അലകഠം ബ്രിട്ട
നിലും എത്തി. ബ്രിട്ടീഷ് കോളനികളില്‍ ഇത്തരം നവീനാശ
യങ്ങഠം തലപൊക്കുമോ എന്നു” അവര്‍ക്കു് നേരത്തേതന്നെ സം
ശയമുണ്ടായിരുന്നു. ”'
ഇങ്ങിനെ പോകുന്നു ഇടമറുകിന്‍െറ ഗവേഷണ ധിഷണ.
എന്നാല്‍ ഫ്രഞ്ച് വിപ്പവത്തില്‍ ഫ്രുഞ്ച” ചക്രവത്തി വധിഷ്കകുപ്പെ
ട്തുപോലെ മഹാഭാരത വിപ്പവത്തില്‍ ഇന്‍ഡ്യന്‍ ചക്രവര്‍ത്തി
ദുര്യോധനന്‍ വധിക്കപ്പെട്ട വിവരം ഇടമറുക് മറന്നതാണോ,
അതോ, മഹാഭാരതം പഠിഷ്ക്കാതിരുന്നതുകൊണ്ടു് അറിയാതെ
പോയതാണോ? ഫ്രഞ്ച് വിപ്പവത്തില്‍ ചക്രവത്ത ജ്റ്കെതിരെ
പോരാടി എന്നത് നവീനാശയമാകുന്നതെങ്ങിനെ? അധമ്മി
കഠം ആരായാലും ശരി, സ്വന്തം സഹോദരന്മാരായാലും അവരെ
ധമ്മത്തിന്‍െറ പേരില്‍ വെറുതെ വിടരുതെന്ന നിത്ൃയനവീനമായ
ആശയം പഠിപ്പിച്ച ഇന്ത്യ്ത്തുന്തിനു” ബ്രരിട്ടീഷുകാരന്‍െറ൨ പഴ
ഞ്ചന്‍ ആശയം? ഇവിടെ ഇടമറുക് വിദേശ സംസ്ത്റാരത്തിനു
കാഹളമുതുകയും, ഇന്ത്യന്‍ സംസ്കാരത്തെ താാടിച്ചു കാണിക്കുക
യം ചെയ്തിരിഷ്ക്കുന്നു. ഇത്തരം മനോവ്ൃത്തിക്കാരായ ഇന്‍ഡ്യക്കാ
രെ ഫ്രഞ്ച് വിപ്പവത്തിനു” കാഹളമൂതിയ വോദഠാംട്ടേയര്‍ കണ്ടി
രുന്നു. വോഠാംട്ടേയറുടെ ആ പഠനം ഇവിടെ ഉദ്ധരിഷ്ക്കുട്ടെ:__
* “പല കലകളടേയും, ആവിഷ്‌ക്കത്താക്കളം, ശാന്തിയുടെ
യം സമാധാനത്തിന്‍െറയും ഭൂതന്മാരുമായ ആ ബ്രാഹ്മണരുടെ അ
നുയായികഠം ഇന്നു” നമ്മുടെ ഏജന്‍റുമാരും, കൂലിക്കു”കുത്തികളമാ
യിരിഷ്ക്കുന്നു. പാശ്ചാത്യരായ നാം അവരുടെ നാടു കൊള്ളയ
ടിച്ചു” ആ മണ്ണ് ചോരകൊണ്ട് കുതിത്തു. പരാക്രമത്തിലും,
നീചതയിലും നാം അവരെ എങ്ങിനെ അതിശയിച്ചിരിഴ്ക്കുന്നു
എന്നും, അറിവില്‍ അവരേക്കാഠം എത്രയോ അധമന്മാരാണെ
ന്നും നാം തെളിയിച്ചുകഴിഞ്ഞു. ഈ ഭൂമിയില്‍ നമ്മുടെ യൂറോ
പ്യന്‍ രാഷ്ട്രങ്ങഠം ആത്മഹത്യ ചെയ്തു. അവിടെ നാം പോയതു”
പണവും പ്രതാപവും കൈവരിസഷ്ണ്ണുാന്‍ മാത്രമാണു”. എന്നാല്‍
പുരാതന ഗ്രീക്കുകാര്‍ അവിടേയ്ക്കു" (ഇന്ത്യയിലേയ്ക്കു) പോയതു”
വിജ്ഞാനം സമ്പാദിഗ്ണ്കുവാന്‍ മാത്രമായിരുന്നു. "'
__ ('പോഠംട്ടേയറിന്‍െറ ചരിത്രം)
119 1.0 170൩൨൦ 10012 -- 2൦ 19.
പക്ഷെ, ഇടമറുകിതൊന്നും അറിഞ്ഞിട്ടില്ല. അന്ധഗജന്യറ
യമനുസരിച്ചു” ചില അന്ധന്മാര്‍ പറഞ്ഞതു” അദ്ദേഹം കേട്ട,
വിശ്വസിച്ചു, കൊട്ടിഘോഷിച്ചു.
146
ബ്രിട്ടീഷ“കാരെയും, |ഫഞ്ചുകാരെയും, നവീനാശയക്കാരാ
യി ഇടമറുകു കാണുന്നു. പക്ഷെ അവരെ 'ബാര്‍ബേറിയന്‍സ"
എന്നാണു" വോഠാട്ടേയര്‍ വിശേഷിപ്പിക്കുന്നതു”. നോക്കുക:__
പടിഞ്ഞാറും വടക്കുമുള്ള ബര്‍ബരന്മാര്‍ ഇന്ത്യയെപ്പററി
അറിഞ്ഞപ്പ്യോടം, അവര്‍ അവിടുത്തെ സമ്പത്തില്‍ കാമാതൃര
രായി,
വോഠാംട്ടേയര്‍ തുടര്‍ന്നു പറയുന്നു:__
ഈ ബര്‍ബരന്മാര്‍ കൂടുതല്‍ പരിഷ്ണുതരും, ശുഷ്മ്രാന്തിയുള്ള
രം പുതിയ പുതിയ ആവശ്യങ്ങളെ സൃഷ്ടിഷ്ണുകയും
ചെയ്തു. " (അതേപുസ്തകം)
ഇതിന്നായി പാശ്ചാത്യര്‍ ഇന്ത്യന്‍ മണ്ണില്‍ ചോരയൊഴു
ക്കി എന്നാണു് വോഠാംട്ടേയര്‍ പറയുന്നതു”. എന്നാല്‍, ഇടമറുക്
പറയുന്നു ആ ബര്‍ബരന്മാര്‍ നമുക്കു? നവീനാശയം പകന്നുതന്നു
എന്നു! ഇത്തരം മാനസികമായ അടിമത്തത്തെ ഗാന്ധിജി
* വൈചാരിക്ക് ദാസതാ” എന്നാണു” വിളിച്ചതു”. ഗാന്ധിജി
യയടെ അഭിപ്രായം ഇതത്രെ.
* വിദേശികരം തരുന്ന ദാനത്തിനു” പകരം, നമ്മുടെ നാ
ട്ടില്‍നിന്നും കിട്ടന്നതെന്തും ആശ്രയിച്ചു” ജീവിക്കുവാനുള്ള തന്‍റ
ടവും, കഴിവും നമുക്കുണ്ടാകണം. അല്ലാത്തപക്ഷം സ്വതന്ത്രരാ
യി ജീവിഷഴ്ണകുവാന്‍ നമുക്കു്” അര്‍ഹതയില്ലെന്നു” വരും. ഈ കാര്യം
വിദേശ ചിന്താഗതിഷ്ക്കും ബാധകമാണ്. ഭാരതീയാന്തരീക്ഷ
ത്തിന് ഏതുവരെ അരകൂലമാണോ ആ ചിന്താഗതി, അത്ര
മാത്രമെ എനിഷ്ക്കുതിനെ അംഗീകരിക്കാനൊക്കൂ. ഈ നവീനാ
ശയങ്ങളുടെ അടിമയാകാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. "
_ ഗാന്ധിജി
ഇതാണു” നവീനാശയത്തിന്‍െറ നഗ്നചിത്രം. നവീനാശ
യക്കാരന്‍ ഗീതയ്േയും മററു ആര്‍ഷ്വഗ്രന്ഥങ്ങളെയും എന്തിനാ
ക്ഷേപിഷ്ണ്കുന്നു എന്നുള്ളതിന് ആ ആശയക്കാരനു് പല ലക്ഷ്യ
വും കാണും. ഇടമറുക്” പറയുന്നു: “ “ഇതൊക്കെയാണെങ്കിലും
ഇന്ത്യയിലെ സാധാരണക്കാര്‍ ആ പുസ്പകം (ഗീത്) സാധാരണ
യായി വായിഷ്ക്കാറില്ല. ” * (ആമുഖം: പേജ് നമ്പറില്ല)
സാധാരണക്കാര്‍ സാധാരണ വായിഷ്ക്കാറില്പ എന്നു പറ
ഞ്ഞാല്‍ ചിലപ്പോഠം വായിഷ്ക്കാറുണ്ടെന്ന്' ധ്വനി. ഈ ധ്വനി
യനുസരിച്ചു്, ഗീത വായിക്കുന്ന സാധാരണക്കാര്‍ ഛലവാദിക
ളടെ ഗീതാവിമശനം വായിച്ച” വഴിതെററാതിരുന്നാല്‍ അസ്മാ
ദൃശന്മാരുടെ ഇത്തരം പ്രത്ൃത്തരങ്ങഠം ചരിതാത്ഥകളായിത്തീരു
മെന്നതില്‍ രണ്ടുപക്ഷമില്ല.
നാസ്ത്രികര്‍ക്കെതീരെ ആക്രമണമോ?
%(ബ്ബാഹ്മണമേധാവിത്വത്തെ പുനഃസ്ഥാപിക്കാരുള്ള ശ്ര
മത്തിനു” ഏററവും ശക്തമായ എതിര്‍പ്പ്” വൈഷ്ണവര്‍ക്ക്” നേരി
ടേണ്ടിവന്നതു” യുക്തിവാദിക (നാസ്തികര്‍) ളില്‍ നിന്നാണു്."
(ഭ. ഗീ. വി. പ. പേജ്: 180)
ജാതിബ്രാഹ്മണമേധാവിത്വത്തെ പുനഃസ്ഥാപിക്കുവാന്‍ ശ്ര
മിച്ചപ്പേഠം ഒവൈഷ്ണുവര്‍ക്കു” ശക്തിയായ എതിര്‍പ്പു യക്‌തിവാ
ദികളില്‍നിന്നു” നേരിടേണ്ടിവന്നുപോലും. അതിനു് പിന്‍ബ
ലമായി ഗീതയിലെ ഒരു ദ്ലോകവും ഇടമറുകു” ഉദ്ധരിക്കുന്നു.
അസത്യമപ്രതിഷ്യം തേ ജഗദാഹുരനീശ്വരമ്
അപരസ്ററരസംഭൂതം കിമനൃത് കാമഹൈതുകം
(/ 16)
ഈ ദ്രോകത്തിന്‍െറ തുടക്കം “ “അസതൃമതിഷ്യം'' എന്നാ
ണു് ഇടമറുകിന്‍െറ പുസ്തകത്തില്‍ കൊടുത്തുകാണുന്നത്. ഒരു
പക്ഷെ അച്ചടിപ്പിശകായിരിക്കാം. എന്തായാലും ശരി, അദ്ദേ
ഹത്തിന്‍െറ അഭിപ്രായവും പിശകുതന്നെ. തന്‍െറ വാദത്തെ
സമരത്ഥിക്കുന്നതിനു” ഇടമറുക്” സ്വാമി ശിവാനന്ദനേയ്ും കൂട്ട
പിടിക്കുന്നു. എന്നാല്‍ ഭഗവാന്‍ ഈ ദ്ര്രോകത്തില്‍ പറഞ്ഞ
അനീശ്വരന്മാര്‍ യുക്‌തിവാദികളും, ഇന്നത്തെ നിരീശ്വരന്മാരു
മാണോ? ഈ ലോകത്തില്‍ രണ്ടുതരം മനോവ്ൃവത്തികളുള്ള ആള
കളണ്ടു” എന്നു ഭഗവാന്‍ അജ്ജുനനോടു” പറയുന്നു. അവര്‍ ദേ
വപ്രകൃതിയോടും, അസുരപ്രവൃത്തിയോടുംകൂടിയവരുമാണു*. അ
വര്‍ ബ്രാഹ്മണരിലുമുണ്ടു”. ദൈവസ്വഭാവമുള്ളവര്‍ നല്പവരാകു
ന്നു. പക്ഷെ നേരെ എതിരാണ് അസുരസ്വഭാവികം. അവര്‍
ചെയ്യാന്‍ പാടില്പാത്തതെന്താണെന്നോ, ചെയ്യാന്‍ പാടുള്ളതെ
ന്താണെന്നോ അറിയാത്തവരാണ് എന്നു് ഭഗവാന്‍ പറയുന്നു.
അത്തരക്കാരാണോ യൃക്തിവാദികഠം? ആ അസുരസ്വഭാവികടം
വൃത്തികെട്ടവരാണു”. അവര്‍ക്കു” നല്ല പെരുമാററമെന്താണെന്ന
റിയില്ല. അവര്‍ കളവു മാത്രമേ പറയുകയുള്ള. അവര്‍ക്കു”
ഈശ്വരഭയമില്പ. അവര്‍ മൃഗങ്ങളെപ്പോലെ ആഹാരവിഹാര
മൈഥുനങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്നവരാണ്. തെററായ
അറിവു വെച്ചുപുലത്തി സ്വഭാവശുദ്ധി നശിച്ച അവരുടേ ബു
ഭ്ധിയും നശിച്ചുപോയി. ജനങ്ങഠംക്കു” അഹിതം ചെയ്യന്ന അ
വര്‍ ക്രുരസ്വഭാവികളാകുന്നു. ലോകത്തെ നശിപ്പിക്കുവാന്‍വേ
ണ്ടി മാത്രമാണു് അവര്‍ ജനിക്കുന്നതു” എന്നു ഗീതയിലെ 16൨ാം
അദ്ധ്യായത്തില്‍ ഭഗവാന്‍ പറയുന്നു. ഇന്നു” പഞ്ചാബിലെ നി
രായയധരും, നിരപരാധികളമായ ആളകളെ കൊന്നൊടുക്കുന്ന
148
തീര്വവാദികളെപ്പോലെയുള്ള ദുഷ്ടന്മാരെപ്പററിയാണു”് ഇവിടെ
ഭഗവാന്‍ സൂചിപ്പിക്കുന്നതു”. ആ ദുഷ്ടന്മാര്‍ അനീശ്വരന്മാരാണു'.
ദൈവഭയമുണ്ടെങ്കില്‍ ആരും ആരേയും കൊല്ലില്ല. യൃക്തിവാ
ദികഠം അത്തരക്കാരാണോ? അല്പ. അതിനാല്‍ വൈഷ്ണവന്മാരെ
പൊറുതിമുട്ടിച്ച യക്തിവാദി (നാസ്ത്രികര) കഠംക്കെതിരേയുള്ള
വചനമാണ് ഭഗവദ്‌വചനം എന്നു് പറയുന്നതു” ഛലവാദ
മാണു.
എന്താണീ ഛലവാദം? ഇരശ്വരവിശ്വാസിയും, ഇന്ത്യന്‍
യൃക൦തിവാദിയമായ ഗൌതമാചാര്ൃൃയർ തന്‍െറ ന്യായദര്‍ശന
ത്തില്‍ ഇങ്ങിനെ പറയുന്നു; “ഒരു വചനത്തിന്‍റെ അര്‍ത്ഥം
മാററി, കല്പിതമായ മററു അര്‍ത്ഥങ്ങളെ എടുത്തുപറയുന്നതാണു്
ഛലം'". സംസ്‌കൃതമിതാണു:
വചനവിഘാതോര്‍ത്ഥ
വികല്ലോപ പത്യാ ഛലം. (ന്യാ. ദ. 1210)
ഒരാഠം സാമാന്യമായി ഒന്നു പറഞ്ഞാല്‍, അതിനെ കോട്ടി
വളച്ചു” ആ വക്‌താവു” പറഞ്ഞതില്‍നിന്നും വൃത്യസ്‌ഥമായ
ഒരത്ഥം കല്ലിച്ചു പറയുന്നതിനു” വാക്ഛലം എന്നു പറയുന്നു.
ഇത് ഛലത്തിന്‍െറ മൂന്നു ഭേദങ്ങളില്‍ ഒന്നാകുന്നു. ഇതിന്നു
ഇംഗ്ലീഷില്‍ റുധ്ിം എന്നു പറയുന്നു.
ഭഗവാന്‍ ഗീതയില്‍ പറഞ്ഞതെന്താണു്? കാമക്രോധപരാ
യാണന്മാരേയും, കാമപൂര്‍ത്തിക്കുവേണ്ടി അന്യായേന പണംകു
മിച്ചുകൂട്ടുന്ന (രതലാളിമാര) ദുഷ്ന്മാരെയുംപററിയാണ് അനീശ്വ
രന്മാര്‍ എന്നു” ഭഗവാന്‍ അജ്ജുനനോടു” പറഞ്ഞതു“. അത്തരക്കാര്‍
യുക്”തിവാദികളാണോ? അല്ലെന്നു” തോന്നുന്നു. ദൈവവിശ്വാ
സമില്ലെങ്കിലും യക്‌തിവാദികളില്‍ അന്തസ്സായയം, സത്യസന്ധ
വുമായി ജീവിക്കുന്നവരുണ്ടല്പോ. അവരാരും തങ്ങഠം ഈശ്വര
ന്മാരാണെന്നു് പറയുന്നില്ല. ഭഗവാന്‍ പറഞ്ഞ അനീശ്വരന്മാര്‍
തക്ങഠം ഇവശ്വരന്മാരാണെന്നു്‌് പറയുന്നവരാണ്. അത്തരക്കാ
രന്‍ താന്‍ വലിയ തറവാടിയാണെന്നും, വലിയ ആഷ്്യനാ
(പണക്കാരന്‍) ണെന്നും തന്നെപ്പോലെ മററാരുമില്പ, താന്‍
യജ്ഞം ചെയ്യും എന്നൊക്കെ പറയയന്നവനുമാണ്. (നോക്കുക.
ശ്തോ. 16.15) യൃക”തിവാദികഠം യജ്ഞം ചെയ്യാറുണ്ടോ? അഹ
ങകാരികളായ അത്തരക്കാരെപ്പററി പറഞ്ഞത് തന്നെപ്പററിയാ
ണെന്നു” പാവം ഇടമറുക് തെററിദ്ധരിച്ചു. അദ്ദേഹം ഒന്നുകൂടി
ഗീതയിലെ 16_ഠം അദ്ധ്യായം വായിസഷ്റ്കേണ്ടതാണ്. വായിച്ചു
പഠിച്ചിട്ടുണ്ടെജ്കില്‍, അദ്ദേഹം പറഞ്ഞതു വെറും വാക്ഛലം
തന്നെ.
ഭഗവാന്‍ യുക്‌തിവാദികളെപ്പററിയല്ല പറഞ്ഞതു്, മറിച്ചു"
ദുഷിച്ച ജാതിബ്രാഹ്മണരെപ്പററിയാണെന്നു” പറഞ്ഞാല്‍ ഇടമ
149
റുക് ഒരു പക്ഷെ അന്ധാളിച്ചുപോകുമായിരിക്കാം. പക്ഷെ
അന്ധാളിക്കേണ്ടതില്ല. മഹാഭാരതത്തില്‍ ഭൂഗുമഹര്‍ഷി ഭരദ്വാ
ജമഹര്‍ഷിയോടു പറഞ്ഞ ഒരു സത്യം മഹാഭാരതവും ചാതുര്‍വ്വ.
ണ്ണവം എന്ന അദ്ധ്യായത്തില്‍ ഞാന്‍ കൊടുത്തിട്ടണ്ടു. അതി
ന്‍െറ അത്ഥം വീണ്ടും പറയട്ടെ: “ 'കാമഭോഗപ്രിയന്മാരും, ക്രൂ
രന്മാരും, ക്രോധസ്വഭാവികളം, പരാക്രമപ്രിയന്മാരും, സ്വധമ്മ
ങ്ങളെ ഉപേക്ഷിച്ചവരും, രക്‌താംഗന്മാരുമായ ബ്രാഹ്മണര്‍ ക്ഷ
ത്രിയരായിത്തീര്‍ന്നു.'' മഹാഭാരതത്തിലെ ഈ ശ്ലോകം തുടങ്ങു
ന്നതു”, “'കാമഭോഗപ്രിയസ്തീക്ഷ“ണാഃ ക്രോധനാ പ്രിയസാഹ_
സാ'' എന്നാണ്. ഇതേ അത്ഥത്തില്‍ ആസുരപ്രകൃതികളും, അ
നീശ്വരന്മാരും കാമഭോഗപ്രിയന്മാരുമായ ദുഷിച്ച ബ്രാഹ്മണരേ
യാണ് ഭഗവാന്‍ പതിനാറാം അദ്ധ്യായത്തില്‍ ചിത്രീകരിച്ചിട്ടു
ക്ളതു”. അല്പാതെ യുക്‌തിവാദികളേയോ, നാസ്തികരെയോ
അല്പ എന്നുള്ളതു” മഹാഭാരതത്തിന്‍െറ വെളിച്ചത്തില്‍ ഗീതയി
ലെ പതിനാറാം അദ്ധ്യായം വായിക്കുന്ന ആര്‍ക്കും മനസ്സി
ലാകും,
ദൈവപ്രകൃതിയോടുകൂടിയ ബ്രാഹ്മണന്മാര്‍ യുക൦”തിവാദ
ത്തെ ഭയന്നിരുന്നു എന്നു പറയുന്നതു” ഇന്ത്യന്‍ യുക്‌തിവാദത്തി
ന്‍െറ ചരിത്രം പഠിക്കാത്തതുകൊണ്ടാണ്. ഇന്ത്യന്‍ യൃകതി
വാദികഠം ഈശ്വരവിശ്വാസികളായിരുന്നു. കാരണമില്ലാതെ
കാര്യമുണ്ടാകും എന്നു പറയുന്നതു” യുക്‌തിയല്ല, യൃക്‌ത്യാഭാസ
മാണെന്നാണ് ഭാരതീയ യയുക൦തിവാദികരം വാദിച്ചത്. കാര
ണം എന്നു പറയുന്നതു” സൃഷ്ടിക്കുന്ന ആഴംക്കാണ്. സൃഷ്ടിക്കു
ന്ന ആളില്ലാതെ സൃഷ്ടിയെങ്ങിനെ ഉണ്ടാകും?
* “ഈ ജഗത്തിനു* ഒരു കത്താവില്ലെങ്കില്‍, കുശവനില്ലപാതെ
കുടമുണ്ടാകട്ടെ, ചിത്രകാരനില്പാതെ ചിത്രമെഴുതപ്പെടട്ടെ, മണ്‍
കുടവും, ചിത്രവും സ്വഭാവേന ഉണ്ടാകട്ടെ”.
ജഗതാം യദി നോ കത്താ
കുലാലേന വിനാ ഘടഃ
ചിത്രകാരം വിനാ ചിത്രം
സ്വയമേവ ഭവേത്തദാ”"
എന്നാണ് ഇന്ത്യന്‍ താര്‍ക്കികന്‍ പറഞ്ഞതു”. അധികമൊന്നും
അറിവിന്‍െറ ആവശ്യമില്ലാത്ത ഒരു മണ്‍കുടവും, ചിത്രവും സ്വ
ഭാവേന ഉണ്ടാകുന്നില്ലെങ്കില്‍, അറിവിന്‍െറ ഉറവിടമായ ലോക
സൃഷ്‌ടി സ്വഭാവേന ഉണ്ടാകുന്നതെങ്ങിനെ? എന്നു ചോദി
ച്ചാല്‍ അതിനു മറുപടി പറയാതെ, “ 'എല്പാമുണ്ടാക്കിയതു
ഈശ്വരനാണെങ്കില്‍ ഈശ്വരനെ ആരുണ്ടാക്കി? '' എന്നൊരു
പാമരനെപ്പോലെ യുക്‌ത്യാഭാസവാദി ചോദിക്കുന്നു. ഈ
150
ചോദ്യത്തിനു ഇന്ത്യന്‍ തക്കവേദിയിലെ അതുല്യനായ യുക്‌തി
വാദി ശ്രീ ഉദനാചാര്യര്‍ അദ്ദേഹത്തിന്‍െറ ന്യായകുസുമാഞ്ജലി
യില്‍ മറുപടി പറഞ്ഞിട്ടുണ്ടു്”. നിത്യമായ വസ്തുവെ ആരും ഉണ്ടാ
ക്കേണ്ടതില്പ. ഈ ലോകത്തില്‍ രണ്ടുതരം വസ്തുക്കളുണ്ട്. അതു?
ആധുനിക ശാസ്്രവും സമ്മതിക്കുന്നു. ശാശ്വതവസ്തുക്കഠം, ഭംഗുര
വസ്ത്രക്കഠം. എന്നുമെന്നും നിലനില്‍ക്കുന്നവയാണ? ശാശ്വത
ങ്ങഠം. അവയെ ആരും ഉണ്ടാക്കേണ്ടതില്പ. ഉദാഹരണം, പര
മാണുക്കഠം. പക്ഷെ, നിതൃവസ്തുക്കഠം അനിത്യവസ്തുക്കളെ ഉ
ണ്ടാക്കുന്നു. ഉദാഹരണം, ഹൈഡ്രജന്‍ അണുക്കളം, ഓക്ണ്രിജന്‍
അഞുക്കളം 1150 എന്ന പ്രമാണത്തില്‍ ചേര്‍ന്നു് വെള്ളമായത്തീ
രുന്നു. ഈ വെള്ളമായിത്തീരുന്ന ശാസ്ത്രീയ നിയമം ഈ ലോ
കത്തു” നടപ്പിലാക്കിയ പ്രതിഭയാണ്” ഈശ്വരന്‍. നിത്യനായ
ഈശ്വരനെ ആരും ഉണ്ടാക്കേണ്ടതില്ലപ. “ “എല്പാം ഇദശ്വരനാ
ണുണാക്കിയതെങ്കില്‍ ഈശ്വരനെ ആരുണ്ടാക്കി? '" എന്നു” പാ
ശ്ച-ത്ൃയലോകത്തിലെ ബുദ്ധിരാക്ഷസനായ യുക”തിവാദി, ബര്‍
ട്രാണ്ടൂ് റസ്സല്‍ ചോദിച്ചിരുന്നു, “ “ഞാനെന്തുകൊണ്ട്” ക്രിസ്ത്യാ
നിയല്ല"' ? എന്ന പുസ്തകത്തില്‍. പക്ഷെ, ക്രിസ്തുമത പുരോഹി
തന്മാര്‍ക്ക” ഉത്തരംമുട്ടി. ഇത്തരം അശാസ്ത്രീയവും ബാലിശവു
മായ ചോദ്യങ്ങഠംക്കു” നൂററാണ്ടുകഠംക്കു” മുമ്പുതന്നെ ഇരശ്വരവി
ശ്വാസിയും, അപ്രതിഭടനുമായ ഉദയനാചര്യരെപ്പോലുള്ള താര്‍
ക്കികന്മാര്‍ മറുപടി പറഞ്ഞിട്ടുണ്ടു്. ഇന്നത്തെ യുക്‌തിവാദി
കഠം അതൊക്കെ ഒന്നു് വായിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചു
പോകുന്നു. എങ്കില്‍ അവര്‍ തങ്ങളുടെ ഛലവാദവും, വിതണ്ഡ
യും നിര്‍ത്തുമായിരുന്നു. പക്ഷെ സംസ്‌കൃതഭാഷ പിടിയില്പാ
ത്ത അവക്കെങ്ങിനെ താക്കികഭാഷ മനസ്സിലാകും?
ഇന്ത്യയെ സ്നേഹിച്ച
ക്രിസ്തമതചണ്ഡിതന്മാര
ന്ത്യയേയും, ഭാരതീയസാഹിതൃയത്തേയും സ്നേഹിച്ച നിര
വധി ക്രിസ്‌തീയ പണ്ഡിതന്മാരുണ്ടായിട്ടുണ്ട്. അവര്‍ മററുചി
ലരെപ്പേോലെ മതമെൌഘലികരായിരുന്നില്ല. ഭഗവദ്‌ഗീത ജമ്മന്‍
ഭാഷയിലേഷ്ക്കു് വിവത്തനംചെയ്യ ആഗസ്സറ്‌വില്‍ഹേം ഷ്‌ളീഗല്‍
അദ്ദേഹത്തിന്‍െറ സഹോദരന്‍ ഫ്രീഡ്രിഷ് ഷ്‌ളിഗല്‍,
1. 1/. 17. ഹംബോാട്ട്*, ഷോപ്പന്‍ ഹേര്‍ എന്നിവരുടെ പേരു
കഠം അവിസൂുരണീയങ്ങളാണു്. അത്തരക്കാരില്‍ പ്രാതഃസൂര
ണീയനായ ലൂയി ജേക്കോളിയോട്ടിന്‍െറ പവിത്രനാമം പ്രഥമ
സ്ഥാനീയമാകുന്നു. മദിതരുടെ ഉന്നമനത്തിന്നും, സതൃത്തിന്നും
വേണ്ടി ശിരസ്സില്‍ മുഠംക്കിരീടമണിഞ്ഞ യേശുഭഗവാന്‍റ ആ
സതൃശിഷ്യന്‍ ഒരു പുസ്പുകമെഴുതിയിട്ടുണ്ട്, ““ബൈബിരഠം
ഇന്ത്യയില്‍" ' എന്നാണ് ആ പുസ്പകത്തിന്‍െറ പേര്‍. (10൦
[1] 1൨01൭) ഏതു” ഭാരതീയനും രോമ:ഞ്ചത്തോടുകൂടി മാത്രമേ ആ
പുസ്തകം വായിക്കുവാന്‍ കഴിയു. അദ്ദേഹത്തിന്‍െറ ഒരു വാക്യം
ഇവിടെ ഉദ്ധരിഷ്ക്കാതിരിഴ്ക്കുന്നതു” അപരധേമാണെന്ന് എനിക്കു”
തോന്നുന്നു, നോക്കുക:
"ഒരു യൂറോപ്യന്‍, തന്‍െറ പിതൃഭൂമിയുടെ പരിഷ്ക്ാരത്തിലും
ചരിത്രത്തിലും അഹങ്കരിച്ചുകൊണ്ടും അപരിമിതമായ മു൯ന്‍വി
ധികം തലയില്‍ കുത്തി നിറച്ചുകൊണ്ടും, താന്‍ വരുന്നതു” ഏ
റവും ഉന്നതമായ ഒരു സദാചാരവും, എററവും യുക്തിയുക്തമായ
ഒരു തത്വചിന്തയും, ഏററവും പരിശുദ്ധമായ ഒരു മതവും കൊ
ണ്ടാണെന്നു” പറഞ്ഞുധരിപ്പിഴ്ക്കുപ്പെട്ടവനായിട്ടാണ് ഇന്ത്യന്‍ മ
ള്ജില്‍ ആദ്യമായി കാലു കുത്തുന്നതു”. അപ്പ്യോഠം ക്രിസ്ത്യന്‍മിഷ്യ
നറിമാരുടെ ബലഹീനമായ അഭ്ധ്വാനങ്ങഠം കണ്ടു് അയാഠം അ
ഭ്ധമൃഗീയമായ മതരഭ്രാത്തു” തുളമ്പുന്ന പരിഹാസത്തില്‍ പിറുപി
റുക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു. '"
(ബൈബി ഇന്ത്യയില്‍ പേജ്..15)
മാക്ക്‌മുള്ളരെപ്പോലും ചൊടിപ്പിച്ച ഒരു വാകൃമുണ്ടു” ഈ
പുസ്തകത്തില്‍, അതിതാണ്;
' 'പ്രാചിനഭാരതഭൂമേ! മനുഡ്യത്വത്തിന്‍െറ താരാട്ടുതൊട്ടി
ലേ! വെല്‍ക, വെല്‍ക. നൂററാണ്ടകളുടെ ആക്രമണങ്ങാംക്കുപോ
ലും മറവിയുടെ മണ്‍തരികരംക്കടിയില്‍ കഴിച്ചുമൂടാന്‍ കഴിഞ്ഞി
ട്ടില്ലാത്ത ആരാധ്യയായ മാതൃഭൂമേ! വെല്‍വുതാക'” വിശ്വാസ
ത്തിന്‍േറയും, സനേഹത്തിന്‍േറയയം, കവിതയൃയടേയും, ശാസ്ത്രത്തി
152
നേറയയം പിതൃഭൂമേ! വെല്‍ക, വെല്‍ക. അങ്ങയുടെ കഴിഞ്ഞകാ
ലം പാശ്ചാത്യരായ ഞങ്ങളുടെ ഭാവികാലത്തു” വിജയപൂര്‍വ്വം
പുനരാഗമിഷ്ക്കുമാറാകട്ടെ"".
ജേക്കോളിയേററിന്‍റു” ഇംഗ്ലീഷ- വാക്യങ്ങഠം ഇവിടെ ഉദ്ധ
രിഷ്ക്കുട്ടെ; * “1 07 ൧0% 1! ഗം ൨ വന്നും വി!
ചി! 2/7 17ഠ0൨ല്൩ഠ ൯൩൦൬ ബേധസ്ധ്ടെ ൨ 07ധ/ലി 1൭0൩5 ൨൭൦
൬00 ൮ലോധനിഠേ വന൩ഠ൦ ൧൨൦ 005 ൨ 00112. വചി, 1"ച0൨ിംാര്‍ ൨
ല്, വ് 109൦, 07 000%' 2൩൪ ൨ ടേ നമ സ മലി മ ബെല്‍ വ്
൫൩ 501൩ ൦ നടേ ഡം.”
1.൭ 13101൦ 02൧5 1. 1നഠ്൦
മഹര്‍ഷിതുല്യനായ ആ ക്രിസ്ത്യാനി_ വിബുധന്‍െറ വച
നം കണ്ട മാക്‌സ് മുള്ളര്‍ ഇങ്ങിനെപറഞ്ഞു: “ “ഇന്ത്യയിലെ
ബ്രാഹ്മണന്മാരാല്‍ ഈ ഗ്രന്ഥകാരന്‍ വഞ്ചിതനായിരിഷ്ക്ുന്നു
എന്നു” തോന്നുന്നു''.
1൨൦ ൫൪൧0൦ ടേട 0 1൨൦ 00േ ല൩ 1൩ ൧ ൨൨൦ 137ലീനണനട 1൨
1൨01൭. (1൧7൦ ഫര്‍ 1.65 ൨ 17൦0൦൩ 10൭: 1യി1ല. 190 ഡഠിട,)
വേദങ്ങളേയും, ഉപനിചത്തുകളേയും, മററു ഭാരതീയ ഗ്രന്ഥ
ങ്ങളേയും ആദരിച്ച നിമ്മത്സരമതികളായ എത്രയോ ക്രിസ്മീയ
പണ്ഡിതന്മാരുണ്ടു”. അവരെ നന്ദിപൂര്‍വ്വം സൃരിഷ്ക്കുന്നതോടൊ
പ ഫണ്ടമെന്‍റലിസ്റ്റുകളെ നിന്ദാപൂര്‍വ്വം വിസ്മരി്റ്റേണ്ടതു
ണ്ട്. വില്‍ഹേംഷ്‌ളീഗലാണു് ആദ്യമായി ഭഗവദ്‌ഗീത ജമ്മ
നിയിലേനഗ്റ്ണ് തജ്ജിമ ചെയ്തതു” എന്നുഞാന്‍ പറഞ്ഞല്ലോ. അതു"
വായിച്ച ഹംബോഠാട്ട്” എന്ന ജമ്മന്‍ പണ്ഡിതന്‍ ഗീതയെ വാ
നോളം വാഴാത്തി. അതു” ആല്‍ബേര്‍ട്ട്‌വെബര്‍, ലോറിന്‍സര്‍
തുടങ്ങിയ ഫണ്ടമെന്‍റലിസ്റ്റുകളില്‍ ദുഷിച്ച പ്രതികരണമുണ്ടാ
ക്കി.
1668ല്‍ ഫ്രാന്‍സിലെ ലാ ഫോന്തേന്‍ എന്ന മഹാനായ ആ
ഖ്യായികാക്ൃത്തു” താന്‍ ഇന്ത്യന്‍ സന്ന്യാസി പില്‍പ്പേയോടു” ക
ടപ്പെട്ടിരിദ്ക്ൂന്നു എന്നു പറഞ്ഞു. ഒരുഃ പക്ഷെ പഞ്ചതന്ത്രമെഴുതി
യ വിഷ്ണശമ്മയായിരിജഷ്കകുാം ഇവിടെ വിവക്ഷിക്കപ്പെട്ടതു്. അ
തിനുശേഷം യൂറോപ്യന്‍ ചക്രവാളത്തില്‍ ഉദിച്ച മറെറാരുതാരം
വോരാട്ടേയറാണ്. വോഠാട്ടേയറെ മനസ്സ്ിലാക്കാത്തവര്‍ അദ്ദേ
ഹത്തെ നിരീശ്വരന്‍ എന്നുവിളിച്ചു. അദ്ദേഹം ഒരു യഥാത്ഥ
ഈശ്വരവിശ്വാസിയും, യേശുദേവന്‍െറ സത്യസന്ധനായ അനു
യായിയുമായിരുന്നു. പക്ഷെ പൌരോഹിത്യവര്‍ഗ്ഗത്തെ അദ്ദേ
ഹംവെറ്ുത്തു. അദ്ദേഹം ഇന്ത്യന്‍ ചാതുര്‍വ്വണ്ണുയത്തില്‍പ്പറഞ്ഞ ബ്രാ
്മണരെ ആദരിച്ചു. അദ്ദേഹത്തിന്‍െറ ഒരു വാക്യം ശ്രദ്ധിക്കുക:
153
നനന ട ൭0൩7200൩ 07 ൨൦ മ 37ബനട ഠി ന൦ ഫി
൨൧ലിട 0 ൩൦07 ൨൦0൭൦ 0൨01൩ ൪൦ മോ ൦ “ദിന:
1 ഗം 1, മം. 19)
” “പ്രാചീന ബ്രാഹ്മണരേയും, പുരാതന ഗ്രീക്കുകാരേയും പ്ര
ശംസിക്കുന്നു, എന്നാല്‍ ബാര്‍ബേറിയന്‍സിനെ അനുകരിക്കുന്ന
ഇന്ത്യക്കാരെ പ്രശംസിക്കുക വയ്യ, ””പോഠാംട്ടേയർ പറഞ്ഞ മളേ
ച്ചുന്മാര്‍ യ്മറോപ്പുകാര്‍ തന്നെ. അവരെ അനുകരിഷ്ക്കുന്നവരാരാ
ണെന്നു വൃക്തമാണമല്ലോ.
ഇന്ത്യയെ ആദരിച്ചവരില്‍ ചിലരുടെ പേരുമാത്രം പറയ
ട്ട, വില്‍ക്കിന്‍സണ്‍, മാകസഃമുള്ളര്‍?, ബെര്‍ണാഡിന്‍ ദസെ
യന്‍റു” പിയേര്‍, വോള്ളസ്സ്, റോസ്സ്റ്, റോമെയിന്‍റോളണ്ടു,
സോമര്‍സെററു“ മോം, വിക്‌ററര്‍ ഹ്യൂഗോ, ബാത്ത്, ശ്രീമതി
ആനിബസന്‍റു-, 77. 2൧. ബ്രൌണ്‍, സര്‍ ജെയിംസ്‌കൈയാര്‍
ഡ്, കോഠംമേന്‍, വിക്‌ററര്‍ കസിന്‍, ഡേവിഡ് റൈസ്,
ലോവിസ് ഡിക്കന്‍സണ്‍, ലോഡ് ഡഫ്‌ഫറിന്‍, റവറന്‍റ്റ്
തോമസ് മോറിസ്, സര്‍ വില്യംജോണ്‍സ്, ബിഷപ്പ്
ഹെബര്‍, സര്‍ തോമസ് മണ്‍റോ, ഡോ. മിര്‍ക്കാ എഏലിഡ്,
സര്‍ വില്യം ഹണ്ടര്‍, ഹിണ്ടുമാന്‍, മുറേ, സര്‍ ചാഠംസനേപ്പി
യര്‍, ടള്ളി സീഗോര്‍, പ്രൊ. സീലെ കേണല്‍ സ്റ്രീമേന്‍, വിന്‍
സന്‍വ൮ സ്മിത്ത്, മെറി സ്നെല്‍, മി. മെര്‍വിന്‍ ടെയ്‌ലര്‍, റെവ
റന്‍റു” വാര്‍ഡ്, ജോണ്‍ വുഡ് റോഫ്, എന്നുവേണ്ട നിരവധി
പ്രതിഭാസമ്പന്നരായ പാശ്ചാത്യ ക്രിസ്തുമത പണ്ഡിതന്മാര്‍
പ്രാചീന ഭാരതത്തെ ആദരിച്ചിരുന്നു, സ്നേഹിച്ചിരുന്നു.
ഉപസംഹാരം
ഭഗവദാഗീതയിലെ 11൦ അദ്ധ്യായത്തിലെ ഒ്വാം
ദ്ര്രോകം ലോകത്തിലെ മഹാശാസ്ത്രജ്ഞന്മാരെ വശീകരിച്ചിട്ടള്ള
ഒന്നാകുന്നു. അതിതാകുന്നു:
കാലോ സ്മി ലോകക്ഷയകൃത്‌പ്രവ്ൃദ്ധോ
ലോകാന്‍ സമാഹത്തുമിഹ പ്രവൃത്തഃ
ജ്ടതേ;പി ത്വാം ന ഭവിഷ്യന്തി സര്‍വ്വേ
യേ വസ്ഥിതാഃ പ്രത്യനീകേഷ്യ യോധാടഃ
അത്ഥമിതാണു: ലോകങ്ങളെ നശിപ്പിക്കുന്ന ഏററവും
വൃദ്ധനായ കാലനാണു”് ഞാന്‍. ഈ സമയത്തു” ഈ ലോകങ്ങളെ
നശിപ്പിക്കുവാന്‍ സന്നദ്ധനാണ്” ഞാന്‍. ശത്രുക്കളുടെ സൈന്യ
ത്തില്‍ സന്നദ്ധരായി നില്‍ക്കുന്ന ഈ ഭടന്മാര്‍, നീയില്ലെങ്കിലുംം
അവശേഷിക്കുകയില്ല.
നീ യുദ്ധം ചെയ്തില്ലെങ്കിലും ഇവര്‍ നശിസ്ക്കും എന്നാണു് ഭഗ
വാന്‍ പറഞ്ഞതിനത്ഥം.
ലോകത്തിലാദ്യമായി ആററംബോമ്പു” പരീക്ഷണത്തിനാ
യി പൊട്ടിച്ചതു” മഹാശാസ്ത്രുജഞനായ ഓപ്പന്‍ ഹെയ്‌മറാണ
ല്ലോ. അമേരിക്കന്‍ രാഷ്ട്രീയക്കാരന്‍െറ കീഴില്‍ ജോലി ചെയ്ത
അദ്ദേഹത്തിനു” ആ സംഹാരായൃയധം പൊട്ടിക്കേണ്ടിവന്നു. ആ
ബോംബു പൊട്ടിയപ്പോഴുണ്ടായ പ്രതികരണം വര്‍ണ്ണനാതീത
മായിരുന്നു. 200 മൈലുകടം അകലേയുള്ള പശുക്കളടേയ്യം മററും
രോമം കൊഴിഞ്ഞുപോയി, നിലത്തെ പൂഴിയുരുകി കുപ്പിച്ചി
ഖ്വായി മാറി. ആ സ്‌ഫോടനത്തില്‍നിന്നുമുയര്‍ന്ന ഭീകരമായ
പുക കണ്ടപ്പ്ോോഠം ഓപ്പന്‍ ഹേയ്‌മര്‍ (0൧൧൦൩ ൨൦സ്ഥ) ഗീതയി
ലെ വാക്കുകഠം ഇങ്ങിനെ ഉറക്കെ ചൊല്ലി:
* “കാലോ;"സ്മി ലോകക്ഷയകൃത'് പ്രവൃദ്ധഃ'"
(പനം ന്ളി പേററ്ട്രിക്കു” പ്രിംഗിഠം എന്ന ആംഗലഗ്രന്ഥ
കൃത്തു” “ “ആധുനിക ശാസ്ത്രത്തിലെ മഹാന്മാരായ ആവിഷാക്കര്‍
ത്താക്കഠം'" (൫൩5 ൨150 1൩ 10000൩ 5വമോ൦) എന്ന തന്‍െറ
ഗ്രന്ഥത്തില്‍ ഇങ്ങിനെ പറയുന്നു:
ഓപ്പന്‍ഹേമര്‍ തന്‍െറ ഭീമമായ കര്‍മ്മത്തിന്‍െറ വിജയം
കണ്ടിട്ടു, ആനന്ദരഹിതനായി ഹിന്ദ്തത്വചിന്തകനെ ഉദ്ധരിച്ചു:
* “ഞാന്‍ ലോകങ്ങളെ ഛിന്നഭിന്നമാക്കുന്ന കാലനായി മാറിയി
രിക്കുന്നു", പ്രിംഗിളിന്‍െറ ഇംഗ്ലീഷ് വാകൃംതന്നെ ഇവിടെ
ഉദ്ധരിക്കട്ടെ:
155
““0ബ്ചലനണ്, ടടേസമ 1൦ ട്ട പ് വ്ട ബേബി ഠട യാന്,
൨൦0 10016551 ൦ വിനെ 2105010൦; “7 മഞ 00൩൦ 630൩. 1൨൦
6൨൧൧൦൦ വ് ൪൦ യാനിഠ്ട്”. (൦൦൦530 ൩5൦0൦ ൩ ഠേ ടന)
ലോകത്തിലെ മഹാശാസ്ത്രജ്ഞന്മാരില്‍ ഭഗവദ്‌ഗീത അ
പാരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടു”. അത്തരം ഒരു മഹാ
ശാസ്ധ്രജ്ഞനായിരുന്നു, ആല്‍ബേര്‍ട്ട് ഐന്‍സ്റ്റൈന്‍. അദ്ദേഹം
ജനിക്കുന്നതിന്നും സഹസ്ര്രാബ്‌ദങ്ങഠംക്ക് മുമ്പുതന്നെ വ്യാസ
മഹര്‍ഷി ദിക്ക്, കാലം ഇവതമ്മിലുള്ള അന്തരത്തെ ഇല്ലാതാ
ക്കിയ വ്യക്‌തിയാണ്. “ “ദിക്കാലഭേദശുൂന്യം'' എന്ന വ്യാസ
ഭാവന കണ്ട ഐന്‍സ്റ്റൈന്‍ ആശ്ചര്യചകിതനായിട്ടണ്ടു്. പ്രാ
ചീന ഭാരതത്തില്‍ ശാസ്ത്രുജ്ഞന്മാരുണ്ടായിരുന്നുവെന്നും അവര്‍
വളരെയേറെ സംഭാവനകഠം ഈ ലോകത്തിന്” നല്‍കിയിട്ടു
ണ്ടെന്നും പറഞ്ഞാല്‍ ചില നവീനന്മാര്‍ക്കും” നെററി ചുളിയും.
അതു” സാരമാക്കേണ്ടതില്ല. യുവതലമുറ ഒരന്വേഷണം നടത്ത
ട്ടെ. പാശ്ചാത്യ ഗണിതശാസ്സ്രജ്ഞന്മാര്‍ സങ്കല്ലിക്കുന്നതിനു എ
ത്രയോ മുമ്പുതന്നെ സുക്ഷ്യവൃത്യാസസുചകകലനം (117സ്ഥ്ലി
ചിബ്യട) ഭാസ്‌ക്കരാചാര്യര്‍ ഇവിടെ പഠിപ്പിച്ചിട്ടണ്ട്. ഇന്ത്യ
ക്ഷ് അതിമഹത്തായ ഒരു പ്രാചീന ചരിത്രമുണ്ട്”. ബ്രിട്ടീഷു
കാര എഴുതിയതും, ഇടമറുക് അനുഗമിക്കുന്നതുമായ ചരിത്രമല
അതു”. ഇടമറുക്” ഭഗവദ്‌ഗീതയില്‍ ചൊരിഞ്ഞ ആക്ഷേപ
ഞ്ങഠം തികച്ചും അടിസ്ഥാനരഹിതങ്ങളാണു”. അദ്ദേഹം ഇന്ന
ത്തെ മററു ചില ഭൌതികവാദികളെപ്പോലെതന്നെ, സര്‍വ്വജ്ഞ
പീഠം കയറിയ ഭാവത്തിലാണ് ഗീതയെപ്പുററിയുള്ള അഭിപ്രാ
യത്ങഠം തൊടുത്തുവിട്ടതു”. അവയില്‍ പലതും അശാസ്ത്രീയങ്ങ
ളാകുന്നു. ചിലതു” ഛലവാദങ്ങളം.
ഈശ്വരവിശ്വാസം കൊണ്ടു” കഷ്ടവും, ദുഃഖവും മാത്രമേ മനു
ഘഷ്ൃയന് കിട്ടുന്നുള്ളൂ എന്നൊരാക്ഷേപമുണ്ട്. അതു് ശരിയല്ല.
എത്രയോ സുഖങ്ങാം അനുഭവിച്ചതിനു് ശേഷമാണു്, ദുഃഖം മാ
തരമാണു' നമുക്കു” ജീവിതത്തില്‍ കിട്ടിയതെന്നു” നമ്മില്‍ പലരും
പറയുന്നതു”. സുഖം ഒന്നുവേറെ, സുഖം നല്‍കുന്നു എന്നു തോ
ന്നുന്ന ആഡംബരവസ്ത്ക്കഠം ഒന്നുവേറെ. പണക്കാരൊക്കെ
വലിയ സുഖമുള്ളവരാണെന്നും, ദരിദ്രന്മാരൊക്കെ വലിയ
ദുഃഖിതരാണെന്നും കരുതുന്നതു് ശരിയല്ല. ഒരു പണക്കാരനു*
രണ്ടു മക്കളണ്ടെന്നു കരുതുക. ആ രണ്ടു മക്കളം ദുര്‍വ്ൃത്തന്മാരാ
ണെന്നും സങ്കല്പിക്കുക, മൂത്ത ആഠം ചരസ്സ്സിനും, കഞ്ചാവിന്നും
അടിമയാണെന്നും, മറേറ ആം ഒരു മുഴുത്ത മദ്യപനാണെന്നും
കരുതുക. ആ വീട്ടില്‍ എന്നും ദുഃഖം തളംകെട്ടി നില്‍ക്കും. ആ
മക്കളുടെ അമ്മ കണ്ണുനീര്‍ വാക്കും. ആ മക്കാം വിവാഹിതരാ
ണെങ്കില്‍ അവരുടെ ഭാര്യമാര്‍ വിവാഹമോചനം ആവശ്യ
പ്പെടും. മക്കളുണ്ടെങ്കില്‍ അവര്‍ അകച്ഛുനമ്മമാരെ അനുകരിക്കും.
156
പണക്കാര്‍ സഞ്ചരിക്കുന്ന കാറുകഠം സുഖസാധനങ്ങളാണെന്നു”
ചിലര കരുതുന്നു. ആ കാറുതന്നെപലപ്പോഴും പലരുടേയും
ജീവനെ ഒഴുക്കുന്നു, പണക്ഷാരന്‍െറ കുടുംബത്തെ തീരാത്ത.
ദുടഖത്തിലാഴ്‌ത്തുന്നു. ഏററവും വലിയദുഃഖം മരണമാകുന്നു.
അതു പണക്കാരനും, പാവത്തിനും സമം.
ഇതിന്‍െറ മറുപുറം നോക്കുക. ഒരു പാവപ്പെട്ടവനെറെറ കുടി
ലില്‍ വിശന്നുവലയുന്ന ഒരു കുഞ്ഞിനു” ദരിദ്രയായ അമ്മ ഒരു
നേരം വയറുനിറയെ ഭക്ഷണം കൊടുക്കുന്നു എന്നു കരുതുക. ആ
കുഞ്ഞിന്‍െറ വയറുനിറയുമ്പോഠം, ആ അമ്മക്ക് കിട്ടുന്ന അതുല്യ
മായ ആനന്ദം ഒരിക്കലും ഒരു പണക്കാരന്‍െറ ഭാര്യക്കു” കിട്ടുക
യാല്പ. ദരിദ്രയായ സ്ത്രീ ഭഗവാനെ വിളിക്കുന്നതു” ആത്മാവില്‍
നിന്നും ഉയരുന്ന ആനന്ദത്തില്‍നിന്നാണ്. ഹൃദയത്തില്‍നിന്നും
പൊങ്ങിവരുന്ന നിമ്മലമായ സുഖത്തില്‍നിന്നാണ്. നിര്‍മ്മ
ലമായ ഹൃദയത്തില്‍ ഈശ്വരനെ തെളിഞ്ഞുകാണാം. കാരണം
ഈശ്വരന്‍ ഹൃദയത്തിലാണ് കുടികൊള്ളന്നതു”. ഭഗവാന്‍ അജ്ജു
നനോടു? അക്കാര്യം തുറന്നു പറയുന്നു:
* “ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേ / ജ്ജുന തിഷ്ടതി
ഭ്രാമയന്‍ സര്‍വ്വഭൂതാനി യന്ത്രാരൂഡാനി മായയാ.
(ഭ. ഗീ. 1861)
അല്ലയോ അജ്ജുനാ! ശരീരമാകുന്ന യന്ത്രത്തില്‍ കയറി
യിരിക്കുന്ന എല്പാ ജീവികളേയും മായയാല്‍ ചുററിച്ചുകൊണ്ടു്
അന്തര്യാമിയായ ഇശ്വരന്‍ എല്ലാ ജീവരാശികളടേയും ഹൃദയ
ത്തില്‍ നിവസിക്കുന്നു.
എല്ലാ വിധത്തിലും ആ പരമേശ്വരനെയാണ് ശരണം പ്രാ
പിയ്ക്ക്കേണ്ടതെന്ന് ഭഗവാന്‍ അടുത്ത ശ്ലോകത്തില്‍ അര്‍ജ്ജുനനെ
ഉപദേശിക്കുന്നു.
നമ്മളില്‍ത്തന്നെ പ്രശോഭിക്കുന്ന ആ ഭഗവാനെ നാം അറി
യുന്നില്പ. നിരീശ്വരവാദികഠം ഈശ്വരന്‍െറ സാന്നിദ്ധ്യത്തെ
ഒട്ടും അറിയുന്നില്ല. മററു ചിലര്‍ തങ്ങളുടെ ഹൃദയത്തില്‍ നിന്നും
പൊങ്ങുന്ന ഈശ്വരന്‍െറ ശബദം മറെറവിടെയോ നിന്നാണദയ
രുന്നതു” എന്നു കരുതി ഓടി നടക്കുന്നു. ഉള്ള പണമെല്ലാം
പാഷണ്ഡന്മാര്‍ക്കു നല്‍കുന്നു. ഈ ലോകം മുഴുവനും സൃഷ്ടിച്ച
ഭഗവാനു” എന്തിനു” നമ്മുടെ പണം? ഓരോ നിമിഷവും ഭഗ
വാനെ ഓമ്മിക്കുക. ഭഗവാന്‍ സര്‍വ്വവ്യാപിയാകുന്നു, എങ്കി
ലും ഭഗവാന്‍ വിളങ്ങുന്നതു” ചൈതന്യവസ്തക്കളിലാണെന്ന്
നാമോര്‍ക്കണം. നമ്മുടെ ഹൃദയത്തില്‍ വിളങ്ങുന്ന ഭഗവാനെ
കാണുവാന്‍ ആക്കും ഒരു പ്രയാസവുമില്പ, എം. എ. പിച്ച്
ഡി ക്കാരനും, മററ് ബിരുദദാരികാംക്കും മനസ്സ്സിലാവുന്നതിനേ
ക്കാഠം കൂട്ടതല്‍ വേഗം സാധാരണക്കാരനാണ് ഈശ്വരനെ മന
സ്പ്റിലാവുക. രമണമഹര്‍ഷി, നാരായണഗുരു, സായിബാബ,
18
വാശടാനന്ദഗുരു എന്നിവരെപ്പോലെ ഇംഗ്ലീഷ" വിദ്യാഭ്യാസമി
ല്ലാത്തവര്‍ ഇഈശ്വരസാന്നിദ്ധൃയത്തിലേക്കുയര്‍ന്നവരാണ്. അവര്‍
സാധാരണക്കാരായിരുന്നു. അതിനാല്‍ അവര്‍ പോയ വഴി
യിലൂടെയാണ് നാം ഇദശ്വരദര്‍ശനത്തിനു” പോകേണ്ടതു”.
* “നിത്യങ്ങളില്‍ നിതൃനും, ചേതനങ്ങളില്‍ ചേതനനുമായ
പരമാത്മാവിനെ ഏതൊരാളാണോ തന്‍െറ ഹൃദയത്തില്‍ കാണു
ന്നതു“, വാസ്പവികമായ സുഖം അദ്ദേഹത്തിനു് മാത്രമേ കിട്ടുക
യയള്ള. മററാര്‍ക്കും ലഭിക്കുകയില്പ എന്ന് വേദങ്ങളും ഉപനിഷ
ത്തുക്കളും നമ്മെ പഠിപ്പിക്കുന്നു.
* “നിത്ര്യോ നിത്യാനാം_ചേതനശ്ചേതനാനാ
മേകോ ബഹൂനാം യോ വിദധാതി കാമാന്‍
തമത്മസ്ഥം യേ [ നുപശ്യന്തി ധീരാസ്നേഷാം
സുഖം ശാശ്വതം നേതരേഷാം”' യജൂര്‍വ്വേദം)
എന്നാല്‍ ഈ സുഖം, ഈ ആനന്ദം എന്താണെന്ന് ചാര്‍വ്വാ
കന്മാര്‍ക്കൊ, നിരീശ്വരവാദികഠംക്കോ അറിയുകയില്ല. ചാര്‍
വ്വാകന്‍ ആനന്ദം കണ്ടെത്തിയതു“ ചാരായത്തിലാണ്. “ “കുടി
ക്കുക, കുടിക്കുക, വീണ്ടും കുടിക്കുക എന്നിട്ട്” നിലത്തു” വീഴന്ന
തുവരെ കുടിക്കുക, കടം വാങ്ങി നെയ്യ് കുടിക്കുക ഈ ശരീരം
ഭസ്മമാകും. പിന്നെ കൊടുത്തവനോ, വാങ്ങിയവനോ ഇല്ല,
എന്നതാണ് ചാര്‍വ്വാകന്‍െറ ആനന്ദാദര്‍ശം. പക്ഷെ, ആ ആന
ന്ദാദര്‍ശം പണ്ടുതന്നെ ഭാരതീയര്‍ വലിച്ചെറിഞ്ഞു. അതുകൊ
ണ്ട് ചാര്‍വ്വാകമതം ഇന്ത്യയിലെ മണ്ണില്‍ വേരുപിടിച്ചില്ല.
ചാര്‍വ്വാകനെ പിത്തുടരുന്ന നിരീശ്വരമതം ലോകത്തിലെ ഭൂരി
പക്ഷം ജനങ്ങളും അംഗീകരിക്കുകയില്ല. സാന്ദ്രാനന്ദത്തിനും,
൭ഉല്‍കൃഷ്യജ്‌ഞാനത്തിനും കേന്ദ്രമായ ഭഗവാനില്‍ എത്തിച്ചേരു
വാനുള്ള മാഗ്ലമാണ്" അവര്‍ അന്വേഷിക്കുന്നത്. അതു പുസ്ത
കങ്ങളിലെഴുതിവെച്ച യുക്തിവാദമല്പ, മനുഷ്യന്‍െറ ഉള്ളകത്തില്‍
നിന്നും സ്വാഭാവികമായുയരുന്ന വിളിയാണ്. ആ പരമനിഗു
ഡമായ ശബ'ദത്തിന്‍െറ തരംഗങ്ങഠം എന്‍െറ ആത്മാവിലും
പ്രതിധ്വനിച്ചു. അവ ഞാനിവിടെ രേഖപ്പെടുത്തി. മദ്വചന
ങ്ങക്ക്” പരുഷതയുണ്ടെങ്കില്‍ പൊറുക്കുക. ഭഗദ്വവചനത്തോ
ടെ ഞാന്‍ ഈ നിരൂപണം ഇവിടെ നിര്‍ത്തട്ടെ.
യ ഇമം പരമം ഗുഹ്യം
മദ്‌ഭക്തേഷ്വ ഭിധാസ്ൃതി
ഭക്തിം മയി പരാം കൃത്വാ
മാമേ വൈഷ്യത്യ സംശയഃ (ഭ. ഗീ. 18/68)
ഏതൊരുവന്‍ എന്നില്‍ (പരമാത്മാവില്‍) പരമമായ
ഭക്തിയോടുകൂടി, ഈ പരമനിഗുഡമായ ഭഗവദ്‌ഗീതയിലെ
ജ്‌ഞാനം എന്‍െറ ഭക്തന്മാരില്‍ പ്രചരിപ്പ്ിക്കുന്നുവോ അവന്‍
എന്നില്‍ (്രരമാത്മാവില്‍) എത്തിച്ചേരും, സംശയമില്ല.
ശുദ്ധിപതൃം (തിരുത്ത")
1 മുതല്‍ 4 വരി
15
36
൧2
ക്
4
തെററു്
മുഴവന്‍
പൂറകേ
അജ്ഞാതാ
ജാംബവാന്‍െറ
മണ്ണുമടച്ചു”
13
1,
പടലിത്തല്‍
പ്രവര്‍ത്തി
ഗ്റോകം
ആഭാസിക്കുന്നു
ആധുകുന്മാര്‍
ഇടമുക്
പ്രഭവിന്നതു"
ലി
വീസ് മൃത
൭൩൧0
1(ണഥോഠട
€ഗവദ്വജനം
ശാശ്വതനാരാണ്
ഡോക്ടര്‍മാര്‍
അങ്ങിനെയുള്ള
സല്‍കല്‍ര്‍മ്മം
ആദ്യന്തര
ആസക്തിയും .
ഉല്സടെ
ന്‍റ
ശരി
മുഴുവന്‍
പുറകേ
അജ്ഞതാ
മെക്കോളെയുടെ
പടലത്തിൽ
പ്രവൃത്തി
ശ്തോകം
ആഭാസിദഗ്ക്ശുന്ന
ആധുനികന്മാര്‍
ഇടമറുക്
അവര്‍ ഉടമകളാകുന്നതു്
മെക്കോളെപ്രഭവിന്നു”
വിസ് മുത
൭/൩
17൩൦൨20005
ഭഗവദ്വചനം
ശാശ്വതനാണു'്
മരിക്കാനായവക്കു്”
ഡോക്ടര്‍മാര്‍
പൂര്‍വ്വജന്മ
വ
ആനുുഷം
““ അങ്ങിനെ......
യാണു" *
സല്‍ക്കമ്മം
ആഭ്യന്തര
അനാസക്തിയും
വടെ.
നെറ
ഭഗവദ'”ഗീതയ്യം
ഇടമറുകും
കോടിക്കണക്കിനു” മനുഷ്യര്‍ക്ക്” ആശയും, ആവേശവും
നല്ലിയ ഒരു മഹാദാര്‍ശനിക ഗ്രന്ഥമാണ് ഭഗവദ്‌ഗീത. ആത്മീ
യതത്വചചിന്തയിലെ അടിസ്ഥാനപരമായ ആശയങ്ങളെ പ്രതി
പാദിക്കുന്ന ഭഗവദ?ഗീതയയടെ മഹിമ കാലത്തെ വെല്ലുവിളിച്ചു
കൊണ്ടു” അനശ്വരമായ പ്രകാശസ്പംഭം കണക്കെ മനുഷ്യരാശി
ക്ക് അതു” ജീവിതയാത്രയില്‍ മാശ്ശൂദര്‍ശനം നല്‍കുന്നു എന്നുള്ള
താണ്. വിജ്ഞാനത്തിന്‍െറ വിശാലമായ ജലപ്രവാഹത്തില്‍
നിന്നുമുയരുന്ന ഈ ആത്‌മീയ വിദ്യല്‍പ്രവാഹം ഹൈന്ദവരുടെ
മാത്രമല്ല, ഏതു മതവിശ്വാസികളടെയും ഗൃഹാന്തരങ്ങളെ പ്രദീ
പ്മാക്കുന്നു. ഈ വെളിച്ചത്തെ വെറുക്കുന്നവരും ഇന്നാട്ടിലുണ്ടു”.
മഹത്തായ ഈ തത്വചിന്താ വൃക്ഷത്തിന്‍െറ വേരുകഠം പടര്‍ന്നു
പിടിച്ച ഇവിടുത്തെ മണ്ണില്‍, കേവല ഭൌതികവാദമെന്ന ചി
ന്താഗതിക്കു” വളരുവാന്‍ കഴിയുന്നില്ല. അതിനാല്‍ ഈ കല്പവൃ
ക്ഷത്തിന്‍െറ കടയ്ക്കു” കത്തിവെക്കുവാന്‍ പല ഭൌതികരും ശ്രമി
ക്കുന്നു. അത്തരം ഒരു ഭൌതികവാദിയുടെ യുക്‌തിശരങ്ങളുടെ
മുനകഠം മുറിച്ചുവീഴത്തുകയാണ് ഗ്രന്ഥകാരന്‍ “ “ഭഗവദ്‌ഗീത
യം ഇടമറുകും” " എന്ന ഗ്രന്ഥത്തില്‍.
ഗ്രന്ഥകര്‍ത്താ :
ഭാരതീയ തത്വചിന്തയെ അഗാധമായി പഠിച്ച ഒരു തത്വ
ചിന്തകനാണ് വി. എസ്. ഹര്‍ഷവദ്ധനന്‍. വേദങ്ങളേയം,
വേദാംഗങ്ങളേയും, ഉപാംഗങ്ങളേയും മററും അവയുടെ തനതായ
അത്ഥത്തില്‍ വ്യയാഖ്യാനിക്കുന്ന ഈ പണ്ഡിതപ്രതിഭ യശശ്ശൂരീര
നായ വാശടാനന്ദ ഗരരുദേവരുടെ പൃത്രനാണ്. സംസ്കൃതം,
ഹിന്ദി, ഇംഗ്ലീഷ്, റഷ്യന്‍ എന്നീ ഭാഷകളില്‍ നിഷ്‌ണാതനായ
ഇദ്ദേഹം 27 വര്‍ഷങ്ങളോളം ആകാശവാണിയുടെ തിരുവനന്ത
പുരം, കോഴിക്കോട്ട” നിലയങ്ങളില്‍ അസിസ്റ്റന്‍റ് എഡിററര്‍
(ട്രാന്‍സ്റേഷന്‍, സംസ്ത്ൃൃത_ഹിന്ദി അദ്ധ്യാപകന്‍ എന്നീ നില
കളില്‍ സേവനമനുഷ്ണിച്ചിട്ടണ്ടു്.
ഇദ്ദേഹത്തിന്‍െറ . “ഈശ്വരവിശ്വാസം ', ഭാരതീയ യുക്തി
വാദം", “സംസ്‌കൃത ഗുരുനാഥന്‍ '" എന്നീ ഗ്രന്ഥങ്ങഠം അടു
ത്തുതന്നെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്.